< લૂકઃ 11 >

1 અનન્તરં સ કસ્મિંશ્ચિત્ સ્થાને પ્રાર્થયત તત્સમાપ્તૌ સત્યાં તસ્યૈકઃ શિષ્યસ્તં જગાદ હે પ્રભો યોહન્ યથા સ્વશિષ્યાન્ પ્રાર્થયિતુમ્ ઉપદિષ્ટવાન્ તથા ભવાનપ્યસ્માન્ ઉપદિશતુ|
ഒരിക്കൽ യേശു ഒരു സ്ഥലത്ത് പ്രാർത്ഥിക്കുകയായിരുന്നു; പ്രാർത്ഥന തീർന്നശേഷം ശിഷ്യന്മാരിൽ ഒരാൾ അവനോട്: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
2 તસ્માત્ સ કથયામાસ, પ્રાર્થનકાલે યૂયમ્ ઇત્થં કથયધ્વં, હે અસ્માકં સ્વર્ગસ્થપિતસ્તવ નામ પૂજ્યં ભવતુ; તવ રાજત્વં ભવતુ; સ્વર્ગે યથા તથા પૃથિવ્યામપિ તવેચ્છયા સર્વ્વં ભવતુ|
അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
3 પ્રત્યહમ્ અસ્માકં પ્રયોજનીયં ભોજ્યં દેહિ|
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ.
4 યથા વયં સર્વ્વાન્ અપરાધિનઃ ક્ષમામહે તથા ત્વમપિ પાપાન્યસ્માકં ક્ષમસ્વ| અસ્માન્ પરીક્ષાં માનય કિન્તુ પાપાત્મનો રક્ષ|
ഞങ്ങളോട് പാപം ചെയ്ത എല്ലാവരോടും ഞങ്ങളും ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിലേക്ക് നയിക്കരുതേ; ദുഷ്ടങ്കൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.
5 પશ્ચાત્ સોપરમપિ કથિતવાન્ યદિ યુષ્માકં કસ્યચિદ્ બન્ધુસ્તિષ્ઠતિ નિશીથે ચ તસ્ય સમીપં સ ગત્વા વદતિ,
പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്ക് മൂന്ന് അപ്പം കടം തരേണം;
6 હે બન્ધો પથિક એકો બન્ધુ ર્મમ નિવેશનમ્ આયાતઃ કિન્તુ તસ્યાતિથ્યં કર્ત્તું મમાન્તિકે કિમપિ નાસ્તિ, અતએવ પૂપત્રયં મહ્યમ્ ઋણં દેહિ;
എന്റെ ഒരു സ്നേഹിതൻ തന്റെ യാത്രാമദ്ധ്യേ എന്റെ അടുക്കൽ വന്നു; അവന് കൊടുക്കുവാൻ എന്റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്ന് വിചാരിക്കുക:
7 તદા સ યદિ ગૃહમધ્યાત્ પ્રતિવદતિ માં મા ક્લિશાન, ઇદાનીં દ્વારં રુદ્ધં શયને મયા સહ બાલકાશ્ચ તિષ્ઠન્તિ તુભ્યં દાતુમ્ ઉત્થાતું ન શક્નોમિ,
അപ്പോൾ സ്നേഹിതൻ അകത്തുനിന്ന്, എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്റെ കൂടെ കിടക്കുന്നു; എഴുന്നേറ്റ് തരുവാൻ എനിക്ക് കഴിയുകയില്ല എന്നു അകത്തുനിന്ന് ഉത്തരം പറഞ്ഞു എന്നു കരുതുക
8 તર્હિ યુષ્માનહં વદામિ, સ યદિ મિત્રતયા તસ્મૈ કિમપિ દાતું નોત્તિષ્ઠતિ તથાપિ વારં વારં પ્રાર્થનાત ઉત્થાપિતઃ સન્ યસ્મિન્ તસ્ય પ્રયોજનં તદેવ દાસ્યતિ|
അവൻ സ്നേഹിതനാകയാൽ എഴുന്നേറ്റ് അവന് കൊടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, അവൻ ലജ്ജകൂടാതെ വീണ്ടുംവീണ്ടും ചോദിക്കുന്നത് കൊണ്ട് എഴുന്നേറ്റ് അവന് ആവശ്യം ഉള്ളത് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
9 અતઃ કારણાત્ કથયામિ, યાચધ્વં તતો યુષ્મભ્યં દાસ્યતે, મૃગયધ્વં તત ઉદ્દેશં પ્રાપ્સ્યથ, દ્વારમ્ આહત તતો યુષ્મભ્યં દ્વારં મોક્ષ્યતે|
യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും.
