< അപ്പൊ. പ്രവൃത്തികൾ 13 >

1 അന്ത്യൊക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൌല്‍ എന്നിവർ ഉണ്ടായിരുന്നു.
අපරඤ්ච බර්ණබ්බාඃ, ශිමෝන් යං නිග්‍රං වදන්ති, කුරීනීයලූකියෝ හේරෝදා රාඥා සහ කෘතවිද්‍යාභ්‍යාසෝ මිනහේම්, ශෞලශ්චෛතේ යේ කියන්තෝ ජනා භවිෂ්‍යද්වාදින උපදේෂ්ටාරශ්චාන්තියඛියානගරස්ථමණ්ඩල්‍යාම් ආසන්,
2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: “ഞാൻ ബർന്നബാസിനെയും പൗലോസിനേയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് വേർതിരിപ്പിൻ” എന്ന് പരിശുദ്ധാത്മാവ് അരുളിച്ചെയ്തു.
තේ යදෝපවාසං කෘත්වේශ්වරම් අසේවන්ත තස්මින් සමයේ පවිත්‍ර ආත්මා කථිතවාන් අහං යස්මින් කර්ම්මණි බර්ණබ්බාශෛලෞ නියුක්තවාන් තත්කර්ම්ම කර්ත්තුං තෞ පෘථක් කුරුත|
3 അങ്ങനെ അവർ ഉപവസിച്ചും പ്രാർത്ഥിച്ചും അവരുടെ മേൽ കൈവച്ച് അവരെ പറഞ്ഞയച്ചു.
තතස්තෛරුපවාසප්‍රාර්ථනයෝඃ කෘතයෝඃ සතෝස්තේ තයෝ ර්ගාත්‍රයෝ ර්හස්තාර්පණං කෘත්වා තෞ ව්‍යසෘජන්|
4 പരിശുദ്ധാത്മാവ് ബർന്നബാസിനെയും ശൌലിനെയും പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്ക് ചെന്ന്; അവിടെനിന്ന് കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പുറപ്പെട്ടു,
තතඃ පරං තෞ පවිත්‍රේණාත්මනා ප්‍රේරිතෞ සන්තෞ සිලූකියානගරම් උපස්ථාය සමුද්‍රපථේන කුප්‍රෝපද්වීපම් අගච්ඡතාං|
5 സലമീസിൽ ചെന്ന് യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്ക് സഹായി ആയിട്ടുണ്ടായിരുന്നു.
තතඃ සාලාමීනගරම් උපස්ථාය තත්‍ර යිහූදීයානාං භජනභවනානි ගත්වේශ්වරස්‍ය කථාං ප්‍රාචාරයතාං; යෝහනපි තත්සහචරෝ(අ)භවත්|
6 അവർ മൂവരും ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്ന് പേരുള്ള യെഹൂദനായ കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ട്.
ඉත්ථං තේ තස්‍යෝපද්වීපස්‍ය සර්ව්වත්‍ර භ්‍රමන්තඃ පාඵනගරම් උපස්ථිතාඃ; තත්‍ර සුවිවේචකේන සර්ජියපෞලනාම්නා තද්දේශාධිපතිනා සහ භවිෂ්‍යද්වාදිනෝ වේශධාරී බර‍්‍යීශුනාමා යෝ මායාවී යිහූදී ආසීත් තං සාක්‍ෂාත් ප්‍රාප්තවතඃ|
7 അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോട് കൂടെ ആയിരുന്നു. സെർഗ്ഗ്യൊസ് പൗലൊസ് ബർന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾക്കുവാൻ ആഗ്രഹിച്ചു.
තද්දේශාධිප ඊශ්වරස්‍ය කථාං ශ්‍රෝතුං වාඤ්ඡන් පෞලබර්ණබ්බෞ න්‍යමන්ත්‍රයත්|
8 എന്നാൽ എലീമാസ് എന്ന ആഭിചാരകൻ (അവന്റെ പേരിന്റെ അർത്ഥം ഇതാണ്) അവരോട് എതിർത്തുനിന്ന് ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
කින්ත්විලුමා යං මායාවිනං වදන්ති ස දේශාධිපතිං ධර්ම්මමාර්ගාද් බහිර්භූතං කර්ත්තුම් අයතත|
9 അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൌല്‍ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:
තස්මාත් ශෝලෝ(අ)ර්ථාත් පෞලඃ පවිත්‍රේණාත්මනා පරිපූර්ණඃ සන් තං මායාවිනං ප්‍රත්‍යනන්‍යදෘෂ්ටිං කෘත්වාකථයත්,
10 ൧൦ “ഹേ സകലകപടവും സകല ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ്വനീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നതിനുള്ള ശ്രമം നീ മതിയാക്കുകയില്ലയോ?
