< ലൂക്കോസ് 5 >

1 ഒരു ദിവസം അവൻ ഗന്നേസരത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ, പുരുഷാരം ദൈവവചനം കേൾക്കുന്നതിന് വേണ്ടി അവന്റെ ചുറ്റും കൂടി.
අනන්තරං යීශුරේකදා ගිනේෂරථ්දස්‍ය තීර උත්තිෂ්ඨති, තදා ලෝකා ඊශ්වරීයකථාං ශ්‍රෝතුං තදුපරි ප්‍රපතිතාඃ|
2 രണ്ടു പടക് കരയുടെ അടുത്തു നില്ക്കുന്നതു അവൻ കണ്ട്; അവയിൽ നിന്നു മീൻ പിടിക്കുന്നവർ ഇറങ്ങി വല കഴുകുകയായിരുന്നു.
තදානීං ස හ්දස්‍ය තීරසමීපේ නෞද්වයං දදර්ශ කිඤ්ච මත්ස්‍යෝපජීවිනෝ නාවං විහාය ජාලං ප්‍රක්‍ෂාලයන්ති|
3 അതിൽ ശിമോന്റെ പടകിൽ അവൻ കയറി. കരയിൽ നിന്നു വെള്ളത്തിലേക്ക് അല്പം നീക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
තතස්තයෝර්ද්වයෝ ර්මධ්‍යේ ශිමෝනෝ නාවමාරුහ්‍ය තීරාත් කිඤ්චිද්දූරං යාතුං තස්මින් විනයං කෘත්වා නෞකායාමුපවිශ්‍ය ලෝකාන් ප්‍රෝපදිෂ්ටවාන්|
4 പുരുഷാരത്തെ ഉപദേശിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴമുള്ള സ്ഥലത്തേയ്ക്ക് നീക്കി മീൻപിടിക്കാനായി വല ഇറക്കുവിൻ എന്നു പറഞ്ഞു.
පශ්චාත් තං ප්‍රස්තාවං සමාප්‍ය ස ශිමෝනං ව්‍යාජහාර, ගභීරං ජලං ගත්වා මත්ස්‍යාන් ධර්ත්තුං ජාලං නික්‍ෂිප|
5 അതിന് ശിമോൻ: ഗുരോ, ഞങ്ങൾ രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
තතඃ ශිමෝන බභාෂේ, හේ ගුරෝ යද්‍යපි වයං කෘත්ස්නාං යාමිනීං පරිශ්‍රම්‍ය මත්ස්‍යෛකමපි න ප්‍රාප්තාස්තථාපි භවතෝ නිදේශතෝ ජාලං ක්‍ෂිපාමඃ|
6 അവർ അങ്ങനെ ചെയ്തപ്പോൾ വളരെ ഏറെ മീൻകൂട്ടം അവർക്ക് ലഭിച്ചു. അവരുടെ വല കീറി പോകാറായി.
අථ ජාලේ ක්‍ෂිප්තේ බහුමත්ස්‍යපතනාද් ආනායඃ ප්‍රච්ඡින්නඃ|
7 അവർ മറ്റെ പടകിലുള്ള കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിന് വിളിച്ചു. അവർ വന്നു രണ്ടു പടകും മുങ്ങുമാറാകുവോളും നിറച്ചു.
තස්මාද් උපකර්ත්තුම් අන්‍යනෞස්ථාන් සඞ්ගින ආයාතුම් ඉඞ්ගිතේන සමාහ්වයන් තතස්ත ආගත්‍ය මත්ස්‍යෛ ර්නෞද්වයං ප්‍රපූරයාමාසු ර‍්‍යෛ ර්නෞද්වයං ප්‍රමග්නම්|
8 ശിമോൻ പത്രൊസ് അത് കണ്ടിട്ട് യേശുവിന്റെ കാല്ക്കൽ മുട്ടുകുത്തി: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നതുകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
තදා ශිමෝන්පිතරස්තද් විලෝක්‍ය යීශෝශ්චරණයෝඃ පතිත්වා, හේ ප්‍රභෝහං පාපී නරෝ මම නිකටාද් භවාන් යාතු, ඉති කථිතවාන්|
9 അന്നത്തെ മീൻപിടുത്തത്തിൽ അവനും അവനോട് കൂടെയുള്ളവരും ആശ്ചര്യപ്പെട്ടിരുന്നു.
යතෝ ජාලේ පතිතානාං මත්ස්‍යානාං යූථාත් ශිමෝන් තත්සඞ්ගිනශ්ච චමත්කෘතවන්තඃ; ශිමෝනඃ සහකාරිණෞ සිවදේඃ පුත්‍රෞ යාකූබ් යෝහන් චේමෞ තාදෘශෞ බභූවතුඃ|
10 ൧൦ അതുപോലെ ശിമോന്റെ കൂട്ടുകാരായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കളും ആശ്ചര്യപ്പെട്ടിരുന്നു. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.
