< യോഹന്നാൻ 6 >

1 അനന്തരം യേശു തിബെൎയ്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.
ତତଃ ପରଂ ଯୀଶୁ ର୍ଗାଲୀଲ୍ ପ୍ରଦେଶୀଯସ୍ୟ ତିୱିରିଯାନାମ୍ନଃ ସିନ୍ଧୋଃ ପାରଂ ଗତୱାନ୍|
2 അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.
ତତୋ ୱ୍ୟାଧିମଲ୍ଲୋକସ୍ୱାସ୍ଥ୍ୟକରଣରୂପାଣି ତସ୍ୟାଶ୍ଚର୍ୟ୍ୟାଣି କର୍ମ୍ମାଣି ଦୃଷ୍ଟ୍ୱା ବହୱୋ ଜନାସ୍ତତ୍ପଶ୍ଚାଦ୍ ଅଗଚ୍ଛନ୍|
3 യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.
ତତୋ ଯୀଶୁଃ ପର୍ୱ୍ୱତମାରୁହ୍ୟ ତତ୍ର ଶିଷ୍ୟୈଃ ସାକମ୍|
4 യെഹൂദന്മാരുടെ പെസഹപെരുനാൾ അടുത്തിരുന്നു.
ତସ୍ମିନ୍ ସମଯ ନିସ୍ତାରୋତ୍ସୱନାମ୍ନି ଯିହୂଦୀଯାନାମ ଉତ୍ସୱ ଉପସ୍ଥିତେ
5 യേശു വലിയോരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവൎക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു.
ଯୀଶୁ ର୍ନେତ୍ରେ ଉତ୍ତୋଲ୍ୟ ବହୁଲୋକାନ୍ ସ୍ୱସମୀପାଗତାନ୍ ୱିଲୋକ୍ୟ ଫିଲିପଂ ପୃଷ୍ଟୱାନ୍ ଏତେଷାଂ ଭୋଜନାଯ ଭୋଜଦ୍ରୱ୍ୟାଣି ୱଯଂ କୁତ୍ର କ୍ରେତୁଂ ଶକ୍ରୁମଃ?
6 ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
ୱାକ୍ୟମିଦଂ ତସ୍ୟ ପରୀକ୍ଷାର୍ଥମ୍ ଅୱାଦୀତ୍ କିନ୍ତୁ ଯତ୍ କରିଷ୍ୟତି ତତ୍ ସ୍ୱଯମ୍ ଅଜାନାତ୍|
7 ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.
ଫିଲିପଃ ପ୍ରତ୍ୟୱୋଚତ୍ ଏତେଷାମ୍ ଏକୈକୋ ଯଦ୍ୟଲ୍ପମ୍ ଅଲ୍ପଂ ପ୍ରାପ୍ନୋତି ତର୍ହି ମୁଦ୍ରାପାଦଦ୍ୱିଶତେନ କ୍ରୀତପୂପା ଅପି ନ୍ୟୂନା ଭୱିଷ୍ୟନ୍ତି|
8 ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു:
ଶିମୋନ୍ ପିତରସ୍ୟ ଭ୍ରାତା ଆନ୍ଦ୍ରିଯାଖ୍ୟଃ ଶିଷ୍ୟାଣାମେକୋ ୱ୍ୟାହୃତୱାନ୍
9 ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേൎക്കു അതു എന്തുള്ളു എന്നു പറഞ്ഞു.
ଅତ୍ର କସ୍ୟଚିଦ୍ ବାଲକସ୍ୟ ସମୀପେ ପଞ୍ଚ ଯାୱପୂପାଃ କ୍ଷୁଦ୍ରମତ୍ସ୍ୟଦ୍ୱଯଞ୍ଚ ସନ୍ତି କିନ୍ତୁ ଲୋକାନାଂ ଏତାୱାତାଂ ମଧ୍ୟେ ତୈଃ କିଂ ଭୱିଷ୍ୟତି?
10 ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.
ପଶ୍ଚାଦ୍ ଯୀଶୁରୱଦତ୍ ଲୋକାନୁପୱେଶଯତ ତତ୍ର ବହୁଯୱସସତ୍ତ୍ୱାତ୍ ପଞ୍ଚସହସ୍ତ୍ରେଭ୍ୟୋ ନ୍ୟୂନା ଅଧିକା ୱା ପୁରୁଷା ଭୂମ୍ୟାମ୍ ଉପାୱିଶନ୍|
11 പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവൎക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.
