< മത്തായി 25 >

1 സ്വർഗ്ഗരാജ്യം വിളക്കു എടുത്തുകൊണ്ട് മണവാളനെ എതിരേൽക്കുവാൻ പുറപ്പെട്ട പത്തു കന്യകമാരോട് തുല്യം ആയിരിക്കും.
යා දශ කන්‍යාඃ ප්‍රදීපාන් ගෘහ්ලත්‍යෝ වරං සාක්‍ෂාත් කර්ත්තුං බහිරිතාඃ, තාභිස්තදා ස්වර්ගීයරාජ්‍යස්‍ය සාදෘශ්‍යං භවිෂ්‍යති|
2 അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.
තාසාං කන්‍යානාං මධ්‍යේ පඤ්ච සුධියඃ පඤ්ච දුර්ධිය ආසන්|
3 ബുദ്ധിയില്ലാത്ത കന്യകമാർ വിളക്ക് എടുത്തപ്പോൾ എണ്ണയും എടുത്തില്ല.
යා දුර්ධියස්තාඃ ප්‍රදීපාන් සඞ්ගේ ගෘහීත්වා තෛලං න ජගෘහුඃ,
4 ബുദ്ധിയുള്ള കന്യകമാരോ വിളക്കിനോടൊപ്പം എണ്ണയുള്ള പാത്രങ്ങളും എടുത്തു.
කින්තු සුධියඃ ප්‍රදීපාන් පාත්‍රේණ තෛලඤ්ච ජගෘහුඃ|
5 അപ്പോൾ മണവാളൻ വരുവാൻ താമസിക്കുന്നതുകൊണ്ട് എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി.
අනන්තරං වරේ විලම්බිතේ තාඃ සර්ව්වා නිද්‍රාවිෂ්ටා නිද්‍රාං ජග්මුඃ|
6 അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേൽക്കുവാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.
අනන්තරම් අර්ද්ධරාත්‍රේ පශ්‍යත වර ආගච්ඡති, තං සාක්‍ෂාත් කර්ත්තුං බහිර‍්‍යාතේති ජනරවාත්
7 അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റ് വിളക്കു തെളിയിച്ചു.
තාඃ සර්ව්වාඃ කන්‍යා උත්ථාය ප්‍රදීපාන් ආසාදයිතුං ආරභන්ත|
8 എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ട് നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരേണം എന്നു പറഞ്ഞു.
තතෝ දුර්ධියඃ සුධිය ඌචුඃ, කිඤ්චිත් තෛලං දත්ත, ප්‍රදීපා අස්මාකං නිර්ව්වාණාඃ|
9 ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും തികയാതെ വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
කින්තු සුධියඃ ප්‍රත්‍යවදන්, දත්තේ යුෂ්මානස්මාංශ්ච ප්‍රති තෛලං න්‍යූනීභවේත්, තස්මාද් වික්‍රේතෘණාං සමීපං ගත්වා ස්වාර්ථං තෛලං ක්‍රීණීත|
10 ൧൦ ബുദ്ധിയില്ലാത്ത കന്യകമാർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യയ്ക്ക് ചെന്ന്; വാതിൽ അടയ്ക്കുകയും ചെയ്തു.
තදා තාසු ක්‍රේතුං ගතාසු වර ආජගාම, තතෝ යාඃ සජ්ජිතා ආසන්, තාස්තේන සාකං විවාහීයං වේශ්ම ප්‍රවිවිශුඃ|
11 ൧൧ അതിന്‍റെശേഷം ബുദ്ധിയില്ലാത്ത കന്യകമാരും വന്നു: യജമാനനെ, യജമാനനെ ഞങ്ങൾക്കുവേണ്ടി വാതിൽ തുറക്കേണമേ എന്നു പറഞ്ഞു.
අනන්තරං ද්වාරේ රුද්ධේ අපරාඃ කන්‍යා ආගත්‍ය ජගදුඃ, හේ ප්‍රභෝ, හේ ප්‍රභෝ, අස්මාන් ප්‍රති ද්වාරං මෝචය|
12 ൧൨ അതിന് അവൻ മറുപടിയായി: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
කින්තු ස උක්තවාන්, තථ්‍යං වදාමි, යුෂ්මානහං න වේද්මි|
13 ൧൩ ആകയാൽ നാളും സമയവും നിങ്ങൾ അറിയായ്കകൊണ്ട് ജാഗ്രത ഉള്ളവരായിരിക്കുവിൻ.
අතෝ ජාග්‍රතඃ සන්තස්තිෂ්ඨත, මනුජසුතඃ කස්මින් දිනේ කස්මින් දණ්ඩේ වාගමිෂ්‍යති, තද් යුෂ්මාභි ර්න ඥායතේ|
14 ൧൪ ഒരു മനുഷ്യൻ വിദേശത്തു പോകുമ്പോൾ തന്റെ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചു.
