Aionian Verses

അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിക്കുവാൻ വന്നു; അവനോ ആശ്വാസം കൈക്കൊള്ളുവാൻ മനസ്സില്ലാതെ: “ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും” എന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു. (Sheol h7585)
(parallel missing)
എന്നാൽ അവൻ: “എന്റെ മകൻ നിങ്ങളോടുകൂടെ വരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുവനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന് വല്ല ആപത്തും സംഭവിച്ചേക്കാം. വൃദ്ധനായ എനിക്ക് നിങ്ങൾ വരുത്തുന്ന ദുഃഖം മരണത്തിലേക്ക് എത്തിക്കുമാറാക്കും എന്നു പറഞ്ഞു. (Sheol h7585)
(parallel missing)
നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ട് അവനു വല്ല ആപത്തും വന്നാൽ തലനരച്ച എന്നെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. (Sheol h7585)
(parallel missing)
ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടത്തെ അടിയാനായ തലനരച്ച അപ്പനെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. (Sheol h7585)
(parallel missing)
എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കുകയും ഭൂമി വായ് പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളയുകയും അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്ന് നിങ്ങൾ അറിയും”. (Sheol h7585)
(parallel missing)
അവരും അവരോട് ചേർന്ന എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെ മേൽ അടയുകയും അവർ സഭയുടെ ഇടയിൽനിന്ന് നശിക്കുകയും ചെയ്തു. (Sheol h7585)
(parallel missing)
എന്റെ കോപത്താൽ തീ ജ്വലിച്ച് പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും. (Sheol h7585)
(parallel missing)
യഹോവ ജീവൻ എടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും അവിടെനിന്ന് തിരികെ കയറ്റുകയും ചെയ്യുന്നു. (Sheol h7585)
(parallel missing)
പാതാളപാശങ്ങൾ എന്നെ ചുറ്റി; മരണത്തിന്റെ കെണികൾ എന്റെ മേൽ വീണു. (Sheol h7585)
(parallel missing)
ആകയാൽ നീ നിനക്ക് ലഭിച്ച ജ്ഞാനം ഉപയോഗിച്ച് അവന്റെ നരയെ സമാധാനത്തോടെ ശവക്കുഴിയിൽ ഇറങ്ങുവാൻ അനുവദിക്കരുത്. (Sheol h7585)
(parallel missing)
എന്നാൽ നീ അവനെ കുറ്റവിമുക്തനാക്കരുത്; നീ ബുദ്ധിമാനായതിനാൽ അവനോട് എന്ത് ചെയ്യേണമെന്ന് നിനക്ക് അറിയാമല്ലോ?; അവന്റെ നരയെ രക്തത്തോടെ ശവക്കുഴിയിലേക്ക് അയക്കുക”. (Sheol h7585)
(parallel missing)
മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. (Sheol h7585)
(parallel missing)
അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? (Sheol h7585)
(parallel missing)
അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയും അവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു. (Sheol h7585)
(parallel missing)
ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. (Sheol h7585)
(parallel missing)
അത് പാതാളത്തിന്റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ? പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?” (Sheol h7585)
(parallel missing)
അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു; ശാന്തമായി പാതാളത്തിലേക്ക് ഇറങ്ങുന്നു. (Sheol h7585)
(parallel missing)
ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു. (Sheol h7585)
(parallel missing)
പാതാളം ദൈവത്തിന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു. (Sheol h7585)
(parallel missing)
മരണശേഷം ആരും അങ്ങയെ ഓര്‍ക്കുന്നില്ലലോ; പാതാളത്തിൽ ആര് അവിടുത്തേക്ക് സ്തോത്രം ചെയ്യും? (Sheol h7585)
(parallel missing)
ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും പാതാളത്തിലേക്ക് തിരിയും. (Sheol h7585)
(parallel missing)
അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. അങ്ങയുടെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. (Sheol h7585)
(parallel missing)
പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കെണികളും എന്നെ പിൻതുടർന്ന് പിടിച്ചു. (Sheol h7585)
(parallel missing)
യഹോവേ, അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് അവിടുന്ന് എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. (Sheol h7585)
(parallel missing)
യഹോവേ, അങ്ങയെ വിളിച്ചപേക്ഷിച്ചിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിൽ മൗനമായിരിക്കട്ടെ. (Sheol h7585)
(parallel missing)
അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പ്രഭാതത്തിൽ അവരുടെ മേൽ വാഴും; അവരുടെ സൗന്ദര്യം ഇല്ലാതെയാകും; അവര്‍ നേരെ പാതാളത്തിലേക്ക്‌ ഇറങ്ങുന്നു. (Sheol h7585)
(parallel missing)
എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; അവിടുന്ന് എന്നെ കൈക്കൊള്ളും. (സേലാ) (Sheol h7585)
(parallel missing)
മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്. (Sheol h7585)
(parallel missing)
എന്നോടുള്ള അങ്ങയുടെ ദയ വലിയതാണല്ലോ; അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. (Sheol h7585)
(parallel missing)
എന്റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു. (Sheol h7585)
(parallel missing)
ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽനിന്ന് വിടുവിക്കുന്നവനും ആരാണ്? (സേലാ) (Sheol h7585)
(parallel missing)
മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. (Sheol h7585)
(parallel missing)
ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അങ്ങ് അവിടെ ഉണ്ട്; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ അങ്ങ് അവിടെ ഉണ്ട്. (Sheol h7585)
(parallel missing)
നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. (Sheol h7585)
(parallel missing)
പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. (Sheol h7585)
(parallel missing)
അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. (Sheol h7585)
(parallel missing)
അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അത് മരണത്തിന്റെ അറകളിലേക്ക് ചെല്ലുന്നു. (Sheol h7585)
(parallel missing)
എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. (Sheol h7585)
(parallel missing)
പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! (Sheol h7585)
(parallel missing)
ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. (Sheol h7585)
(parallel missing)
വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും. (Sheol h7585)
(parallel missing)
പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല. (Sheol h7585)
(parallel missing)
പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും ‘മതി’ എന്നു പറയാത്ത തീയും തന്നെ. (Sheol h7585)
(parallel missing)
നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല. (Sheol h7585)
(parallel missing)
എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ. (Sheol h7585)
(parallel missing)
അതുകൊണ്ട് പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു. (Sheol h7585)
(parallel missing)
“നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ളുക” എന്നു കല്പിച്ചതിന് ആഹാസ്: (Sheol h7585)
(parallel missing)
നിന്റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ താഴെ പാതാളം നിന്റെനിമിത്തം ഇളകിയിരിക്കുന്നു; അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജനതകളുടെ സകല രാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു. (Sheol h7585)
(parallel missing)
നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്റെ കീഴിൽ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്ക് പുതപ്പായിരിക്കുന്നു. (Sheol h7585)
(parallel missing)
എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അടിയിലേക്കു തന്നെ വീഴും. (Sheol h7585)
(parallel missing)
“ഞങ്ങൾ മരണത്തോട് സഖ്യതയും പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ അത് ഞങ്ങളോട് അടുത്തു വരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറഞ്ഞുവല്ലോ. (Sheol h7585)
(parallel missing)
മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി ദുർബ്ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ കരാർ നിലനില്‍ക്കുകയില്ല; പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ നിങ്ങൾ തകർന്നുപോകും. (Sheol h7585)
(parallel missing)
“എന്റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ വർഷങ്ങളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി” എന്നു ഞാൻ പറഞ്ഞു. (Sheol h7585)
(parallel missing)
പാതാളം അങ്ങയെ സ്തുതിക്കുന്നില്ല; മരണം അങ്ങയെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ അങ്ങയുടെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. (Sheol h7585)
(parallel missing)
നീ തൈലവുംകൊണ്ടു മോലേക്ക് എന്ന് പേരുള്ള വിഗ്രഹത്തിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവർഗ്ഗം ധാരാളം ചെലവ് ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു. (Sheol h7585)
(parallel missing)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് പാതാളത്തിൽ ഇറങ്ങിപ്പോയനാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന് വേണ്ടി ആഴത്തെ മൂടി; പെരുവെള്ളം കെട്ടിനില്ക്കുവാൻ തക്കവിധം അതിന്റെ നദികളെ തടസ്സപ്പെടുത്തി; അതുനിമിത്തം ഞാൻ ലെബാനോനെ വിലപിക്കുമാറാക്കി; കാട്ടിലെ സകലവൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി. (Sheol h7585)
(parallel missing)
ഞാൻ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി പാതാളത്തിൽ അതിനെ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിൽ ഞാൻ ജനതകളെ നടുങ്ങുമാറാക്കി; ഏദെനിലെ സകലവൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായ, വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു. (Sheol h7585)
(parallel missing)
അവയും അതിനോടുകൂടി വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജനതകളുടെ മദ്ധ്യത്തിൽ വസിച്ചവർ തന്നെ. (Sheol h7585)