ତତୋ ଯୀଶୁସ୍ତାନ୍ ପୂପାନାଦାଯ ଈଶ୍ୱରସ୍ୟ ଗୁଣାନ୍ କୀର୍ତ୍ତଯିତ୍ୱା ଶିଷ୍ୟେଷୁ ସମାର୍ପଯତ୍ ତତସ୍ତେ ତେଭ୍ୟ ଉପୱିଷ୍ଟଲୋକେଭ୍ୟଃ ପୂପାନ୍ ଯଥେଷ୍ଟମତ୍ସ୍ୟଞ୍ଚ ପ୍ରାଦୁଃ|
12 അവൎക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു.
ତେଷୁ ତୃପ୍ତେଷୁ ସ ତାନୱୋଚଦ୍ ଏତେଷାଂ କିଞ୍ଚିଦପି ଯଥା ନାପଚୀଯତେ ତଥା ସର୍ୱ୍ୱାଣ୍ୟୱଶିଷ୍ଟାନି ସଂଗୃହ୍ଲୀତ|
13 അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
ତତଃ ସର୍ୱ୍ୱେଷାଂ ଭୋଜନାତ୍ ପରଂ ତେ ତେଷାଂ ପଞ୍ଚାନାଂ ଯାୱପୂପାନାଂ ଅୱଶିଷ୍ଟାନ୍ୟଖିଲାନି ସଂଗୃହ୍ୟ ଦ୍ୱାଦଶଡଲ୍ଲକାନ୍ ଅପୂରଯନ୍|
14 അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
ଅପରଂ ଯୀଶୋରେତାଦୃଶୀମ୍ ଆଶ୍ଚର୍ୟ୍ୟକ୍ରିଯାଂ ଦୃଷ୍ଟ୍ୱା ଲୋକା ମିଥୋ ୱକ୍ତୁମାରେଭିରେ ଜଗତି ଯସ୍ୟାଗମନଂ ଭୱିଷ୍ୟତି ସ ଏୱାଯମ୍ ଅୱଶ୍ୟଂ ଭୱିଷ୍ୟଦ୍ୱକ୍ତ୍ତା|
15 അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.
ଅତଏୱ ଲୋକା ଆଗତ୍ୟ ତମାକ୍ରମ୍ୟ ରାଜାନଂ କରିଷ୍ୟନ୍ତି ଯୀଶୁସ୍ତେଷାମ୍ ଈଦୃଶଂ ମାନସଂ ୱିଜ୍ଞାଯ ପୁନଶ୍ଚ ପର୍ୱ୍ୱତମ୍ ଏକାକୀ ଗତୱାନ୍|
16 സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്കു ഇറങ്ങി
ସାଯଂକାଲ ଉପସ୍ଥିତେ ଶିଷ୍ୟା ଜଲଧିତଟଂ ୱ୍ରଜିତ୍ୱା ନାୱମାରୁହ୍ୟ ନଗରଦିଶି ସିନ୍ଧୌ ୱାହଯିତ୍ୱାଗମନ୍|
17 പടകുകയറി കടലക്കരെ കഫൎന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല.
ତସ୍ମିନ୍ ସମଯେ ତିମିର ଉପାତିଷ୍ଠତ୍ କିନ୍ତୁ ଯୀଷୁସ୍ତେଷାଂ ସମୀପଂ ନାଗଚ୍ଛତ୍|
18 കൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു.
ତଦା ପ୍ରବଲପୱନୱହନାତ୍ ସାଗରେ ମହାତରଙ୍ଗୋ ଭୱିତୁମ୍ ଆରେଭେ|
19 അവർ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.
ତତସ୍ତେ ୱାହଯିତ୍ୱା ଦ୍ୱିତ୍ରାନ୍ କ୍ରୋଶାନ୍ ଗତାଃ ପଶ୍ଚାଦ୍ ଯୀଶୁଂ ଜଲଧେରୁପରି ପଦ୍ଭ୍ୟାଂ ୱ୍ରଜନ୍ତଂ ନୌକାନ୍ତିକମ୍ ଆଗଚ୍ଛନ୍ତଂ ୱିଲୋକ୍ୟ ତ୍ରାସଯୁକ୍ତା ଅଭୱନ୍
20 അവൻ അവരോടു: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
କିନ୍ତୁ ସ ତାନୁକ୍ତ୍ତୱାନ୍ ଅଯମହଂ ମା ଭୈଷ୍ଟ|
21 അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടകു അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
ତଦା ତେ ତଂ ସ୍ୱୈରଂ ନାୱି ଗୃହୀତୱନ୍ତଃ ତଦା ତତ୍କ୍ଷଣାଦ୍ ଉଦ୍ଦିଷ୍ଟସ୍ଥାନେ ନୌରୁପାସ୍ଥାତ୍|
22 പിറ്റെന്നാൾ കടൽക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.