අපරං ස ඒතාදෘශඃ කස්‍යචිත් පුංසස්තුල්‍යඃ, යෝ දූරදේශං ප්‍රති යාත්‍රාකාලේ නිජදාසාන් ආහූය තේෂාං ස්වස්වසාමර්ථ්‍යානුරූපම්
15 ൧൫ അവരിൽ ഒരുവന് അഞ്ച് താലന്ത്, ഒരുവന് രണ്ടു, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തതിനു ശേഷം യാത്ര പുറപ്പെട്ടു.
ඒකස්මින් මුද්‍රාණාං පඤ්ච පෝටලිකාඃ අන්‍යස්මිංශ්ච ද්වේ පෝටලිකේ අපරස්මිංශ්ච පෝටලිකෛකාම් ඉත්ථං ප්‍රතිජනං සමර්ප්‍ය ස්වයං ප්‍රවාසං ගතවාන්|
16 ൧൬ അഞ്ച് താലന്ത് ലഭിച്ചവൻ ഉടനെ ചെന്ന് വ്യാപാരം ചെയ്തു വേറെ അഞ്ച് താലന്ത് കൂടെ സമ്പാദിച്ചു.
අනන්තරං යෝ දාසඃ පඤ්ච පෝටලිකාඃ ලබ්ධවාන්, ස ගත්වා වාණිජ්‍යං විධාය තා ද්විගුණීචකාර|
17 ൧൭ അങ്ങനെ തന്നെ രണ്ടു താലന്ത് ലഭിച്ചവൻ വേറെ രണ്ടു കൂടെ നേടി.
යශ්ච දාසෝ ද්වේ පෝටලිකේ අලභත, සෝපි තා මුද්‍රා ද්විගුණීචකාර|
18 ൧൮ ഒന്ന് ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ച് യജമാനന്റെ പണം മറച്ചുവച്ചു.
කින්තු යෝ දාස ඒකාං පෝටලිකාං ලබ්ධවාන්, ස ගත්වා භූමිං ඛනිත්වා තන්මධ්‍යේ නිජප්‍රභෝස්තා මුද්‍රා ගෝපයාඤ්චකාර|
19 ൧൯ വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു.
තදනන්තරං බහුතිථේ කාලේ ගතේ තේෂාං දාසානාං ප්‍රභුරාගත්‍ය තෛර්දාසෛඃ සමං ගණයාඤ්චකාර|
20 ൨൦ അഞ്ച് താലന്ത് ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ച് താലന്ത് കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ച് താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ച് താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
තදානීං යඃ පඤ්ච පෝටලිකාඃ ප්‍රාප්තවාන් ස තා ද්විගුණීකෘතමුද්‍රා ආනීය ජගාද; හේ ප්‍රභෝ, භවතා මයි පඤ්ච පෝටලිකාඃ සමර්පිතාඃ, පශ්‍යතු, තා මයා ද්විගුණීකෘතාඃ|
21 ൨൧ അവന്റെ യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ പോലും വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അനേക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്റെ യജമാനന്റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു.
තදානීං තස්‍ය ප්‍රභුස්තමුවාච, හේ උත්තම විශ්වාස්‍ය දාස, ත්වං ධන්‍යෝසි, ස්තෝකේන විශ්වාස්‍යෝ ජාතඃ, තස්මාත් ත්වාං බහුවිත්තාධිපං කරෝමි, ත්වං ස්වප්‍රභෝඃ සුඛස්‍ය භාගී භව|
22 ൨൨ രണ്ടു താലന്ത് ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
තතෝ යේන ද්වේ පෝටලිකේ ලබ්ධේ සෝප්‍යාගත්‍ය ජගාද, හේ ප්‍රභෝ, භවතා මයි ද්වේ පෝටලිකේ සමර්පිතේ, පශ්‍යතු තේ මයා ද්විගුණීකෘතේ|
23 ൨൩ അതിന് യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധിക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്റെ യജമാനന്റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു.