තදා යීශුඃ ශිමෝනං ජගාද මා භෛෂීරද්‍යාරභ්‍ය ත්වං මනුෂ්‍යධරෝ භවිෂ්‍යසි|
11 ൧൧ പിന്നെ അവർ പടകുകളെ കരയുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
අනන්තරං සර්ව්වාසු නෞසු තීරම් ආනීතාසු තේ සර්ව්වාන් පරිත්‍යජ්‍ය තස්‍ය පශ්චාද්ගාමිනෝ බභූවුඃ|
12 ൧൨ ഒരു ദിവസം, അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ യേശുവിനെ കണ്ട് കവിണ്ണുവീണു: കർത്താവേ, നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോട് അപേക്ഷിച്ചു.
තතඃ පරං යීශෞ කස්මිංශ්චිත් පුරේ තිෂ්ඨති ජන ඒකඃ සර්ව්වාඞ්ගකුෂ්ඨස්තං විලෝක්‍ය තස්‍ය සමීපේ න්‍යුබ්ජඃ පතිත්වා සවිනයං වක්තුමාරේභේ, හේ ප්‍රභෝ යදි භවානිච්ඡති තර්හි මාං පරිෂ්කර්ත්තුං ශක්නෝති|
13 ൧൩ യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി.
තදානීං ස පාණිං ප්‍රසාර‍්‍ය්‍ය තදඞ්ගං ස්පෘශන් බභාෂේ ත්වං පරිෂ්ක්‍රියස්වේති මමේච්ඡාස්ති තතස්තත්ක්‍ෂණං ස කුෂ්ඨාත් මුක්තඃ|
14 ൧൪ യേശു അവനോട്: ഇതു ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതന് കാണിച്ചു കൊടുക്കുക, അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്നു അവനോട് കല്പിച്ചു.
පශ්චාත් ස තමාඥාපයාමාස කථාමිමාං කස්මෛචිද් අකථයිත්වා යාජකස්‍ය සමීපඤ්ච ගත්වා ස්වං දර්ශය, ලෝකේභ්‍යෝ නිජපරිෂ්කෘතත්වස්‍ය ප්‍රමාණදානාය මූසාඥානුසාරේණ ද්‍රව්‍යමුත්මෘජස්ව ච|
15 ൧൫ എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത ധാരാളം ആളുകൾ അറിയുവാൻ തുടങ്ങി. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും, തങ്ങളുടെ രോഗങ്ങൾക്കു സൌഖ്യം കിട്ടേണ്ടതിനും അവന്റെ അടുക്കൽ വന്നു.
තථාපි යීශෝඃ සුඛ්‍යාති ර්බහු ව්‍යාප්තුමාරේභේ කිඤ්ච තස්‍ය කථාං ශ්‍රෝතුං ස්වීයරෝගේභ්‍යෝ මෝක්තුඤ්ච ලෝකා ආජග්මුඃ|
16 ൧൬ അവനോ ഏകാന്തമായ സ്ഥലങ്ങളിലേയ്ക്ക് പിൻവാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
අථ ස ප්‍රාන්තරං ගත්වා ප්‍රාර්ථයාඤ්චක්‍රේ|
17 ൧൭ ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും, യെരൂശലേമിൽ നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
අපරඤ්ච ඒකදා යීශුරුපදිශති, ඒතර්හි ගාලීල්‍යිහූදාප්‍රදේශයෝඃ සර්ව්වනගරේභ්‍යෝ යිරූශාලමශ්ච කියන්තඃ ඵිරූශිලෝකා ව්‍යවස්ථාපකාශ්ච සමාගත්‍ය තදන්තිකේ සමුපවිවිශුඃ, තස්මින් කාලේ ලෝකානාමාරෝග්‍යකාරණාත් ප්‍රභෝඃ ප්‍රභාවඃ ප්‍රචකාශේ|
18 ൧൮ അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്ത് കൊണ്ടുചെന്ന് അവന്റെ മുമ്പിൽ കിടത്തുവാൻ ശ്രമിച്ചു.
පශ්චාත් කියන්තෝ ලෝකා ඒකං පක්‍ෂාඝාතිනං ඛට්වායාං නිධාය යීශෝඃ සමීපමානේතුං සම්මුඛේ ස්ථාපයිතුඤ්ච ව්‍යාප්‍රියන්ත|
19 ൧൯ പുരുഷാരം കാരണം അവനെ അകത്ത് കൊണ്ടുചെല്ലുവാൻ വഴി കണ്ടില്ല. അതുകൊണ്ട് അവർ വീടിന്റെ മുകളിൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ യേശുവിന്റെ മുമ്പിൽ ഇറക്കിവച്ചു.