හේ නරකින් ධර්ම්මද්වේෂින් කෞටිල්‍යදුෂ්කර්ම්මපරිපූර්ණ, ත්වං කිං ප්‍රභෝඃ සත්‍යපථස්‍ය විපර‍්‍ය්‍යයකරණාත් කදාපි න නිවර්ත්තිෂ්‍යසේ?
11 ൧൧ ഇപ്പോൾ കർത്താവിന്റെ കരം നിന്നിൽ പതിക്കും; നീ ഒരു സമയത്തേക്ക് സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്നു പറഞ്ഞു. ഉടൻ തന്നെ ഒരു തിമിരവും ഇരുട്ടും അവന്റെമേൽ വീണു; കൈ പിടിച്ച് നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു.
අධුනා පරමේශ්වරස්තව සමුචිතං කරිෂ්‍යති තේන කතිපයදිනානි ත්වම් අන්ධඃ සන් සූර‍්‍ය්‍යමපි න ද්‍රක්‍ෂ්‍යසි| තත්ක්‍ෂණාද් රාත්‍රිවද් අන්ධකාරස්තස්‍ය දෘෂ්ටිම් ආච්ඡාදිතවාන්; තස්මාත් තස්‍ය හස්තං ධර්ත්තුං ස ලෝකමන්විච්ඡන් ඉතස්තතෝ භ්‍රමණං කෘතවාන්|
12 ൧൨ ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ട് ആശ്ചര്യപ്പെടുകയും കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിക്കുകയും, വിശ്വസിക്കുകയും ചെയ്തു.
ඒනාං ඝටනාං දෘෂ්ට්වා ස දේශාධිපතිඃ ප්‍රභූපදේශාද් විස්මිත්‍ය විශ්වාසං කෘතවාන්|
13 ൧൩ പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്ന് കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗയ്ക്ക് ചെന്ന്. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി.
තදනන්තරං පෞලස්තත්සඞ්ගිනෞ ච පාඵනගරාත් ප්‍රෝතං චාලයිත්වා පම්ඵුලියාදේශස්‍ය පර්ගීනගරම් අගච්ඡන් කින්තු යෝහන් තයෝඃ සමීපාද් ඒත්‍ය යිරූශාලමං ප්‍රත්‍යාගච්ඡත්|
14 ൧൪ അവരോ പെർഗ്ഗയിൽനിന്ന് പുറപ്പെട്ട് പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത് നാളിൽ യഹൂദന്മാരുടെ പള്ളിയിൽ ചെന്ന് ഇരുന്നു.
පශ්චාත් තෞ පර්ගීතෝ යාත්‍රාං කෘත්වා පිසිදියාදේශස්‍ය ආන්තියඛියානගරම් උපස්ථාය විශ්‍රාමවාරේ භජනභවනං ප්‍රවිශ්‍ය සමුපාවිශතාං|
15 ൧൫ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ച്: “സഹോദരന്മാരേ, നിങ്ങൾക്ക് ജനത്തോട് സന്ദേശം വല്ലതും പ്രബോധിപ്പാൻ ഉണ്ടെങ്കിൽ അറിയിക്കാം” എന്ന് പറഞ്ഞു.
ව්‍යවස්ථාභවිෂ්‍යද්වාක්‍යයෝඃ පඨිතයෝඃ සතෝ ර්හේ භ්‍රාතරෞ ලෝකාන් ප්‍රති යුවයෝඃ කාචිද් උපදේශකථා යද්‍යස්ති තර්හි තාං වදතං තෞ ප්‍රති තස්‍ය භජනභවනස්‍යාධිපතයඃ කථාම් ඒතාං කථයිත්වා ප්‍රෛෂයන්|
16 ൧൬ പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി നിർദ്ദേശിച്ചത്: “യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, ശ്രദ്ധിപ്പിൻ.