තේන තස්‍ය ප්‍රභුස්තමවෝචත්, හේ උත්තම විශ්වාස්‍ය දාස, ත්වං ධන්‍යෝසි, ස්තෝකේන විශ්වාස්‍යෝ ජාතඃ, තස්මාත් ත්වාං බහුද්‍රවිණාධිපං කරෝමි, ත්වං නිජප්‍රභෝඃ සුඛස්‍ය භාගී භව|
24 ൨൪ പിന്നീട് ഒരു താലന്ത് ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്ന കർശനക്കാരനായ മനുഷ്യൻ എന്നു ഞാൻ അറിഞ്ഞ്
අනන්තරං ය ඒකාං පෝටලිකාං ලබ්ධවාන්, ස ඒත්‍ය කථිතවාන්, හේ ප්‍රභෝ, ත්වාං කඨිනනරං ඥාතවාන්, ත්වයා යත්‍ර නෝප්තං, තත්‍රෛව කෘත්‍යතේ, යත්‍ර ච න කීර්ණං, තත්‍රෛව සංගෘහ්‍යතේ|
25 ൨൫ ഞാൻ ഭയപ്പെട്ട് നീ എനിക്ക് തന്ന താലന്ത് നിലത്തു മറച്ചുവച്ചു; ഇതാ, നിനക്ക് അവകാശപ്പെട്ടത് എടുത്തുകൊൾക എന്നു പറഞ്ഞു.
අතෝහං සශඞ්කඃ සන් ගත්වා තව මුද්‍රා භූමධ්‍යේ සංගෝප්‍ය ස්ථාපිතවාන්, පශ්‍ය, තව යත් තදේව ගෘහාණ|
26 ൨൬ അതിന് യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തിടത്ത് നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
තදා තස්‍ය ප්‍රභුඃ ප්‍රත්‍යවදත් රේ දුෂ්ටාලස දාස, යත්‍රාහං න වපාමි, තත්‍ර ඡිනද්මි, යත්‍ර ච න කිරාමි, තත්‍රේව සංගෘහ්ලාමීති චේදජානාස්තර්හි
27 ൨൭ നീ എന്റെ പണം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റെ പണം പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
වණික්‍ෂු මම විත්තාර්පණං තවෝචිතමාසීත්, යේනාහමාගත්‍ය වෘද්ව්‍යා සාකං මූලමුද්‍රාඃ ප්‍රාප්ස්‍යම්|
28 ൨൮ ആകയാൽ ആ താലന്ത് അവന്റെ പക്കൽനിന്ന് എടുത്തു പത്തു താലന്ത് ഉള്ളവന് കൊടുക്കുവിൻ.
අතෝස්මාත් තාං පෝටලිකාම් ආදාය යස්‍ය දශ පෝටලිකාඃ සන්ති තස්මින්නර්පයත|
29 ൨൯ അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവന് സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും.
යේන වර්ද්ව්‍යතේ තස්මින්නෛවාර්පිෂ්‍යතේ, තස්‍යෛව ච බාහුල්‍යං භවිෂ්‍යති, කින්තු යේන න වර්ද්ව්‍යතේ, තස්‍යාන්තිකේ යත් කිඤ්චන තිෂ්ඨති, තදපි පුනර්නේෂ්‍යතේ|
30 ൩൦ എന്നാൽ ഈ പ്രയോജനമില്ലാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് എറിഞ്ഞുകളയുവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
අපරං යූයං තමකර්ම්මණ්‍යං දාසං නීත්වා යත්‍ර ස්ථානේ ක්‍රන්දනං දන්තඝර්ෂණඤ්ච විද්‍යේතේ, තස්මින් බහිර්භූතතමසි නික්‍ෂිපත|
31 ൩൧ മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല ദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
යදා මනුජසුතඃ පවිත්‍රදූතාන් සඞ්ගිනඃ කෘත්වා නිජප්‍රභාවේනාගත්‍ය නිජතේජෝමයේ සිංහාසනේ නිවේක්‍ෂ්‍යති,
32 ൩൨ സകല ജാതികളേയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഓരോരുത്തരായി ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിക്കും,
තදා තත්සම්මුඛේ සර්ව්වජාතීයා ජනා සංමේලිෂ්‍යන්ති| තතෝ මේෂපාලකෝ යථා ඡාගේභ්‍යෝ(අ)වීන් පෘථක් කරෝති තථා සෝප්‍යේකස්මාදන්‍යම් ඉත්ථං තාන් පෘථක කෘත්වාවීන්
33 ൩൩ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിർത്തും.