කින්තු බහුජනනිවහසම්වාධාත් න ශක්නුවන්තෝ ගෘහෝපරි ගත්වා ගෘහපෘෂ්ඨං ඛනිත්වා තං පක්‍ෂාඝාතිනං සඛට්වං ගෘහමධ්‍යේ යීශෝඃ සම්මුඛේ (අ)වරෝහයාමාසුඃ|
20 ൨൦ യേശു അവരുടെ വിശ്വാസം കണ്ടിട്ട്: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
තදා යීශුස්තේෂාම් ඊදෘශං විශ්වාසං විලෝක්‍ය තං පක්‍ෂාඝාතිනං ව්‍යාජහාර, හේ මානව තව පාපමක්‍ෂම්‍යත|
21 ൨൧ ശാസ്ത്രികളും പരീശരും: ഇവൻ ദൈവദൂഷണം പറയുന്നു, ദൈവത്തിന് അല്ലാതെ പാപങ്ങളെ മോചിക്കുവാൻ മറ്റാർക്കും കഴിയില്ല എന്ന് ചിന്തിച്ചുതുടങ്ങി.
තස්මාද් අධ්‍යාපකාඃ ඵිරූශිනශ්ච චිත්තෛරිත්ථං ප්‍රචින්තිතවන්තඃ, ඒෂ ජන ඊශ්වරං නින්දති කෝයං? කේවලමීශ්වරං විනා පාපං ක්‍ෂන්තුං කඃ ශක්නෝති?
22 ൨൨ യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്?
තදා යීශුස්තේෂාම් ඉත්ථං චින්තනං විදිත්වා තේභ්‍යෝකථයද් යූයං මනෝභිඃ කුතෝ විතර්කයථ?
23 ൨൩ നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
තව පාපක්‍ෂමා ජාතා යද්වා ත්වමුත්ථාය ව්‍රජ ඒතයෝ ර්මධ්‍යේ කා කථා සුකථ්‍යා?
24 ൨൪ എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.
කින්තු පෘථිව්‍යාං පාපං ක්‍ෂන්තුං මානවසුතස්‍ය සාමර්ථ්‍යමස්තීති යථා යූයං ඥාතුං ශක්නුථ තදර්ථං (ස තං පක්‍ෂාඝාතිනං ජගාද) උත්තිෂ්ඨ ස්වශය්‍යාං ගෘහීත්වා ගෘහං යාහීති ත්වාමාදිශාමි|
25 ൨൫ ഉടനെ എല്ലാവരും കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്നിരുന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് വീട്ടിലേക്ക് പോയി.
තස්මාත් ස තත්ක්‍ෂණම් උත්ථාය සර්ව්වේෂාං සාක්‍ෂාත් නිජශයනීයං ගෘහීත්වා ඊශ්වරං ධන්‍යං වදන් නිජනිවේශනං යයෞ|
26 ൨൬ എല്ലാവരും ആശ്ചര്യപ്പെട്ടു, ദൈവത്തെ മഹത്വപ്പെടുത്തി. അവർ ഭയം നിറഞ്ഞവരായി, “ഇന്ന് നാം അപൂർവകാര്യങ്ങൾ കണ്ട് “എന്നു പറഞ്ഞു.
තස්මාත් සර්ව්වේ විස්මය ප්‍රාප්තා මනඃසු භීතාශ්ච වයමද්‍යාසම්භවකාර‍්‍ය්‍යාණ්‍යදර්ශාම ඉත්‍යුක්ත්වා පරමේශ්වරං ධන්‍යං ප්‍රෝදිතාඃ|
27 ൨൭ ഈ സംഭവങ്ങൾക്ക് ശേഷം യേശു അവിടെനിന്നു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതി പിരിവുകാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ട്; എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു.
තතඃ පරං බහිර්ගච්ඡන් කරසඤ්චයස්ථානේ ලේවිනාමානං කරසඤ්චායකං දෘෂ්ට්වා යීශුස්තමභිදධේ මම පශ්චාදේහි|
28 ൨൮ അവൻ സകലവും വിട്ടു എഴുന്നേറ്റ് അവനെ അനുഗമിച്ചു.
තස්මාත් ස තත්ක්‍ෂණාත් සර්ව්වං පරිත්‍යජ්‍ය තස්‍ය පශ්චාදියාය|
29 ൨൯ ലേവി തന്റെ വീട്ടിൽ അവന് ഒരു വലിയ വിരുന്നു ഒരുക്കി; അവിടെ നികുതി പിരിവുകാരും വലിയൊരു പുരുഷാരവും അവരോടുകൂടെ ഭക്ഷണം കഴിക്കുവാൻ ഇരുന്നു.