10 યો યાચતે સ પ્રાપ્નોતિ, યો મૃગયતે સ એવોદ્દેશં પ્રાપ્નોતિ, યો દ્વારમ્ આહન્તિ તદર્થં દ્વારં મોચ્યતે|
൧൦യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 પુત્રેણ પૂપે યાચિતે તસ્મૈ પાષાણં દદાતિ વા મત્સ્યે યાચિતે તસ્મૈ સર્પં દદાતિ
൧൧എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?
12 વા અણ્ડે યાચિતે તસ્મૈ વૃશ્ચિકં દદાતિ યુષ્માકં મધ્યે ક એતાદૃશઃ પિતાસ્તે?
൧൨മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
13 તસ્માદેવ યૂયમભદ્રા અપિ યદિ સ્વસ્વબાલકેભ્ય ઉત્તમાનિ દ્રવ્યાણિ દાતું જાનીથ તર્હ્યસ્માકં સ્વર્ગસ્થઃ પિતા નિજયાચકેભ્યઃ કિં પવિત્રમ્ આત્માનં ન દાસ્યતિ?
൧൩അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
14 અનન્તરં યીશુના કસ્માચ્ચિદ્ એકસ્મિન્ મૂકભૂતે ત્યાજિતે સતિ સ ભૂતત્યક્તો માનુષો વાક્યં વક્તુમ્ આરેભે; તતો લોકાઃ સકલા આશ્ચર્ય્યં મેનિરે|
൧൪ഒരിക്കൽ യേശു ഊമനായ ഒരാളിൽ നിന്നു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു.
15 કિન્તુ તેષાં કેચિદૂચુ ર્જનોયં બાલસિબૂબા અર્થાદ્ ભૂતરાજેન ભૂતાન્ ત્યાજયતિ|
൧൫അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു.
16 તં પરીક્ષિતું કેચિદ્ આકાશીયમ્ એકં ચિહ્નં દર્શયિતું તં પ્રાર્થયાઞ્ચક્રિરે|
൧൬വേറെ ചിലർ അവനെ പരീക്ഷിക്കാനായി ആകാശത്തുനിന്ന് ഒരു അടയാളം അവനോട് ചോദിച്ചു.
17 તદા સ તેષાં મનઃકલ્પનાં જ્ઞાત્વા કથયામાસ, કસ્યચિદ્ રાજ્યસ્ય લોકા યદિ પરસ્પરં વિરુન્ધન્તિ તર્હિ તદ્ રાજ્યમ્ નશ્યતિ; કેચિદ્ ગૃહસ્થા યદિ પરસ્પરં વિરુન્ધન્તિ તર્હિ તેપિ નશ્યન્તિ|
൧൭പക്ഷേ യേശുവിന് അവരുടെ ചിന്തകൾ അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത്: തന്നിൽതന്നേ ഛിദ്രിച്ചരാജ്യം എല്ലാം നശിച്ചുപോകും; കുടുംബങ്ങളും നശിക്കും.
