< അപ്പൊ. പ്രവൃത്തികൾ 12 >

1 ആ കാലത്ത് ഹെരോദാരാജാവ് സഭയിൽ ചിലരെ അപായപ്പെടുത്തേണ്ടതിന് പദ്ധതിയിട്ടു.
තස්මින් සමයේ හේරෝද්‌රාජෝ මණ්ඩල්‍යාඃ කියජ්ජනේභ්‍යෝ දුඃඛං දාතුං ප්‍රාරභත්|
2 യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ട് കൊന്നു.
විශේෂතෝ යෝහනඃ සෝදරං යාකූබං කරවාලාඝාතේන් හතවාන්|
3 അത് യെഹൂദന്മാർക്ക് ഇഷ്ടമായി എന്നു തിരിച്ചറിഞ്ഞ ഹെരോദാവ് പത്രൊസിനെയും പിടിക്കുവാൻ നിർദ്ദേശിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയിരുന്നു.
තස්මාද් යිහූදීයාඃ සන්තුෂ්ටා අභවන් ඉති විඥාය ස පිතරමපි ධර්ත්තුං ගතවාන්|
4 അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ട് ജനത്തിന്റെ മുമ്പിൽ നിർത്തുവാൻ ഭാവിച്ച് തടവിലാക്കി, കാക്കുവാൻ നാല് പേരടങ്ങുന്ന പടയാളികൾ ഉളള നാല് കൂട്ടത്തിനെ ഏല്പിച്ചു.
තදා කිණ්වශූන්‍යපූපෝත්සවසමය උපාතිෂ්ටත්; අත උත්සවේ ගතේ සති ලෝකානාං සමක්‍ෂං තං බහිරානේය්‍යාමීති මනසි ස්ථිරීකෘත්‍ය ස තං ධාරයිත්වා රක්‍ෂ්ණාර්ථම් යේෂාම් ඒකෛකසංඝේ චත්වාරෝ ජනාඃ සන්ති තේෂාං චතුර්ණාං රක්‍ෂකසංඝානාං සමීපේ තං සමර්ප්‍ය කාරායාං ස්ථාපිතවාන්|
5 ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
කින්තුං පිතරස්‍ය කාරාස්ථිතිකාරණාත් මණ්ඩල්‍යා ලෝකා අවිශ්‍රාමම් ඊශ්වරස්‍ය සමීපේ ප්‍රාර්ථයන්ත|
6 ഹെരോദാവ് അവനെ ജനത്തിന്റെ മുമ്പിൽ നിർത്തുവാൻ തീരുമാനിച്ചതിന്റെ തലേരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടവനായി രണ്ട് പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.
අනන්තරං හේරෝදි තං බහිරානායිතුං උද්‍යතේ සති තස්‍යාං රාත්‍රෞ පිතරෝ රක්‍ෂකද්වයමධ්‍යස්ථානේ ශෘඞ්ඛලද්වයේන බද්ධ්වඃ සන් නිද්‍රිත ආසීත්, දෞවාරිකාශ්ච කාරායාඃ සම්මුඛේ තිෂ්ඨනතෝ ද්වාරම් අරක්‍ෂිෂුඃ|
7 ക്ഷണത്തിൽ കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയ്ക്കുള്ളിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിന്റെ വശത്ത് തട്ടി: “വേഗം എഴുന്നേൽക്ക” എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽനിന്ന് അഴിഞ്ഞു വീണു.
ඒතස්මින් සමයේ පරමේශ්වරස්‍ය දූතේ සමුපස්ථිතේ කාරා දීප්තිමතී ජාතා; තතඃ ස දූතඃ පිතරස්‍ය කුක්‍ෂාවාවාතං කෘත්වා තං ජාගරයිත්වා භාෂිතවාන් තූර්ණමුත්තිෂ්ඨ; තතස්තස්‍ය හස්තස්ථශෘඞ්ඛලද්වයං ගලත් පතිතං|
8 ദൂതൻ അവനോട്: “അരകെട്ടി ചെരിപ്പിട്ട് മുറുക്കുക” എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; “നിന്റെ വസ്ത്രം പുതച്ച് എന്റെ പിന്നാലെ വരിക” എന്നു പറഞ്ഞു.
ස දූතස්තමවදත්, බද්ධකටිඃ සන් පාදයෝඃ පාදුකේ අර්පය; තේන තථා කෘතේ සති දූතස්තම් උක්තවාන් ගාත්‍රීයවස්ත්‍රං ගාත්‍රේ නිධාය මම පශ්චාද් ඒහි|
9 അവൻ പിന്നാലെ ചെന്ന്, ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്ന് അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.
