< എഫെസ്യർ 2 >

1 അതിക്രമങ്ങളും പാപങ്ങളും നിമിത്തം മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.
ⲁ̅ⲞⲨⲞϨ ⲚⲐⲰⲦⲈⲚ ϨⲰⲦⲈⲚ ⲈⲢⲈⲦⲈⲚⲘⲰⲞⲨⲦ ϦⲈⲚⲚⲈⲦⲈⲚⲠⲀⲢⲀⲠⲦⲰⲘⲀ ⲚⲈⲘ ⲚⲈⲦⲈⲚⲚⲞⲂⲒ.
2 അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിക്ക് തക്കവണ്ണവും വായു മണ്ഡലത്തിലെ അധികാരങ്ങൾക്കും, അനുസരണമില്ലാത്ത തലമുറകളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു. (aiōn g165)
ⲃ̅ⲚⲎ ⲈⲚⲀⲢⲈⲦⲈⲚⲘⲞϢⲒ ⲚϦⲢⲎⲒ ⲚϦⲎⲦⲞⲨ ⲘⲠⲒⲤⲎⲞⲨ ⲔⲀⲦⲀ ⲠⲈⲚⲈϨ ⲚⲦⲈⲠⲀⲒⲔⲞⲤⲘⲞⲤ ⲔⲀⲦⲀ ⲠⲀⲢⲬⲰⲚ ⲘⲠⲈⲢϢⲒϢⲒ ⲘⲠⲒⲀⲎⲢ ⲚⲦⲈⲠⲒⲠⲚⲈⲨⲘⲀⲪⲀⲒ ⲈⲦⲈⲢϨⲰⲂ ϮⲚⲞⲨ ϦⲈⲚⲚⲒϢⲎⲢⲒ ⲚⲦⲈϮⲘⲈⲦⲀⲦⲐⲰⲦ ⲚϨⲎⲦ. (aiōn g165)
3 അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ സ്വഭാവത്താൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
ⲅ̅ⲚⲎ ⲈⲦⲈ ⲀⲚⲞⲚ ⲦⲎⲢⲞⲨ ⲚⲀⲚⲘⲞϢⲒ ⲚϦⲢⲎⲒ ⲚϦⲎⲦⲞⲨ ⲚⲞⲨⲤⲎⲞⲨ ϦⲈⲚⲚⲒⲈⲠⲒⲐⲨⲘⲒⲀ ⲚⲦⲈⲦⲤⲀⲢⲜ ⲈⲚⲒⲢⲒ ⲚⲚⲒⲞⲨⲰϢ ⲚⲦⲈϮⲤⲀⲢⲜ ⲚⲈⲘ ⲚⲒⲘⲈⲨⲒ ⲚϨⲎⲦ ⲞⲨⲞϨ ⲚⲀⲚⲞⲒ ⲪⲨⲤⲒⲤ ⲚϢⲎⲢⲒ ⲚⲦⲈⲠϪⲰⲚⲦ ⲘⲪⲢⲎϮ ⲘⲠⲔⲈⲤⲈⲠⲒ.
4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം
ⲇ̅ⲪⲚⲞⲨϮ ⲆⲈ ⲞⲨⲢⲀⲘⲀⲞ ⲠⲈ ϦⲈⲚⲪⲚⲀⲒ ⲈⲐⲂⲈ ⲦⲈϤⲚⲒϢϮ ⲚⲀⲄⲀⲠⲎ ⲐⲀⲒ ⲈⲦⲀϤⲘⲈⲚⲢⲒⲦⲈⲚ ⲚϦⲎⲦⲤ.
5 അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും — കൃപയാലത്രേ നിങ്ങൾ രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത് —
ⲉ̅ⲞⲨⲞϨ ⲈⲚⲘⲰⲞⲨⲦ ϦⲈⲚⲚⲈⲚⲠⲀⲢⲀⲠⲦⲰⲘⲀ ⲀϤⲦⲀⲚϦⲞⲚ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ϦⲈⲚⲞⲨϨⲘⲞⲦ ⲞⲨⲚ ⲀⲦⲈⲦⲈⲚⲚⲞϨⲈⲘ
6 ക്രിസ്തുയേശുവിൽ നമ്മെ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
ⲋ̅ⲞⲨⲞϨ ⲀϤⲦⲞⲨⲚⲞⲤⲈⲚ ⲚⲈⲘⲀϤ ⲞⲨⲞϨ ⲀϤⲦϨⲈⲘⲤⲞⲚ ⲚⲈⲘⲀϤ ϦⲈⲚⲚⲀ ⲚⲒⲪⲎⲞⲨⲒ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ.