අනන්තරං ලේවි ර්නිජගෘහේ තදර්ථං මහාභෝජ්‍යං චකාර, තදා තෛඃ සහානේකේ කරසඤ්චායිනස්තදන්‍යලෝකාශ්ච භෝක්තුමුපවිවිශුඃ|
30 ൩൦ പരീശരും അവരുടെ ശാസ്ത്രികളും അവന്റെ ശിഷ്യന്മാരോട്: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു പരാതി പറഞ്ഞു
තස්මාත් කාරණාත් චණ්ඩාලානාං පාපිලෝකානාඤ්ච සඞ්ගේ යූයං කුතෝ භංග්ධ්වේ පිවථ චේති කථාං කථයිත්වා ඵිරූශිනෝ(අ)ධ්‍යාපකාශ්ච තස්‍ය ශිෂ්‍යෛඃ සහ වාග්‍යුද්ධං කර්ත්තුමාරේභිරේ|
31 ൩൧ യേശു അവരോട്: ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല;
තස්මාද් යීශුස්තාන් ප්‍රත්‍යවෝචද් අරෝගලෝකානාං චිකිත්සකේන ප්‍රයෝජනං නාස්ති කින්තු සරෝගාණාමේව|
32 ൩൨ ഞാൻ നീതിമാന്മാരെ അല്ല, പാപികളെയാണ് മാനസാന്തരത്തിന് വിളിക്കുവാൻ വന്നിരിക്കുന്നത് എന്നു ഉത്തരം പറഞ്ഞു.
අහං ධාර්ම්මිකාන් ආහ්වාතුං නාගතෝස්මි කින්තු මනඃ පරාවර්ත්තයිතුං පාපින ඒව|
33 ൩൩ അവർ അവനോട്: യോഹന്നാന്റെ ശിഷ്യന്മാർ ഇടയ്ക്കിടെ ഉപവസിച്ചു പ്രാർത്ഥിക്കുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നെ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
තතස්තේ ප්‍රෝචුඃ, යෝහනඃ ඵිරූශිනාඤ්ච ශිෂ්‍යා වාරංවාරම් උපවසන්ති ප්‍රාර්ථයන්තේ ච කින්තු තව ශිෂ්‍යාඃ කුතෝ භුඤ්ජතේ පිවන්ති ච?
34 ൩൪ യേശു അവരോട്: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?
තදා ස තානාචඛ්‍යෞ වරේ සඞ්ගේ තිෂ්ඨති වරස්‍ය සඛිගණං කිමුපවාසයිතුං ශක්නුථ?
35 ൩൫ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന്, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു.
කින්තු යදා තේෂාං නිකටාද් වරෝ නේෂ්‍යතේ තදා තේ සමුපවත්ස්‍යන්ති|
36 ൩൬ ഒരു ഉപമയും അവരോട് പറഞ്ഞു: ആരും പുതിയവസ്ത്രം കീറിയെടുത്ത് പഴയവസ്ത്രത്തോട് ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയത് കീറുകയും പുതിയ കഷണം പഴയതിനോട് ചേരാതിരിക്കയും ചെയ്യും.
සෝපරමපි දෘෂ්ටාන්තං කථයාම්බභූව පුරාතනවස්ත්‍රේ කෝපි නුතනවස්ත්‍රං න සීව්‍යති යතස්තේන සේවනේන ජීර්ණවස්ත්‍රං ඡිද්‍යතේ, නූතනපුරාතනවස්ත්‍රයෝ ර්මේලඤ්ච න භවති|
37 ൩൭ ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതിയ വീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
පුරාතන්‍යාං කුත්වාං කෝපි නුතනං ද්‍රාක්‍ෂාරසං න නිදධාති, යතෝ නවීනද්‍රාක්‍ෂාරසස්‍ය තේජසා පුරාතනී කුතූ ර්විදීර‍්‍ය්‍යතේ තතෝ ද්‍රාක්‍ෂාරසඃ පතති කුතූශ්ච නශ්‍යති|
38 ൩൮ പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ അത്രേ പകർന്നുവയ്ക്കേണ്ടത്.
තතෝ හේතෝ ර්නූතන්‍යාං කුත්වාං නවීනද්‍රාක්‍ෂාරසඃ නිධාතව්‍යස්තේනෝභයස්‍ය රක්‍ෂා භවති|
39 ൩൯ പിന്നെ പഴയത് കുടിച്ചിട്ട് ആരും പുതിയത് ഉടനെ ആഗ്രഹിക്കുന്നില്ല; പഴയത് ഏറെ നല്ലത് എന്നു പറയും.
අපරඤ්ච පුරාතනං ද්‍රාක්‍ෂාරසං පීත්වා කෝපි නූතනං න වාඤ්ඡති, යතඃ ස වක්ති නූතනාත් පුරාතනම් ප්‍රශස්තම්|

< ലൂക്കോസ് 5 >