අතඃ පෞල උත්තිෂ්ඨන් හස්තේන සඞ්කේතං කුර්ව්වන් කථිතවාන් හේ ඉස්‍රායේලීයමනුෂ්‍යා ඊශ්වරපරායණාඃ සර්ව්වේ ලෝකා යූයම් අවධද්ධං|
17 ൧൭ “യിസ്രായേൽ ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർദ്ധിപ്പിച്ച്, തന്റെ കയ്യാൽ വീര്യം പ്രവർത്തിച്ചുകൊണ്ട് അവിടെനിന്ന് പുറപ്പെടുവിച്ചു,
ඒතේෂාමිස්‍රායේල්ලෝකානාම් ඊශ්වරෝ(අ)ස්මාකං පූර්ව්වපරුෂාන් මනෝනීතාන් කත්වා ගෘහීතවාන් තතෝ මිසරි දේශේ ප්‍රවසනකාලේ තේෂාමුන්නතිං කෘත්වා තස්මාත් ස්වීයබාහුබලේන තාන් බහිඃ කෘත්වා සමානයත්|
18 ൧൮ മരുഭൂമിയിൽ നാല്പത് സംവത്സരകാലത്തോളം അവരുടെ ദുശ്ശാഠ്യം ഉളള സ്വഭാവം സഹിച്ചു,
චත්වාරිංශද්වත්සරාන් යාවච්ච මහාප්‍රාන්තරේ තේෂාං භරණං කෘත්වා
19 ൧൯ കനാൻദേശത്തിലെ ഏഴ് ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.
කිනාන්දේශාන්තර්ව්වර්ත්තීණි සප්තරාජ්‍යානි නාශයිත්වා ගුටිකාපාතේන තේෂු සර්ව්වදේශේෂු තේභ්‍යෝ(අ)ධිකාරං දත්තවාන්|
20 ൨൦ അതിന്‍റെശേഷം ദൈവം അവർക്ക് ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
පඤ්චාශදධිකචතුඃශතේෂු වත්සරේෂු ගතේෂු ච ශිමූයේල්භවිෂ්‍යද්වාදිපර‍්‍ය්‍යන්තං තේෂාමුපරි විචාරයිතෘන් නියුක්තවාන්|
21 ൨൧ അനന്തരം യിസ്രയേൽ ജനം ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്ക് ബെന്യാമിൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്ക് നൽകി.
තෛශ්ච රාඥි ප්‍රාර්ථිතේ, ඊශ්වරෝ බින්‍යාමීනෝ වංශජාතස්‍ය කීශඃ පුත්‍රං ශෞලං චත්වාරිංශද්වර්ෂපර‍්‍ය්‍යන්තං තේෂාමුපරි රාජානං කෘතවාන්|
22 ൨൨ അവനെ തള്ളിക്കളഞ്ഞിട്ട് ദാവീദിനെ അവർക്ക് രാജാവായി വാഴിച്ചു: ‘ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്ക് ബോധിച്ച പുരുഷനായി കണ്ട്; അവൻ എന്റെ ഹിതം എല്ലാം നിവർത്തിയ്ക്കും’ എന്ന് അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു.
පශ්චාත් තං පදච්‍යුතං කෘත්වා යෝ මදිෂ්ටක්‍රියාඃ සර්ව්වාඃ කරිෂ්‍යති තාදෘශං මම මනෝභිමතම් ඒකං ජනං යිශයඃ පුත්‍රං දායූදං ප්‍රාප්තවාන් ඉදං ප්‍රමාණං යස්මින් දායූදි ස දත්තවාන් තං දායූදං තේෂාමුපරි රාජත්වං කර්ත්තුම් උත්පාදිතවාන|
23 ൨൩ ദാവീദിന്റെ സന്തതിയിൽനിന്ന് ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേൽ ജനത്തിന് യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
තස්‍ය ස්වප්‍රතිශ්‍රුතස්‍ය වාක්‍යස්‍යානුසාරේණ ඉස්‍රායේල්ලෝකානාං නිමිත්තං තේෂාං මනුෂ්‍යාණාං වංශාද් ඊශ්වර ඒකං යීශුං (ත්‍රාතාරම්) උදපාදයත්|
24 ൨൪ അവന്റെ വരവിന് മുമ്പെ യോഹന്നാൻ യിസ്രായേൽ ജനത്തിന് ഇടയിൽ ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
තස්‍ය ප්‍රකාශනාත් පූර්ව්වං යෝහන් ඉස්‍රායේල්ලෝකානාං සන්නිධෞ මනඃපරාවර්ත්තනරූපං මජ්ජනං ප්‍රාචාරයත්|
25 ൨൫ യോഹന്നാൻ തന്റെ ദൗത്യം പൂർത്തിയാക്കാറായപ്പോൾ: ‘നിങ്ങൾ എന്നെ ആർ എന്ന് നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിക്കുവാൻ ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.