7 ക്രിസ്തുയേശുവിൽ നമ്മോടുള്ള ദയയാൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന് (aiōn g165)
ⲍ̅ϨⲒⲚⲀ ⲚⲦⲈϤⲞⲨⲰⲚϨ ⲈⲂⲞⲖ ϦⲈⲚⲚⲒⲈⲚⲈϨ ⲈⲐⲚⲎⲞⲨ ⲚϮⲘⲈⲦⲢⲀⲘⲀⲞ ⲈⲦⲈⲢϨⲞⲨⲞ ⲚⲦⲈⲠⲈϤϨⲘⲞⲦ ϦⲈⲚⲞⲨⲘⲈⲦⲬⲢⲤ ⲈϨⲢⲎⲒ ⲈϪⲰⲚ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ. (aiōn g165)
8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണക്കാരല്ല; അത് ദൈവത്തിന്റെ ദാനമത്രേയാകുന്നു.
ⲏ̅ϦⲈⲚ ⲞⲨϨⲘⲞⲦ ⲄⲀⲢ ⲀⲦⲈⲦⲈⲚⲚⲞϨⲈⲘ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲞⲨⲚⲀϨϮ ⲞⲨⲞϨ ⲪⲀⲒ ⲚⲞⲨⲈⲂⲞⲖ ⲘⲘⲰⲦⲈⲚ ⲀⲚ ⲠⲈ ⲠⲒⲦⲀⲒⲞ ⲪⲀ ⲪⲚⲞⲨϮ ⲠⲈ
9 ആരും പ്രശംസിക്കാതിരിക്കുവാൻ പ്രവൃത്തികളും കാരണമല്ല.
ⲑ̅ⲚⲈ ⲈⲂⲞⲖ ϦⲈⲚϨⲀⲚϨⲂⲎⲞⲨⲒ ⲀⲚ ϨⲒⲚⲀ ⲚⲦⲈϢⲦⲈⲘ ⲞⲨⲀⲒ ϢⲞⲨϢⲞⲨ ⲘⲘⲞϤ.
10 ൧൦ നാം ദൈവത്തിന്റെ കൈവേലയായി സൽപ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
ⲓ̅ⲈⲀⲚⲞⲚ ⲞⲨⲐⲀⲘⲒⲞ ⲄⲀⲢ ⲚⲦⲀϤ ⲈⲀϤⲤⲞⲚⲦⲈⲚ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲈϨⲢⲎⲒ ⲈϪⲈⲚ ϨⲀⲚϨⲂⲎⲞⲨⲒ ⲈⲚⲀⲚⲈⲨ ⲚⲎ ⲈⲦⲀϤⲈⲢϢⲞⲢⲠ ⲚⲤⲈⲂⲦⲰⲦⲞⲨ ⲚϪⲈⲪⲚⲞⲨϮ ϨⲒⲚⲀ ⲚⲦⲈⲚⲘⲞϢⲒ ⲚϦⲢⲎⲒ ⲚϦⲎⲦⲞⲨ.
11 ൧൧ അതുകൊണ്ട് നിങ്ങൾ മുമ്പെ സ്വഭാവത്താൽ ജാതികളായിരുന്നു; ശരീരത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റ പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ ‘അഗ്രചർമക്കാർ’ എന്നു നിങ്ങൾ വിളിക്കപ്പെട്ടിരുന്നു;
ⲓ̅ⲁ̅ⲈⲐⲂⲈⲪⲀⲒ ⲀⲢⲒⲪⲘⲈⲨⲒ ϪⲈ ⲚⲐⲰⲦⲈⲚ ϦⲀ ⲚⲒⲈⲐⲚⲞⲤ ⲚⲞⲨⲤⲎⲞⲨ ϦⲈⲚⲦⲤⲀⲢⲜ ⲚⲎ ⲈⲦⲞⲨⲘⲞⲨϮ ⲈⲢⲰⲞⲨ ϪⲈ ϮⲘⲈⲦⲀⲦⲤⲈⲂⲒ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲈⲦⲞⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲠⲤⲈⲂⲒ ϦⲈⲚⲦⲤⲀⲢⲜ ⲚⲐⲀⲘⲒⲞ ⲚϪⲒϪ.