(parallel missing)
വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായികളോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്ന് അവനോട് സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു. (Sheol h7585)
(parallel missing)
അവർ ജീവനുള്ളവരുടെ ദേശത്ത് വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ട്, അവരുടെ അകൃത്യങ്ങൾ അസ്ഥികളിന്മേൽ ചുമന്നും, അവരുടെ വാളുകൾ തലയ്ക്കു കീഴിൽ വച്ചുംകൊണ്ട്, അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി യുദ്ധായുധങ്ങളോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ? (Sheol h7585)
(parallel missing)
ഞാൻ അവരെ പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്ക് സഹതാപം തോന്നുകയില്ല. (Sheol h7585)
(parallel missing)
അവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്ന് എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്ക് കയറിപ്പോയാലും അവിടെനിന്ന് ഞാൻ അവരെ ഇറക്കും. (Sheol h7585)
(parallel missing)
“ഞാൻ എന്റെ കഷ്ടത നിമിത്തം യഹോവയോട് നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ ഉദരത്തിൽനിന്ന് കരഞ്ഞപേക്ഷിച്ചു; നീ എന്റെ നിലവിളി കേട്ടു. (Sheol h7585)
(parallel missing)
സമ്പത്ത് വഞ്ചന നിറഞ്ഞതാണ്; അഹങ്കാരിയായ മനുഷ്യൻ നിലനിൽക്കുയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജനതകളെയും തന്റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു. (Sheol h7585)
(parallel missing)
ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിയ്ക്ക് യോഗ്യനാകും; സഹോദരനോട് വിലയില്ലാത്തവൻ എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിന് യോഗ്യനാകും. (Geenna g1067)
ⲀⲚⲞⲔ ⲆⲈ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϪⲰⲚⲦ ⲈⲠⲈϤⲤⲞⲚ ϨⲒⲔⲎ ⲈϤⲈϢⲰⲠⲒ ⲈϤⲞⲒ ⲚⲈⲚⲞⲬⲞⲤ ⲈϮⲔⲢⲒⲤⲒⲤ ⲪⲎ ⲈⲐⲚⲀϪⲞⲤ ⲘⲠⲈϤⲤⲞⲚ ϪⲈ ⲢⲀⲔⲀ ⲈϤⲈϢⲰⲠⲒ ⲈϤⲞⲒ ⲚⲈⲚⲞⲬⲞⲤ ⲈⲠⲒⲘⲀⲚϮϨⲀⲠ ⲪⲎ ⲆⲈ ⲈⲐⲚⲀϪⲞⲤ ⲘⲠⲈϤⲤⲞⲚ ϪⲈ ⲠⲒⲤⲞϪ ⲈϤⲈϢⲰⲠⲒ ⲈϤⲞⲒ ⲚⲈⲚⲞⲬⲞⲤ ⲈϮⲄⲈⲈⲚⲚⲀ ⲚⲦⲈⲠⲒⲬⲢⲰⲘ. (Geenna g1067)
എന്നാൽ വലങ്കണ്ണ് നിനക്ക് വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ ചൂഴ്ന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനേക്കാൾ നിന്റെ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്ക് പ്രയോജനമത്രേ. (Geenna g1067)
ⲒⲤϪⲈ ⲠⲈⲔⲂⲀⲖ ⲚⲞⲨⲒⲚⲀⲘ ⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲈⲤⲐⲈ ⲘⲘⲞⲔ ⲪⲞⲢⲔϤ ϨⲒⲦϤ ⲈⲂⲞⲖ ϨⲀⲢⲞⲔ ⲤⲈⲢⲚⲞϤⲢⲒ ⲄⲀⲢ ⲚⲀⲔ ⲚⲦⲈⲞⲨⲀⲒ ⲚⲚⲈⲔⲘⲈⲖⲞⲤ ⲦⲀⲔⲞ ⲞⲨⲞϨ ⲚⲦⲈϢⲦⲈⲘ ⲠⲈⲔⲤⲰⲘⲀ ⲦⲎⲢϤ ϢⲈ ⲚⲀϤ ⲈϮⲄⲈⲈⲚⲚⲀ. (Geenna g1067)
വലങ്കൈ നിനക്ക് വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനേക്കാൾ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്ക് പ്രയോജനമത്രേ. (Geenna g1067)
ⲞⲨⲞϨ ⲒⲤϪⲈ ⲦⲈⲔϪⲒϪ ⲚⲞⲨⲒⲚⲀⲘ ⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲈⲤⲐⲈ ⲘⲘⲞⲔ ϪⲞϪⲤ ϨⲒⲦⲤ ⲈⲂⲞⲖ ϨⲀⲢⲞⲔ ⲤⲈⲢⲚⲞϤⲢⲒ ⲄⲀⲢ ⲚⲀⲔ ⲚⲦⲈⲞⲨⲀⲒ ⲚⲚⲈⲔⲘⲈⲖⲞⲤ ⲦⲀⲔⲞ ⲞⲨⲞϨ ⲚⲦⲈϢⲦⲈⲘ ⲠⲈⲔⲤⲰⲘⲀ ⲦⲎⲢϤ ϢⲈ ⲚⲀϤ ⲈϮⲄⲈⲈⲚⲚⲀ. (Geenna g1067)
ആത്മാവിനെ കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. (Geenna g1067)
ⲞⲨⲞϨ ⲘⲠⲈⲢⲈⲢϨⲞϮ ϦⲀⲦϨⲎ ⲘⲪⲎ ⲈⲐⲚⲀϦⲰⲦⲈⲂ ⲘⲠⲈⲦⲈⲚⲤⲰⲘⲀ ⲦⲈⲦⲈⲚⲮⲨⲬⲎ ⲆⲈ ⲘⲘⲞⲚ ϢϪⲞⲘ ⲘⲘⲰⲞⲨ ⲈϦⲞⲐⲂⲈⲤ ⲀⲢⲒϨⲞϮ ⲆⲈ ⲚⲐⲞϤ ϦⲀⲦϨⲎ ⲘⲪⲎ ⲈⲦⲈⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈϮⲮⲨⲬⲎ ⲚⲈⲘ ⲠⲒⲤⲰⲘⲀ ⲈⲦⲀⲔⲰⲞⲨ ϦⲈⲚϮⲄⲈⲈⲚⲚⲀ. (Geenna g1067)
നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു. (Hadēs g86)
ⲚⲈⲘ ⲚⲐⲞ ϨⲰⲒ ⲔⲀⲪⲀⲢⲚⲀⲞⲨⲘ ⲘⲎ ⲦⲈⲢⲀϬⲒⲤⲒ ϢⲀ ⲈϨⲢⲎⲒ ⲈⲦⲪⲈ ⲈⲨⲈⲐⲈⲂⲒⲞ ϢⲀ ⲈϦⲢⲎⲒ ⲈⲀⲘⲈⲚϮ ϪⲈ ⲈⲚⲈ ϦⲈⲚⲤⲞⲆⲞⲘⲀ ⲀⲨϢⲰⲠⲒ ⲚϪⲈⲚⲀⲒϪⲞⲘ ⲈⲦⲀⲨϢⲰⲠⲒ ⲚϦⲎϮ ⲚⲈⲒⲤϪⲈⲔ ⲤⲈϢⲞⲠ ϢⲀ ⲈϦⲞⲨⲚ ⲈⲪⲞⲞⲨ. (Hadēs g86)
ആരെങ്കിലും മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിയ്ക്കും; പരിശുദ്ധാത്മാവിന് എതിരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോട് ക്ഷമിക്കയില്ല. (aiōn g165)
ⲞⲨⲞϨ ⲪⲎ ⲈⲐⲚⲀϪⲈ ⲞⲨⲤⲀϪⲒ ⲚⲤⲀⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲈⲨⲈⲬⲀϤ ⲚⲀϤ ⲈⲂⲞⲖ ⲪⲎ ⲆⲈ ⲈⲐⲚⲀϪⲰ ϦⲀ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ ⲚⲚⲞⲨⲬⲰ ⲚⲀϤ ⲈⲂⲞⲖ ⲞⲨⲆⲈ ϦⲈⲚⲠⲀⲒⲈⲚⲈϨ ⲞⲨⲆⲈ ϦⲈⲚⲠⲈⲐⲚⲎⲞⲨ. (aiōn g165)
മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുവൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ട് ഫലമില്ലാത്തവനായി തീരുന്നതാകുന്നു. (aiōn g165)
ⲪⲎ ⲆⲈ ⲈⲦⲀⲨⲤⲀⲦϤ ⲈϪⲈⲚ ⲚⲒⲤⲞⲨⲢⲒ ⲪⲀⲒ ⲠⲈ ⲪⲎ ⲈⲦⲤⲰⲦⲈⲘ ⲈⲠⲒⲤⲀϪⲒ ⲞⲨⲞϨ ⲪⲢⲰⲞⲨϢ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲚⲈⲘ ϮⲀⲠⲀⲦⲎ ⲚⲦⲈϮⲘⲈⲦⲢⲀⲘⲀⲞ ϢⲀⲨⲰϪϨ ⲘⲠⲒⲤⲀϪⲒ ⲚϦⲢⲎⲒ ⲚϦⲎⲦϤ ⲞⲨⲞϨ ϢⲀϤⲈⲢⲀⲦⲞⲨⲦⲀϨ. (aiōn g165)
അത് വിതച്ച ശത്രു പിശാച്; കൊയ്ത്ത് ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. (aiōn g165)
ⲠⲒϪⲀϪⲒ ⲆⲈ ⲈⲦⲀϤⲤⲀⲦⲞⲨ ⲠⲒⲆⲒⲀⲂⲞⲖⲞⲤ ⲠⲈ ⲠⲒⲰⲤϦ ⲆⲈ ⲦϦⲀⲎ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲚⲒϬⲀⲒⲞⲤϦ ⲆⲈ ⲚⲒⲀⲄⲄⲈⲖⲞⲤ. (aiōn g165)
അതുകൊണ്ട് കള കൂട്ടി തീയിൽ ഇട്ട് ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. (aiōn g165)
ⲘⲪⲢⲎϮ ⲞⲨⲚ ⲈϢⲀⲨⲤⲰⲔⲒ ⲚⲚⲒⲈⲚⲦⲎϪ ⲚϢⲞⲢⲠ ⲞⲨⲞϨ ⲚⲤⲈⲢⲞⲔϨⲞⲨ ϦⲈⲚⲠⲒⲬⲢⲰⲘ ⲠⲀⲒⲢⲎϮ ⲠⲈⲐⲚⲀϢⲰⲠⲒ ϦⲈⲚⲦϦⲀⲎ ⲚⲦⲈⲠⲀⲒⲈⲚⲈϨ. (aiōn g165)
ഇങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിക്കും. (aiōn g165)
ⲪⲀⲒ ⲠⲈ ⲘⲪⲢⲎϮ ⲈⲐⲚⲀϢⲰⲠⲒ ϦⲈⲚⲦϦⲀⲎ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲈⲨⲈⲒ ⲈⲂⲞⲖ ⲚϪⲈⲚⲒⲀⲄⲄⲈⲖⲞⲤ ⲞⲨⲞϨ ⲈⲨⲈⲪⲰⲢϪ ⲚⲚⲒⲤⲀⲘⲠⲈⲦϨⲰⲞⲨ ⲈⲂⲞⲖ ϦⲈⲚⲐⲘⲎϮ ⲚⲚⲒⲤⲀⲘⲠⲈⲐⲚⲀⲚⲈⲨ (aiōn g165)
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നും ഞാൻ നിന്നോട് പറയുന്നു. (Hadēs g86)
ⲀⲚⲞⲔ ϮϪⲰ ⲘⲘⲞⲤ ⲚⲀⲔ ϪⲈ ⲚⲐⲞⲔ ⲠⲈ ⲠⲈⲦⲢⲞⲤ ⲈⲒⲈⲔⲰⲦ ⲚⲦⲀⲈⲔⲔⲖⲎⲤⲒⲀ ϨⲒϪⲈⲚ ⲦⲀⲒⲠⲈⲦⲢⲀ ⲞⲨⲞϨ ⲚⲒⲠⲨⲖⲎ ⲚⲦⲈⲀⲘⲈⲚϮ ⲚⲚⲞⲨϢϪⲈⲘϪⲞⲘ ⲈⲢⲞⲤ. (Hadēs g86)
നിന്റെ കയ്യോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നത് നിനക്ക് നല്ലത്. (aiōnios g166)
ⲒⲤϪⲈ ⲦⲈⲔϪⲒϪ ⲒⲈ ⲦⲈⲔϬⲀⲖⲞϪ ⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲈⲤⲐⲈ ⲘⲘⲞⲔ ϪⲞϪⲞⲨ ϨⲒⲦⲞⲨ ⲈⲂⲞⲖ ϨⲀⲢⲞⲔ ⲚⲀⲚⲈⲤ ⲄⲀⲢ ⲚⲀⲔ ⲚⲦⲈⲔⲒ ⲈϦⲞⲨⲚ ⲈⲠⲒⲰⲚϦ ⲈⲔⲞⲒ ⲚϬⲀⲖⲈ ⲒⲈ ⲈⲔⲞⲒ ⲚϪⲀϬⲈ ⲈϨⲞⲦⲈ ⲈⲞⲨⲞⲚ ϪⲒϪ ⲤⲚⲞⲨϮ ⲈⲢⲞⲔ ⲒⲈ ϬⲀⲖⲞϪ ⲤⲚⲞⲨϮ ⲚⲤⲈϨⲒⲦⲔ ⲈⲠⲒⲬⲢⲰⲘ ⲚⲈⲚⲈϨ. (aiōnios g166)
നിന്റെ കണ്ണ് നിനക്ക് ഇടർച്ച ആയാൽ അതിനെ പിഴുതെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നത് നിനക്ക് നന്ന്. (Geenna g1067)
ⲞⲨⲞϨ ⲒⲤϪⲈ ⲠⲈⲔⲂⲀⲖ ⲚⲞⲨⲒⲚⲀⲘ ⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲈⲤⲐⲈ ⲘⲘⲞⲔ ⲪⲞⲢⲔϤ ϨⲒⲦⲔ ⲈⲂⲞⲖ ϨⲀⲢⲞⲔ ⲚⲀⲚⲈⲤ ⲄⲀⲢ ⲚⲀⲔ ⲚⲦⲈⲔⲒ ⲈϦⲞⲨⲚ ⲈⲠⲒⲰⲚϦ ⲈⲞⲨⲂⲀⲖ ⲠⲈⲦⲈⲘⲘⲞⲔ ⲒⲈ ⲈⲞⲨⲞⲚ ⲂⲀⲖ ⲂⲘⲘⲞⲔ ⲚⲤⲈϨⲒⲦⲔ ⲈϮⲄⲈⲈⲚⲚⲀ ⲚⲦⲈⲠⲒⲬⲢⲰⲘ. (Geenna g1067)
അനന്തരം ഒരുവൻ വന്നു അവനോട്: ഗുരോ, നിത്യജീവനെ പ്രാപിക്കുവാൻ ഞാൻ എന്ത് നല്ല കാര്യങ്ങൾ ചെയ്യേണം എന്നു ചോദിച്ചതിന് (aiōnios g166)
ⲞⲨⲞϨ ⲒⲤ ⲞⲨⲀⲒ ⲀϤⲒ ϨⲀⲢⲞϤ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲪⲢⲈϤϮⲤⲂⲰ ⲞⲨ ⲚⲀⲄⲀⲐⲞⲚ ⲈϮⲚⲀⲀⲒϤ ϨⲒⲚⲀ ⲚⲦⲀⲈⲢⲔⲖⲎⲢⲞⲚⲞⲘⲒⲚ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന് എല്ലാം നൂറുമടങ്ങ് ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. (aiōnios g166)
ⲞⲨⲞϨ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲀϤⲬⲀ ⲤⲞⲚ ⲚⲤⲰϤ ⲒⲈ ⲤⲰⲚⲒ ⲒⲈ ⲒⲰⲦ ⲒⲈ ⲘⲀⲨ ⲒⲈ ⲤϨⲒⲘⲒ ⲒⲈ ϢⲎⲢⲒ ⲒⲈ ⲒⲞϨⲒ ⲒⲈ ⲎⲒ ⲈⲐⲂⲈ ⲠⲀⲢⲀⲚ ⲈϤⲈϬⲒⲦⲞⲨ ⲚⲢ ⲚⲔⲰⲂ ⲚⲤⲞⲠ ⲞⲨⲞϨ ⲠⲒⲰⲚϦ ⲚⲈⲚⲈϨ ⲈϤⲈⲈⲢⲔⲖⲎⲢⲞⲚⲞⲘⲒⲚ ⲘⲘⲞϤ. (aiōnios g166)
വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്; അടുക്കൽ ചെന്ന്, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോട് പറഞ്ഞു; ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. (aiōn g165)
ⲞⲨⲞϨ ⲈⲦⲀϤⲚⲀⲨ ⲈⲞⲨⲂⲰ ⲚⲔⲈⲚⲦⲈ ϨⲒ ⲠⲒⲘⲰⲒⲦ ⲞⲨⲞϨ ⲈⲦⲀϤⲒ ϨⲀⲢⲞⲤ ⲘⲠⲈϤϪⲈⲘ ϨⲖⲒ ϨⲒⲰⲦⲤ ⲈⲂⲎⲖ ⲈϨⲀⲚϪⲰⲂⲒ ⲘⲘⲀⲨⲀⲦⲞⲨ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲀⲤ ϪⲈ ⲚⲚⲈ ⲞⲨⲦⲀϨ ⲒⲈⲂⲞⲖ ⲚϦⲎϮ ϢⲀ ⲈⲚⲈϨ ⲞⲨⲞϨ ⲀⲤϢⲰⲞⲨⲒ ⲚϪⲈϮⲂⲰ ⲚⲔⲈⲚⲦⲈ ⲒⲤϪⲈⲚ ϮⲞⲨⲚⲞⲨ ⲈⲦⲈⲘⲘⲀⲨ. (aiōn g165)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; നിങ്ങളുടെ മതത്തിൽ ചേർന്നശേഷം അവനെ നിങ്ങളേക്കാൾ ഇരട്ടി നരകയോഗ്യൻ ആക്കിത്തീർക്കുന്നു. (Geenna g1067)
ⲞⲨⲞⲒ ⲚⲰⲦⲈⲚ ⲚⲒⲤⲀϦ ⲚⲈⲘ ⲚⲒⲪⲀⲢⲒⲤⲈⲞⲤ ⲚⲒϢⲞⲂⲒ ϪⲈ ⲦⲈⲦⲈⲚⲔⲰϮ ⲈⲪⲒⲞⲘ ⲚⲈⲘ ⲠⲈⲦϢⲞⲨⲰⲞⲨ ⲈⲐⲢⲈⲦⲈⲚⲐⲀⲘⲒⲞ ⲚⲞⲨⲠⲢⲞⲤⲨⲖⲒⲦⲞⲚ ⲞⲨⲞϨ ⲈϢⲰⲠ ⲀϤϢⲀⲚϢⲰⲠⲒ ⲦⲈⲦⲈⲚⲒⲢⲒ ⲘⲘⲞϤ ⲚϢⲎⲢⲒ ⲚⲄⲈⲈⲚⲚⲀ ⲈϤⲔⲎⲂ ⲈⲢⲰⲦⲈⲚ. (Geenna g1067)
സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ നരകന്യായവിധി എങ്ങനെ ഒഴിഞ്ഞുപോകും? (Geenna g1067)
ⲚⲒϨⲞϤ ⲘⲘⲒⲤⲒ ⲚⲦⲈⲚⲒⲀϪⲰ ⲠⲰⲤ ⲦⲈⲦⲈⲚⲚⲀϢⲪⲰⲦ ⲈⲂⲞⲖ ϦⲈⲚϮⲔⲢⲒⲤⲒⲤ ⲚⲦⲈϮⲄⲈⲈⲚⲚⲀ. (Geenna g1067)
അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. (aiōn g165)
ⲈϤϨⲈⲘⲤⲒ ⲆⲈ ϨⲒϪⲈⲚ ⲠⲒⲦⲰⲞⲨ ⲚⲦⲈⲚⲒϪⲰⲒⲦ ⲀⲨⲒ ϨⲀⲢⲞϤ ⲚϪⲈⲚⲈϤⲘⲀⲐⲎⲦⲎⲤ ⲤⲀⲠⲤⲀ ⲘⲘⲀⲨⲀⲦⲞⲨ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲀϪⲞⲤ ⲚⲀⲚ ϪⲈ ⲈⲢⲈ ⲚⲀⲒ ϢⲰⲠⲒ ⲚⲐⲚⲀⲨ ⲞⲨⲞϨ ⲀϢ ⲠⲈ ⲠⲒⲘⲎⲒⲚⲒ ⲚⲦⲈⲠⲈⲔϪⲒⲚⲒ ⲚⲈⲘ ⲦϦⲀⲎ ⲚⲦⲈⲠⲀⲒⲈⲚⲈϨ. (aiōn g165)
പിന്നെ അവൻ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരെ, എന്നെവിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ. (aiōnios g166)
ⲦⲞⲦⲈ ⲈϤⲈϪⲞⲤ ⲚⲚⲒϨⲰⲞⲨ ⲈⲦⲤⲀ ⲦⲈϤϪⲀϬⲎ ϪⲈ ⲘⲀϢⲈ ⲚⲰⲦⲈⲚ ⲈⲂⲞⲖ ϨⲀⲢⲞⲒ ⲚⲎ ⲈⲦⲤϨⲞⲨⲞⲢⲦ ⲈⲠⲒⲬⲢⲰⲘ ⲚⲈⲚⲈϨ ⲪⲎ ⲈⲦⲤⲈⲂⲦⲰⲦ ⲘⲠⲒⲆⲒⲀⲂⲞⲖⲞⲤ ⲚⲈⲘ ⲚⲈϤⲀⲄⲄⲈⲖⲞⲤ. (aiōnios g166)
ഇവർ നിത്യശിക്ഷാവിധിയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പോകും. (aiōnios g166)
ⲞⲨⲞϨ ⲈⲨⲈϢⲈ ⲚⲰⲞⲨ ⲚϪⲈⲚⲀⲒ ⲈⲨⲔⲞⲖⲀⲤⲒⲤ ⲚⲈⲚⲈϨ ⲚⲒⲐⲘⲎⲒ ⲆⲈ ⲈⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും അനുസരിക്കേണ്ടതിനായി ഉപദേശിക്കുകയും ചെയ്യുവിൻ; നോക്കു, ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്നു അരുളിച്ചെയ്തു. (aiōn g165)
ⲈⲢⲈⲦⲈⲚϮⲤⲂⲰ ⲚⲰⲞⲨ ⲈⲀⲢⲈϨ ⲈϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲀⲒϨⲈⲚϨⲈⲚ ⲐⲎⲚⲞⲨ ⲈⲢⲰⲞⲨ ⲞⲨⲞϨ ⲒⲤ ϨⲎⲠⲠⲈ ⲀⲚⲞⲔ ϮⲬⲎ ⲚⲈⲘⲰⲦⲈⲚ ⲚⲚⲒⲈϨⲞⲞⲨ ⲦⲎⲢⲞⲨ ϢⲀ ⲠϪⲰⲔ ⲈⲂⲞⲖ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
എന്നാൽ പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു”. (aiōn g165, aiōnios g166)
ⲪⲎ ⲆⲈ ⲈⲐⲚⲀϪⲈⲞⲨⲀ ⲈⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ ⲘⲘⲞⲚ ⲬⲰ ⲈⲂⲞⲖ ⲚⲦⲀϤ ϢⲀ ⲈⲚⲈϨ ⲀⲖⲖⲀ ϤⲞⲒ ⲚⲈⲚⲞⲬⲞⲤ ⲚⲞⲨⲚⲞⲂⲒ ⲚⲈⲚⲈϨ. (aiōn g165, aiōnios g166)
ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വസ്തുക്കൾക്കായുള്ള മോഹങ്ങളും അകത്ത് കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു. (aiōn g165)
ⲞⲨⲞϨ ⲠⲒⲢⲰⲞⲨϢ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲚⲈⲘ ϮⲀⲠⲀⲦⲎ ⲚⲦⲈϮⲘⲈⲦⲢⲀⲘⲀⲞ ⲚⲈⲘ ⲚⲒⲈⲠⲒⲐⲨⲘⲒⲀ ⲚⲦⲈⲚⲒⲔⲈⲤⲰϪⲠ ⲈⲨⲘⲞϢⲒ ⲚϦⲎⲦⲞⲨ ⲤⲈⲰϪϨ ⲘⲠⲒⲤⲀϪⲒ ⲞⲨⲞϨ ϢⲀϤⲈⲢ ⲀⲦⲞⲨⲦⲀϨ (aiōn g165)
നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: അംഗവൈകല്യമുള്ളവനായി ജീവനിൽ കടക്കുന്നത് രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനേക്കാൾ നിനക്ക് നല്ലത്. (Geenna g1067)
ⲞⲨⲞϨ ⲈϢⲰⲠ ⲚⲦⲈⲦⲈⲔϪⲒϪ ⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲈⲤⲐⲈ ⲘⲘⲞⲔ ϪⲞϪⲤ ⲈⲂⲞⲖ ⲚⲀⲚⲈⲤ ⲚⲀⲔ ⲚⲦⲈⲔⲒ ⲈϦⲞⲨⲚ ⲈⲠⲒⲰⲚϦ ⲈⲔⲞⲒ ⲚϪⲀϬⲎ ⲒⲈ ⲈⲢⲈ ϪⲒϪ ⲤⲚⲞⲨϮ ⲈⲢⲞⲔ ⲚⲦⲈⲔϢⲈ ⲈϮⲄⲈⲈⲚⲚⲀ ⲈⲠⲒⲬⲢⲰⲘ ⲚⲀⲦϬⲈⲚⲞ. (Geenna g1067)
നിന്റെ കാൽ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനിൽ കടക്കുന്നത് രണ്ടു കാലുമുള്ളവൻ ആയി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നിനക്ക് നല്ലത്. (Geenna g1067)
ⲞⲨⲞϨ ⲈϢⲰⲠ ⲚⲦⲈⲦⲈⲔϬⲀⲖⲞϪ ⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲈⲤⲐⲈ ⲘⲘⲞⲔ ϪⲞϪⲤ ϨⲒⲦⲤ ⲈⲂⲞⲖ ⲚⲀⲚⲈⲤ ⲚⲀⲔ ⲚⲦⲈⲔⲒ ⲈϦⲞⲨⲚ ⲈⲠⲒⲰⲚϦ ⲈⲔⲞⲒ ⲚϬⲀⲖⲈ ⲈϨⲞⲦⲈ ⲈⲢⲈ ⲞⲨⲞⲚ ϬⲀⲖⲞϪ ⲤⲚⲞⲨϮ ⲈⲢⲞⲔ ⲚⲤⲈϨⲒⲦⲔ ⲈϮⲄⲈⲈⲚⲚⲀ (Geenna g1067)
നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക; രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് നിനക്ക് നല്ലത്. (Geenna g1067)
ⲞⲨⲞϨ ⲈϢⲰⲠ ⲚⲦⲈⲠⲈⲔⲂⲀⲖ ⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲈⲤⲐⲈ ⲘⲘⲞⲔ ⲪⲞⲢⲔϤ ⲈⲂⲞⲖ ⲚⲀⲚⲈⲤ ⲚⲀⲔ ⲚⲦⲈⲔⲒ ⲈϦⲞⲨⲚ ⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ ⲈⲞⲨⲂⲀⲖ ⲘⲘⲀⲨⲀⲦϤ ⲈⲦⲈⲢⲞⲔ ⲈϨⲞⲦⲈ ⲈⲞⲨⲞⲚ ⲂⲀⲖ ⲘⲘⲞⲔ ⲚⲤⲈϨⲒⲦⲔ ⲈϮⲄⲈⲈⲚⲚⲀ (Geenna g1067)
അവൻ പുറപ്പെട്ടു യാത്ര ചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു അവനോട് ചോദിച്ചു. (aiōnios g166)
ⲞⲨⲞϨ ⲈϤⲚⲎⲞⲨ ⲈⲂⲞⲖ ⲈⲞⲨⲘⲰⲒⲦ ⲀϤϬⲞϪⲒ ⲚϪⲈⲞⲨⲀⲒ ⲀϤϨⲒⲦϤ ⲈϪⲈⲚ ⲚⲈϤⲔⲈⲖⲒ ⲚⲀϤϢⲒⲚⲒ ⲘⲘⲞϤ ϪⲈ ⲪⲢⲈϤϮⲤⲂⲰ ⲚⲀⲄⲀⲐⲞⲤ ⲞⲨ ⲠⲈϮⲚⲀⲀⲒϤ ⲚⲦⲀⲈⲢⲔⲖⲎⲢⲞⲚⲞⲘⲞⲤ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ, നൂറുമടങ്ങ് വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. (aiōn g165, aiōnios g166)
ⲀϤϢⲦⲈⲘϬⲒⲦⲞⲨ ⲚⲢ ⲚⲔⲰⲂ ⲚⲤⲞⲠ ϮⲚⲞⲨ ϦⲈⲚⲠⲀⲒⲤⲎⲞⲨ ϨⲀⲚⲎⲒ ⲚⲈⲘ ϨⲀⲚⲤⲚⲎⲞⲨ ⲚⲈⲘ ϨⲀⲚⲤⲰⲚⲒ ⲚⲈⲘ ϨⲀⲚⲘⲀⲨ ⲚⲈⲘ ϨⲀⲚⲒⲰⲦ ⲚⲈⲘ ϨⲀⲚϢⲎⲢⲒ ⲚⲈⲘ ϨⲀⲚⲒⲞϨⲒ ϦⲈⲚⲚⲒⲆⲒⲰⲄⲘⲞⲤ ⲞⲨⲞϨ ϦⲈⲚⲠⲒⲈⲰⲚ ⲈⲐⲚⲎⲞⲨ ⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōn g165, aiōnios g166)
അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അത് ശിഷ്യന്മാർ കേട്ട്. (aiōn g165)
ⲞⲨⲞϨ ⲈⲦⲀϤⲈⲢⲞⲨⲰ ⲠⲈϪⲀϤ ⲚⲀⲤ ϪⲈ ⲚⲚⲈ ϨⲖⲒ ϪⲈⲘ ⲞⲨⲦⲀϨ ϨⲒⲰϮ ϢⲀ ⲈⲚⲈϨ ⲞⲨⲞϨ ⲚⲀⲨⲤⲰⲦⲈⲘ ⲚϪⲈⲚⲈϤⲘⲀⲐⲎⲦⲎⲤ. (aiōn g165)
അവൻ യാക്കോബിന്റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (aiōn g165)
ⲞⲨⲞϨ ϤⲚⲀⲈⲢⲞⲨⲢⲞ ⲈϪⲈⲚ ⲠⲎⲒ ⲚⲒⲀⲔⲰⲂ ϢⲀ ⲈⲚⲈϨ ⲞⲨⲞϨ ⲚⲚⲈ ϦⲀⲈ ϢⲰⲠⲒ ⲚⲦⲈϤⲘⲈⲦⲞⲨⲢⲞ. (aiōn g165)
നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു”. (aiōn g165)
ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲀϤⲤⲀϪⲒ ⲚⲈⲘ ⲚⲈⲚⲒⲞϮ ⲀⲂⲢⲀⲀⲘ ⲚⲈⲘ ⲠⲈϤϪⲢⲞϪ ϢⲀ ⲈⲚⲈϨ. (aiōn g165)
ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ. (aiōn g165)
ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲀϤⲤⲀϪⲒ ⲈⲂⲞⲖ ϦⲈⲚⲢⲰⲞⲨ ⲚⲚⲈϤⲠⲢⲞⲪⲎⲦⲎⲤ ⲈⲐⲞⲨⲀⲂ ⲒⲤϪⲈⲚ ⲠⲈⲚⲈϨ (aiōn g165)
പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുത് എന്നു അവ അവനോട് അപേക്ഷിച്ചു. (Abyssos g12)
ⲞⲨⲞϨ ⲚⲀⲨϮϨⲞ ⲈⲢⲞϤ ⲠⲈ ϨⲒⲚⲀ ⲚⲦⲈϤϢⲦⲈⲘⲞⲨⲀϨⲤⲀϨⲚⲒ ⲚⲰⲞⲨ ⲈϢⲈ ⲈⲪⲚⲞⲨⲚ (Abyssos g12)
നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. (Hadēs g86)
ⲞⲨⲞϨ ⲚⲐⲞ ϨⲰⲒ ⲔⲀⲪⲀⲢⲚⲀⲞⲨⲘ ⲘⲎ ⲦⲈⲢⲀϬⲒⲤⲒ ϢⲀ ⲈϨⲢⲎⲒ ⲈⲦⲪⲈ ⲤⲈⲚⲀⲐⲈⲂⲒⲞ ϢⲀ ⲈⲠⲈⲤⲎⲦ ⲈⲀⲘⲈⲚϮ. (Hadēs g86)
അതിനുശേഷം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്ത് ചെയ്യേണം എന്നു അവനെ പരീക്ഷിച്ച് ചോദിച്ചു. (aiōnios g166)
ⲞⲨⲞϨ ϨⲎⲠⲠⲈ ⲒⲤ ⲞⲨⲚⲞⲘⲒⲔⲞⲤ ⲀϤⲦⲰⲚϤ ⲀϤⲈⲢⲠⲒⲢⲀⲌⲒⲚ ⲘⲘⲞϤ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲠⲒⲢⲈϤϮⲤⲂⲰ ⲞⲨ ⲠⲈϮⲚⲀⲚⲀⲒϤ ⲚⲦⲀⲈⲢⲔⲖⲎⲢⲞⲚⲞⲘⲒⲚ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. കൊന്നിട്ട് നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. (Geenna g1067)
ϮⲚⲀⲦⲀⲘⲰⲦⲈⲚ ⲆⲈ ϪⲈ ⲀⲢⲒϨⲞϮ ϦⲀⲦϨⲎ ⲚⲚⲒⲘ ⲀⲢⲒϨⲞϮ ϦⲀⲦϨⲎ ⲘⲪⲎ ⲈⲦⲈ ⲘⲈⲚⲈⲚⲤⲀ ⲈⲐⲢⲈϤϦⲰⲦⲈⲂ ⲞⲨⲞⲚⲦⲈϤ ⲈⲢϢⲒϢⲒ ⲈϨⲒⲞⲨⲒ ⲈϮⲄⲈⲈⲚⲚⲀ ⲀϨⲀ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲀⲢⲒϨⲞϮ ϦⲀⲦϨⲎ ⲘⲪⲀⲒ. (Geenna g1067)
ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ട് യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചത്തിന്റെ മക്കളേക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരാണ് (aiōn g165)
ⲞⲨⲞϨ ⲀⲠϬⲞⲒⲤ ϢⲞⲨϢⲞⲨ ⲈϪⲈⲚ ⲠⲒⲞⲒⲔⲞⲚⲞⲘⲞⲤ ⲚⲦⲈϮⲀⲆⲒⲔⲒⲀ ϪⲈ ⲀϤⲒⲢⲒ ϦⲈⲚⲞⲨⲘⲈⲦⲤⲀⲂⲈ ϪⲈ ⲚⲒϢⲎⲢⲒ ⲚⲦⲈⲠⲀⲒⲈⲚⲈϨ ϨⲀⲚⲤⲀⲂⲈⲨ ⲚⲈⲈϨⲞⲦⲈ ⲚⲒϢⲎⲢⲒ ⲚⲦⲈⲪⲞⲨⲰⲒⲚⲒ ϦⲈⲚⲦⲞⲨⲄⲈⲚⲈⲀ. (aiōn g165)
അനീതിയുള്ള ധനംകൊണ്ട് നിങ്ങൾക്ക് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു യേശു അവരോട് പറഞ്ഞു. അത് ഇല്ലാതെയാകുമ്പോൾ അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും. (aiōnios g166)
ⲞⲨⲞϨ ⲀⲚⲞⲔ ϨⲰ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲘⲀⲐⲀⲘⲒⲞ ⲚⲰⲦⲈⲚ ⲚϨⲀⲚϢⲪⲎⲢ ⲈⲂⲞⲖ ϦⲈⲚⲘⲀⲘⲰⲚⲀ ⲚⲦⲈⲦⲀⲆⲒⲔⲒⲀ ϨⲒⲚⲀ ϨⲞⲦⲀⲚ ⲀⲨϢⲀⲚⲘⲞⲨⲚⲔ ⲚⲦⲞⲨϢⲈⲠ ⲐⲎⲚⲞⲨ ⲈϦⲞⲨⲚ ⲈⲚⲒⲤⲔⲨⲚⲎ ⲚⲈⲚⲈϨ. (aiōnios g166)
പാതാളത്തിൽ കഷ്ടത അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്ത് നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ട്: (Hadēs g86)
ⲞⲨⲞϨ ⲚϦⲢⲎⲒ ϦⲈⲚⲀⲘⲈⲚϮ ⲈⲦⲀϤϤⲀⲒ ⲚⲚⲈϤⲂⲀⲖ ⲈⲠϢⲰⲒ ⲈϤⲬⲎ ϦⲈⲚϨⲀⲚⲘⲔⲀⲨϨ ⲀϤⲚⲀⲨ ⲈⲀⲂⲢⲀⲀⲘ ϨⲒⲪⲞⲨⲈⲒ ⲞⲨⲞϨ ⲖⲀⲌⲀⲢⲞⲤ ϦⲈⲚⲔⲈⲚϤ (Hadēs g86)
ഒരു പ്രമാണി അവനോട്: നല്ല ഗുരോ, നിത്യജീവൻ ലഭിക്കേണ്ടതിനു ഞാൻ എന്ത് ചെയ്യേണം എന്നു ചോദിച്ചു. (aiōnios g166)
ⲞⲨⲞϨ ⲀϤϢⲈⲚϤ ⲚϪⲈⲞⲨⲀⲢⲬⲰⲚ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲠⲒⲢⲈϤϮⲤⲂⲰ ⲚⲀⲄⲀⲐⲞⲤ ⲞⲨ ⲠⲈϮⲚⲀⲀⲒϤ ⲚⲦⲀⲈⲢⲔⲖⲎⲢⲞⲚⲞⲘⲒⲚ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ (aiōnios g166)
ഈ കാലത്തിൽ തന്നേ പല മടങ്ങായും, വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. (aiōn g165, aiōnios g166)
ϪⲈ ϤⲚⲀϬⲒⲦⲞⲨ ⲚⲞⲨⲘⲎϢ ⲚⲔⲰⲂ ϦⲈⲚⲠⲀⲒⲤⲎⲞⲨ ⲞⲨⲞϨ ϦⲈⲚⲠⲒⲈⲚⲈϨ ⲈⲐⲚⲎⲞⲨ ⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōn g165, aiōnios g166)
അതിന് യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹത്തിന് മക്കളെ കൊടുക്കുകയും ചെയ്യുന്നു. (aiōn g165)
ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲰⲞⲨ ⲚϪⲈⲒⲎⲤⲞⲨⲤ ϪⲈ ⲚⲒϢⲎⲢⲒ ⲚⲦⲈⲠⲀⲒⲈⲚⲈϨ ϢⲀⲨϬⲒ ⲞⲨⲞϨ ϢⲀⲨϬⲒⲦⲞⲨ. (aiōn g165)
എന്നാൽ ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർക്ക് ഇനി മരിക്കുവാനും കഴിയുകയില്ല. (aiōn g165)
ⲚⲎ ⲆⲈ ⲈⲦⲀⲨⲈⲢⲠⲈⲘⲠϢⲀ ⲘⲠⲒⲈⲚⲈϨ ⲈⲦⲈⲘⲘⲀⲨ ⲚⲈⲘ ϮⲀⲚⲀⲤⲦⲀⲤⲒⲤ ϮⲈⲂⲞⲖ ϦⲈⲚⲚⲒⲢⲈϤⲘⲰⲞⲨⲦ ⲞⲨⲆⲈ ⲘⲠⲀⲨϬⲒ ⲞⲨⲆⲈ ⲘⲠⲀⲨϬⲒⲦⲞⲨ (aiōn g165)
അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്നേ. (aiōnios g166)
ϨⲒⲚⲀ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϨϮ ⲈⲢⲞϤ ⲚⲦⲈϤϬⲒ ⲘⲠⲒⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (aiōnios g166)
ⲠⲀⲒⲢⲎϮ ⲄⲀⲢ ⲀⲪⲚⲞⲨϮ ⲘⲈⲚⲢⲈ ⲠⲒⲔⲞⲤⲘⲞⲤ ϨⲰⲤⲦⲈ ⲠⲈϤϢⲎⲢⲒ ⲘⲘⲀⲨⲀⲦϤ ⲚⲦⲈϤⲦⲎⲒϤ ϨⲒⲚⲀ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϨϮ ⲈⲢⲞϤ ⲚⲦⲈϤϢⲦⲈⲘⲦⲀⲔⲞ ⲀⲖⲖⲀ ⲚⲦⲈϤϬⲒ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; എന്നാൽ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നു. (aiōnios g166)
ⲪⲎ ⲈⲐⲚⲀϨϮ ⲈⲠⲒϢⲎⲢⲒ ⲞⲨⲞⲚⲦⲈϤ ⲰⲚϦ ⲚⲈⲚⲈϨ ⲘⲘⲀⲨ ⲪⲎ ⲆⲈ ⲈⲦⲞⲒ ⲚⲀⲦⲐⲰⲦ ⲚϨⲎⲦ ⲈⲠⲒϢⲎⲢⲒ ⲚⲚⲈϤⲚⲀⲨ ⲈⲠⲰⲚϦ ⲀⲖⲖⲀ ⲠϪⲰⲚⲦ ⲘⲪⲚⲞⲨϮ ⲈϤⲈϢⲰⲠⲒ ϨⲒϪⲰϤ. (aiōnios g166)
ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. (aiōn g165, aiōnios g166)
ⲀⲖⲖⲀ ⲠⲒⲘⲰⲞⲨ ⲈϮⲚⲀⲦⲎⲒϤ ⲚⲀϤ ⲈϤⲈϢⲰⲠⲒ ⲚϦⲢⲎⲒ ⲚϦⲎⲦϤ ⲚⲞⲨⲘⲞⲨⲘⲒ ⲘⲘⲰⲞⲨ ⲈϤⲈϬⲒⲪⲈⲒ ⲈⲨⲰⲚϦ ⲚⲈⲚⲈϨ. (aiōn g165, aiōnios g166)
വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു. (aiōnios g166)
ϨⲎⲆⲎ ⲪⲎ ⲈⲐⲚⲀⲰⲤϦ ϤⲚⲀϬⲒ ⲘⲠⲈϤⲂⲈⲬ ⲈⲞⲨⲞϨ ϤⲚⲀⲐⲰⲞⲨϮ ⲚⲞⲨⲞⲨⲦⲀϨ ⲈⲨⲰⲚϦ ⲚⲈⲚⲈϨ ϨⲒⲚⲀ ⲪⲎ ⲈⲦⲤⲒϮ ⲚⲦⲈϤⲢⲀϢⲒ ⲈⲨⲤⲞⲠ ⲚⲈⲘ ⲪⲎ ⲈⲦⲰⲤϦ. (aiōnios g166)
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു. (aiōnios g166)
ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲪⲎ ⲈⲦⲤⲰⲦⲈⲘ ⲈⲠⲀⲤⲀϪⲒ ⲞⲨⲞϨ ⲚⲦⲈϤⲚⲀϨϮ ⲈⲪⲎ ⲈⲦⲀϤⲦⲀⲞⲨⲞⲒ ⲞⲨⲞⲚⲦⲈϤ ⲰⲚϦ ⲚⲈⲚⲈϨ ⲘⲘⲀⲨ ⲞⲨⲞϨ ϤⲚⲀⲒ ⲀⲚ ⲈⲠϨⲀⲠ ⲀⲖⲖⲀ ϤⲞⲨⲰⲦⲈⲂ ⲈⲂⲞⲖ ϦⲈⲚⲪⲘⲞⲨ ⲈϦⲞⲨⲚ ⲈⲠⲰⲚϦ. (aiōnios g166)
നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു. (aiōnios g166)
ϦⲞⲦϦⲈⲦ ϦⲈⲚⲚⲒⲄⲢⲀⲪⲎ ⲚⲎ ⲈⲦⲈⲦⲈⲚⲘⲈⲨⲒ ⲈⲢⲰⲞⲨ ⲚⲐⲰⲦⲈⲚ ϪⲈ ⲞⲨⲞⲚ ⲞⲨⲰⲚϦ ⲚⲈⲚⲈϨ ϢⲞⲠ ⲚϦⲎⲦⲞⲨ ⲞⲨⲞϨ ⲚⲐⲰⲞⲨ ⲈⲦⲈⲢⲘⲈⲐⲢⲈ ⲈⲐⲂⲎⲦ. (aiōnios g166)
നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ; അത് മനുഷ്യപുത്രൻ നിങ്ങൾക്ക് തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. (aiōnios g166)
ⲀⲢⲒϨⲰⲂ ⲈϮϦⲢⲈ ⲀⲚ ⲈⲐⲚⲀⲦⲀⲔⲞ ⲀⲖⲖⲀ ϮϦⲢⲈ ⲈⲐⲚⲀϢⲰⲠⲒ ⲈⲨⲰⲚϦ ⲚⲈⲚⲈϨ ⲐⲎ ⲈⲦⲈ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲚⲀⲦⲎⲒⲤ ⲚⲰⲦⲈⲚ ⲪⲀⲒ ⲄⲀⲢ ⲀⲪⲚⲞⲨϮ ⲪⲒⲰⲦ ⲈⲢⲤⲪⲢⲀⲄⲒⲌⲒⲚ ⲘⲘⲞϤ. (aiōnios g166)
പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കും. (aiōnios g166)
ⲪⲀⲒ ⲄⲀⲢ ⲠⲈ ⲪⲞⲨⲰϢ ⲘⲠⲀⲒⲰⲦ ϨⲒⲚⲀ ⲪⲎ ⲚⲒⲂⲈⲚ ⲈⲐⲚⲀⲨ ⲈⲠⲒϢⲎⲢⲒ ⲞⲨⲞϨ ⲚⲦⲈϤⲚⲀϨϮ ⲈⲢⲞϤ ⲚⲦⲈϤϢⲰⲠⲒ ⲈⲞⲨⲞⲚ ⲚⲦⲀϤ ⲘⲘⲀⲨ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ ⲞⲨⲞϨ ⲚⲦⲀⲦⲞⲨⲚⲞⲤϤ ϦⲈⲚⲠⲒⲈϨⲞⲞⲨ ⲚϦⲀⲈ. (aiōnios g166)
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്. (aiōnios g166)
ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲪⲎ ⲈⲐⲚⲀϨϮ ⲈⲢⲞⲒ ⲞⲨⲞⲚⲦⲈϤ ⲰⲚϦ ⲚⲈⲚⲈϨ ⲘⲘⲀⲨ. (aiōnios g166)
സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ആരെങ്കിലും ഈ അപ്പം തിന്നാൽ, അവൻ എന്നേക്കും ജീവിക്കും; ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കാനിരിക്കുന്ന അപ്പമോ എന്റെ മാംസം ആകുന്നു. (aiōn g165)
ⲀⲚⲞⲔ ⲠⲈ ⲠⲒⲰⲒⲔ ⲈⲦⲞⲚϦ ⲪⲎ ⲈⲦⲀϤⲒ ⲈⲠⲈⲤⲎⲦ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲪⲎ ⲈⲐⲚⲀⲞⲨⲰⲘ ⲈⲂⲞⲖ ϦⲈⲚⲠⲀⲒⲰⲒⲔ ⲈϤⲈⲰⲚϦ ϢⲀ ⲈⲚⲈϨ ⲞⲨⲞϨ ⲠⲒⲰⲒⲔ ⲀⲚⲞⲔ ⲈϮⲚⲀⲦⲎⲒϤ ⲦⲀⲤⲀⲢⲜ ⲦⲈ ⲐⲎ ⲈϮⲚⲀⲦⲎⲒⲤ ⲈϨⲢⲎⲒ ⲈϪⲈⲚ ⲠⲰⲚϦ ⲘⲠⲒⲔⲞⲤⲘⲞⲤ. (aiōn g165)