ଯଯା ନାୱା ଶିଷ୍ୟା ଅଗଚ୍ଛନ୍ ତଦନ୍ୟା କାପି ନୌକା ତସ୍ମିନ୍ ସ୍ଥାନେ ନାସୀତ୍ ତତୋ ଯୀଶୁଃ ଶିଷ୍ୟୈଃ ସାକଂ ନାଗମତ୍ କେୱଲାଃ ଶିଷ୍ୟା ଅଗମନ୍ ଏତତ୍ ପାରସ୍ଥା ଲୋକା ଜ୍ଞାତୱନ୍ତଃ|
23 എന്നാൽ കൎത്താവു വാഴ്ത്തീട്ടു അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെൎയ്യാസിൽനിന്നു ചെറുപടകുകൾ എത്തിയിരുന്നു.
କିନ୍ତୁ ତତଃ ପରଂ ପ୍ରଭୁ ର୍ୟତ୍ର ଈଶ୍ୱରସ୍ୟ ଗୁଣାନ୍ ଅନୁକୀର୍ତ୍ତ୍ୟ ଲୋକାନ୍ ପୂପାନ୍ ଅଭୋଜଯତ୍ ତତ୍ସ୍ଥାନସ୍ୟ ସମୀପସ୍ଥତିୱିରିଯାଯା ଅପରାସ୍ତରଣଯ ଆଗମନ୍|
24 യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫൎന്നഹൂമിൽ എത്തി.
ଯୀଶୁସ୍ତତ୍ର ନାସ୍ତି ଶିଷ୍ୟା ଅପି ତତ୍ର ନା ସନ୍ତି ଲୋକା ଇତି ୱିଜ୍ଞାଯ ଯୀଶୁଂ ଗୱେଷଯିତୁଂ ତରଣିଭିଃ କଫର୍ନାହୂମ୍ ପୁରଂ ଗତାଃ|
25 കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.
ତତସ୍ତେ ସରିତ୍ପତେଃ ପାରେ ତଂ ସାକ୍ଷାତ୍ ପ୍ରାପ୍ୟ ପ୍ରାୱୋଚନ୍ ହେ ଗୁରୋ ଭୱାନ୍ ଅତ୍ର ସ୍ଥାନେ କଦାଗମତ୍?
26 അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു.
ତଦା ଯୀଶୁସ୍ତାନ୍ ପ୍ରତ୍ୟୱାଦୀଦ୍ ଯୁଷ୍ମାନହଂ ଯଥାର୍ଥତରଂ ୱଦାମି ଆଶ୍ଚର୍ୟ୍ୟକର୍ମ୍ମଦର୍ଶନାଦ୍ଧେତୋ ର୍ନ କିନ୍ତୁ ପୂପଭୋଜନାତ୍ ତେନ ତୃପ୍ତତ୍ୱାଞ୍ଚ ମାଂ ଗୱେଷଯଥ|
27 നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവൎത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. (aiōnios g166)
କ୍ଷଯଣୀଯଭକ୍ଷ୍ୟାର୍ଥଂ ମା ଶ୍ରାମିଷ୍ଟ କିନ୍ତ୍ୱନ୍ତାଯୁର୍ଭକ୍ଷ୍ୟାର୍ଥଂ ଶ୍ରାମ୍ୟତ, ତସ୍ମାତ୍ ତାଦୃଶଂ ଭକ୍ଷ୍ୟଂ ମନୁଜପୁତ୍ରୋ ଯୁଷ୍ମାଭ୍ୟଂ ଦାସ୍ୟତି; ତସ୍ମିନ୍ ତାତ ଈଶ୍ୱରଃ ପ୍ରମାଣଂ ପ୍ରାଦାତ୍| (aiōnios g166)
28 അവർ അവനോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവൎത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു.
ତଦା ତେଽପୃଚ୍ଛନ୍ ଈଶ୍ୱରାଭିମତଂ କର୍ମ୍ମ କର୍ତ୍ତୁମ୍ ଅସ୍ମାଭିଃ କିଂ କର୍ତ୍ତୱ୍ୟଂ?