12 ൧൨ അക്കാലത്ത് നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൗരതയോടു ബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊള്ളുവിൻ.
ⲓ̅ⲃ̅ϪⲈ ⲚⲀⲢⲈⲦⲈⲚⲬⲎ ⲘⲠⲒⲤⲎⲞⲨ ⲈⲦⲈⲘⲘⲀⲨ ⲤⲀⲂⲞⲖ ⲘⲠⲬⲢⲒⲤⲦⲞⲤ ⲈⲢⲈⲦⲈⲚⲞⲒ ⲚϢⲈⲘⲘⲞ ⲈϮⲠⲞⲖⲒⲦⲒⲀ ⲚⲦⲈⲠⲒⲤⲖ ⲞⲨⲞϨ ⲚϢⲈⲘⲘⲞ ⲚⲚⲒⲆⲒⲀⲐⲎ ⲔⲎ ⲚⲦⲈϮⲈⲠⲀⲄⲄⲈⲖⲒⲀ ⲘⲘⲞⲚⲦⲈⲦⲈⲚ ϨⲈⲖⲠⲒⲤ ⲘⲘⲀⲨ ⲞⲨⲞϨ ⲈⲢⲈⲦⲈⲚⲞⲒ ⲚⲀⲐⲚⲞⲨϮ ϦⲈⲚⲠⲒⲔⲞⲤⲘⲞⲤ.
13 ൧൩ മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ, ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
ⲓ̅ⲅ̅ϮⲚⲞⲨ ⲆⲈ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲚⲐⲰⲦⲈⲚ ϦⲀ ⲚⲎ ⲈⲐⲞⲨⲎⲞⲨ ⲘⲠⲒⲤⲎⲞⲨ ⲀⲦⲈⲦⲈⲚϦⲰⲚⲦ ϦⲈⲚⲠⲤⲚⲞϤ ⲘⲠⲬⲢⲒⲤⲦⲞⲤ.
14 ൧൪ അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്,
ⲓ̅ⲇ̅ⲚⲐⲞϤ ⲄⲀⲢ ⲠⲈⲦⲈⲚϨⲒⲢⲎⲚⲎ ⲪⲎ ⲈⲦⲀϤⲈⲢ ⲠⲒⲂ ⲚⲞⲨⲀⲒ ⲞⲨⲞϨ ϮϪⲒⲚⲐⲘⲎϮ ⲚⲦⲈⲠⲒⲐⲰⲘ ⲀϤⲂⲞⲖⲤ ⲈⲂⲞⲖ ⲈⲀϤⲂⲈⲖ ϮⲘⲈⲦϪⲀϪⲒ ⲈⲂⲞⲖ ϦⲈⲚⲦⲈϤⲤⲀⲢⲜ.
15 ൧൫ സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിക്കുവാനും,
ⲓ̅ⲉ̅ⲪⲚⲞⲘⲞⲤ ⲚⲦⲈⲚⲒⲈⲚⲦⲞⲖⲎ ϦⲈⲚⲚⲒⲆⲞⲄⲘⲀ ⲀϤⲔⲞⲢϤϤ ϨⲒⲚⲀ ⲚⲦⲈϤⲤⲰⲚⲦ ⲘⲠⲒⲂ ⲚϦⲢⲎⲒ ⲚϦⲎⲦϤ ⲚⲞⲨⲢⲰⲘⲒ ⲚⲞⲨⲰⲦ ⲘⲂⲈⲢⲒ ⲈϤⲒⲢⲒ ⲚⲞⲨϨⲒⲢⲎⲚⲎ.
16 ൧൬ ക്രൂശിന്മേൽവച്ച് ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിക്കുവാനും തന്നെ.