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; അവസാന നാളിൽ ഞാൻ അവനെ ഉയിർത്തെഴുന്നേല്പിക്കും. (aiōnios g166)
ⲪⲎ ⲈⲐⲞⲨⲰⲘ ⲚⲦⲀⲤⲀⲢⲜ ⲞⲨⲞϨ ⲈⲦⲤⲰ ⲘⲠⲀⲤⲚⲞϤ ⲞⲨⲞⲚ ⲚⲦⲀϤ ⲘⲘⲀⲨ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ ⲞⲨⲞϨ ⲀⲚⲞⲔ ϮⲚⲀⲦⲞⲨⲚⲞⲤϤ ϦⲈⲚⲠⲒⲈϨⲞⲞⲨ ⲚϦⲀⲈ. (aiōnios g166)
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. (aiōn g165)
ⲪⲀⲒ ⲠⲈ ⲠⲒⲰⲒⲔ ⲈⲦⲀϤⲒ ⲈⲠⲈⲤⲎⲦ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲘⲪⲢⲎϮ ⲀⲚ ⲚⲚⲒⲒⲞϮ ⲈⲦⲀⲨⲞⲨⲰⲘ ⲞⲨⲞϨ ⲀⲨⲘⲞⲨ ⲪⲎ ⲈⲐⲚⲀⲞⲨⲰⲘ ⲘⲠⲀⲒⲰⲒⲔ ⲈϤⲈⲰⲚϦ ϢⲀ ⲈⲚⲈϨ. (aiōn g165)
ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. (aiōnios g166)
ⲀϤⲈⲢⲞⲨⲰ ⲚⲀϤ ⲚϪⲈⲤⲒⲘⲰⲚ ⲠⲈⲦⲢⲞⲤ ϪⲈ ⲠϬⲞⲒⲤ ⲀⲚⲚⲀϢⲈ ⲚⲀⲚ ϨⲀ ⲚⲒⲘ ϨⲀⲚⲤⲀϪⲒ ⲄⲀⲢ ⲚⲰⲚϦ ⲚⲈⲚⲈϨ ⲈⲦⲈⲚⲦⲀⲔ. (aiōnios g166)
അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. (aiōn g165)
ⲠⲒⲂⲰⲔ ⲆⲈ ⲘⲠⲀϤⲞϨⲒ ϦⲈⲚⲠⲒⲎⲒ ϢⲀ ⲈⲚⲈϨ ⲠⲒϢⲎⲢⲒ ⲆⲈ ⲚⲐⲞϤ ϢⲀϤⲞϨⲒ ϢⲀ ⲈⲚⲈϨ. (aiōn g165)
ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു. (aiōn g165)
ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲈϢⲰⲠ ⲀⲢⲈϢⲀⲚ ⲞⲨⲀⲒ ⲀⲢⲈϨ ⲈⲠⲀⲤⲀϪⲒ ⲚⲚⲈϤⲚⲀⲨ ⲈⲪⲘⲞⲨ ϢⲀ ⲈⲚⲈϨ. (aiōn g165)
യെഹൂദന്മാർ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. (aiōn g165)
ⲠⲈϪⲈ ⲚⲒⲒⲞⲨⲆⲀⲒ ϪⲈ ϮⲚⲞⲨ ⲀⲚⲈⲘⲒ ϪⲈ ⲞⲨⲞⲚ ⲞⲨⲆⲈⲘⲰⲚ ⲚⲈⲘⲀⲔ ⲀⲂⲢⲀⲀⲘ ⲀϤⲘⲞⲨ ⲚⲈⲘ ⲚⲒⲔⲈⲠⲢⲞⲪⲎⲦⲎⲤ ⲞⲨⲞϨ ⲚⲐⲞⲔ ⲔϪⲰ ⲘⲘⲞⲤ ϪⲈ ⲪⲎ ⲈⲐⲚⲀⲀⲢⲈϨ ⲈⲠⲀⲤⲀϪⲒ ⲚⲚⲈϤϪⲈⲘϮⲠⲒ ⲘⲪⲘⲞⲨ ϢⲀ ⲈⲚⲈϨ. (aiōn g165)
കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. (aiōn g165)
ⲒⲤϪⲈⲚ ⲠⲈⲚⲈϨ ⲘⲠⲈⲚⲤⲰⲦⲈⲘ ϪⲈ Ⲁ- ⲞⲨⲀⲒ ⲞⲨⲰⲚ ⲚⲚⲈⲚⲂⲀⲖ ⲚⲞⲨⲂⲈⲖⲖⲈ ⲘⲘⲒⲤⲒ. (aiōn g165)
ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (aiōn g165, aiōnios g166)
ⲞⲨⲞϨ ⲀⲚⲞⲔ ϨⲰ ϮⲚⲀϮ ⲚⲰⲞⲨ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ ⲞⲨⲞϨ ⲚⲚⲞⲨⲦⲀⲔⲞ ϢⲀ ⲈⲚⲈϨ ⲞⲨⲞϨ ⲚⲚⲈϢ ϨⲖⲒ ϨⲞⲖⲘⲞⲨ ⲈⲂⲞⲖ ϦⲈⲚⲦⲀϪⲒϪ. (aiōn g165, aiōnios g166)
ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. (aiōn g165)
ⲞⲨⲞϨ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲞⲚϦ ⲞⲨⲞϨ ⲈⲐⲚⲀϨϮ ⲈⲢⲞⲒ ⲚⲚⲈϤⲘⲞⲨ ϢⲀ ⲈⲚⲈϨ ⲦⲈⲚⲀϨϮ ⲈⲪⲀⲒ. (aiōn g165)
തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; എന്നാൽ ഇഹലോകത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. (aiōnios g166)
ⲪⲎ ⲈⲐⲘⲈⲒ ⲚⲦⲈϤⲮⲨⲬⲎ ⲈϤⲈⲦⲀⲔⲞⲤ ⲞⲨⲞϨ ⲪⲎ ⲈⲦⲘⲞⲤϮ ⲚⲦⲈϤⲮⲨⲬⲎ ⲚϦⲢⲎⲒ ϦⲈⲚⲠⲀⲒⲔⲞⲤⲘⲞⲤ ⲈϤⲈⲀⲢⲈϨ ⲈⲢⲞⲤ ⲈⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
പുരുഷാരം അവനോട്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു. (aiōn g165)
ⲀϤⲈⲢⲞⲨⲰ ⲚⲀϤ ⲚϪⲈⲠⲒⲘⲎϢ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲀⲚⲞⲚ ⲀⲚⲤⲰⲦⲈⲘ ⲈⲂⲞⲖ ϦⲈⲚⲠⲒⲚⲞⲘⲞⲤ ϪⲈ ⲠⲬⲢⲒⲤⲦⲞⲤ ϢⲞⲠ ϢⲀ ⲈⲚⲈϨ ⲞⲨⲞϨ ⲠⲰⲤ ⲔϪⲰ ⲘⲘⲞⲤ ⲚⲐⲞⲔ ϪⲈ ϨⲰϮ ⲠⲈ ⲚⲦⲞⲨϬⲈⲤ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲚⲒⲘ ⲠⲈ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ. (aiōn g165)
അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെ തന്നേ അവരോട് സംസാരിക്കുന്നു. (aiōnios g166)
ⲞⲨⲞϨ ϮⲈⲘⲒ ϪⲈ ⲦⲈϤⲈⲚⲦⲞⲖⲎ ⲞⲨⲰⲚϦ ⲚⲈⲚⲈϨ ⲦⲈ ⲚⲎ ⲞⲨⲚ ⲀⲚⲞⲔ ⲈϮϪⲰ ⲘⲘⲰⲞⲨ ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲀϤϪⲞⲤ ⲚⲎⲒ ⲚϪⲈⲠⲀⲒⲰⲦ ⲠⲀⲒⲢⲎϮ ϮⲤⲀϪⲒ. (aiōnios g166)
നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്: (aiōn g165)
ⲠⲈϪⲈ ⲠⲈⲦⲢⲞⲤ ⲚⲀϤ ϪⲈ ⲚⲚⲈⲔⲒⲀ ⲢⲀⲦ ⲈⲂⲞⲖ ϢⲀ ⲈⲚⲈϨ ⲀϤⲈⲢⲞⲨⲰ ⲚϪⲈⲒⲎⲤⲞⲨⲤ ϪⲈ ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲀⲔ ϪⲈ ⲀⲒϢⲦⲈⲘⲒⲀ ⲢⲀⲦⲔ ⲘⲘⲞⲚⲦⲈⲔ ⲦⲞⲒ ⲚⲈⲘⲎⲒ. (aiōn g165)
എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരും. (aiōn g165)
ⲞⲨⲞϨ ⲀⲚⲞⲔ ⲈⲐⲚⲀϮϨⲞ ⲈⲪⲒⲰⲦ ⲞⲨⲞϨ ⲈϤⲈϮ ⲚⲰⲦⲈⲚ ⲘⲠⲀⲢⲀⲔⲖⲎⲦⲞⲤ ϨⲒⲚⲀ ⲚⲦⲈϤϢⲰⲠⲒ ⲚⲈⲘⲰⲦⲈⲚ ϢⲀ ⲈⲚⲈϨ (aiōn g165)
നീ അവന് നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കണ്ടതിന് നീ സകലജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ. (aiōnios g166)
ⲘⲪⲢⲎϮ ⲈⲦⲀⲔϮ ⲈⲢϢⲒϢⲒ ⲚⲀϤ ⲈϪⲈⲚ ⲤⲀⲢⲜ ⲚⲒⲂⲈⲚ ϨⲒⲚⲀ ⲪⲎ ⲚⲒⲂⲈⲚ ⲈⲦⲀⲔⲦⲎⲒϤ ⲚⲀϤ ⲚⲦⲈϤϮ ⲚⲰⲞⲨ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു. (aiōnios g166)
ⲪⲀⲒ ⲆⲈ ⲠⲈ ⲠⲒⲰⲚϦ ⲚⲈⲚⲈϨ ϨⲒⲚⲀ ⲚⲦⲞⲨⲤⲞⲨⲰⲚⲔ ⲠⲒⲞⲨⲀⲒ ⲘⲘⲀⲨⲀⲦϤ ⲪⲚⲞⲨϮ ⲚⲦⲀⲪⲘⲎ ⲒⲚⲈⲘ ⲪⲎ ⲈⲦⲀⲔⲞⲨⲞⲢⲠϤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ. (aiōnios g166)
നീ എന്റെ പ്രാണനെ പാതാളത്തിൽ വിട്ടുകളയുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. (Hadēs g86)
ϪⲈ ⲚⲚⲈⲔⲤⲰϪⲠ ⲚⲦⲀⲮⲨⲬⲎ ϦⲈⲚⲀⲘⲈⲚϮ ⲞⲨⲆⲈ ⲚⲚⲈⲔϮ ⲘⲠⲈⲐⲞⲨⲀⲂ ⲚⲦⲀⲔ ⲈⲚⲀⲨ ⲈⲠⲦⲀⲔⲞ. (Hadēs g86)
അത് മുൻകൂട്ടി അറിഞ്ഞതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്ന് പ്രസ്താവിച്ചു. (Hadēs g86)
ⲈⲦⲀϤⲚⲀⲨ ⲞⲨⲚ ⲒⲤϪⲈⲚ ϢⲞⲢⲠ ⲀϤⲤⲀϪⲒ ⲈⲐⲂⲈ ⲦⲀⲚⲀⲤⲦⲀⲤⲒⲤ ⲘⲠⲬⲢⲒⲤⲦⲞⲤ ϪⲈ ⲘⲠⲈϤⲤⲞϪⲠϤ ϦⲈⲚⲀⲘⲈⲚϮ ⲞⲨⲆⲈ ⲘⲠⲈⲦⲈϤⲤⲀⲢⲜ ⲚⲀⲨ ⲈⲠⲦⲀⲔⲞ. (Hadēs g86)
ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു. (aiōn g165)
ⲪⲀⲒ ⲈⲦⲈ ϨⲰϮ ⲠⲈ ⲚⲦⲈⲚⲒⲪⲎⲞⲨⲒ ϢⲞⲠϤ ⲈⲢⲰⲞⲨ ϢⲀ ⲠⲤⲎⲞⲨ ⲚⲦⲀⲪⲈ ⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲀϤⲤⲀϪⲒ ⲘⲘⲰⲞⲨ ⲚϪⲈⲪⲚⲞⲨϮ ⲈⲂⲞⲖ ϦⲈⲚⲢⲰⲞⲨ ⲚⲚⲈϤⲠⲢⲞⲪⲎⲦⲎⲤ ⲒⲤϪⲈⲚ ⲠⲈⲚⲈϨ. (aiōn g165)
അപ്പോൾ പൗലൊസും ബർന്നബാസും തികഞ്ഞ ധൈര്യത്തോടെ: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്ക് തിരിയുന്നു. (aiōnios g166)
ⲈⲦⲀⲨⲞⲨⲞⲚϨⲞⲨ ⲆⲈ ⲈⲂⲞⲖ ⲚϪⲈⲠⲀⲨⲖⲞⲤ ⲚⲈⲘ ⲂⲀⲢⲚⲀⲂⲀⲤ ⲠⲈϪⲰⲞⲨ ϪⲈ ⲚⲈⲞⲨⲀⲚⲀⲄⲔⲈⲞⲚ ⲠⲈ ⲈⲤⲀϪⲒ ⲚⲈⲘⲰⲦⲈⲚ ⲚϢⲞⲢⲠ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲈⲠⲒⲆⲎ ⲦⲈⲦⲈⲚϨⲒⲞⲨⲒ ⲘⲘⲞϤ ⲤⲀⲂⲞⲖ ⲘⲘⲰⲦⲈⲚ ⲞⲨⲞϨ ⲦⲈⲦⲈⲚⲰⲠ ⲘⲘⲰⲦⲈⲚ ⲀⲚ ⲈⲈⲢⲠⲈⲘⲠϢⲀ ⲘⲠⲒⲰⲚϦ ⲚⲈⲚⲈϨ ϨⲎⲠⲠⲈ ⲦⲈⲚⲚⲀⲔⲞⲦⲦⲈⲚ ⲈⲚⲒⲈⲐⲚⲞⲤ. (aiōnios g166)
ജാതികൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (aiōnios g166)
ⲈⲦⲀⲨⲤⲰⲦⲈⲘ ⲆⲈ ⲚϪⲈⲚⲒⲈⲐⲚⲞⲤ ⲀⲨⲢⲀϢⲒ ⲞⲨⲞϨ ⲚⲀⲨϮⲰⲞⲨ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲞⲨⲞϨ ⲀⲨⲚⲀϨϮ ⲚϪⲈⲚⲎ ⲦⲎⲢⲞⲨ ⲈⲦⲐⲎϢ ⲈⲠⲒⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
പൂർവ്വകാലം മുതൽക്കേ കർത്താവ് അരുളിച്ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നുവല്ലോ. (aiōn g165)
ⲞⲨⲞⲚϨ ⲈⲂⲞⲖ ⲒⲤϪⲈⲚ ⲠⲈⲚⲈϨ. (aiōn g165)
ദൈവത്തിന്റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനാകില്ല. (aïdios g126)
ⲚⲒⲀⲐⲚⲀⲨ ⲈⲢⲰⲞⲨ ⲚⲦⲀϤ ⲈⲂⲞⲖ ϦⲈⲚⲠⲤⲰⲚⲦ ⲘⲠⲒⲔⲞⲤⲘⲞⲤ ⲚϦⲢⲎⲒ ϦⲈⲚⲚⲈϤⲐⲀⲘⲒⲞ ⲈⲨⲔⲀϮ ⲈⲢⲰⲞⲨ ⲤⲈⲚⲀⲨ ⲈⲢⲰⲞⲨ ⲈⲦⲈ ⲦⲈϤϪⲞⲘ ⲚⲈⲚⲈϨ ⲦⲈ ⲚⲈⲘ ⲦⲈϤⲘⲈⲐⲚⲞⲨϮ ⲈⲠϪⲒⲚⲦⲞⲨϢⲰⲠⲒ ⲚⲀⲦⲖⲰⲒϪⲒ ⲚⲀⲦⲈⲢⲞⲨⲰ. (aïdios g126)
ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിന് പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn g165)
ⲚⲎ ⲈⲦⲀⲨϢⲒⲂϮ ⲚϮⲘⲈⲐⲘⲎⲒ ⲚⲦⲈⲪⲚⲞⲨϮ ϦⲈⲚϮⲘⲈⲐⲚⲞⲨϪ ⲞⲨⲞϨ ⲀⲨⲞⲨⲰϢⲦ ⲞⲨⲞϨ ⲀⲨϢⲈⲘϢⲒ ⲘⲠⲒⲤⲰⲚⲦ ⲠⲀⲢⲀ ⲪⲎ ⲈⲦⲀϤⲤⲰⲚⲦ ⲈⲦⲈ ⲪⲀⲒ ⲠⲈ ⲪⲎ ⲈⲦⲤⲘⲀⲢⲰⲞⲨⲦ ϢⲀ ⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയോടെ തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും, (aiōnios g166)
ⲚⲎ ⲘⲈⲚ ⲈⲦⲀⲨⲀⲘⲞⲚⲒ ⲚⲦⲞⲦⲞⲨ ϦⲈⲚⲞⲨϨⲰⲂ ⲈⲚⲀⲚⲈϤ ⲞⲨⲰⲞⲨ ⲚⲈⲘ ⲞⲨⲦⲀⲒⲞ ⲚⲈⲘ ⲞⲨⲘⲈⲦⲀⲦⲦⲀⲔⲞ ⲚⲚⲎ ⲈⲦⲔⲰϮ ⲚⲤⲀⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
പാപം മരണത്തിൽകൂടെ വാണതുപോലെ കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴേണ്ടതിന് തന്നേ. (aiōnios g166)
ϨⲒⲚⲀ ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲀ ⲪⲚⲞⲂⲒ ⲈⲢⲞⲨⲢⲞ ϦⲈⲚⲪⲘⲞⲨ ⲠⲀⲒⲢⲎϮ ⲞⲚ ⲠⲒϨⲘⲞⲦ ⲚⲦⲈϤⲈⲢⲞⲨⲢⲞ ⲈⲂⲞⲖ ϨⲒⲦⲈⲚ ϮⲘⲈⲐⲘⲎⲒ ⲈⲨⲰⲚϦ ϢⲀ ⲈⲚⲈϨ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲠⲈⲚϬⲞⲒⲤ. (aiōnios g166)
എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അനന്തരഫലം നിത്യജീവനും ആകുന്നു. (aiōnios g166)
ϮⲚⲞⲨ ⲆⲈ ⲀⲢⲈⲦⲈⲚⲈⲢⲢⲈⲘϨⲈ ⲈⲂⲞⲖ ϨⲀ ⲪⲚⲞⲂⲒ ⲀⲢⲈⲦⲈⲚⲈⲢⲂⲰⲔ ⲘⲪⲚⲞⲨϮ ⲞⲨⲞⲚ ⲚⲦⲰⲦⲈⲚ ⲘⲘⲀⲨ ⲘⲠⲈⲦⲈⲚⲞⲨⲦⲀϨⲈ ⲈⲠⲦⲞⲨⲂⲞ ⲠϪⲰⲔ ⲆⲈ ⲞⲨⲰⲚϦ ϢⲀ ⲈⲚⲈϨ ⲠⲈ. (aiōnios g166)
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ. (aiōnios g166)
ⲚⲒⲞⲮⲰⲚⲒⲞⲚ ⲄⲀⲢ ⲚⲦⲈⲪⲚⲞⲂⲒ ⲪⲘⲞⲨ ⲠⲈ ⲠⲒϨⲘⲞⲦ ⲆⲈ ⲚⲦⲈⲪⲚⲞⲨϮ ⲞⲨⲰⲚϦ ϢⲀ ⲈⲚⲈϨ ⲠⲈ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲠⲈⲚϬⲞⲒⲤ. (aiōnios g166)
പിതാക്കന്മാരും അവർക്കുള്ളവർ തന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചത്; അവൻ സർവ്വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn g165)
ⲚⲎ ⲈⲦⲈ ⲚⲞⲨⲞⲨ ⲚⲈⲚⲒⲒⲞϮ ⲞⲨⲞϨ ⲚⲐⲰⲞⲨ ⲞⲚ ⲀⲠⲬⲢⲒⲤⲦⲞⲤ ⲒⲈⲂⲞⲖ ⲚϦⲎⲦⲞⲨ ⲔⲀⲦⲀ ⲤⲀⲢⲜ ⲪⲎ ⲈⲦⲬⲎ ϨⲒϪⲈⲚ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲪⲚⲞⲨϮ ⲈⲦⲤⲘⲀⲢⲰⲞⲨⲦ ϢⲀ ⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്”. (Abyssos g12)
ⲒⲈ ⲚⲒⲘ ⲈⲐⲚⲀϢϢⲈ ⲈⲠⲈⲤⲎⲦ ⲈⲪⲚⲞⲨⲚ ⲈⲦⲈ ⲪⲀⲒ ⲠⲈ ϪⲈ ⲚⲦⲈϤⲒⲚⲒ ⲘⲠⲬⲢⲒⲤⲦⲞⲤ ⲈⲠϢⲰⲒ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲐⲘⲰⲞⲨⲦ. (Abyssos g12)
ദൈവം എല്ലാവരോടും കരുണ കാണിക്കേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു. (eleēsē g1653)
ⲀⲪⲚⲞⲨϮ ⲄⲀⲢ ⲘⲀϢⲐⲀⲘ ⲈϨⲢⲈⲚ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈϦⲞⲨⲚ ϦⲀ ⲞⲨⲘⲈⲦⲀⲦⲤⲰⲦⲈⲘ ϨⲒⲚⲀ ⲚⲦⲈϤⲚⲀⲒ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ. (eleēsē g1653)
സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്വം. ആമേൻ. (aiōn g165)
ϪⲈ ϨⲀⲚⲈⲂⲞⲖ ⲘⲘⲞϤ ⲚⲈⲞⲨⲞϨ ϨⲀⲚⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲚⲈⲞⲨⲞϨ ϨⲀⲚⲈϦⲞⲨⲚ ⲈⲢⲞϤ ⲦⲎⲢⲞⲨ ⲚⲈⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ϢⲀ ⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ. (aiōn g165)
ⲞⲨⲞϨ ⲚⲦⲈⲦⲈⲚϢⲦⲈⲘⲈⲢϢⲪⲎⲢ ⲚⲤⲬⲎⲘⲀ ϪⲈ ⲚⲈⲘ ⲠⲀⲒⲈⲚⲈϨ ⲀⲖⲖⲀ ⲚⲦⲈⲦⲈⲚϢⲈⲂⲦ ⲠⲈⲦⲈⲚⲤⲘⲞⲦ ϦⲈⲚⲞⲨⲘⲈⲦⲂⲈⲢⲒ ⲚⲦⲈⲠⲒⲔⲀϮ ⲈⲐⲢⲈⲦⲈⲚⲈⲢⲆⲞⲔⲒⲘⲀⲌⲒⲚ ϪⲈ ⲞⲨ ⲠⲈ ⲪⲞⲨⲰϢ ⲘⲪⲚⲞⲨϮ ⲠⲒⲀⲄⲀⲐⲞⲚ ⲈⲐⲢⲀⲚⲀϤ ⲞⲨⲞϨ ⲈⲦϪⲎⲔ ⲈⲂⲞⲖ. (aiōn g165)
വെളിപ്പെടുത്തിയിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപാടിന് അനുസരിച്ചുള്ള എന്റെ സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന, വളരെ കാലങ്ങളായി രഹസ്യമായി സൂക്ഷിച്ചതും, (aiōnios g166)
ⲪⲎ ⲈⲦⲈ ⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈⲦⲀϪⲢⲈ ⲐⲎⲚⲞⲨ ⲔⲀⲦⲀ ⲠⲀⲈⲨⲀⲄⲄⲈⲖⲒⲞⲚ ⲚⲈⲘ ⲠⲒϨⲒⲰⲒϢ ⲚⲦⲈⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲔⲀⲦⲀ ⲞⲨϬⲰⲢⲠ ⲈⲂⲞⲖ ⲚⲦⲈⲞⲨⲘⲨⲤⲦⲎⲢⲒⲞⲚ ⲈⲀⲨⲬⲀⲢⲰⲞⲨ ⲈⲢⲞϤ ⲈϨⲀⲚⲤⲎ ⲞⲨ ⲚⲈⲚⲈϨ. (aiōnios g166)
നിത്യദൈവത്തിന്റെ കല്പനപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിനായി പ്രവാചകന്മാരുടെ എഴുത്തുകളാൽ (aiōnios g166)