යස්‍ය ච කර්ම්මණෝ භාරං ප්‍රප්තවාන් යෝහන් තන් නිෂ්පාදයන් ඒතාං කථාං කථිතවාන්, යූයං මාං කං ජනං ජානීථ? අහම් අභිෂික්තත්‍රාතා නහි, කින්තු පශ්‍යත යස්‍ය පාදයෝඃ පාදුකයෝ ර්බන්ධනේ මෝචයිතුමපි යෝග්‍යෝ න භවාමි තාදෘශ ඒකෝ ජනෝ මම පශ්චාද් උපතිෂ්ඨති|
26 ൨൬ സഹോദരന്മാരേ, അബ്രാഹാമിന്റെ വംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കായിട്ടാകുന്നു ഈ രക്ഷാവചനം അയച്ചുതന്നിരിക്കുന്നത്.
හේ ඉබ්‍රාහීමෝ වංශජාතා භ්‍රාතරෝ හේ ඊශ්වරභීතාඃ සර්ව්වලෝකා යුෂ්මාන් ප්‍රති පරිත්‍රාණස්‍ය කථෛෂා ප්‍රේරිතා|
27 ൨൭ യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും രക്ഷിതാവായ ക്രിസ്തുവിനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്ക് വിധിക്കുകയാൽ അവനെ പറ്റിയുള്ള തിരുവെഴുത്തുകൾ നിവൃത്തിവരുത്തുവാൻ ഇടയായി.
යිරූශාලම්නිවාසිනස්තේෂාම් අධිපතයශ්ච තස්‍ය යීශෝඃ පරිචයං න ප්‍රාප්‍ය ප්‍රතිවිශ්‍රාමවාරං පඨ්‍යමානානාං භවිෂ්‍යද්වාදිකථානාම් අභිප්‍රායම් අබුද්ධ්වා ච තස්‍ය වධේන තාඃ කථාඃ සඵලා අකුර්ව්වන්|
28 ൨൮ മരണത്തിനായുള്ള ഒരു കാരണവും അവനിൽ കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്ന് അവർ പീലാത്തോസിനോട് അപേക്ഷിച്ചു.
ප්‍රාණහනනස්‍ය කමපි හේතුම් අප්‍රාප්‍යාපි පීලාතස්‍ය නිකටේ තස්‍ය වධං ප්‍රාර්ථයන්ත|
29 ൨൯ അവനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവർത്തിയായശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വെച്ച്.
තස්මින් යාඃ කථා ලිඛිතාඃ සන්ති තදනුසාරේණ කර්ම්ම සම්පාද්‍ය තං ක්‍රුශාද් අවතාර‍්‍ය්‍ය ශ්මශානේ ශායිතවන්තඃ|
30 ൩൦ ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു;
කින්ත්වීශ්වරඃ ශ්මශානාත් තමුදස්ථාපයත්,
31 ൩൧ അവൻ തന്നോടുകൂടെ ഗലീലയിൽനിന്ന് യെരൂശലേമിലേക്ക് വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
පුනශ්ච ගාලීලප්‍රදේශාද් යිරූශාලමනගරං තේන සාර්ද්ධං යේ ලෝකා ආගච්ඡන් ස බහුදිනානි තේභ්‍යෝ දර්ශනං දත්තවාන්, අතස්ත ඉදානීං ලෝකාන් ප්‍රති තස්‍ය සාක්‍ෂිණඃ සන්ති|
32 ൩൨ ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
අස්මාකං පූර්ව්වපුරුෂාණාං සමක්‍ෂම් ඊශ්වරෝ යස්මින් ප්‍රතිඥාතවාන් යථා, ත්වං මේ පුත්‍රෝසි චාද්‍ය ත්වාං සමුත්ථාපිතවානහම්|
33 ൩൩ ‘നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
ඉදං යද්වචනං ද්විතීයගීතේ ලිඛිතමාස්තේ තද් යීශෝරුත්ථානේන තේෂාං සන්තානා යේ වයම් අස්මාකං සන්නිධෞ තේන ප්‍රත්‍යක්‍ෂී කෘතං, යුෂ්මාන් ඉමං සුසංවාදං ඥාපයාමි|
34 ൩൪ ഇനി ദ്രവത്വത്തിലേക്ക് തിരിയാതവണ്ണം ദൈവം അവനെ മരിച്ചവരിനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ: ‘ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്ക് നല്കും’ എന്ന് പറഞ്ഞിരിക്കുന്നു
පරමේශ්වරේණ ශ්මශානාද් උත්ථාපිතං තදීයං ශරීරං කදාපි න ක්‍ෂේෂ්‍යතේ, ඒතස්මින් ස ස්වයං කථිතවාන් යථා දායූදං ප්‍රති ප්‍රතිඥාතෝ යෝ වරස්තමහං තුභ්‍යං දාස්‍යාමි|
35 ൩൫ മറ്റൊരു സങ്കീർത്തനത്തിലും: ‘നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ അനുവദിക്കുകയില്ല’ എന്നും പറയുന്നു.