18 તથૈવ શૈતાનપિ સ્વલોકાન્ યદિ વિરુણદ્ધિ તદા તસ્ય રાજ્યં કથં સ્થાસ્યતિ? બાલસિબૂબાહં ભૂતાન્ ત્યાજયામિ યૂયમિતિ વદથ|
൧൮സാത്താനും തന്നോട് തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
19 યદ્યહં બાલસિબૂબા ભૂતાન્ ત્યાજયામિ તર્હિ યુષ્માકં સન્તાનાઃ કેન ત્યાજયન્તિ? તસ્માત્ તએવ કથાયા એતસ્યા વિચારયિતારો ભવિષ્યન્તિ|
൧൯ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപതികൾ ആകും.
20 કિન્તુ યદ્યહમ્ ઈશ્વરસ્ય પરાક્રમેણ ભૂતાન્ ત્યાજયામિ તર્હિ યુષ્માકં નિકટમ્ ઈશ્વરસ્ય રાજ્યમવશ્યમ્ ઉપતિષ્ઠતિ|
൨൦എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം.
21 બલવાન્ પુમાન્ સુસજ્જમાનો યતિકાલં નિજાટ્ટાલિકાં રક્ષતિ તતિકાલં તસ્ય દ્રવ્યં નિરુપદ્રવં તિષ્ઠતિ|
൨൧ബലവാൻ ആയുധം ധരിച്ചു താൻ താമസിക്കുന്ന വീട് കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
22 કિન્તુ તસ્માદ્ અધિકબલઃ કશ્ચિદાગત્ય યદિ તં જયતિ તર્હિ યેષુ શસ્ત્રાસ્ત્રેષુ તસ્ય વિશ્વાસ આસીત્ તાનિ સર્વ્વાણિ હૃત્વા તસ્ય દ્રવ્યાણિ ગૃહ્લાતિ|
൨൨അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്റെ കൊള്ള മുഴുവനും എടുക്കും.
23 અતઃ કારણાદ્ યો મમ સપક્ષો ન સ વિપક્ષઃ, યો મયા સહ ન સંગૃહ્લાતિ સ વિકિરતિ|
൨൩എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
24 અપરઞ્ચ અમેધ્યભૂતો માનુષસ્યાન્તર્નિર્ગત્ય શુષ્કસ્થાને ભ્રાન્ત્વા વિશ્રામં મૃગયતે કિન્તુ ન પ્રાપ્ય વદતિ મમ યસ્માદ્ ગૃહાદ્ આગતોહં પુનસ્તદ્ ગૃહં પરાવૃત્ય યામિ|
൨൪അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട് വെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാതാകുമ്പോൾ: ഞാൻ വിട്ടുപോന്ന വീട്ടിലേക്ക് മടങ്ങിപ്പോകും എന്നു പറഞ്ഞു ചെല്ലും.
25 તતો ગત્વા તદ્ ગૃહં માર્જિતં શોભિતઞ્ચ દૃષ્ટ્વા
൨൫അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
26 તત્ક્ષણમ્ અપગત્ય સ્વસ્માદપિ દુર્મ્મતીન્ અપરાન્ સપ્તભૂતાન્ સહાનયતિ તે ચ તદ્ગૃહં પવિશ્ય નિવસન્તિ| તસ્માત્ તસ્ય મનુષ્યસ્ય પ્રથમદશાતઃ શેષદશા દુઃખતરા ભવતિ|
൨൬അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ട് വരുന്നു; അവയും അതിൽ കടന്നു താമസിച്ചിട്ട് ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമാകും.
27 અસ્યાઃ કથાયાઃ કથનકાલે જનતામધ્યસ્થા કાચિન્નારી તમુચ્ચૈઃસ્વરં પ્રોવાચ, યા યોષિત્ ત્વાં ગર્બ્ભેઽધારયત્ સ્તન્યમપાયયચ્ચ સૈવ ધન્યા|
൨൭ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
28 કિન્તુ સોકથયત્ યે પરમેશ્વરસ્ય કથાં શ્રુત્વા તદનુરૂપમ્ આચરન્તિ તએવ ધન્યાઃ|
൨൮അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ട് പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
29 તતઃ પરં તસ્યાન્તિકે બહુલોકાનાં સમાગમે જાતે સ વક્તુમારેભે, આધુનિકા દુષ્ટલોકાશ્ચિહ્નં દ્રષ્ટુમિચ્છન્તિ કિન્તુ યૂનસ્ભવિષ્યદ્વાદિનશ્ચિહ્નં વિનાન્યત્ કિઞ્ચિચ્ચિહ્નં તાન્ ન દર્શયિષ્યતે|
൨൯പുരുഷാരം വർദ്ധിച്ചു വന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കുകയില്ല.