ϮⲚⲞⲨ ⲆⲈ ⲀϤⲞⲨⲞⲚϨϤ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲚⲒⲄⲢⲀⲪⲎ ⲚⲦⲈⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲔⲀⲦⲀ ⲠⲒⲞⲨⲀϨⲤⲀϨⲚⲒ ⲚⲦⲈⲪⲚⲞⲨϮ ⲠⲒϢⲀ ⲈⲚⲈϨ ⲈⲀⲨⲞⲨⲞⲚϨϤ ⲈⲂⲞⲖ ⲈⲨⲤⲰⲦⲈⲘ ⲚⲦⲈⲪⲚⲀϨϮ ϦⲈⲚⲚⲒⲈⲐⲚⲞⲤ ⲦⲎⲢⲞⲨ (aiōnios g166)
ഏകജ്ഞാനിയായ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn g165)
ⲠⲒⲞⲨⲀⲒ ⲘⲘⲀⲨⲀⲦϤ ⲠⲒⲤⲀⲂⲈ ⲪⲚⲞⲨϮ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲪⲀⲒ ⲈⲦⲈ ⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ (aiōn g165)
ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തം ആക്കിയില്ലയോ? (aiōn g165)
ⲀϤⲐⲰⲚ ⲞⲨⲤⲀⲂⲈ ⲀϤⲐⲰⲚ ⲞⲨⲤⲀϦ ⲀϤⲐⲰⲚ ⲞⲨⲢⲈϤϦⲞⲦϦⲈⲦ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲘⲎ ⲘⲠⲈ ⲪⲚⲞⲨϮ ⲈⲢ ⲦⲤⲞⲪⲒⲀ ⲘⲠⲒⲔⲞⲤⲘⲞⲤ ⲚⲤⲞϪ. (aiōn g165)
എന്നിരുന്നാലും, പക്വത പ്രാപിച്ചവരുടെ ഇടയിൽ, ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ കാലത്തിന്റെയോ, മാറ്റപ്പെടുന്നവരായ ഈ കാലഘട്ടത്തിലെ ഭരണാധിപന്മാരുടെയോ ജ്ഞാനമല്ല, (aiōn g165)
ⲞⲨⲤⲞⲪⲒⲀ ⲆⲈ ⲠⲈⲦⲈⲚⲤⲀϪⲒ ⲘⲘⲞⲤ ϦⲈⲚⲚⲎ ⲈⲦϪⲎⲔ ⲈⲂⲞⲖ ⲞⲨⲤⲞⲪⲒⲀ ⲆⲈ ⲚⲐⲀ ⲠⲀⲒⲈⲚⲈϨ ⲀⲚ ⲦⲈ ⲞⲨⲆⲈ ⲚⲐⲀ ⲚⲒⲀⲢⲬⲰⲚ ⲀⲚ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲚⲀⲒ ⲈⲐⲚⲀⲔⲰⲢϤ. (aiōn g165)
ദൈവം ലോകസൃഷ്ടിക്ക് മുമ്പെ നമ്മുടെ തേജസ്സിനായി മുന്നിയമിച്ചതും ഇതുവരെ മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. (aiōn g165)
ⲀⲖⲖⲀ ⲞⲨⲤⲞⲪⲒⲀ ⲚⲦⲈⲪⲚⲞⲨϮ ⲈⲦⲈⲚⲤⲀϪⲒ ⲘⲘⲞⲤ ϦⲈⲚⲞⲨⲘⲨⲤⲦⲎⲢⲒⲞⲚ ⲐⲎ ⲈⲦϨⲎⲠ ⲐⲎ ⲈⲦⲀϤⲈⲢϢⲞⲢⲠ ⲚⲐⲀϢⲤ ⲚϪⲈⲪⲚⲞⲨϮ ϦⲀϪⲰⲞⲨ ⲚⲚⲒⲈⲚⲈϨ ⲈⲨⲰⲞⲨ ⲚⲀⲚ. (aiōn g165)
അത് ഈ കാലഘട്ടത്തിലെ ഭരണാധികാരികൾ ആരും അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുമായിരുന്നില്ല. (aiōn g165)
ⲐⲎ ⲈⲦⲈ ⲘⲠⲈ ϨⲖⲒ ⲚⲚⲒⲀⲢⲬⲰⲚ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲤⲞⲨⲰⲚⲤ ⲈⲚⲈⲀⲨⲤⲞⲨⲰⲚⲤ ⲄⲀⲢ ⲚⲀⲨⲚⲀⲈϢ ⲠϬⲞⲒⲤ ⲚⲦⲈⲠⲰⲞⲨ ⲀⲚ ⲠⲈ. (aiōn g165)
ആരും സ്വയം വഞ്ചിക്കരുത്; നിങ്ങളിൽ ആരെങ്കിലും ഈ കാലഘട്ടത്തിൽ ജ്ഞാനി എന്ന് കരുതുന്നുവെങ്കിൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ. (aiōn g165)
ⲘⲠⲈⲚⲐⲢⲈ ϨⲖⲒ ⲈⲢϨⲀⲖ ⲘⲘⲞϤ ⲘⲘⲀⲨⲀⲦϤ ⲪⲎ ⲈⲐⲘⲈⲨⲒ ϦⲈⲚⲐⲎⲚⲞⲨ ϪⲈ ⲞⲨⲤⲀⲂⲈ ⲠⲈ ϦⲈⲚⲠⲀⲒⲈⲚⲈϨ ⲘⲀⲢⲈϤⲈⲢⲤⲞϪ ϨⲒⲚⲀ ⲚⲦⲈϤⲈⲢⲤⲀⲂⲈ. (aiōn g165)
ആകയാൽ ആഹാരം എന്റെ സഹോദരന് ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന് ഇടർച്ച വരുത്താതിരിക്കേണ്ടതിന് ഞാൻ ഒരുനാളും മാംസം തിന്നുകയില്ല. (aiōn g165)
ⲈⲐⲂⲈⲪⲀⲒ ⲒⲤϪⲈ ⲞⲨϦⲢⲈ ⲈⲐⲚⲀⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲒⲚ ⲘⲠⲀⲤⲞⲚ ⲚⲚⲀⲞⲨⲈⲘ ⲀϤ ϢⲀ ⲈⲚⲈϨ ϨⲒⲚⲀ ⲚⲦⲀϢⲦⲈⲘⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲒⲚ ⲘⲠⲀⲤⲞⲚ. (aiōn g165)
ഇത് ഒരു ദൃഷ്ടാന്തത്തിനായി അവർക്ക് സംഭവിക്കുകയും ലോകാവസാനം വന്നെത്തിയിരിക്കുന്ന നമ്മുടെ ഗുണദോഷത്തിനായി എഴുതിയുമിരിക്കുന്നു. (aiōn g165)
ⲚⲀⲒ ⲆⲈ ⲦⲎⲢⲞⲨ ⲀⲨϢⲰⲠⲒ ⲚⲦⲨⲠⲞⲤ ⲚⲚⲎ ⲀⲨⲤϦⲎⲦⲞⲨ ⲆⲈ ⲚⲀⲚ ⲈⲨⲤⲂⲰ ϦⲀ ⲚⲎ ⲈⲦⲀ ⲠϪⲰⲔ ⲚⲚⲒⲈⲚⲈϨ ⲈⲢⲔⲀⲦⲀⲚⲦⲀⲚ ⲈⲢⲰⲞⲨ. (aiōn g165)
ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? (Hadēs g86)
ⲀϤⲐⲰⲚ ⲠⲈⲔϬⲢⲞ ⲪⲘⲞⲨ ⲀⲤⲐⲰⲚ ⲦⲈⲔⲤⲞⲨⲢⲒ ⲪⲘⲞⲨ. (Hadēs g86)
ദൈവപ്രതിച്ഛായ ആയ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം ശോഭിക്കാതിരിക്കുവാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി. (aiōn g165)
ⲈⲚ ⲞⲒⲤ ⲀⲪⲚⲞⲨϮ ⲀϤⲐⲰⲘ ⲚⲚⲒⲘⲈⲨⲒ ⲚⲦⲈⲚⲒⲀⲐⲚⲀϨϮ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲈϢⲦⲈⲘⲐⲢⲞⲨⲚⲀⲨ ⲈⲪⲞⲨⲰⲒⲚⲒ ⲚⲦⲈⲠⲒⲈⲨⲀⲄⲄⲈⲖⲒⲞⲚ ⲚⲦⲈⲠⲰⲞⲨ ⲘⲠⲬⲢⲒⲤⲦⲞⲤ ⲈⲦⲈ ⲦϨⲒⲔⲰⲚ ⲘⲪⲚⲞⲨϮ ⲠⲈ. (aiōn g165)
നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനത്തിനുവേണ്ടി ഞങ്ങളെ ഒരുക്കുന്നു. (aiōnios g166)
ⲠⲀⲤⲒⲀⲒ ⲄⲀⲢ ⲚⲦⲈⲠⲈⲚϨⲞϪϨⲈϪ ⲚⲦⲈϮⲚⲞⲨ ⲀϤⲈⲢϨⲰⲂ ⲔⲀⲦⲀ ⲞⲨⲘⲈⲦϨⲞⲨⲞ ⲈⲨⲘⲈⲦϨⲞⲨⲞ ⲈⲨⲂⲀⲢⲞⲤ ⲚⲦⲈⲞⲨⲰⲞⲨ ⲚⲈⲚⲈϨ. (aiōnios g166)
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; എന്തെന്നാൽ, കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം. (aiōnios g166)
ⲈⲚϪⲞⲨϢⲦ ⲀⲚ ⲈⲚⲎ ⲈⲦⲀⲚⲚⲀⲨ ⲈⲢⲰⲞⲨ ⲀⲖⲖⲀ ⲚⲎ ⲈⲦⲀⲚⲚⲀⲨ ⲈⲢⲰⲞⲨ ⲀⲚ ⲚⲈⲦⲞⲨⲚⲀⲨ ⲄⲀⲢ ⲈⲢⲰⲞⲨ ϨⲀⲚⲠⲢⲞⲤ ⲞⲨⲤⲎⲞⲨ ⲚⲈⲚⲎ ⲆⲈ ⲈⲦⲈ ⲚⲤⲈⲚⲀⲨ ⲈⲢⲰⲞⲨ ⲀⲚ ϨⲀⲚϢⲀ ⲈⲚⲈϨ ⲚⲈ. (aiōnios g166)
കൂടാരമെന്ന നമ്മുടെ ഭൗമഭവനം നശിച്ചുപോയാൽ കൈകളാൽ പണിതിട്ടില്ലാത്ത ദൈവത്തിന്റെ ഒരു ഭവനം നമുക്ക് നിത്യമായി, സ്വർഗ്ഗത്തിൽ ഉണ്ടെന്ന് നാം അറിയുന്നു. (aiōnios g166)
ⲦⲈⲚⲤⲰⲞⲨⲚ ⲄⲀⲢ ϪⲈ ⲈϢⲰⲠ ⲀϤϢⲀⲚⲂⲰⲖ ⲈⲂⲞⲖ ⲚϪⲈⲠⲈⲚⲎⲒ ⲚⲦⲈⲠⲈⲚⲘⲀⲚϢⲰⲠⲒ ⲈⲦϨⲒϪⲈⲚ ⲠⲔⲀϨⲒ ⲞⲨⲞⲚⲦⲀⲚ ⲚⲞⲨⲔⲰⲦ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲚⲞⲨϮ ⲞⲨⲎⲒ ⲚⲀⲐⲘⲞⲨⲚⲔ ⲚϪⲒϪ ⲚⲈⲚⲈϨ ϦⲈⲚⲚⲒⲪⲎⲞⲨⲒ. (aiōnios g166)
“അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. (aiōn g165)
ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲤϦⲎⲞⲨⲦ ϪⲈ ⲀϤⲤⲰⲢ ⲈⲂⲞⲖ ⲀϤϮ ⲚⲚⲒϨⲎⲔⲒ ⲦⲈϤⲘⲈⲐⲘⲎⲒ ϢⲰⲠ ϢⲀ ⲈⲚⲈϨ. (aiōn g165)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു. (aiōn g165)
ⲪⲚⲞⲨϮ ⲞⲨⲞϨ ⲪⲒⲰⲦ ⲘⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲈⲦⲤⲰⲞⲨⲚ ⲪⲎ ⲈⲦⲤⲘⲀⲢⲰⲞⲨⲦ ϢⲀ ⲚⲒⲈⲚⲈϨ ϪⲈ ⲚϮⲚⲀϪⲈⲘⲈⲐⲚⲞⲨϪ ⲀⲚ. (aiōn g165)
നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്കാലത്തിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിന് നമ്മുടെ പാപങ്ങൾക്കായി അവൻ തന്നെത്താൻ ഏല്പിച്ചുകൊടുത്തു. (aiōn g165)
ⲪⲀⲒ ⲈⲦⲀϤⲦⲎⲒϤ ⲈϨⲢⲎⲒ ⲈϪⲈⲚ ⲚⲈⲚⲚⲞⲂⲒ ϢⲀⲦⲈϤⲚⲀϨⲘⲈⲚ ⲈⲂⲞⲖ ϦⲈⲚⲠⲀⲒⲈⲚⲈϨ ⲈⲦϨⲰⲞⲨ ⲈⲦϢⲞⲠ ⲔⲀⲦⲀ ⲠⲈⲦⲈϨⲚⲀϤ ⲘⲪⲚⲞⲨϮ ⲞⲨⲞϨ ⲪⲒⲰⲦ (aiōn g165)
അവന് എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn g165)
ⲪⲎ ⲈⲦⲈ ⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
തന്റെ ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്യും; എന്നാൽ ആത്മാവിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവനെ കൊയ്യും. (aiōnios g166)
ϪⲈ ⲪⲎ ⲈⲐⲚⲀⲤⲒϮ ⲈⲦⲈϤⲤⲀⲢⲜ ϤⲚⲀⲰⲤϦ ⲞⲚ ⲚⲦⲈϤⲤⲀⲢⲜ ⲚⲞⲨⲦⲀⲔⲞ ⲪⲎ ⲆⲈ ⲈⲦⲀϤⲤⲒϮ ⲘⲠⲒⲠⲚⲈⲨⲘⲀϤⲚⲀⲰⲤϦ ⲞⲚ ⲈⲂⲞⲖ ϦⲈⲚⲠⲒⲠⲚⲈⲨⲘⲀⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും, ഈ ലോകത്തിൽ മാത്രമല്ല, വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിനും അത്യന്തം മീതെയായി സ്വർഗ്ഗസ്ഥലങ്ങളിൽ, തന്റെ വലത്തുഭാഗത്ത് ഇരുത്തുകയും ചെയ്തു. (aiōn g165)
ⲤⲀⲠϢⲰⲒ ⲚⲀⲢⲬⲎ ⲚⲒⲂⲈⲚ ⲚⲈⲘ ⲈⲜⲞⲨⲤⲒⲀ ⲚⲒⲂⲈⲚ ⲚⲈⲘ ϪⲞⲘ ⲚⲒⲂⲈⲚ ⲚⲈⲘ ⲦⲘⲈⲦϬⲞⲒⲤ ⲚⲒⲂⲈⲚ ⲚⲈⲘ ⲢⲀⲚ ⲚⲒⲂⲈⲚ ⲈⲦⲞⲨϮⲢⲀⲚ ⲈⲢⲰⲞⲨ ⲞⲨ ⲘⲞⲚⲞⲚ ϦⲈⲚⲠⲀⲒⲈⲚⲈϨ ⲀⲖⲖⲀ ⲚⲈⲘ ϦⲈⲚⲠⲈⲐⲚⲎⲞⲨ. (aiōn g165)
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിക്ക് തക്കവണ്ണവും വായു മണ്ഡലത്തിലെ അധികാരങ്ങൾക്കും, അനുസരണമില്ലാത്ത തലമുറകളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു. (aiōn g165)
ⲚⲎ ⲈⲚⲀⲢⲈⲦⲈⲚⲘⲞϢⲒ ⲚϦⲢⲎⲒ ⲚϦⲎⲦⲞⲨ ⲘⲠⲒⲤⲎⲞⲨ ⲔⲀⲦⲀ ⲠⲈⲚⲈϨ ⲚⲦⲈⲠⲀⲒⲔⲞⲤⲘⲞⲤ ⲔⲀⲦⲀ ⲠⲀⲢⲬⲰⲚ ⲘⲠⲈⲢϢⲒϢⲒ ⲘⲠⲒⲀⲎⲢ ⲚⲦⲈⲠⲒⲠⲚⲈⲨⲘⲀⲪⲀⲒ ⲈⲦⲈⲢϨⲰⲂ ϮⲚⲞⲨ ϦⲈⲚⲚⲒϢⲎⲢⲒ ⲚⲦⲈϮⲘⲈⲦⲀⲦⲐⲰⲦ ⲚϨⲎⲦ. (aiōn g165)
ക്രിസ്തുയേശുവിൽ നമ്മോടുള്ള ദയയാൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന് (aiōn g165)
ϨⲒⲚⲀ ⲚⲦⲈϤⲞⲨⲰⲚϨ ⲈⲂⲞⲖ ϦⲈⲚⲚⲒⲈⲚⲈϨ ⲈⲐⲚⲎⲞⲨ ⲚϮⲘⲈⲦⲢⲀⲘⲀⲞ ⲈⲦⲈⲢϨⲞⲨⲞ ⲚⲦⲈⲠⲈϤϨⲘⲞⲦ ϦⲈⲚⲞⲨⲘⲈⲦⲬⲢⲤ ⲈϨⲢⲎⲒ ⲈϪⲰⲚ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ. (aiōn g165)
സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിക്കുവാനുമായി ഈ കൃപ എനിക്ക് നല്കിയിരിക്കുന്നു. (aiōn g165)
ⲞⲨⲞϨ ⲈϮ ⲘⲪⲞⲨⲰⲒⲚⲒ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ϪⲈ ⲀϢ ⲦⲈ ϮⲞⲒⲔⲞⲚⲞⲘⲒⲀ ⲚⲦⲈⲠⲒⲘⲨⲤⲦⲎⲢⲒⲞⲚ ⲪⲀⲒ ⲈⲦϨⲎⲠ ⲒⲤϪⲈⲚ ⲚⲒⲈⲚⲈϨ ϦⲈⲚⲪⲚⲞⲨϮ ⲪⲀⲒ ⲈⲦⲀϤⲤⲰⲚⲦ ⲚϨⲰⲂ ⲚⲒⲂⲈⲚ. (aiōn g165)
ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിവർത്തിച്ച അനാദികാലം മുതലുള്ള നിർണ്ണയപ്രകാരം സഭ മുഖാന്തരം വെളിപ്പെട്ടുവരുന്നു. (aiōn g165)
ⲔⲀⲦⲀ ⲠⲒⲐⲞϢ ⲚⲦⲈⲒⲤϪⲈⲚ ϢⲞⲢⲠ ⲚⲦⲈⲚⲒⲈⲚⲈϨ ⲪⲀⲒ ⲈⲦⲀϤⲀⲒϤ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲠⲈⲚϬⲤ (aiōn g165)
സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ. (aiōn g165)
ⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ϦⲈⲚϮⲈⲔⲔⲖⲎⲤⲒⲀ ⲚⲈⲘ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ϢⲀ ⲚⲒⲄⲈⲚⲈⲀ ⲦⲎⲢⲞⲨ ⲚⲦⲈⲠⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും ആത്മീയ അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകതലങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. (aiōn g165)
ϪⲈ ⲚⲀⲢⲈ ⲠⲈⲚϮ ϢⲞⲠ ⲚⲀⲚ ⲀⲚ ⲞⲨⲂⲈ ⲤⲀⲢⲜ ϨⲒ ⲤⲚⲞϤ ⲀⲖⲖⲀ ⲞⲨⲂⲈ ⲚⲒⲀⲢⲬⲎ ⲞⲨⲂⲈ ⲚⲒⲈⲜⲞⲨⲤⲒⲀ ⲞⲨⲂⲈ ⲚⲒⲔⲞⲤⲘⲞⲔⲢⲀⲦⲰⲢ ⲚⲦⲈⲠⲀⲒⲬⲀⲔⲒ ⲞⲨⲂⲈ ⲚⲒⲠⲚⲀⲦⲒⲔⲞⲚ ⲚⲦⲈⲠⲒⲠⲈⲦϨⲰⲞⲨ ⲚϨⲢⲎⲒ ϦⲈⲚⲚⲀ ⲚⲒⲪⲎⲞⲨⲒ. (aiōn g165)
ഇപ്പോൾ നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn g165)
ⲪⲚⲞⲨϮ ⲆⲈ ⲞⲨⲞϨ ⲠⲈⲚⲒⲰⲦ ⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
അത് യുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന സത്യം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്ക് വെളിപ്പെട്ടിരിക്കുന്നു. (aiōn g165)
ⲠⲒⲘⲨⲤⲦⲎⲢⲒⲞⲚ ⲈⲦϨⲎⲠ ⲒⲤϪⲈⲚ ⲠⲈⲚⲈϨ ⲚⲈⲘ ⲚⲒⲄⲈⲚⲈⲀ ϮⲚⲞⲨ ⲆⲈ ⲀϤⲞⲨⲞⲚϨ ⲈⲂⲞⲖ ⲚⲚⲒⲀⲄⲒⲞⲤ ⲚⲦⲀϤ. (aiōn g165)
സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ ശക്തിയുടെ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. (aiōnios g166)
ⲚⲀⲒ ⲈⲐⲚⲀϬⲒ ⲚⲞⲨϨⲀⲠ ⲚⲦⲀⲔⲞ ⲚⲈⲚⲈϨ ⲈⲂⲞⲖ ϦⲀⲦϨⲎ ⲘⲠϨⲞ ⲘⲠϬⲞⲒⲤ ⲚⲈⲘ ⲈⲂⲞⲖ ϦⲀⲦϨⲎ ⲘⲠⲰⲞⲨ ⲚⲦⲈⲦⲈϤϪⲞⲘ. (aiōnios g166)
നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെയും നമ്മെ സ്നേഹിച്ച് നിത്യാശ്വാസവും നല്ല പ്രത്യാശയുടെ ഉറപ്പും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും (aiōnios g166)
ⲚⲐⲞϤ ⲆⲈ ⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲚⲈⲘ ⲪⲚⲞⲨϮ ⲠⲈⲚⲒⲰⲦ ⲪⲀⲒ ⲈⲦⲀϤⲘⲈⲚⲢⲒⲦⲈⲚ ⲞⲨⲞϨ ⲀϤϮ ⲚⲀⲚ ⲚⲞⲨⲚⲞⲘϮ ⲚⲈⲚⲈϨ ⲚⲈⲘ ⲞⲨϨⲈⲖⲠⲒⲤ ⲈⲚⲀⲚⲈⲤ ϦⲈⲚⲞⲨϨⲘⲞⲦ. (aiōnios g166)
എന്നിട്ടും, നിത്യജീവനായി തന്നിൽ വിശ്വസിക്കുവാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി യേശുക്രിസ്തു സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു. (aiōnios g166)
ⲀⲖⲖⲀ ⲀⲨⲚⲀⲒ ⲚⲎⲒ ϨⲒⲚⲀ ⲚϦⲢⲎⲒ ⲚϦⲎ ⲦⲚϢⲞⲢⲠ ⲚⲦⲈⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲞⲨⲞⲚϨ ⲚⲦⲈϤⲘⲈⲦⲢⲈϤⲰⲞⲨ ⲚϨⲎⲦ ⲦⲎⲢⲤ ⲈⲂⲞⲖ ⲈⲨⲤⲘⲞⲦ ⲚⲚⲎ ⲈⲐⲚⲀϨϮ ⲈⲢⲞϤ ⲈⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (aiōn g165)
ⲠⲞⲨⲢⲞ ⲚⲦⲈⲚⲒⲈⲚⲈϨ ⲠⲒⲀⲦⲦⲀⲔⲞ ⲠⲒⲀⲐⲚⲀⲨ ⲈⲢⲞϤ ⲘⲘⲀⲨⲀⲦϤ ⲪⲚⲞⲨϮ ⲠⲒⲦⲀⲒⲞ ⲪⲰϤ ⲠⲈ ⲚⲈⲘ ⲠⲒⲰⲞⲨ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ. (aiōnios g166)