ඒතදන්‍යස්මින් ගීතේ(අ)පි කථිතවාන්| ස්වකීයං පුණ්‍යවන්තං ත්වං ක්‍ෂයිතුං න ච දාස්‍යසි|
36 ൩൬ ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്രപ്രാപിച്ചു തന്റെ പിതാക്കന്മാരോട് ചേർന്ന് ദ്രവത്വം കണ്ട്.
දායූදා ඊශ්වරාභිමතසේවායෛ නිජායුෂි ව්‍යයිතේ සති ස මහානිද්‍රාං ප්‍රාප්‍ය නිජෛඃ පූර්ව්වපුරුෂෛඃ සහ මිලිතඃ සන් අක්‍ෂීයත;
37 ൩൭ ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,
කින්තු යමීශ්වරඃ ශ්මශානාද් උදස්ථාපයත් ස නාක්‍ෂීයත|
38 ൩൮ ഉയിർത്തെഴുന്നേല്പിച്ചവൻമൂലം നിങ്ങളോട് പാപമോചനം അറിയിക്കുന്നു എന്നും
අතෝ හේ භ්‍රාතරඃ, අනේන ජනේන පාපමෝචනං භවතීති යුෂ්මාන් ප්‍රති ප්‍රචාරිතම් ආස්තේ|
39 ൩൯ മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്ക് നീതീകരണം പ്രാപിക്കുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ക്രിസ്തുവിനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
ඵලතෝ මූසාව්‍යවස්ථයා යූයං යේභ්‍යෝ දෝෂේභ්‍යෝ මුක්තා භවිතුං න ශක්‍ෂ්‍යථ තේභ්‍යඃ සර්ව්වදෝෂේභ්‍ය ඒතස්මින් ජනේ විශ්වාසිනඃ සර්ව්වේ මුක්තා භවිෂ්‍යන්තීති යුෂ්මාභි ර්ඥායතාං|
40 ൪൦ ആകയാൽ: ‘ഹേ പരിഹസിക്കുന്നവരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്ത് ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ’
අපරඤ්ච| අවඥාකාරිණෝ ලෝකාශ්චක්‍ෂුරුන්මීල්‍ය පශ්‍යත| තථෛවාසම්භවං ඥාත්වා ස්‍යාත යූයං විලජ්ජිතාඃ| යතෝ යුෂ්මාසු තිෂ්ඨත්සු කරිෂ්‍යේ කර්ම්ම තාදෘශං| යේනෛව තස්‍ය වෘත්තාන්තේ යුෂ්මභ්‍යං කථිතේ(අ)පි හි| යූයං න තන්තු වෘත්තාන්තං ප්‍රත්‍යේෂ්‍යථ කදාචන||
41 ൪൧ എന്ന് പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾക്ക് സംഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ”.
යේයං කථා භවිෂ්‍යද්වාදිනාං ග්‍රන්ථේෂු ලිඛිතාස්තේ සාවධානා භවත ස කථා යථා යුෂ්මාන් ප්‍රති න ඝටතේ|
42 ൪൨ അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോട് പറയേണം എന്ന് അവർ അപേക്ഷിച്ചു.
යිහූදීයභජනභවනාන් නිර්ගතයෝස්තයෝ ර්භින්නදේශීයෛ ර්වක්‍ෂ්‍යමාණා ප්‍රාර්ථනා කෘතා, ආගාමිනි විශ්‍රාමවාරේ(අ)පි කථේයම් අස්මාන් ප්‍රති ප්‍රචාරිතා භවත්විති|
43 ൪൩ പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ അവരോട് സംസാരിച്ചു ദൈവകൃപയിൽ നിലനിൽക്കേണ്ടതിന് അവരെ ഉത്സാഹിപ്പിച്ചു.