30 યૂનસ્ તુ યથા નીનિવીયલોકાનાં સમીપે ચિહ્નરૂપોભવત્ તથા વિદ્યમાનલોકાનામ્ એષાં સમીપે મનુષ્યપુત્રોપિ ચિહ્નરૂપો ભવિષ્યતિ|
൩൦യോനാ നിനവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും.
31 વિચારસમયે ઇદાનીન્તનલોકાનાં પ્રાતિકૂલ્યેન દક્ષિણદેશીયા રાજ્ઞી પ્રોત્થાય તાન્ દોષિણઃ કરિષ્યતિ, યતઃ સા રાજ્ઞી સુલેમાન ઉપદેશકથાં શ્રોતું પૃથિવ્યાઃ સીમાત આગચ્છત્ કિન્તુ પશ્યત સુલેમાનોપિ ગુરુતર એકો જનોઽસ્મિન્ સ્થાને વિદ્યતે|
൩൧തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
32 અપરઞ્ચ વિચારસમયે નીનિવીયલોકા અપિ વર્ત્તમાનકાલિકાનાં લોકાનાં વૈપરીત્યેન પ્રોત્થાય તાન્ દોષિણઃ કરિષ્યન્તિ, યતો હેતોસ્તે યૂનસો વાક્યાત્ ચિત્તાનિ પરિવર્ત્તયામાસુઃ કિન્તુ પશ્યત યૂનસોતિગુરુતર એકો જનોઽસ્મિન્ સ્થાને વિદ્યતે|
൩൨നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
33 પ્રદીપં પ્રજ્વાલ્ય દ્રોણસ્યાધઃ કુત્રાપિ ગુપ્તસ્થાને વા કોપિ ન સ્થાપયતિ કિન્તુ ગૃહપ્રવેશિભ્યો દીપ્તિં દાતં દીપાધારોપર્ય્યેવ સ્થાપયતિ|
൩൩വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോപറയിൻകീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്.
34 દેહસ્ય પ્રદીપશ્ચક્ષુસ્તસ્માદેવ ચક્ષુ ર્યદિ પ્રસન્નં ભવતિ તર્હિ તવ સર્વ્વશરીરં દીપ્તિમદ્ ભવિષ્યતિ કિન્તુ ચક્ષુ ર્યદિ મલીમસં તિષ્ઠતિ તર્હિ સર્વ્વશરીરં સાન્ધકારં સ્થાસ્યતિ|
൩൪ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
35 અસ્માત્ કારણાત્ તવાન્તઃસ્થં જ્યોતિ ર્યથાન્ધકારમયં ન ભવતિ તદર્થે સાવધાનો ભવ|
൩൫ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.
36 યતઃ શરીરસ્ય કુત્રાપ્યંશે સાન્ધકારે ન જાતે સર્વ્વં યદિ દીપ્તિમત્ તિષ્ઠતિ તર્હિ તુભ્યં દીપ્તિદાયિપ્રોજ્જ્વલન્ પ્રદીપ ઇવ તવ સવર્વશરીરં દીપ્તિમદ્ ભવિષ્યતિ|
൩൬നിന്റെ ശരീരം അന്ധകാരം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്കു അതിന്റെ തിളക്കംകൊണ്ട് നിന്നെ പ്രകാശിപ്പിക്കുംപോലെ ശരീരവും പ്രകാശമുള്ളത് ആയിരിക്കും.