ⲀⲢⲒⲀⲄⲰⲚⲒⲌⲈⲤⲐⲈ ⲘⲠⲒⲀⲄⲰⲚ ⲈⲐⲚⲀⲚⲈϤ ⲚⲦⲈⲪⲚⲀϨϮ ⲀⲘⲞⲚⲒ ⲘⲠⲒⲰⲚϦ ⲚⲈⲚⲈϨ ⲪⲎ ⲈⲦⲀⲨⲐⲀϨⲘⲈⲔ ⲈⲢⲞϤ ⲞⲨⲞϨ ⲀⲔⲞⲨⲰⲚϨ ⲈⲂⲞⲖ ⲘⲠⲒⲞⲨⲰⲚϨ ⲈⲂⲞⲖ ⲈⲐⲚⲀⲚⲈϤ ⲘⲠⲈⲘⲐⲞ ⲚⲞⲨⲘⲎ ϢⲘⲘⲈⲐⲢⲈ. (aiōnios g166)
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണുവാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവന് ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. (aiōnios g166)
ⲠⲒⲞⲨⲀⲒ ⲘⲘⲀⲨⲀⲦϤ ⲈⲦⲈ ϮⲘⲈⲦⲀⲦⲘⲞⲨ ⲚⲦⲀϤ ⲞⲨⲞϨ ⲈⲦϢⲞⲠ ϦⲈⲚⲠⲒⲞⲨⲰⲒⲚⲒ ⲚⲀⲦϢϦⲰⲚⲦ ⲈⲢⲞϤ ⲪⲎ ⲈⲦⲈ ⲘⲠⲈ ϨⲖⲒ ⲚⲢⲰⲘⲒ ⲚⲀⲨ ⲈⲢⲞϤ ⲞⲨⲆⲈ ⲘⲘⲞⲚ ϢϪⲞⲘ ⲚⲤⲈⲚⲀⲨ ⲈⲢⲞϤ ⲪⲀⲒ ⲈⲦⲈ ⲪⲰϤ ⲠⲈ ⲠⲒⲦⲀⲒⲞ ⲚⲈⲘ ⲠⲒⲀⲘⲀϨⲒ ϢⲀ ⲈⲚⲈϨ ⲀⲘⲎⲚ. (aiōnios g166)
ഈ ലോകത്തിലെ ധനവാന്മാരോട്, ഉന്നതഭാവം കൂടാതെയോ നിശ്ചയമില്ലാത്ത ധനത്തിൽ ആശ്രയിക്കാതെയോ ഇരിക്കുവാനും, നമുക്ക് സകലവും ധാരാളമായി അനുഭവിക്കുവാൻ തരുന്ന ദൈവത്തിൽ (aiōn g165)
ⲚⲒⲢⲀⲘⲀⲞ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲚⲦⲈϮⲚⲞⲨ ϨⲞⲚϨⲈⲚ ⲚⲰⲞⲨ ⲚⲤⲈϢⲦⲈⲘϬⲒⲤⲒ ⲚϨⲎⲦ ⲞⲨⲆⲈ ⲚⲤⲈϢⲦⲈⲘⲈⲢϨⲈⲖⲠⲒⲤ ⲈⲦⲀⲒⲘⲈⲦⲢⲀⲘⲀⲞ ⲈⲦⲈⲚⲤⲤⲘⲞⲚⲦ ⲀⲚ ⲀⲖⲖⲀ ⲈⲈⲢϨⲈⲖⲠⲒⲤ ⲈⲪⲚⲞⲨϮ ⲪⲀⲒ ⲈⲦϮ ⲚϨⲰⲂ ⲚⲒⲂⲈⲚ ⲚⲀⲚ ϦⲈⲚⲞⲨⲘⲈⲦⲢⲀⲘⲀⲞ ϪⲈ ⲚⲦⲈⲚϬⲒⲘⲈ. (aiōn g165)
അവൻ നമ്മെ രക്ഷിയ്ക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കുകയും ചെയ്തത് നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിനും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും (aiōnios g166)
ⲪⲀⲒ ⲈⲦⲀϤⲚⲀϨⲘⲈⲚ ⲞⲨⲞϨ ⲀϤⲐⲀϨⲘⲈⲚ ϦⲈⲚⲞⲨⲐⲰϨⲈⲘ ⲈϤⲞⲨⲀⲂ ⲔⲀⲦⲀ ⲚⲈⲚϨⲂⲎⲞⲨⲒ ⲀⲚ ⲀⲖⲖⲀ ⲔⲀⲦⲀ ⲠⲈϤϢⲞⲢⲠ ⲚⲐⲰϢ ⲘⲘⲀⲨⲀⲦϤ ⲚⲈⲘ ⲠⲈϤϨⲘⲞⲦ ⲈⲦⲀϤⲦⲎⲒϤ ⲚⲀⲚ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ϦⲀⲦϨⲎ ⲚⲚⲒⲤⲎⲞⲨ ⲚⲈⲚⲈϨ. (aiōnios g166)
അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് കിട്ടേണ്ടതിന് ഞാൻ അവർക്കായി സകലവും സഹിക്കുന്നു. (aiōnios g166)
ⲈⲐⲂⲈⲪⲀⲒ ϮⲈⲢϨⲨⲠⲞⲘⲈⲚⲒⲚ ϦⲈⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲐⲂⲈ ⲚⲒⲤⲰⲦⲠ ϨⲒⲚⲀ ⲚⲦⲈⲦⲞⲦⲞⲨ ϬⲒ ⲘⲠⲒⲞⲨϪⲀⲒ ⲈⲦϦⲈⲚ ⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲚⲈⲘ ⲠⲒⲰⲞⲨ ⲚⲈⲚⲈϨ. (aiōnios g166)
എന്തെന്നാൽ ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ട് തെസ്സലോനിക്യയിലേക്ക് പോയി. ക്രേസ്കസ് ഗലാത്യയ്ക്കും തീത്തൊസ് ദല്മാത്യയ്ക്കും പോയി; (aiōn g165)
ⲆⲎⲘⲀⲤ ⲄⲀⲢ ⲀϤⲬⲀⲦ ⲚⲤⲰϤ ⲈⲀϤⲘⲈⲚⲢⲈ ⲠⲀⲒⲈⲚⲈϨ ⲚⲦⲈϮⲚⲞⲨ ⲀϤϢⲈ ⲚⲀϤ ⲈⲐⲈⲤⲤⲀⲖⲞⲚⲒⲔⲒⲀ ⲔⲢⲒⲤⲔⲎⲤ ⲈϮⲄⲀⲖⲀⲦⲒⲀ ⲦⲒⲦⲞⲤ ⲈⲆⲀⲖⲘⲀⲦⲒⲀ. (aiōn g165)
കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ച് തന്റെ സ്വർഗ്ഗീയരാജ്യത്തിനായി കാത്തുസൂക്ഷിക്കും; അവന് എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn g165)
ⲈϤⲈⲦⲞⲨϪⲞⲒ ⲚϪⲈⲠϬⲞⲒⲤ ⲈⲂⲞⲖ ϨⲀ ϨⲰⲂ ⲚⲒⲂⲈⲚ ⲈⲦϨⲰⲞⲨ ⲞⲨⲞϨ ⲈϤⲈⲚⲀϨⲘⲈⲦ ⲈϦⲞⲨⲚ ⲈⲦⲈϤⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲦⲪⲈ ⲪⲀⲒ ⲈⲦⲈ ⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
ഭോഷ്ക് പറയാത്ത ദൈവം സകലകാലത്തിനും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശയിൽ (aiōnios g166)
ϦⲈⲚ ⲞⲨϨⲈⲖⲠⲒⲤ ⲚⲦⲈⲞⲨⲰⲚϦ ⲚⲈⲚⲈϨ ⲪⲀⲒ ⲈⲦⲀϤⲰϢ ⲘⲘⲞϤ ⲚϪⲈⲠⲒⲀⲦⲘⲈⲐⲚⲞⲨϪ ⲪⲚⲞⲨϮ ϦⲀϪⲰⲞⲨ ⲚⲚⲒⲤⲎⲞⲨ ⲚⲈⲚⲈϨ. (aiōnios g166)
ഭക്തികേടും ലൗകികമോഹങ്ങളും വർജ്ജിക്കുവാനും, ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുവാനും അത് നമ്മെ ശിക്ഷിച്ചുവളർത്തുന്നു. (aiōn g165)
ⲈϤϮⲤⲂⲰ ⲚⲀⲚ ϨⲒⲚⲀ ⲈⲀⲚϪⲈⲖ ϮⲘⲈⲦⲀⲤⲈⲂⲎ ⲤⲈⲂⲞⲖ ⲚⲈⲘ ⲚⲒⲈⲠⲒⲐⲨⲘⲒⲀ ⲚⲔⲞⲤⲘⲒⲔⲞⲚ ⲚⲦⲈⲚⲰⲚϦ ϦⲈⲚⲞⲨⲘⲈⲦⲤⲀⲂⲈ ⲚⲈⲘ ⲞⲨⲘⲈⲐⲘⲎⲒ ⲚⲈⲘ ⲞⲨⲘⲈⲦⲈⲨⲤⲈⲂⲎⲤ ϦⲈⲚⲠⲀⲒⲈⲚⲈϨ ⲚⲦⲈϮⲚⲞⲨ. (aiōn g165)
നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ട് നിത്യജീവന്റെ പ്രത്യാശപ്രകാരം അവകാശികളായിത്തീരേണ്ടതിന്. (aiōnios g166)
ϨⲒⲚⲀ ⲚⲦⲈⲚⲘⲀⲒ ϦⲈⲚⲠⲒϨⲘⲞⲦ ⲚⲦⲈⲪⲎ ⲈⲦⲈⲘⲘⲀⲨ ⲚⲦⲈⲚϢⲰⲠⲒ ⲚⲔⲖⲎⲢⲞⲚⲞⲘⲞⲤ ⲔⲀⲦⲀ ⲞⲨϨⲈⲖⲠⲒⲤ ⲚⲦⲈⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
അവൻ അല്പകാലം വേർപിരിഞ്ഞിരുന്നത് അവനെ സദാകാലത്തേക്കും നിനക്ക് ലഭിക്കേണ്ടതിന് ആയിരിക്കാം; (aiōnios g166)
ⲦⲀⲬⲀ ⲄⲀⲢ ⲈⲐⲂⲈⲪⲀⲒ ⲀϤⲪⲰⲢϪ ⲘⲘⲞⲔ ⲠⲢⲞⲤ ⲞⲨⲞⲨⲚⲞⲨ ϨⲒⲚⲀ ⲚⲦⲈⲔϬⲒⲦϤ ⲚⲈⲚⲈϨ. (aiōnios g166)
ഈ കാലത്താകട്ടെ, ദൈവം തന്റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചിരിക്കുന്നു. ആ പുത്രനെ ദൈവം സകലത്തിനും അവകാശിയാക്കി വെയ്ക്കുകയും, അവൻ മുഖാന്തരം ലോകത്തെ സൃഷ്ടിക്കുകയും ചെയ്തു. (aiōn g165)
ⲈⲠϦⲀⲈ ⲆⲈ ⲚⲦⲈⲚⲀⲒⲈϨⲞⲞⲨ ⲚⲀⲒ ⲀϤⲤⲀϪⲒ ⲚⲈⲘⲀⲚ ϦⲈⲚⲞⲨϢⲎⲢⲒ ⲪⲀⲒ ⲈⲦⲀϤⲬⲀϤ ⲚⲔⲖⲎⲢⲞⲚⲞⲘⲞⲤ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲞⲨⲞϨ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲀϤⲐⲀⲘⲒⲈ ⲚⲚⲒⲈⲚⲈϨ (aiōn g165)
പിതാവായ ദൈവം പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്റെ ആധിപത്യത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോൽ, (aiōn g165)
ⲈⲐⲂⲈ ⲠϢⲎⲢⲒ ⲆⲈ ϤϪⲰ ⲘⲘⲞⲤ ϪⲈ ⲠⲈⲔⲐⲢⲞⲚⲞⲤ ⲪⲚⲞⲨϮ ϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ ⲞⲨⲞϨ ⲠϢⲂⲰⲦ ⲘⲠⲤⲰⲞⲨⲦⲈⲚ ⲠⲈ ⲠϢⲂⲰⲦ ⲚⲦⲈⲦⲈⲔⲘⲈⲦⲞⲨⲢⲞ. (aiōn g165)
അങ്ങനെ തിരുവെഴുത്തില്‍ മറ്റൊരിടത്ത്: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു. (aiōn g165)
ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲈϤϪⲰ ⲘⲘⲞⲤ ϦⲈⲚⲔⲈⲘⲀ ϪⲈ ⲚⲐⲞⲔ ⲠⲈ ⲪⲞⲨⲎⲂ ϢⲀ ⲈⲚⲈϨ ⲔⲀⲦⲀ ⲦⲦⲀⲜⲒⲤ ⲘⲘⲈⲖⲬⲒⲤⲈⲆⲈⲔ. (aiōn g165)
തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണവുമായിത്തീർന്നു. (aiōnios g166)
ⲞⲨⲞϨ ⲈⲦⲀϤϪⲰⲔ ⲈⲂⲞⲖ ⲀϤϢⲰⲠⲒ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀⲤⲰⲦⲈⲘ ⲚⲤⲰϤ ⲚⲞⲨⲖⲰⲒϪⲒ ⲚⲦⲈⲞⲨⲞⲨϪⲀⲒ ⲚⲈⲚⲈϨ. (aiōnios g166)
സ്നാനങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ഉപദേശം, കൈവെപ്പ്, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം നാം പിന്നെയും ഇടേണ്ടതില്ല. (aiōnios g166)
ⲚⲈⲘ ⲞⲨⲤⲂⲰ ⲚⲦⲈϨⲀⲚϬⲒⲰⲘⲤ ⲚⲈⲘ ⲞⲨⲬⲀϪⲒϪ ⲈϪⲰⲞⲨ ⲚⲈⲘ ⲞⲨⲀⲚⲀⲤⲦⲀⲤⲒⲤ ⲚⲦⲈⲚⲒⲢⲈϤⲘⲰⲞⲨⲦ ⲚⲈⲘ ⲞⲨⲔⲢⲒⲤⲒⲤ ⲚⲈⲚⲈϨ. (aiōnios g166)
ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കുകയും ചെയ്തവർ (aiōn g165)
ⲞⲨⲞϨ ⲀⲨϪⲈⲘϮⲠⲒ ⲘⲠⲒⲤⲀϪⲒ ⲈⲐⲚⲀⲚⲈϤ ⲚⲦⲈⲪⲚⲞⲨϮ ⲚⲈⲘ ⲚⲒϪⲞⲘ ⲚⲦⲈⲠⲒⲈⲚⲈϨ ⲈⲐⲚⲎⲞⲨ. (aiōn g165)
അവിടേക്ക് യേശു മൽക്കീസേദെക്കിനെ പോലെ എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു. (aiōn g165)
ⲠⲒⲘⲀ ⲈⲦⲀ ⲒⲎⲤⲞⲨⲤ ϢⲈ ⲈϦⲞⲨⲚ ⲈⲢⲞϤ ⲈϤⲞⲒ ⲘⲠⲢⲞⲆⲢⲞⲘⲞⲤ ⲈϨⲢⲎⲒ ⲈϪⲰⲚ ⲈⲀϤϢⲰⲠⲒ ⲈϤⲞⲒ ⲚⲀⲢⲬⲎⲈⲢⲈⲨⲤ ϢⲀ ⲈⲚⲈϨ ⲔⲀⲦⲀ ⲦⲦⲀⲜⲒⲤ ⲘⲘⲈⲖⲬ ⲒⲤⲈⲆⲈⲔ. (aiōn g165)
തിരുവചനം അവനെപ്പറ്റി സാക്ഷ്യം പറയുന്നത്: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ” എന്നാണല്ലോ. (aiōn g165)
ⲤⲈⲈⲢⲘⲈⲐⲢⲈ ⲄⲀⲢ ϦⲀⲢⲞϤ ϪⲈ ⲚⲐⲞⲔ ⲠⲈ ⲪⲞⲨⲎⲂ ϢⲀ ⲈⲚⲈϨ ⲔⲀⲦⲀ ⲦⲦⲀⲜⲒⲤ ⲘⲘⲈⲖⲬⲒⲤⲈⲆⲈⲔ. (aiōn g165)
എന്നാൽ ദൈവം: ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു സത്യംചെയ്തു, അനുതപിക്കുകയുമില്ല” എന്ന് ആണയോടുകൂടെ തന്നെ യേശുവിനെക്കുറിച്ച് പറയുന്നു. (aiōn g165)
ⲪⲀⲒ ⲆⲈ ⲚⲐⲞϤ ⲚⲞⲨⲀⲚⲀϢ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲎ ⲈⲦϪⲰ ⲘⲘⲞⲤ ⲚⲀϤ ϪⲈ ⲀϤⲰⲢⲔ ⲚϪⲈⲠϬⲞⲒⲤ ⲞⲨⲞϨ ⲚⲚⲈϤⲞⲨⲰⲘ ⲚϨⲐⲎϤ ϪⲈ ⲚⲐⲞⲔ ⲠⲈ ⲪⲞⲨⲎⲂ ϢⲀ ⲈⲚⲈϨ. (aiōn g165)
ഇവനോ, എന്നേക്കും ജീവിച്ചിരിക്കുന്നതുകൊണ്ട് എന്നേക്കും നിലനിൽക്കുന്ന പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്. (aiōn g165)
ⲪⲀⲒ ⲆⲈ ϪⲈ ϤⲚⲀⲞϨⲒ ϢⲀ ⲈⲚⲈϨ ⲀϤϬⲒ ⲚϮⲘⲈⲦⲞⲨⲎⲂ ⲚⲞⲨⲈϢⲈⲚ ⲠⲀⲢⲀⲂⲀⲤⲒⲤ. (aiōn g165)
ന്യായപ്രമാണം അപൂര്‍ണ്ണ മനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന് ശേഷമോ, ദൈവം ചെയ്ത വാഗ്ദത്തപ്രകാരം എന്നേക്കും പൂർണ്ണനായിത്തീർന്ന പുത്രനെ മഹാപുരോഹിതനാക്കുന്നു. (aiōn g165)
ⲠⲒⲚⲞⲘⲞⲤ ⲄⲀⲢ ϢⲀϤⲬⲰ ⲚϨⲀⲚⲢⲰⲘⲒ ⲚⲀⲢⲬⲎⲈⲢⲈⲨⲤ ⲈⲞⲨⲞⲚⲦⲞⲨ ϢⲰⲚⲒ ⲘⲘⲀⲨ ⲠⲒⲤⲀϪⲒ ⲆⲈ ⲚⲦⲈⲠⲒⲀⲚⲀϢ ⲪⲀⲒ ⲈⲦⲀϤϢⲰⲠⲒ ⲘⲈⲚⲈⲚⲤⲀ ⲠⲒⲚⲞⲘⲞⲤ ϤⲦⲀϨⲞ ⲚⲞⲨϢⲎⲢⲒ ⲈϤϪⲎⲔ ⲈⲂⲞⲖ ϢⲀ ⲈⲚⲈϨ. (aiōn g165)
ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നേ ഒരിക്കലായിട്ട് വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് ഉറപ്പാക്കി. (aiōnios g166)
ⲞⲨⲆⲈ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲤⲚⲞϤ ⲚⲦⲈϨⲀⲚⲂⲀⲢⲎ ⲒⲦ ⲀⲚ ⲦⲈ ⲚⲈⲘ ϨⲀⲚⲘⲀⲤⲒ ⲀⲖⲖⲀ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲈϤⲤⲚⲞϤ ⲘⲘⲒⲚ ⲘⲘⲞϤ ⲈⲀϤⲒ ⲈϦⲞⲨⲚ ⲈⲚⲈⲐⲞⲨⲀⲂ ⲚⲞⲨⲤⲞⲠ ⲈⲀϤϪⲒⲘⲒ ⲚⲞⲨⲤⲰϮ ⲚⲈⲚⲈϨ. (aiōnios g166)
നിത്യദൈവാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം, നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവ അനുഷ്ഠാനങ്ങളിൽ നിന്നും മോചിപ്പിച്ച്, ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ എത്ര അധികമായി ശുദ്ധീകരിക്കും? (aiōnios g166)
ⲒⲈ ⲀⲨⲎⲢ ⲘⲀⲖⲖⲞⲚ ⲠⲈ ⲠⲤⲚⲞϤ ⲘⲠⲬⲢⲒⲤⲦⲞⲤ ⲪⲀⲒ ⲈⲦⲈ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ ⲀϤⲈⲚϤ ⲈϦⲞⲨⲚ ⲈϤⲦⲞⲨⲂⲎⲞⲨⲦ ⲘⲪⲚⲞⲨϮ ϤⲚⲀⲦⲞⲨⲂⲞ ⲚⲦⲈⲚⲤⲨⲚⲎⲆⲈⲤⲒⲤ ⲈⲂⲞⲖ ϨⲀ ⲚⲒϨⲂⲎⲞⲨⲒ ⲈⲐⲘⲰⲞⲨⲦ ⲈⲐⲢⲈⲚⲈⲢⲂⲰⲔ ⲘⲪⲚⲞⲨϮ ⲈⲦⲞⲚϦ ⲞⲨⲞϨ ⲚⲐⲘⲎⲒ. (aiōnios g166)
അത് നിമിത്തം ആദ്യ ഉടമ്പടിയിൻ കീഴിലുള്ളവരുടെ ലംഘനങ്ങൾക്കുള്ള ശിക്ഷയായ മരണത്തിൽ നിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടാകയും, അതിലൂടെ നിത്യാവകാശത്തിന്റെ വാഗ്ദത്തം ദൈവത്താൽ വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ക്രിസ്തു പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുകയും ചെയ്തു. (aiōnios g166)
ⲞⲨⲞϨ ⲈⲐⲂⲈⲪⲀⲒ ⲞⲨⲘⲈⲤⲒⲦⲎⲤ ⲠⲈ ⲚⲦⲈⲞⲨⲆⲒⲀⲐⲎⲔⲎ ⲘⲂⲈⲢⲒ ϨⲞⲠⲰⲤ ⲈⲀϤϢⲰⲠⲒ ⲚϪⲈⲞⲨⲘⲞⲨ ⲈⲨⲤⲰϮ ⲚⲦⲈⲚⲒⲠⲀⲢⲀⲂⲀⲤⲒⲤ ⲈⲦⲬⲎ ϨⲒϪⲈⲚ ϮⲆⲒⲀⲐⲎⲔⲎ ⲚϨⲞⲨⲒϮ ϨⲒⲚⲀ ⲚⲤⲈϬⲒ ⲘⲠⲒⲰϢ ⲚϪⲈⲚⲎ ⲈⲦⲐⲀϨⲈⲘ ⲚⲦⲈϮⲔⲖⲎⲢⲞⲚⲞⲘⲒⲀ ⲚⲈⲚⲈϨ. (aiōnios g166)
അങ്ങനെയായാൽ ലോകസ്ഥാപനം മുതൽ അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ കാലസമ്പൂർണതയിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ മാത്രം പ്രത്യക്ഷനായി. (aiōn g165)
ⲘⲘⲞⲚ ⲚⲈϨⲰϮ ⲈⲢⲞϤ ⲠⲈ ⲚⲦⲈϤϬⲒ ⲘⲔⲀϨ ⲚⲞⲨⲘⲎϢ ⲚⲤⲞⲠ ⲒⲤϪⲈⲚ ⲦⲔⲀⲦⲀⲂⲞⲖⲎ ⲘⲠⲒⲔⲞⲤⲘⲞⲤ ϮⲚⲞⲨ ⲆⲈ ⲚⲞⲨⲤⲞⲠ ϢⲀ ⲠϪⲰⲔ ⲈⲂⲞⲖ ⲚⲦⲈⲚⲒⲈⲚⲈϨ ⲀϤⲞⲨⲞⲚϨϤ ⲈⲂⲞⲖ ϪⲈ ⲚⲦⲈϤϢⲈϢ ⲪⲚⲞⲂⲒ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲈϤϢⲞⲨϢⲰⲞⲨϢⲒ. (aiōn g165)
ഈ പ്രപഞ്ചം ദൈവത്തിന്റെ കൽപ്പനയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും, നാം കാണുന്ന ഈ ലോകത്തിനു, ദൃശ്യമായതല്ല കാരണം, പ്രത്യുത പ്രപഞ്ചം ദൈവത്തിന്റെ വചനത്താൽ സൃഷ്ടിക്കപ്പെട്ടു എന്നും നാം വിശ്വാസത്താൽ മനസ്സിലാക്കുന്നു. (aiōn g165)
ϦⲈⲚ ⲞⲨⲚⲀϨϮ ⲦⲈⲚⲔⲀϮ ϪⲈ ⲀⲨⲤⲞⲂϮ ⲚϪⲈⲚⲒⲈⲚⲈϨ ϦⲈⲚⲠⲤⲀϪⲒ ⲘⲪⲚⲞⲨϮ ϪⲈ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲦⲈⲚⲤⲈⲞⲨⲞⲚϨ ⲈⲂⲞⲖ ⲀⲚ ⲀϤϢⲰⲠⲒ ⲚϪⲈⲪⲎ ⲈⲦⲞⲨⲚⲀⲨ ⲈⲢⲞϤ. (aiōn g165)