දක්‍ෂිණේ ඡාගාංශ්ච වාමේ ස්ථාපයිෂ්‍යති|
34 ൩൪ രാജാവ് തന്റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
තතඃ පරං රාජා දක්‍ෂිණස්ථිතාන් මානවාන් වදිෂ්‍යති, ආගච්ඡත මත්තාතස්‍යානුග්‍රහභාජනානි, යුෂ්මත්කෘත ආ ජගදාරම්භත් යද් රාජ්‍යම් ආසාදිතං තදධිකුරුත|
35 ൩൫ എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷണം തന്നു; എനിക്ക് ദാഹിച്ചു നിങ്ങൾ കുടിക്കുവാൻ തന്നു; ഞാൻ അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
යතෝ බුභුක්‍ෂිතාය මහ්‍යං භෝජ්‍යම් අදත්ත, පිපාසිතාය පේයමදත්ත, විදේශිනං මාං ස්වස්ථානමනයත,
36 ൩൬ ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സംരക്ഷിച്ചു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
වස්ත්‍රහීනං මාං වසනං පර‍්‍ය්‍යධාපයත, පීඩීතං මාං ද්‍රෂ්ටුමාගච්ඡත, කාරාස්ථඤ්ච මාං වීක්‍ෂිතුම ආගච්ඡත|
37 ൩൭ അതിന് നീതിമാന്മാർ അവനോട്: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ട് ഭക്ഷണം തരികയോ ദാഹിച്ചു കണ്ടിട്ട് കുടിക്കുവാൻ തരികയോ ചെയ്തു?
තදා ධාර්ම්මිකාඃ ප්‍රතිවදිෂ්‍යන්ති, හේ ප්‍රභෝ, කදා ත්වාං ක්‍ෂුධිතං වීක්‍ෂ්‍ය වයමභෝජයාම? වා පිපාසිතං වීක්‍ෂ්‍ය අපායයාම?
38 ൩൮ ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ട് ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു?
කදා වා ත්වාං විදේශිනං විලෝක්‍ය ස්වස්ථානමනයාම? කදා වා ත්වාං නග්නං වීක්‍ෂ්‍ය වසනං පර‍්‍ය්‍යධාපයාම?
39 ൩൯ നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ട് ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
කදා වා ත්වාං පීඩිතං කාරාස්ථඤ්ච වීක්‍ෂ්‍ය ත්වදන්තිකමගච්ඡාම?
40 ൪൦ രാജാവ് അവരോട്: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്ക് ചെയ്തു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
තදානීං රාජා තාන් ප්‍රතිවදිෂ්‍යති, යුෂ්මානහං සත්‍යං වදාමි, මමෛතේෂාං භ්‍රාතෘණාං මධ්‍යේ කඤ්චනෛකං ක්‍ෂුද්‍රතමං ප්‍රති යද් අකුරුත, තන්මාං ප්‍රත්‍යකුරුත|
41 ൪൧ പിന്നെ അവൻ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരെ, എന്നെവിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ. (aiōnios g166)
පශ්චාත් ස වාමස්ථිතාන් ජනාන් වදිෂ්‍යති, රේ ශාපග්‍රස්තාඃ සර්ව්වේ, ශෛතානේ තස්‍ය දූතේභ්‍යශ්ච යෝ(අ)නන්තවහ්නිරාසාදිත ආස්තේ, යූයං මදන්තිකාත් තමග්නිං ගච්ඡත| (aiōnios g166)
42 ൪൨ എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിക്കുവാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിക്കുവാൻ തന്നില്ല.
යතෝ ක්‍ෂුධිතාය මහ්‍යමාහාරං නාදත්ත, පිපාසිතාය මහ්‍යං පේයං නාදත්ත,
43 ൪൩ അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
විදේශිනං මාං ස්වස්ථානං නානයත, වසනහීනං මාං වසනං න පර‍්‍ය්‍යධාපයත, පීඩිතං කාරාස්ථඤ්ච මාං වීක්‍ෂිතුං නාගච්ඡත|
44 ൪൪ അതിന് അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അപരിചിതനോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ട് നിനക്ക് ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോട്:
තදා තේ ප්‍රතිවදිෂ්‍යන්ති, හේ ප්‍රභෝ, කදා ත්වාං ක්‍ෂුධිතං වා පිපාසිතං වා විදේශිනං වා නග්නං වා පීඩිතං වා කාරාස්ථං වීක්‍ෂ්‍ය ත්වාං නාසේවාමහි?
45 ൪൫ ഈ ഏറ്റവും ചെറിവരിൽ ഒരുവന് നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറയും.
තදා ස තාන් වදිෂ්‍යති, තථ්‍යමහං යුෂ්මාන් බ්‍රවීමි, යුෂ්මාභිරේෂාං කඤ්චන ක්‍ෂෝදිෂ්ඨං ප්‍රති යන්නාකාරි, තන්මාං ප්‍රත්‍යේව නාකාරි|
46 ൪൬ ഇവർ നിത്യശിക്ഷാവിധിയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പോകും. (aiōnios g166)
පශ්චාදම්‍යනන්තශාස්තිං කින්තු ධාර්ම්මිකා අනන්තායුෂං භෝක්තුං යාස්‍යන්ති| (aiōnios g166)

< മത്തായി 25 >