37 એતત્કથાયાઃ કથનકાલે ફિરુશ્યેકો ભેજનાય તં નિમન્ત્રયામાસ, તતઃ સ ગત્વા ભોક્તુમ્ ઉપવિવેશ|
൩൭അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവനും അകത്ത് കടന്ന് ഭക്ഷണത്തിനിരുന്നു.
38 કિન્તુ ભોજનાત્ પૂર્વ્વં નામાઙ્ક્ષીત્ એતદ્ દૃષ્ટ્વા સ ફિરુશ્યાશ્ચર્ય્યં મેને|
൩൮എന്നാൽ യേശു ആഹാരത്തിനു മുമ്പ് കൈകാലുകൾ കഴുകിയില്ല എന്നു കണ്ടിട്ട് പരീശൻ ആശ്ചര്യപ്പെട്ടു.
39 તદા પ્રભુસ્તં પ્રોવાચ યૂયં ફિરૂશિલોકાઃ પાનપાત્રાણાં ભોજનપાત્રાણાઞ્ચ બહિઃ પરિષ્કુરુથ કિન્તુ યુષ્માકમન્ત ર્દૌરાત્મ્યૈ ર્દુષ્ક્રિયાભિશ્ચ પરિપૂર્ણં તિષ્ઠતિ|
൩൯കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ പാത്രങ്ങളുടെ പുറം വൃത്തിയാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40 હે સર્વ્વે નિર્બોધા યો બહિઃ સસર્જ સ એવ કિમન્ત ર્ન સસર્જ?
൪൦മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ തന്നെ ആണ് അകവും ഉണ്ടാക്കിയത്?
41 તત એવ યુષ્માભિરન્તઃકરણં (ઈશ્વરાય) નિવેદ્યતાં તસ્મિન્ કૃતે યુષ્માકં સર્વ્વાણિ શુચિતાં યાસ્યન્તિ|
൪൧അകത്തുള്ളത് ഭിക്ഷയായി കൊടുക്കുവിൻ; എന്നാൽ സകലവും നിങ്ങൾക്ക് ശുദ്ധം ആകും എന്നു പറഞ്ഞു.
42 કિન્તુ હન્ત ફિરૂશિગણા યૂયં ન્યાયમ્ ઈશ્વરે પ્રેમ ચ પરિત્યજ્ય પોદિનાયા અરુદાદીનાં સર્વ્વેષાં શાકાનાઞ્ચ દશમાંશાન્ દત્થ કિન્તુ પ્રથમં પાલયિત્વા શેષસ્યાલઙ્ઘનં યુષ્માકમ્ ઉચિતમાસીત્|
൪൨പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലുംഎല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം.
43 હા હા ફિરૂશિનો યૂયં ભજનગેહે પ્રોચ્ચાસને આપણેષુ ચ નમસ્કારેષુ પ્રીયધ્વે|
൪൩പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് പള്ളിയിൽ പ്രധാന സ്ഥാനവും പൊതുസ്ഥലങ്ങളിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം;
44 વત કપટિનોઽધ્યાપકાઃ ફિરૂશિનશ્ચ લોકાયત્ શ્મશાનમ્ અનુપલભ્ય તદુપરિ ગચ્છન્તિ યૂયમ્ તાદૃગપ્રકાશિતશ્મશાનવાદ્ ભવથ|
൪൪നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ.