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നേ. (aiōn g165)
ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲚⲤⲀϤ ⲚⲈⲘ ⲪⲞⲞⲨ ⲚⲐⲞϤ ⲚⲐⲞϤ ⲠⲈ ⲚⲈⲘ ϢⲀ ⲈⲚⲈϨ. (aiōn g165)
നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവം, (aiōnios g166)
ⲪⲚⲞⲨϮ ⲆⲈ ⲚⲦⲈϮϨⲒⲢⲎⲚⲎ ⲪⲎ ⲈⲦⲀϤⲒⲚⲒ ⲈⲠϢⲰⲒ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲐⲘⲰⲞⲨⲦ ⲘⲠⲒⲚⲒϢϮ ⲘⲘⲀⲚⲈⲤⲰⲞⲨ ⲚⲦⲈⲚⲒⲈⲤⲰⲞⲨ ϦⲈⲚⲠⲒⲤⲚⲞϤ ⲚⲦⲈϮⲆⲒⲀⲐⲎⲔⲎ ⲚⲈⲚⲈϨ ⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ. (aiōnios g166)
നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‌വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിയ്ക്കുമാറാകട്ടെ; അവന് എന്നേക്കും മഹത്വം. ആമേൻ. (aiōn g165)
ⲈϤⲈⲤⲈⲂⲦⲈ ⲐⲎⲚⲞⲨ ϦⲈⲚⲀⲄⲀⲐⲞⲚ ⲚⲒⲂⲈⲚ ⲈⲠϪⲒⲚⲒⲢⲒ ⲘⲠⲈϤⲞⲨⲰϢ ⲈϤⲒⲢⲒ ⲚⲀϤ ⲘⲠⲈⲐⲢⲀⲚⲀϤ ⲚϦⲢⲎⲒ ⲚϦⲎⲦⲈⲚ ⲘⲠⲈϤⲘⲐⲞ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲪⲎ ⲈⲦⲈ ⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
അതെ നാവും ഒരു തീ ആകുന്നു; അനീതിയുടെ ലോകം തന്നെ. അങ്ങനെ നാവും അവയവങ്ങളിൽ ഒന്നായി ശരീരത്തെ മുഴുവനും ദുഷിപ്പിക്കുകയും പ്രകൃതിചക്രത്തെ കത്തിക്കുകയും ചെയ്യുന്നു; നരകത്തിലെ തീയാൽ തന്നെ കത്തിക്കുന്നു. (Geenna g1067)
ⲠⲒⲖⲀⲤ ϨⲰϤ ⲞⲨⲬⲢⲰⲘ ⲠⲈ ⲠⲤⲞⲖⲤⲈⲖ ⲚⲦⲈⲦⲀⲆⲒⲔⲒⲀ ⲠⲒⲖⲀⲤ ⲬⲎ ⲈϦⲢⲎⲒ ϦⲈⲚⲚⲒⲘⲈⲖⲞⲤ ⲞⲨⲞϨ ϤϨⲒⲀϬⲚⲒ ⲚⲤⲀⲠⲒⲤⲰⲘⲀ ⲦⲎⲢϤ ϤⲢⲰⲔϨ ⲘⲠⲒⲦⲢⲞⲬⲞⲤ ⲚⲦⲈⲠⲒϪⲒⲚⲘⲒⲤⲒ ⲞⲨⲞϨ ϤⲢⲰⲔϨ ⲈⲂⲞⲖ ϨⲒⲦⲈⲚ ϮⲄⲈⲈⲚⲚⲀ (Geenna g1067)
നശിച്ചുപോകുന്ന ബീജത്താലല്ല നശിക്കാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. (aiōn g165)
ⲈⲀⲨⲘⲈⲤ ⲐⲎⲚⲞⲨ ϦⲈⲚⲞⲨϪⲒⲚⲤⲒϮ ⲀⲚ ⲈⲐⲚⲀⲦⲀⲔⲞ ⲀⲖⲖⲀ ϦⲈⲚⲞⲨⲘⲈⲦⲀⲦⲦⲀⲔⲞ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲈⲦⲞⲚϦ ⲞⲨⲞϨ ⲈⲦϢⲞⲠ (aiōn g165)
കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു”. അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച സുവിശേഷം. (aiōn g165)
ⲠⲒⲤⲀϪⲒ ⲆⲈ ⲚⲦⲈⲠϬⲞⲒⲤ ϢⲞⲠ ϢⲀ ⲈⲚⲈϨ ⲪⲀⲒ ⲆⲈ ⲠⲈ ⲠⲒⲤⲀϪⲒ ⲈⲦⲀⲨϨⲒⲰⲒϢ ⲘⲘⲞϤ ϦⲈⲚⲐⲎⲚⲞⲨ. (aiōn g165)
ഒരുവൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാട് പ്രസ്താവിക്കുന്നു എന്നപോലെയും ഒരുവൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിയ്ക്ക് ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തു മൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവനുള്ളത് ആമേൻ. (aiōn g165)
ⲪⲎ ⲈⲐⲚⲀⲤⲀϪⲒ ϨⲰⲤ ϨⲀⲚⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲪⲎ ⲈⲐⲚⲀϢⲈⲘϢⲒ ϨⲰⲤ ⲈⲂⲞⲖ ϦⲈⲚⲞⲨϪⲞⲘ ⲐⲎ ⲈⲦⲈ ⲪⲚⲞⲨϮ ⲚⲀⲤⲈⲂⲦⲰⲦⲤ ϨⲒⲚⲀ ϦⲈⲚϨⲰⲂ ⲚⲒⲂⲈⲚ ⲚⲦⲈϤϬⲒⲰⲞⲨ ⲚϪⲈⲪⲚⲞⲨϮ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲪⲎ ⲈⲦⲈ ⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲦⲎⲢⲞⲨ ⲀⲘⲎⲚ. (aiōn g165)
എന്നാൽ അല്പകാലത്തേക്ക് കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നെ പരിപൂർണ്ണരാക്കി, യഥാസ്ഥാനപ്പെടുത്തി, ഉറപ്പിച്ച്, ശക്തീകരിക്കും. (aiōnios g166)
ⲪⲚⲞⲨϮ ⲆⲈ ⲚⲦⲈϨⲘⲞⲦ ⲚⲒⲂⲈⲚ ⲪⲎ ⲈⲦⲀϤⲐⲀϨⲈⲘ ⲐⲎⲚⲞⲨ ⲈϦⲞⲨⲚ ⲈⲠⲈϤⲰⲞⲨ ⲚⲈⲚⲈϨ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲈⲀⲢⲈⲦⲈⲚϢⲈⲠ ⲘⲔⲀϨ ⲚⲞⲨⲔⲞⲨϪⲒ ⲚⲐⲞϤ ⲈϤⲈⲤⲈⲂⲦⲈ ⲐⲎⲚⲞⲨ ⲞⲨⲞϨ ⲈϤⲈⲤⲈⲘⲚⲈ ⲐⲎⲚⲞⲨ ⲈϤⲈϮϪⲞⲘ ⲚⲰⲦⲈⲚ ⲈϤⲈϨⲒⲤⲈⲚϮ ⲘⲘⲰⲦⲈⲚ. (aiōnios g166)
ആധിപത്യം എന്നെന്നേക്കും അവനുള്ളത്. ആമേൻ. (aiōn g165)
ⲪⲰϤ ⲠⲈ ⲠⲒⲀⲘⲀϨⲒ ⲚⲈⲘ ⲠⲒⲰⲞⲨ ϢⲀ ⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
അങ്ങനെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കുകയും ചെയ്യും. (aiōnios g166)
ⲠⲀⲒⲢⲎϮ ⲄⲀⲢ ϦⲈⲚⲞⲨⲘⲈⲦⲢⲀⲘⲀⲞ ⲈⲨⲈⲤⲈϨⲚⲈ ⲠⲒⲘⲰⲒⲦ ⲈϦⲞⲨⲚ ⲚⲰⲦⲈⲚ ⲚⲦⲈⲐⲘⲈⲦⲞⲨⲢⲞ ⲚⲈⲚⲈϨ ⲚⲦⲈⲠⲈⲚϬⲞⲒⲤ ⲞⲨⲞϨ ⲠⲈⲚⲤⲰⲦⲎ ⲢⲒⲎⲤⲞⲨⲤ ⲠⲬⲤ (aiōnios g166)
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ നരകത്തിലാക്കി, അന്ധതമസ്സിൽ ചങ്ങലയിട്ട് ന്യായവിധിയ്ക്കായി കാക്കുവാൻ ഏല്പിക്കുകയും (Tartaroō g5020)
ⲒⲤϪⲈ ⲪⲚⲞⲨϮ ⲘⲠⲈϤϮⲀⲤⲞ ⲈⲚⲒⲀⲄⲄⲈⲖⲞⲤ ⲈⲦⲀⲨⲈⲢⲚⲞⲂⲒ ⲀⲖⲖⲀ ⲚϦⲢⲎⲒ ϦⲈⲚϨⲀⲚⲤⲚⲀⲨϨ ⲚⲄⲚⲞⲪⲞⲤ ϦⲈⲚⲠⲒⲦⲀⲢⲦⲀⲢⲞⲤ ⲀϤⲦⲎⲒⲦⲞⲨ ⲈⲐⲢⲞⲨⲀⲢⲈϨ ⲈⲢⲰⲞⲨ ⲈⲠϨⲀⲠ ⲞⲨⲞϨ ⲈⲈⲢⲔⲞⲖⲀⲌⲒⲚ ⲘⲘⲰⲞⲨ (Tartaroō g5020)
കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന് ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn g165)
ⲀⲒⲀⲒ ⲆⲈ ⲚϦⲢⲎⲒ ϦⲈⲚⲠⲒϨⲘⲞⲦ ⲚⲈⲘ ⲠⲤⲞⲨⲈⲚ ⲠⲈⲚϬⲞⲒⲤ ⲞⲨⲞϨ ⲠⲈⲚⲤⲰⲦⲎⲢ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲪⲎ ⲈⲦⲈ ⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ⲒⲤϪⲈⲚ ϮⲚⲞⲨ ⲚⲈⲘ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ട് സാക്ഷീകരിക്കുകയും പിതാവിനോടുകൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കുകയും ചെയ്യുന്നു — (aiōnios g166)
ⲞⲨⲞϨ ⲠⲒⲰⲚϦ ⲀϤⲞⲨⲞⲚϨ ⲈⲂⲞⲖ ⲞⲨⲞϨ ⲀⲚⲚⲀⲨ ⲈⲢⲞϤ ⲞⲨⲞϨ ⲦⲈⲚⲈⲢⲘⲈⲐⲢⲈ ⲞⲨⲞϨ ⲦⲈⲚⲦⲀⲘⲞ ⲘⲘⲰⲦⲈⲚ ⲈⲠⲒⲰⲚϦ ⲚⲈⲚⲈϨ ⲪⲎ ⲈⲦϢⲞⲠ ϨⲀ ⲪⲒⲰⲦ ⲞⲨⲞϨ ⲀϤⲞⲨⲞⲚϨ ⲈⲢⲞⲚ (aiōnios g166)
ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു. (aiōn g165)
ⲞⲨⲞϨ ⲠⲒⲔⲞⲤⲘⲞⲤ ⲚⲀⲤⲒⲚⲒ ⲚⲈⲘ ⲦⲈϤⲈⲠⲒⲐⲨⲘⲒⲀ ⲪⲎ ⲆⲈ ⲈⲦⲒⲢⲒ ⲘⲪⲞⲨⲰϢ ⲘⲪⲚⲞⲨϮ ϤⲚⲀϢⲰⲠⲒ ϢⲀ ⲈⲚⲈϨ. (aiōn g165)
ഇതാകുന്നു അവൻ നമുക്ക് തന്ന വാഗ്ദത്തം: നിത്യജീവൻ തന്നെ. (aiōnios g166)
ⲪⲀⲒ ⲠⲈ ⲠⲒⲰϢ ⲪⲎ ⲚⲐⲞϤ ⲈⲦⲀϤⲰϢ ⲘⲘⲞϤ ⲚⲀⲚ ⲠⲒⲰⲚϦ ⲚⲈⲚⲈϨ (aiōnios g166)
തന്റെ സഹോദരനെ പകയ്ക്കുന്നവൻ ആരായാലും കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്റെയും ഉള്ളിൽ നിത്യജീവൻ വസിച്ചിരിക്കുന്നില്ല എന്നു നിങ്ങൾ അറിയുന്നു. (aiōnios g166)
ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲘⲞⲤϮ ⲘⲠⲈϤⲤⲞⲚ ⲞⲨϦⲀⲦⲈⲂ ⲢⲰⲘⲒ ⲠⲈ ⲞⲨⲞϨ ⲦⲈⲚⲤⲰⲞⲨⲚ ϪⲈ ϦⲀⲦⲈⲂ ⲢⲰⲘⲒ ⲚⲒⲂⲈⲚ ⲘⲘⲞⲚ ⲰⲚϦ ⲚⲈⲚⲈϨ ϢⲞⲠ ⲚϦⲎⲦⲞⲨ (aiōnios g166)
ആ സാക്ഷ്യമോ, ദൈവം നമുക്ക് നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളത് തന്നെ. (aiōnios g166)
ⲞⲨⲞϨ ⲐⲀⲒ ⲦⲈ ϮⲘⲈⲦⲘⲈⲐⲢⲈ ϪⲈ ⲀϤϮ ⲚⲀⲚ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ ⲚϪⲈⲪⲚⲞⲨϮ ⲞⲨⲞϨ ⲠⲀⲒⲰⲚϦ ⲀϤϦⲈⲚ ⲠⲈϤϢⲎⲢⲒ (aiōnios g166)
ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. (aiōnios g166)
ⲚⲀⲒ ⲀⲒⲤϦⲎⲦⲞⲨ ⲚⲰⲦⲈⲚ ϨⲒⲚⲀ ⲚⲦⲈⲦⲈⲚⲈⲘⲒ ϪⲈ ⲞⲨⲞⲚ ⲚⲦⲞⲦⲈⲚ ⲘⲘⲀⲨ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ ⲚⲎ ⲈⲐⲚⲀϨϮ ⲈⲪⲢⲀⲚ ⲘⲠⲒϢⲎⲢⲒ ⲚⲦⲈⲪϮ (aiōnios g166)
ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാൻ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. (aiōnios g166)
ⲦⲈⲚⲤⲞⲨⲰⲚ ⲆⲈ ϪⲈ ⲀϤⲒ ⲚϪⲈⲠϢⲎⲢⲒ ⲘⲪⲚⲞⲨϮ ⲞⲨⲞϨ ⲀϤϮ ⲚⲀⲚ ⲚⲞⲨⲈⲘⲒ ϨⲒⲚⲀ ⲚⲦⲈⲚⲤⲞⲨⲈⲚ ⲠⲒⲀⲖⲎⲐⲒⲚⲞⲤ ⲚⲚⲞⲨϮ ⲞⲨⲞϨ ⲦⲈⲚϢⲞⲠ ϦⲈⲚⲠⲈϤϢⲎⲢⲒ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲪⲀⲒ ⲠⲈ ⲠⲒⲀⲖⲎⲐⲒⲚⲞⲤ ⲚⲚⲞⲨϮ ⲚⲈⲘ ⲠⲒⲰⲚϦ ⲚⲈⲚⲈϨ (aiōnios g166)
നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല, (aiōn g165)
ⲈⲐⲂⲈ ϮⲘⲈⲐⲘⲎⲒ ⲈⲦϢⲞⲠ ⲚϦⲎⲦⲈⲚ ⲞⲨⲞϨ ⲈⲤⲈϢⲰⲠⲒ ⲚⲈⲘⲀⲚ ϢⲀ ⲈⲚⲈϨ (aiōn g165)
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. (aïdios g126)
ϨⲀⲚⲔⲈⲀⲄⲄⲈⲖⲞⲤ ⲘⲠⲞⲨⲀⲢⲈϨ ⲈⲦⲞⲨⲀⲢⲬⲎ ⲀⲖⲖⲀ ⲀⲨⲬⲰ ⲘⲠⲞⲨⲘⲀⲚϢⲰⲠⲒ ⲚⲤⲰⲞⲨ ⲀϤⲀⲢⲈϨ ⲈⲢⲰⲞⲨ ⲈϦⲞⲨⲚ ϦⲀ ⲠⲬⲀⲔⲒ ϦⲈⲚϨⲀⲚⲤⲚⲀⲨϨ ⲚⲈⲚⲈϨ ⲈⲠⲒϨⲀⲠ ⲚⲦⲈⲠⲒⲚⲒϢϮ ⲚⲈϨⲞⲞⲨ (aïdios g126)
അതുപോലെ സൊദോമും ഗൊമോറയും അതിന് ചുറ്റുമുള്ള പട്ടണങ്ങളും അവർക്ക് സമമായി വ്യഭിചാരത്തിലും ഭോഗാസക്തിയിലും നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചുകൊണ്ട് ദൃഷ്ടാന്തമായി കിടക്കുന്നു. (aiōnios g166)
ⲘⲪⲢⲎϮ ⲚⲤⲞⲆⲞⲘⲀ ⲚⲈⲘ ⲄⲞⲘⲞⲢⲢⲀ ⲚⲈⲘ ⲚⲒⲔⲈⲠⲞⲖⲒⲤ ⲈⲦⲔⲰϮ ⲈⲢⲰⲞⲨ ⲈⲦⲀⲨⲈⲢⲠⲞⲢⲚⲈⲨⲒⲚ ⲘⲪⲢⲎϮ ⲚⲚⲀⲒ ⲞⲨⲞϨ ⲀⲨϢⲈ ⲚⲰⲞⲨ ⲤⲀⲪⲀϨⲞⲨ ⲚϨⲀⲚⲔⲈⲤⲀⲢⲜ ⲤⲈⲬⲎ ⲈⲨⲤⲘⲞⲦ ⲚⲦⲈⲠⲒⲬⲢⲰⲘ ⲚⲈⲚⲈϨ ⲈⲨⲚⲀϬⲒ ⲚⲞⲨϨⲀⲠ (aiōnios g166)
സ്വന്തം നാണക്കേട് നുരച്ചുതള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവെച്ചിരിക്കുന്ന വഴിതെറ്റി അലയുന്ന നക്ഷത്രങ്ങൾ തന്നെ. (aiōn g165)
ϨⲀⲚϨⲰⲒⲘⲒ ⲚⲀⲄⲢⲒⲞⲚ ⲚⲦⲈⲪⲒⲞⲘ ⲚⲈⲈⲨϨⲒⲤⲪⲎⲒϮ ⲚⲞⲨϢⲒⲠⲒ ϨⲀⲚⲤⲒⲞⲨ ⲈⲨⲤⲞⲢⲈⲘ ⲚⲈⲈⲨⲀⲢⲈϨ ⲚⲰⲞⲨ ⲈⲠⲬⲀⲔⲒ ⲚⲦⲈⲦⲬⲈⲘⲤ ⲚⲈⲚⲈϨ (aiōn g165)
നിത്യജീവനായിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നുംകൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ. (aiōnios g166)
ⲘⲀⲢⲈⲚⲀⲢⲈϨ ⲈⲢⲞⲚ ϦⲈⲚⲞⲨⲀⲄⲀⲠⲎ ⲚⲦⲈⲪⲚⲞⲨϮ ⲈⲚϪⲞⲨϢⲦ ⲈⲂⲞⲖ ϦⲀⲦϨⲎ ⲘⲠⲒⲚⲀⲒ ⲚⲦⲈⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲈⲨⲰⲚϦ ⲚⲈⲚⲈϨ (aiōnios g166)
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനുതന്നെ, സർവ്വകാലത്തിന് മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn g165)
ⲪⲚⲞⲨϮ ⲘⲘⲀⲨⲀⲦϤ ⲠⲈⲚⲤⲰⲦⲎⲢ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲠⲈⲚϬⲞⲒⲤ ⲠⲒⲰⲞⲨ ⲪⲰϤ ⲠⲈ ⲚⲈⲘ ϮⲘⲈⲦⲚⲒϢϮ ⲚⲈⲘ ⲠⲒⲀⲘⲀϨⲒ ⲚⲈⲘ ⲠⲒⲈⲢϢⲒϢⲒ ϦⲀϪⲈⲚ ⲚⲒⲈⲚⲈϨ ⲦⲎⲢⲞⲨ ⲚⲈⲘ ϮⲚⲞⲨ ⲚⲈⲘ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
നമ്മെ സ്നേഹിച്ചവനും തന്റെ രക്തത്താൽ നമ്മുടെ പാപങ്ങളിൽ നിന്നു നമ്മെ മോചിപ്പിച്ചു തന്റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (aiōn g165)
ⲞⲨⲞϨ ⲀϤⲐⲀⲘⲒⲞⲚ ⲚⲞⲨⲘⲈⲦⲞⲨⲢⲞ ⲘⲘⲈⲦⲞⲨⲎⲂ ⲘⲪⲚⲞⲨϮ ⲠⲈϤⲒⲰⲦ ⲪⲎ ⲈⲦⲈⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ⲚⲈⲘ ⲠⲒⲀⲘⲀϨⲒ ϢⲀ ⲈⲚⲈϨ ⲀⲘⲎⲚ (aiōn g165)
ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു; ആമേൻ, മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കയ്യിൽ ഉണ്ട്. (aiōn g165, Hadēs g86)
ⲪⲎ ⲈⲦⲞⲚϦ ⲞⲨⲞϨ ⲀⲒⲘⲞⲨ ⲞⲨⲞϨ ϨⲎⲠⲠⲈ ϮⲰⲚϦ ϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ ⲞⲨⲞϨ ⲚⲒϢⲞϢⲦ ⲚⲦⲈⲪⲘⲞⲨ ⲚⲀⲨⲬⲎ ⲚⲦⲞⲦ ⲚⲈⲘ ⲀⲘⲈⲚϮ. (aiōn g165, Hadēs g86)
എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും (aiōn g165)
ⲞⲨⲞϨ ⲈϢⲰⲠ ⲀⲢⲈϢⲀⲚ ⲠⲒⲆ ⲚⲌⲰⲞⲚ ]- ⲘⲠⲀⲒⲰⲞⲨ ⲚⲈⲘ ⲠⲀⲒⲦⲀⲒⲞ ⲚⲈⲘ ⲠⲀⲒϢⲈⲠϨⲘⲞⲦ ⲘⲪⲎ ⲈⲦϨⲈⲘⲤⲒ ϨⲒϪⲈⲚ ⲠⲒⲐⲢⲞⲚⲞⲤ ⲪⲎ ⲈⲦⲞⲚϦ ϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ (aiōn g165)
സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ ഇരുപത്തിനാല് മൂപ്പന്മാരും വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിക്കുകയും അവരുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇട്ടുകൊണ്ട്, (aiōn g165)
ϢⲀⲨϨⲒⲦⲞⲨ ⲈⲠⲈⲤⲎⲦ ⲈϪⲈⲚ ⲠⲞⲨϨⲞ ⲚϪⲈⲚⲒⲔⲆ ⲘⲠⲢⲈⲤⲂⲨⲦⲈⲢⲞⲤ ⲞⲨⲞϨ ϢⲀⲨⲞⲨⲰϢⲦ ⲘⲠⲈⲘⲐⲞ ⲘⲪⲎ ⲈⲦⲞⲚϦ ϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ ⲞⲨⲞϨ ϢⲀⲨⲬⲰ ⲚⲚⲞⲨⲬⲖⲞⲘ ⲈϦⲢⲎⲒ ⲘⲠⲈⲘⲐⲞ ⲘⲠⲒⲐⲢⲞⲚⲞⲤ ⲈⲨϪⲰ ⲘⲘⲞⲤ (aiōn g165)
സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും പറയുന്നതായി ഞാൻ കേട്ടത്: “സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും അധികാരവും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ”. (aiōn g165)