තතඃ පිතරස්තස්‍ය පශ්චාද් ව්‍රජන බහිරගච්ඡත්, කින්තු දූතේන කර්ම්මෛතත් කෘතමිති සත්‍යමඥාත්වා ස්වප්නදර්ශනං ඥාතවාන්|
10 ൧൦ അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്ക് തനിയെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവ് കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.
ඉත්ථං තෞ ප්‍රථමාං ද්විතීයාඤ්ච කාරාං ලඞ්ඝිත්වා යේන ලෞහනිර්ම්මිතද්වාරේණ නගරං ගම්‍යතේ තත්සමීපං ප්‍රාප්නුතාං; තතස්තස්‍ය කවාටං ස්වයං මුක්තමභවත් තතස්තෞ තත්ස්ථානාද් බහි ර්භූත්වා මාර්ගෛකස්‍ය සීමාං යාවද් ගතෞ; තතෝ(අ)කස්මාත් ස දූතඃ පිතරං ත්‍යක්තවාන්|
11 ൧൧ പത്രൊസിന് സുബോധം വന്നിട്ട്: “കർത്താവ് തന്റെ ദൂതനെ അയച്ച് ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്ന് ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു” എന്ന് അവൻ പറഞ്ഞു.
තදා ස චේතනාං ප්‍රාප්‍ය කථිතවාන් නිජදූතං ප්‍රහිත්‍ය පරමේශ්වරෝ හේරෝදෝ හස්තාද් යිහූදීයලෝකානාං සර්ව්වාශායාශ්ච මාං සමුද්ධෘතවාන් ඉත්‍යහං නිශ්චයං ඥාතවාන්|
12 ൧൨ ഈ വസ്തുതകൾ തിരിച്ചറിഞ്ഞ ശേഷം അവൻ മർക്കൊസ് എന്നു വിളിക്കുന്ന യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽചെന്ന്. അവിടെ അനേകർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ස විවිච්‍ය මාර්කනාම්‍රා විඛ්‍යාතස්‍ය යෝහනෝ මාතු ර්මරියමෝ යස්මින් ගෘහේ බහවඃ සම්භූය ප්‍රාර්ථයන්ත තන්නිවේශනං ගතඃ|
13 ൧൩ അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയപ്പോൾ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു.
පිතරේණ බහිර්ද්වාර ආහතේ සති රෝදානාමා බාලිකා ද්‍රෂ්ටුං ගතා|
14 ൧൪ പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്ക് ഓടി, “പത്രൊസ് പടിപ്പുരയ്ക്കൽ നില്ക്കുന്നു” എന്ന് അറിയിച്ചു.
තතඃ පිතරස්‍ය ස්වරං ශ්‍රුවා සා හර්ෂයුක්තා සතී ද්වාරං න මෝචයිත්වා පිතරෝ ද්වාරේ තිෂ්ඨතීති වාර්ත්තාං වක්තුම් අභ්‍යන්තරං ධාවිත්වා ගතවතී|
15 ൧൫ അവർ അവളോട്: “നിനക്ക് ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു” എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതുതന്നെ എന്ന് ഉറപ്പിച്ചു പറയുമ്പോൾ “അവന്റെ ദൂതൻ ആകുന്നു” എന്ന് അവർ പറഞ്ഞു.
තේ ප්‍රාවෝචන් ත්වමුන්මත්තා ජාතාසි කින්තු සා මුහුර්මුහුරුක්තවතී සත්‍යමේවෛතත්|
16 ൧൬ പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ട് വിസ്മയിച്ചു.
තදා තේ කථිතවන්තස්තර්හි තස්‍ය දූතෝ භවේත්|
17 ൧൭ അവർ മിണ്ടാതിരിക്കുവാൻ അവൻ ആംഗ്യം കാട്ടി, കർത്താവ് തന്നെ തടവിൽനിന്ന് പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; “ഇത് യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിക്കുവിൻ” എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ട് വേറൊരു സ്ഥലത്തേയ്ക്ക് പോയി.
පිතරෝ ද්වාරමාහතවාන් ඒතස්මින්නන්තරේ ද්වාරං මෝචයිත්වා පිතරං දෘෂ්ට්වා විස්මයං ප්‍රාප්තාඃ|
18 ൧൮ നേരം വെളുത്തപ്പോൾ പത്രൊസ് എവിടെ പോയി എന്ന് പടയാളികൾക്ക് അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി.