45 તદાનીં વ્યવસ્થાપકાનામ્ એકા યીશુમવદત્, હે ઉપદેશક વાક્યેનેદૃશેનાસ્માસ્વપિ દોષમ્ આરોપયસિ|
൪൫ന്യായശാസ്ത്രിമാരിൽ ഒരുവൻ അവനോട്: ഗുരോ, പരീശരെ പറ്റി ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
46 તતઃ સ ઉવાચ, હા હા વ્યવસ્થાપકા યૂયમ્ માનુષાણામ્ ઉપરિ દુઃસહ્યાન્ ભારાન્ ન્યસ્યથ કિન્તુ સ્વયમ્ એકાઙ્ગુલ્યાપિ તાન્ ભારાન્ ન સ્પૃશથ|
൪൬അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ട് എടുപ്പിക്കുന്നു; എന്നാൽ നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
47 હન્ત યુષ્માકં પૂર્વ્વપુરુષા યાન્ ભવિષ્યદ્વાદિનોઽવધિષુસ્તેષાં શ્મશાનાનિ યૂયં નિર્મ્માથ|
൪൭നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
48 તેનૈવ યૂયં સ્વપૂર્વ્વપુરુષાણાં કર્મ્માણિ સંમન્યધ્વે તદેવ સપ્રમાણં કુરુથ ચ, યતસ્તે તાનવધિષુઃ યૂયં તેષાં શ્મશાનાનિ નિર્મ્માથ|
൪൮അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കുകയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
49 અતએવ ઈશ્વરસ્ય શાસ્ત્રે પ્રોક્તમસ્તિ તેષામન્તિકે ભવિષ્યદ્વાદિનઃ પ્રેરિતાંશ્ચ પ્રેષયિષ્યામિ તતસ્તે તેષાં કાંશ્ચન હનિષ્યન્તિ કાંશ્ચન તાડશ્ષ્યિન્તિ|
൪൯അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.
50 એતસ્માત્ કારણાત્ હાબિલઃ શોણિતપાતમારભ્ય મન્દિરયજ્ઞવેદ્યો ર્મધ્યે હતસ્ય સિખરિયસ્ય રક્તપાતપર્ય્યન્તં
൫൦ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ച് കൊല്ലപ്പെട്ട സെഖര്യാവിന്റെരക്തംവരെ
51 જગતઃ સૃષ્ટિમારભ્ય પૃથિવ્યાં ભવિષ્યદ્વાદિનાં યતિરક્તપાતા જાતાસ્તતીનામ્ અપરાધદણ્ડા એષાં વર્ત્તમાનલોકાનાં ભવિષ્યન્તિ, યુષ્માનહં નિશ્ચિતં વદામિ સર્વ્વે દણ્ડા વંશસ્યાસ્ય ભવિષ્યન્તિ|
൫൧ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകലപ്രവാചകന്മാരുടെയും രക്തം ഈ തലമുറയോട് ചോദിപ്പാൻ ഇടവരേണ്ടതിനുതന്നെ. അതേ, ഈ തലമുറയോട് അത് ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52 હા હા વ્યવસ્થપકા યૂયં જ્ઞાનસ્ય કુઞ્ચિકાં હૃત્વા સ્વયં ન પ્રવિષ્ટા યે પ્રવેષ્ટુઞ્ચ પ્રયાસિનસ્તાનપિ પ્રવેષ્ટું વારિતવન્તઃ|
൫൨ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദൈവികജ്ഞാനം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രമിച്ചു. അത് ഒരു ഭവനത്തിന്റെ താ‍ക്കോൽ മറച്ചുവയ്ക്കുന്നതിനു തുല്യം ആണ്; നിങ്ങൾ അതിൽ കടന്നില്ല; കടക്കുന്നവരെ തടയുകയും ചെയ്തു.
53 ઇત્થં કથાકથનાદ્ અધ્યાપકાઃ ફિરૂશિનશ્ચ સતર્કાઃ
൫൩അവൻ അവിടംവിട്ട് പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും
54 સન્તસ્તમપવદિતું તસ્ય કથાયા દોષં ધર્ત્તમિચ્છન્તો નાનાખ્યાનકથનાય તં પ્રવર્ત્તયિતું કોપયિતુઞ્ચ પ્રારેભિરે|
൫൪അവനോട് എതിർക്കുവാനും തർക്കിക്കുവാനും തുടങ്ങി. യേശു പറയുന്ന ഉത്തരങ്ങളിൽ നിന്നു അവനെ കുടുക്കുവാനായി പല കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

< લૂકઃ 11 >