සභායා භඞ්ගේ සති බහවෝ යිහූදීයලෝකා යිහූදීයමතග්‍රාහිණෝ භක්තලෝකාශ්ච බර්ණබ්බාපෞලයෝඃ පශ්චාද් ආගච්ඡන්, තේන තෞ තෛඃ සහ නානාකථාඃ කථයිත්වේශ්වරානුග්‍රහාශ්‍රයේ ස්ථාතුං තාන් ප්‍රාවර්ත්තයතාං|
44 ൪൪ പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾക്കുവാൻ വന്നുകൂടി.
පරවිශ්‍රාමවාරේ නගරස්‍ය ප්‍රායේණ සර්ව්වේ ලාකා ඊශ්වරීයාං කථාං ශ්‍රෝතුං මිලිතාඃ,
45 ൪൫ യെഹൂദന്മാരോ പുരുഷാരത്തെ കണ്ട് അസൂയ നിറഞ്ഞവരായി നിന്ദിച്ചുകൊണ്ട് പൗലൊസ് സംസാരിക്കുന്നതിന് എതിർ പറഞ്ഞു.
කින්තු යිහූදීයලෝකා ජනනිවහං විලෝක්‍ය ඊර්ෂ්‍යයා පරිපූර්ණාඃ සන්තෝ විපරීතකථාකථනේනේශ්වරනින්දයා ච පෞලේනෝක්තාං කථාං ඛණ්ඩයිතුං චේෂ්ටිතවන්තඃ|
46 ൪൬ അപ്പോൾ പൗലൊസും ബർന്നബാസും തികഞ്ഞ ധൈര്യത്തോടെ: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്ക് തിരിയുന്നു. (aiōnios g166)
තතඃ පෞලබර්ණබ්බාවක්‍ෂෝභෞ කථිතවන්තෞ ප්‍රථමං යුෂ්මාකං සන්නිධාවීශ්වරීයකථායාඃ ප්‍රචාරණම් උචිතමාසීත් කින්තුං තදග්‍රාහ්‍යත්වකරණේන යූයං ස්වාන් අනන්තායුෂෝ(අ)යෝග්‍යාන් දර්ශයථ, ඒතත්කාරණාද් වයම් අන්‍යදේශීයලෝකානාං සමීපං ගච්ඡාමඃ| (aiōnios g166)
47 ൪൭ ‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’ എന്നു കർത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു.
ප්‍රභුරස්මාන් ඉත්ථම් ආදිෂ්ටවාන් යථා, යාවච්ච ජගතඃ සීමාං ලෝකානාං ත්‍රාණකාරණාත්| මයාන්‍යදේශමධ්‍යේ ත්වං ස්ථාපිතෝ භූඃ ප්‍රදීපවත්||
48 ൪൮ ജാതികൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (aiōnios g166)
තදා කථාමීදෘශීං ශ්‍රුත්වා භින්නදේශීයා ආහ්ලාදිතාඃ සන්තඃ ප්‍රභෝඃ කථාං ධන්‍යාං ධන්‍යාම් අවදන්, යාවන්තෝ ලෝකාශ්ච පරමායුඃ ප්‍රාප්තිනිමිත්තං නිරූපිතා ආසන් තේ ව්‍යශ්වසන්| (aiōnios g166)
49 ൪൯ കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.
ඉත්ථං ප්‍රභෝඃ කථා සර්ව්වේදේශං ව්‍යාප්නෝත්|
50 ൫൦ യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും സ്വാധീനിച്ച് പൗലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്ന് പുറത്താക്കിക്കളഞ്ഞു.
කින්තු යිහූදීයා නගරස්‍ය ප්‍රධානපුරුෂාන් සම්මාන්‍යාඃ කථිපයා භක්තා යෝෂිතශ්ච කුප්‍රවෘත්තිං ග්‍රාහයිත්වා පෞලබර්ණබ්බෞ තාඩයිත්වා තස්මාත් ප්‍රදේශාද් දූරීකෘතවන්තඃ|
51 ൫൧ എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്ക് പോയി.
අතඃ කාරණාත් තෞ නිජපදධූලීස්තේෂාං ප්‍රාතිකූල්‍යේන පාතයිත්වේකනියං නගරං ගතෞ|
52 ൫൨ ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.
තතඃ ශිෂ්‍යගණ ආනන්දේන පවිත්‍රේණාත්මනා ච පරිපූර්ණෝභවත්|

< അപ്പൊ. പ്രവൃത്തികൾ 13 >