තතඃ පිතරෝ නිඃශබ්දං ස්ථාතුං තාන් ප්‍රති හස්තේන සඞ්කේතං කෘත්වා පරමේශ්වරෝ යේන ප්‍රකාරේණ තං කාරායා උද්ධෘත්‍යානීතවාන් තස්‍ය වෘත්තාන්තං තානඥාපයත්, යූයං ගත්වා යාකුබං භ්‍රාතෘගණඤ්ච වාර්ත්තාමේතාං වදතේත්‍යුක්තා ස්ථානාන්තරං ප්‍රස්ථිතවාන්|
19 ൧൯ ഹെരോദാവ് അവനെ അന്വേഷിച്ചിട്ട് കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ച് അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യയിൽ നിന്നും കൈസര്യയിലേക്ക് പോയി അവിടെ പാർത്തു.
ප්‍රභාතේ සති පිතරඃ ක්ව ගත ඉත්‍යත්‍ර රක්‍ෂකාණාං මධ්‍යේ මහාන් කලහෝ ජාතඃ|
20 ൨൦ ഹെരോദാരാജാവ് സോര്യരുടെയും സീദോന്യരുടെയും നേരെ കോപാകുലനായിരിക്കവെ ആ ദേശത്തുനിന്ന് തങ്ങൾക്ക് ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്ന്, ഹെരോദാവിന്റെ വിശ്വസ്തസേവകനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിയ്ക്കായി അപേക്ഷിച്ചു.
හේරෝද් බහු මෘගයිත්වා තස්‍යෝද්දේශේ න ප්‍රාප්තේ සති රක්‍ෂකාන් සංපෘච්ඡ්‍ය තේෂාං ප්‍රාණාන් හන්තුම් ආදිෂ්ටවාන්|
21 ൨൧ നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവ് രാജവസ്ത്രം ധരിച്ച് സിംഹാസനത്തിൽ ഇരുന്ന് അവരോട് പ്രസംഗിച്ചു.
පශ්චාත් ස යිහූදීයප්‍රදේශාත් කෛසරියානගරං ගත්වා තත්‍රාවාතිෂ්ඨත්|
22 ൨൨ “ഇത് മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ” എന്ന് ജനം ആർത്തു.
සෝරසීදෝනදේශයෝ ර්ලෝකේභ්‍යෝ හේරෝදි යුයුත්සෞ සති තේ සර්ව්ව ඒකමන්ත්‍රණාඃ සන්තස්තස්‍ය සමීප උපස්ථාය ල්වාස්තනාමානං තස්‍ය වස්ත්‍රගෘහාධීශං සහායං කෘත්වා හේරෝදා සාර්ද්ධං සන්ධිං ප්‍රාර්ථයන්ත යතස්තස්‍ය රාඥෝ දේශේන තේෂාං දේශීයානාං භරණම් අභවත්ං
23 ൨൩ അവൻ അത്യുന്നതനായ ദൈവത്തിന് മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിയ്ക്ക് ഇരയായി പ്രാണനെ വിട്ടു.
අතඃ කුත්‍රචින් නිරුපිතදිනේ හේරෝද් රාජකීයං පරිච්ඡදං පරිධාය සිංහාසනේ සමුපවිශ්‍ය තාන් ප්‍රති කථාම් උක්තවාන්|
24 ൨൪ എന്നാൽ ദൈവവചനം മേല്ക്കുമേൽ വ്യാപിച്ചും വിശ്വാസികളുടെ എണ്ണം പെരുകിയും കൊണ്ടിരുന്നു.
තතෝ ලෝකා උච්චෛඃකාරං ප්‍රත්‍යවදන්, ඒෂ මනුජරවෝ න හි, ඊශ්වරීයරවඃ|
25 ൨൫ ബർന്നബാസും ശൌലും ശുശ്രൂഷ നിവർത്തിച്ചശേഷം മർക്കൊസ് എന്ന് മറുപേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ട് യെരൂശലേം വിട്ട് മടങ്ങിപ്പോന്നു.
තදා හේරෝද් ඊශ්වරස්‍ය සම්මානං නාකරෝත්; තස්මාද්ධේතෝඃ පරමේශ්වරස්‍ය දූතෝ හඨාත් තං ප්‍රාහරත් තේනෛව ස කීටෛඃ ක්‍ෂීණඃ සන් ප්‍රාණාන් අජහාත්| කින්ත්වීශ්වරස්‍ය කථා දේශං ව්‍යාප්‍ය ප්‍රබලාභවත්| තතඃ පරං බර්ණබ්බාශෞලෞ යස්‍ය කර්ම්මණෝ භාරං ප්‍රාප්නුතාං තාභ්‍යාං තස්මින් සම්පාදිතේ සති මාර්කනාම්නා විඛ්‍යාතෝ යෝ යෝහන් තං සඞ්ගිනං කෘත්වා යිරූශාලම්නගරාත් ප්‍රත්‍යාගතෞ|

< അപ്പൊ. പ്രവൃത്തികൾ 12 >