ⲞⲨⲞϨ ⲤⲰⲚⲦ ⲚⲒⲂⲈⲚ ⲈⲦϦⲈⲚ ⲦⲪⲈ ⲚⲈⲘ ϨⲒϪⲈⲚ ⲠⲔⲀϨⲒ ⲚⲈⲘ ⲚⲎ ⲈⲦϢⲞⲠ ϦⲈⲚⲪⲒⲞⲘ ⲚⲈⲘ ⲚⲎ ⲦⲎⲢⲞⲨ ⲈⲦⲈ ⲚϦⲢⲎⲒ ⲚϦⲎⲦⲞⲨ ⲞⲨⲞϨ ⲀⲒⲤⲰⲦⲈⲘ ⲈⲢⲰⲞⲨ ⲈⲨϪⲰ ⲘⲘⲞⲤ ⲘⲪⲎ ⲈⲦϨⲈⲘⲤⲒ ϨⲒϪⲈⲚ ⲠⲒⲐⲢⲞⲚⲞⲤ ϪⲈ ⲠⲒⲤⲘⲞⲨ ⲪⲰⲔ ⲠⲈ ⲚⲈⲘ ⲠⲒⲰⲞⲨ ⲚⲈⲘ ⲠⲒⲦⲀⲒⲞ ⲚⲈⲘ ⲠⲒⲀⲘⲀϨⲒ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ. (aiōn g165)
അപ്പോൾ ഞാൻ ചാരനിറമുള്ള ഒരു കുതിരയെ കണ്ട്; അതിന്മേൽ ഇരിക്കുന്നവന് മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്ക് വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളയുവാൻ ഭൂമിയുടെ നാലിലൊന്നിന്മേൽ അധികാരം നൽകപ്പെട്ടു. (Hadēs g86)
ⲞⲨⲞϨ ⲀⲒⲚⲀⲨ ϨⲎⲠⲠⲈ ⲒⲤ ⲞⲨϨⲐⲞ ⲈϤⲞⲨⲈⲦⲞⲨⲰⲦ ⲞⲨⲞϨ ⲪⲎ ⲈⲦϨⲈⲘⲤⲒ ϨⲒϪⲰϤ ⲠⲈϤⲢⲀⲚ ⲠⲈ ⲪⲘⲞⲨ ⲞⲨⲞϨ ⲀⲘⲈⲚϮ ⲦⲎⲢϤ ⲈϤⲤⲰⲔ ⲚⲤⲰϤ ⲞⲨⲞϨ ⲀⲨϮⲈⲢϢⲒϢⲒ ⲚⲀϤ ⲈϪⲈⲚ ⲠⲒⲢⲈⲆ ⲚⲦⲈⲠⲔⲀϨⲒ ⲈϦⲞⲐⲂⲞⲨ ϦⲈⲚⲦⲤⲎϤⲒ ⲚⲈⲘ ⲠⲒϨⲔⲞ ⲚⲈⲘ ⲠⲒϨⲞϪϨⲈϪ ⲚⲈⲘ ⲚⲒⲐⲎⲢⲒⲞⲚ ⲚⲦⲈⲠⲔⲀϨⲒ. (Hadēs g86)
“ആമേൻ;” നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ. (aiōn g165)
ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲀⲘⲎⲚ ⲠⲒⲤⲘⲞⲨ ⲚⲈⲘ ⲠⲒⲰⲞⲨ ⲚⲈⲘ ϮⲤⲞⲪⲒⲀ ⲚⲈⲘ ⲠⲒϢⲈⲠϨⲘⲞⲦ ⲚⲈⲘ ⲠⲒⲦⲀⲒⲞ ⲚⲈⲘ ϮϪⲞⲘ ⲚⲀ ⲠⲈⲚⲚⲞⲨϮ ⲚⲈϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
പിന്നെ അഞ്ചാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്ന് ഭൂമിയിൽ വീഴുന്നത് ഞാൻ കണ്ട്; അഗാധഗർത്തത്തിന്റെ താക്കോൽ അവന് കൊടുത്തു. (Abyssos g12)
ⲞⲨⲞϨ ⲠⲒⲘⲀϨⲈ ⲚⲀⲄⲄⲈⲖⲞⲤ ⲀϤⲈⲢⲤⲀⲖⲠⲒⲌⲒⲚ ⲞⲨⲞϨ ⲀⲒⲚⲀⲨ ⲈⲞⲨⲤⲒⲞⲨ ⲈⲀϤϨⲈⲒ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ϨⲒϪⲈⲚ ⲠⲒⲔⲀϨⲒ ⲞⲨⲞϨ ⲀⲨϮ ⲚⲀϤ ⲚⲚⲒϢⲞϢⲦ ⲚⲦⲈϮϢⲰϮ ⲘⲪⲚⲞⲨⲚ (Abyssos g12)
അവൻ അഗാധഗർത്തം തുറന്നു; ഒരു വലിയ ചൂളയിൽ നിന്നുള്ള പുകപോലെ ഗർത്തത്തിൽനിന്ന് പുകപൊങ്ങി; ഗർത്തത്തിൽ നിന്നും ഉയർന്ന പുകയാൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. (Abyssos g12)
ⲞⲨⲞϨ ⲀϤϢⲈ ⲈⲠϢⲰⲒ ⲚϪⲈⲠⲒⲬⲢⲈⲘⲦⲤ ⲚⲦⲈϮϢⲰϮ ⲘⲪⲢⲎϮ ⲚⲦⲬⲢⲈⲘⲦⲤ ⲚⲞⲨⲚⲒϢϮ ⲚϨⲢⲰ ⲞⲨⲞϨ ⲀϤⲈⲢⲬⲀⲔⲒ ⲚϪⲈⲪⲢⲎ ⲚⲈⲘ ⲠⲒⲀⲎⲢ ⲈⲂⲞⲖ ϦⲈⲚⲠⲒⲬⲢⲈⲘⲦⲤ ⲚⲦⲈϮϢⲰϮ. (Abyssos g12)
അഗാധഗർത്തത്തിന്റെ ദൂതൻ അവയുടെമേൽ രാജാവായി ഉണ്ടായിരുന്നു; അവന്റെ പേര് എബ്രായ ഭാഷയിൽ അബദ്ദോൻ എന്നാകുന്നു, എന്നാൽ ഗ്രീക്ക് ഭാഷയിൽ അത് അപ്പൊല്ലുവോൻ എന്നും ആകുന്നു. (Abyssos g12)
ⲈϤⲬⲎ ϨⲒϪⲰⲞⲨ ⲚϪⲈⲠⲞⲨⲢⲞ ⲠⲒⲀⲄⲄⲈⲖⲞⲤ ⲚⲦⲈⲪⲚⲞⲨⲚ ⲪⲎ ⲈⲦⲈ ⲠⲈϤⲢⲀⲚ ⲘⲘⲈⲦⲈⲂⲢⲈⲞⲤ ⲠⲈ ⲘⲀⲄⲈⲆⲰⲚ ⲈϢⲀⲨⲞⲨⲀϨⲘⲈϤ ⲘⲘⲈⲦⲞⲨⲈⲒⲚⲒⲚ ϪⲈ ⲪⲎ ⲈⲦⲦⲀⲔⲞ. (Abyssos g12)
‘ഇനി കാലം ഉണ്ടാകയില്ല’ എന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും, ആകാശത്തെയും അതിലുള്ള സർവ്വത്തിനേയും ഭൂമിയേയും അതിലുള്ള സർവ്വത്തിനേയും സമുദ്രത്തേയും അതിലുള്ള സർവ്വത്തിനേയും സ്രഷ്ടിച്ചവനെ ചൊല്ലി സത്യംചെയ്തു. (aiōn g165)
ⲞⲨⲞϨ ⲀϤⲰⲢⲔ ⲘⲪⲎ ⲈⲦⲞⲚϦ ϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ ⲪⲎ ⲈⲦⲀϤⲤⲰⲚⲦ ⲚⲦⲪⲈ ⲚⲈⲘ ⲠⲒⲔⲀϨⲒ ⲚⲈⲘ ⲪⲒⲞⲘ ⲚⲈⲘ ⲚⲎ ⲈⲦϢⲞⲠ ⲦⲎⲢⲞⲨ ϪⲈ ⲚⲚⲈ ⲤⲚⲞⲨ ϢⲰⲠⲒ ϪⲈ (aiōn g165)
അവർ അവരുടെ സാക്ഷ്യം പൂർത്തീകരിക്കുമ്പോൾ, അഗാധഗർത്തത്തിൽ നിന്നും കയറി വരുന്ന മൃഗം അവർക്കെതിരെ യുദ്ധം ചെയ്യുകയും അവരെ ജയിക്കുകയും കൊല്ലുകയും ചെയ്യും. (Abyssos g12)
ⲞⲨⲞϨ ⲈϢⲰⲠ ⲀⲨϢⲀⲚϪⲰⲔ ⲚϮⲘⲈⲦⲘⲈⲐⲢⲈ ⲚⲦⲈⲦⲞⲨⲠⲢⲞⲪⲎⲦⲒⲀ ⲠⲒⲐⲎⲢⲒⲞⲚ ⲆⲈ ⲈⲐⲚⲎⲞⲨ ⲈⲠϢⲰⲒ ⲈⲂⲞⲖ ϦⲈⲚⲪⲚⲞⲨⲚ ⲈϤⲈⲒⲢⲒ ⲚⲞⲨⲂⲰⲦⲤ ⲚⲈⲘⲰⲞⲨ ⲞⲨⲞϨ ⲈϤⲈϬⲢⲞ ⲈⲢⲰⲞⲨ ⲈϤⲈϦⲞⲐⲂⲞⲨ. (Abyssos g12)
പിന്നെ ഏഴാമത്തെ ദൂതൻ കാഹളം ഊതി: “ലോകരാജ്യങ്ങൾ നമ്മുടെ കർത്താവിന്റെയും അവന്റെ ക്രിസ്തുവിന്റെയും രാജ്യങ്ങൾ ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും” എന്നു സ്വർഗ്ഗത്തിൽ മഹാഘോഷം ഉണ്ടായി. (aiōn g165)
ⲞⲨⲞϨ ⲠⲒⲘⲀϨⲌ ⲚⲀⲄⲄⲈⲖⲞⲤ ⲀϤⲈⲢⲤⲀⲖⲠⲒⲌⲒⲚ ⲞⲨⲞϨ ⲀⲨϢⲰⲠⲒ ⲚϪⲈϨⲀⲚⲚⲒϢϮ ⲚⲤⲘⲎ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲐⲘⲈⲦⲞⲨⲢⲞ ⲘⲠⲒⲔⲞⲤⲘⲞⲤ ⲀⲤϢⲰⲠⲒ ⲘⲠϬⲞⲒⲤ ⲠⲈⲚⲚⲞⲨϮ ⲚⲈⲘ ⲠⲈϤⲬⲢⲤ ⲞⲨⲞϨ ⲈϤⲈⲈⲢⲞⲨⲢⲞ ϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ. (aiōn g165)
വേറൊരു ദൂതൻ ആകാശമധ്യേ പറക്കുന്നത് ഞാൻ കണ്ട്; ഭൂമിയിൽ വസിക്കുന്ന സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിക്കുവാൻ അവന്റെ പക്കൽ നിത്യസുവിശേഷം ഉണ്ടായിരുന്നു. (aiōnios g166)
ⲞⲨⲞϨ ⲀⲒⲚⲀⲨ ⲈⲔⲈⲀⲄⲄⲈⲖⲞⲤ ⲈϤϨⲎⲖ ϦⲈⲚⲐⲘⲎϮ ⲚⲦⲪⲈ ⲈⲞⲨⲞⲚ ⲞⲨⲈⲨⲀⲄⲄⲈⲖⲒⲞⲚ ⲚⲈⲚⲈϨ ⲚⲦⲞⲦϤ ⲈϤϨⲒϢⲈⲚⲚⲞⲨϤⲒ ⲚⲚⲎ ⲈⲦϢⲞⲠ ϨⲒϪⲈⲚ ⲠⲔⲀϨⲒ ⲚⲈⲘ ϢⲖⲞⲖ ⲚⲒⲂⲈⲚ ⲚⲈⲘ ⲪⲨⲖⲎ ⲚⲒⲂⲈⲚ ⲚⲈⲘ ⲖⲀⲞⲤ ⲚⲒⲂⲈⲚ ⲚⲈⲘ ⲖⲀⲤ ⲚⲒⲂⲈⲚ (aiōnios g166)
അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരിക്കും; മൃഗത്തെയും അതിന്റെ പ്രതിമയേയും ആരാധിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുന്ന ഏവർക്കും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. (aiōn g165)
ⲞⲨⲞϨ ⲠⲒⲬⲢⲈⲘⲦⲤ ⲚⲦⲈⲠⲞⲨⲦϨⲈⲘⲔⲞ ⲈϤⲈϢⲈ ⲈⲠϢⲰⲒ ϢⲀ ⲈⲂⲞⲖ ϪⲈ ⲘⲘⲞⲚ ⲘⲦⲞⲚ ⲘⲘⲀⲨ ⲘⲠⲒⲈϨⲞⲞⲨ ⲚⲈⲘ ⲠⲒⲈϪⲰⲢϨ ⲚⲦⲈⲚⲎ ⲈⲐⲚⲀⲞⲨⲰϢⲦ ⲘⲠⲒⲐⲎⲢⲒⲞⲚ ⲚⲈⲘ ⲦⲈϤϨⲨⲔⲰⲚ ⲚⲈⲘ ⲪⲎ ⲈⲐⲚⲀϬⲒ ⲘⲠⲒϢⲰⲖϨ ⲚⲦⲈⲠⲈϤⲢⲀⲚ. (aiōn g165)
നാല് ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴ് സ്വർണ്ണപാത്രങ്ങൾ ആ ഏഴ് ദൂതന്മാർക്ക് കൊടുത്തു. (aiōn g165)
ⲞⲨⲞϨ ⲀⲞⲨⲀⲒ ⲈⲂⲞⲖ ϦⲈⲚⲠⲒⲆ ⲚⲌⲰⲞⲚ ⲀϤϮ ⲘⲠⲒⲌ ⲚⲀⲄⲄⲈⲖⲞⲤ ⲚϮⲌ ⲘⲪⲨⲀⲖⲎ ⲚⲚⲞⲨⲂ ⲈⲨⲘⲈϨ ⲈⲂⲞⲖ ϦⲈⲚⲠⲒⲘⲂⲞⲚ ⲚⲦⲈⲪⲚⲞⲨϮ ⲈⲦⲞⲚϦ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn g165)
നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധഗർത്തത്തിൽനിന്നും കയറി നാശത്തിലേക്കു പോകുവാൻ ഉള്ളതും ആകുന്നു; ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതപ്പെടാതിരിക്കുന്ന ഭൂവാസികൾ ഒക്കെയും, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ കാണുമ്പോൾ അതിശയിക്കും. (Abyssos g12)
ⲠⲒⲐⲎⲢⲒⲞⲚ ⲈⲦⲀⲔⲚⲀⲨ ⲈⲢⲞϤ ⲈϤϢⲞⲠ ⲞⲨⲞϨ ϤϢⲞⲠ ⲀⲚ ⲈϤⲚⲎⲞⲨ ⲈϨⲢⲎⲒ ⲈⲂⲞⲖ ϦⲈⲚⲪⲚⲞⲨⲚ ⲞⲨⲞϨ ⲈϤⲚⲀ ⲈⲠⲦⲀⲔⲞ ⲞⲨⲞϨ ⲈⲨⲈⲈⲢϢⲪⲎ ⲢⲒ ⲦⲎⲢⲞⲨ ⲚϪⲈⲚⲎ ⲈⲦϢⲞⲠ ϨⲒϪⲈⲚ ⲠⲔⲀϨⲒ ⲚⲎ ⲈⲦⲈ ⲠⲞⲨⲢⲀⲚ ⲤϦⲎⲞⲨⲦ ⲀⲚ ϨⲒ ⲠϪⲰⲘ ⲚⲦⲈⲠⲰⲚϦ ⲒⲤϪⲈⲚ ⲠϢⲀ ⲚⲤⲰⲚⲦ ⲘⲠⲒⲔⲞⲤⲘⲞⲤ ⲈⲨϪⲞⲨϢⲦ ⲈⲠⲒⲐⲎⲢⲒⲞⲚⲎ ϪⲈ ϤϢⲞⲠ ⲞⲨⲞϨ ϤϢⲞⲠ ⲀⲚ ⲞⲨⲞϨ ⲀϤϨⲈⲒ (Abyssos g12)
അവർ രണ്ടാം പ്രാവശ്യം, ഹല്ലെലൂയ്യാ! എന്ന് പാടി. അവളിൽ നിന്നും പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരുന്നു. (aiōn g165)
ⲞⲨⲞϨ ⲪⲘⲀϨ ⲀϤϪⲞⲤ ϪⲈ ⲀⲖⲖⲎⲖⲞⲨⲒⲀ ⲞⲨⲞϨ ⲠⲈⲤⲬⲢⲈⲘⲦⲤ ⲈϤⲈϢⲈ ⲈⲠϢⲰⲒ ϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ (aiōn g165)
മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ച് മൃഗത്തിന്റെ മുദ്ര ഏല്പിക്കുകയും അതിന്റെ പ്രതിമയെ ആരാധിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ച് കെട്ടി. അവർ ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. (Limnē Pyr g3041 g4442)
ⲞⲨⲞϨ ⲀⲨⲦⲀϨⲈ ⲠⲒⲐⲎⲢⲒⲞⲚ ⲚⲈⲘ ⲚⲎ ⲈⲐⲚⲈⲘⲀϤ ⲚⲈⲘ ⲠⲒⲮⲈⲨⲆⲞⲠⲢⲞⲪⲎⲦⲎⲤ ⲪⲎ ⲈⲦⲀϤⲒⲢⲒ ⲚⲚⲒⲘⲎⲒⲚⲒ ⲚϦⲢⲎⲒ ⲚϦⲎⲦⲞⲨ ⲘⲠⲈϤⲘⲐⲞ ⲈⲀⲨⲤⲰⲚϨ ⲚⲚⲎ ⲈⲦⲀⲨϬⲒ ⲚϮⲦⲈⲂⲤ ⲚⲦⲈⲠⲒⲐⲎ ⲢⲒⲞⲚ ⲚⲈⲘ ⲚⲎ ⲈⲐⲞⲨⲰϢⲦ ⲚⲦⲈϤϨⲨⲔⲰⲚ ⲀⲨϨⲒⲦⲞⲨ ⲈϦⲢⲎⲒ ⲘⲠⲒ ⲈⲨⲞⲚϦ ⲈϮⲖⲨⲘⲚⲎ ⲈⲐⲘⲞϨ ⲚⲬⲢⲰⲘ ⲚⲈⲘ ⲐⲎⲚ. (Limnē Pyr g3041 g4442)
പിന്നെ ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ട്. (Abyssos g12)
ⲞⲨⲞϨ ⲀⲒⲚⲀⲨ ⲈⲞⲨⲀⲄⲄⲈⲖⲞⲤ ⲈⲀϤⲒ ⲈⲠⲈⲤⲎⲦ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲈⲢⲈ ⲠϢⲞϢⲦ ⲘⲪⲚⲞⲨⲚ ⲚⲦⲞⲦϤ ⲚⲈⲘ ⲞⲨⲚⲒϢϮ ⲚϨⲀⲖⲎⲤⲒⲤ ϦⲈⲚⲦⲈϤϪⲒϪ. (Abyssos g12)
ആയിരം വർഷക്കാലം ജാതികളെ വഞ്ചിക്കാതിരിപ്പാൻ ദൂതൻ അവനെ അഗാധഗർത്തത്തിലേക്ക് തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെശേഷം അല്പസമയത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാകുന്നു. (Abyssos g12)
ⲀϤϨⲒⲦϤ ⲈϦⲢⲎⲒ ⲈⲪⲚⲞⲨⲚ ⲀϤⲘⲀϢⲐⲀⲘ ⲈⲢⲰϤ ⲞⲨⲞϨ ⲀϤⲦⲰⲂ ⲤⲀⲠϢⲰⲒ ⲘⲘⲞϤ ϨⲒⲚⲀ ⲚⲦⲈϤϢⲦⲈⲘⲤⲰⲢⲈⲘ ⲚⲚⲒⲈⲐⲚⲞⲤ ϢⲀⲦⲞⲨϪⲰⲔ ⲈⲂⲞⲖ ⲚϪⲈⲠⲒϢⲞ ⲚⲢⲞⲘⲠⲒ ⲞⲨⲞϨ ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ϨⲰϮ ⲠⲈ ⲚⲦⲞⲨⲂⲞⲖϤ ⲈⲂⲞⲖ ⲚⲔⲈⲔⲞⲨϪⲒ ⲚⲤⲎⲞⲨ. (Abyssos g12)
അവരെ വഞ്ചിച്ച പിശാചിനെ, മൃഗവും കള്ളപ്രവാചകനും ഉള്ള ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിട്ടു; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം അനുഭവിക്കേണ്ടിവരും. (aiōn g165, Limnē Pyr g3041 g4442)
ⲞⲨⲞϨ ⲠⲒⲆⲒⲀⲂⲞⲖⲞⲤ ⲈⲦⲤⲰⲢⲈⲘ ⲘⲘⲰⲞⲨ ⲀⲨϨⲒⲦϤ ⲈϦⲢⲎⲒ ⲈϮⲖⲨⲘⲚⲎ ⲚⲬⲢⲰⲘ ⲈⲐⲘⲞϨ ⲚⲐⲎⲚ ⲠⲒⲘⲀ ⲈⲦⲈ ⲠⲒⲐⲎⲢⲒⲞⲚ ⲘⲘⲞϤ ⲚⲈⲘ ⲠⲒⲮⲈⲨⲆⲞⲠⲢⲞⲪⲎⲦⲤ ⲞⲨⲞϨ ⲀⲨⲈⲢⲂⲀⲤⲀⲚⲒⲌⲒⲚ ⲘⲘⲰⲞⲨ ⲚⲚⲒⲈϨⲞⲞⲨ ⲚⲈⲘ ⲚⲒⲈϪⲰⲢϨ ϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ. (aiōn g165, Limnē Pyr g3041 g4442)
സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; അവർ ഓരോരുത്തനും അവനവൻ ചെയ്ത പ്രവൃത്തികൾക്കനുസരിച്ച് ന്യായവിധി ഉണ്ടായി. (Hadēs g86)
ⲞⲨⲞϨ ⲀⲪⲒⲞⲘ ϮⲚⲚⲒⲢⲈϤⲘⲰⲞⲨⲦ ⲈⲦⲈⲚϦⲢⲎⲒ ⲚϦⲎⲦϤ ⲞⲨⲞϨ ⲪⲚⲞⲨⲚ ⲚⲈⲘ ⲀⲘⲈⲚϮ ⲀⲨϮ ⲚⲚⲒⲢⲈϤⲘⲰⲞⲨⲦ ⲈⲦⲈⲚϦⲎⲦⲞⲨ ⲞⲨⲞϨ ⲀⲨϮϨⲀⲠ ⲈⲢⲰⲞⲨ ⲔⲀⲦⲀ ⲚⲞⲨϨⲂⲎⲞⲨⲒ. (Hadēs g86)
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഇതു രണ്ടാമത്തെ മരണം. (Hadēs g86, Limnē Pyr g3041 g4442)
ⲞⲨⲞϨ ⲪⲚⲞⲨⲚ ⲚⲈⲘ ⲀⲘⲈⲚϮ ⲀⲨϨⲒⲦⲞⲨ ⲈϦⲢⲎⲒ ⲈϮⲖⲨⲘⲚⲎ ⲚⲬⲢⲰⲘ ⲈⲐⲘⲞϨ ϨⲒ ⲐⲎⲚ. (Hadēs g86, Limnē Pyr g3041 g4442)
ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. (Limnē Pyr g3041 g4442)
ⲚⲈⲘ ⲪⲎ ⲈⲦⲈ ⲘⲠⲞⲨϪⲈⲘϤ ⲈϤⲤϦⲎ ⲞⲨⲦ ϨⲒ ⲠϪⲰⲘ ⲚⲦⲈⲠⲰⲚϦ ⲀⲨϨⲒⲦⲞⲨ ⲈϮⲖⲨⲘⲚⲎ ⲚⲬⲢⲰⲘ. (Limnē Pyr g3041 g4442)
എന്നാൽ ഭീരുക്കൾക്കും, അവിശ്വാസികൾക്കും, അറപ്പുണ്ടാക്കുന്നവർക്കും, കുലപാതകന്മാർക്കും, ദുർന്നടപ്പുകാർക്കും, ക്ഷുദ്രക്കാർക്കും, ബിംബാരാധികൾക്കും, ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള പങ്ക്, തീയും ഗന്ധകം കത്തുന്ന തീപൊയ്കയിലത്രെ; ഇതു രണ്ടാമത്തെ മരണം. (Limnē Pyr g3041 g4442)
ⲚⲎ ⲆⲈ ⲈⲐⲚⲀⲈⲢϢⲖⲀϨ ⲚϨⲎⲦ ⲚⲈⲘ ⲚⲒⲀⲦⲚⲀϨϮ ⲚⲈⲘ ⲚⲒⲤⲀϤϨⲎⲦ ⲚⲈⲘ ⲚⲒⲢⲈϤϦⲰⲦⲈⲂ ⲚⲈⲘ ⲚⲒⲠⲞⲢⲚⲞⲤ ⲚⲈⲘ ⲚⲒϢⲀⲘϢⲈ ⲒϦ ⲚⲈⲘ ⲚⲒⲤⲀⲘⲈⲐⲚⲞⲨϪ ⲠⲞⲨⲘⲈⲢⲞⲤ ⲈϤⲈϢⲰⲠⲒ ϦⲈⲚϮⲖⲨⲘⲚⲎ ⲚⲦⲈⲠⲒⲬⲢⲰⲘ ⲚⲈⲘ ⲠⲒⲐⲎⲚ ⲈⲦⲈ ⲠⲒⲘⲞⲨ ⲘⲘⲀϨⲂ ⲠⲈ. (Limnē Pyr g3041 g4442)
ഇനി രാത്രി അവിടെ ഉണ്ടാകയില്ല; ദൈവമായ കർത്താവ് അവർക്ക് പ്രകാശം നൽകുന്നതുകൊണ്ട് വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേക്കും വാഴും. (aiōn g165)
ⲚⲚⲈ ⲈϪⲰⲢϨ ϢⲰⲠⲒ ϪⲈ ⲞⲨⲆⲈ ⲚⲚⲞⲨⲈⲢⲬ ⲢⲒⲀ ⲚⲞⲨⲰⲒⲚⲒ ⲚϦⲎⲦⲤ ⲞⲨⲆⲈ ⲞⲨⲞⲨⲰⲒⲚⲒ ⲚⲦⲈⲪⲢⲎ ϪⲈ ⲠϬⲞⲒⲤ ⲪⲚⲞⲨϮ ⲈϤⲈⲈⲢⲞⲨⲰⲒⲚⲒ ⲈⲢⲰⲞⲨ ⲞⲨⲞϨ ⲈⲨⲈⲈⲢⲞⲨⲢⲞ ϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ. (aiōn g165)
Questioned verse translations do not contain Aionian Glossary words, but may wrongly imply eternal or Hell
ഇങ്ങനെയുള്ള മനുഷ്യർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ട് ഓടുന്ന മേഘങ്ങളും പോലെയാകുന്നു; അവർക്കായി കൂരിരുട്ട് സംഗ്രഹിച്ച് വെച്ചിരിക്കുന്നു. (questioned)

MAL > Aionian Verses: 264, Questioned: 1
COB > Aionian Verses: 200