ⲓ̅ⲋ̅ⲞⲨⲞϨ ⲚⲦⲈϤϨⲰⲦⲠ ⲘⲠⲒⲂ ϦⲈⲚⲞⲨⲤⲰⲘⲀ ⲚⲞⲨⲰⲦ ⲘⲪⲚⲞⲨϮ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲒⲤⲦⲀⲨⲢⲞⲤ ⲈⲀϤϦⲰⲦⲈⲂ ⲚϮⲘⲈⲦϪⲀϪⲒ ⲚϦⲢⲎⲒ ⲚϦⲎⲦϤ.
17 ൧൭ അവൻ വന്നു ദൂരത്തും സമീപത്തുമുള്ളവർക്കു സമാധാനം സുവിശേഷിച്ചു.
ⲓ̅ⲍ̅ⲞⲨⲞϨ ⲀϤⲒ ⲀϤϨⲒϢⲈⲚⲚⲞⲨϤⲒ ⲚⲰⲦⲈⲚ ⲚⲞⲨϨⲒⲢⲎ ⲚⲎ ϦⲀ ⲚⲎ ⲈⲐⲞⲨⲎⲞⲨ ⲚⲈⲘ ⲞⲨϨⲒⲢⲎⲚⲎ ⲚⲚⲎ ⲈⲦϦⲈⲚⲦ.
18 ൧൮ ക്രിസ്തുയേശു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം സാധ്യമായി.
ⲓ̅ⲏ̅ϪⲈ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲞⲨⲞⲚⲦⲀⲚ ⲘⲘⲀⲨ ⲘⲠⲒϪⲒⲚⲒ ⲈϦⲞⲨⲚ ϦⲀ ⲠⲒⲂ ⲈⲨⲤⲞⲠ ϦⲈⲚⲞⲨⲠⲚⲈⲨⲘⲀⲚⲞⲨⲰⲦ ϨⲀ ⲪⲒⲰⲦ.
19 ൧൯ ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപ‍ൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
ⲓ̅ⲑ̅ϨⲀⲢⲀ ⲞⲨⲚ ⲚⲐⲰⲦⲈⲚ ϨⲀⲚϢⲈⲘⲘⲰⲞⲨ ⲀⲚ ϪⲈ ⲚⲈⲘ ϨⲀⲚⲢⲈⲘⲚϪⲰⲒⲖⲒ ⲀⲖⲖⲀ ϨⲀⲚϢⲪⲎ ⲢⲚⲢⲈⲘⲘⲂⲀⲔⲒ ⲚⲦⲈⲚⲒⲀⲄⲒⲞⲤ ⲚⲈⲘ ϨⲀⲚⲢⲈⲘⲚⲎ ⲒⲚⲦⲈ ⲪⲚⲞⲨϮ.
20 ൨൦ ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
ⲕ̅ⲈⲀⲨⲔⲈⲦ ⲐⲎⲚⲞⲨ ⲈϪⲈⲚ ϮⲤⲈⲚϮ ⲚⲦⲈⲚⲒⲀⲠⲞⲤⲦⲞⲖⲞⲤ ⲚⲈⲘ ⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲈϤⲞⲒ ⲚϪⲰϪ ⲚⲖⲀⲔϨ ⲈⲢⲞⲤ ⲚϪⲈⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤ
21 ൨൧ അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിനുവേണ്ടി വിശുദ്ധ മന്ദിരമായി വളരുന്നു.
ⲕ̅ⲁ̅ⲪⲀⲒ ⲈⲦⲈ ⲠⲒⲔⲰⲦ ⲦⲎⲢϤ ϪⲪⲎⲞⲨⲦ ⲚϦⲢⲎ ⲒⲚϦⲎⲦϤ ϤⲚⲀⲀⲒⲀⲒ ⲈⲨⲈⲢⲪⲈⲒ ⲈϤⲞⲨⲀⲂ ϦⲈⲚⲠϬⲞⲒⲤ.
22 ൨൨ അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ച് പണിതുവരുന്നു.
ⲕ̅ⲃ̅ⲪⲀⲒ ⲈⲦⲈⲦⲈⲚⲞⲒ ⲚϢⲪⲎⲢ ⲚⲔⲰⲦ ϨⲰⲦⲈⲚ ⲚϦⲎⲦϤ ⲈⲨⲘⲀⲚϢⲰⲠⲒ ⲘⲪⲚⲞⲨϮ ϦⲈⲚⲠⲒⲠⲚⲈⲨⲘⲀ.

< എഫെസ്യർ 2 >