29 യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.
ତତୋ ଯୀଶୁରୱଦଦ୍ ଈଶ୍ୱରୋ ଯଂ ପ୍ରୈରଯତ୍ ତସ୍ମିନ୍ ୱିଶ୍ୱସନମ୍ ଈଶ୍ୱରାଭିମତଂ କର୍ମ୍ମ|
30 അവർ അവനോടു: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവൎത്തിക്കുന്നു?
ତଦା ତେ ୱ୍ୟାହରନ୍ ଭୱତା କିଂ ଲକ୍ଷଣଂ ଦର୍ଶିତଂ ଯଦ୍ଦୃଷ୍ଟ୍ୱା ଭୱତି ୱିଶ୍ୱସିଷ୍ୟାମଃ? ତ୍ୱଯା କିଂ କର୍ମ୍ମ କୃତଂ?
31 നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവൎക്കു തിന്നുവാൻ സ്വൎഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
ଅସ୍ମାକଂ ପୂର୍ୱ୍ୱପୁରୁଷା ମହାପ୍ରାନ୍ତରେ ମାନ୍ନାଂ ଭୋକ୍ତ୍ତୁଂ ପ୍ରାପୁଃ ଯଥା ଲିପିରାସ୍ତେ| ସ୍ୱର୍ଗୀଯାଣି ତୁ ଭକ୍ଷ୍ୟାଣି ପ୍ରଦଦୌ ପରମେଶ୍ୱରଃ|
32 യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വൎഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വൎഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു.
ତଦା ଯୀଶୁରୱଦଦ୍ ଅହଂ ଯୁଷ୍ମାନତିଯଥାର୍ଥଂ ୱଦାମି ମୂସା ଯୁଷ୍ମାଭ୍ୟଂ ସ୍ୱର୍ଗୀଯଂ ଭକ୍ଷ୍ୟଂ ନାଦାତ୍ କିନ୍ତୁ ମମ ପିତା ଯୁଷ୍ମାଭ୍ୟଂ ସ୍ୱର୍ଗୀଯଂ ପରମଂ ଭକ୍ଷ୍ୟଂ ଦଦାତି|
33 ദൈവത്തിന്റെ അപ്പമോ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു.
ଯଃ ସ୍ୱର୍ଗାଦୱରୁହ୍ୟ ଜଗତେ ଜୀୱନଂ ଦଦାତି ସ ଈଶ୍ୱରଦତ୍ତଭକ୍ଷ୍ୟରୂପଃ|
34 അവർ അവനോടു: കൎത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.
ତଦା ତେ ପ୍ରାୱୋଚନ୍ ହେ ପ୍ରଭୋ ଭକ୍ଷ୍ୟମିଦଂ ନିତ୍ୟମସ୍ମଭ୍ୟଂ ଦଦାତୁ|
35 യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.
ଯୀଶୁରୱଦଦ୍ ଅହମେୱ ଜୀୱନରୂପଂ ଭକ୍ଷ୍ୟଂ ଯୋ ଜନୋ ମମ ସନ୍ନିଧିମ୍ ଆଗଚ୍ଛତି ସ ଜାତୁ କ୍ଷୁଧାର୍ତ୍ତୋ ନ ଭୱିଷ୍ୟତି, ତଥା ଯୋ ଜନୋ ମାଂ ପ୍ରତ୍ୟେତି ସ ଜାତୁ ତୃଷାର୍ତ୍ତୋ ନ ଭୱିଷ୍ୟତି|
36 എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.
ମାଂ ଦୃଷ୍ଟ୍ୱାପି ଯୂଯଂ ନ ୱିଶ୍ୱସିଥ ଯୁଷ୍ମାନହମ୍ ଇତ୍ୟୱୋଚଂ|
37 പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.
ପିତା ମହ୍ୟଂ ଯାୱତୋ ଲୋକାନଦଦାତ୍ ତେ ସର୍ୱ୍ୱ ଏୱ ମମାନ୍ତିକମ୍ ଆଗମିଷ୍ୟନ୍ତି ଯଃ କଶ୍ଚିଚ୍ଚ ମମ ସନ୍ନିଧିମ୍ ଆଯାସ୍ୟତି ତଂ କେନାପି ପ୍ରକାରେଣ ନ ଦୂରୀକରିଷ୍ୟାମି|
38 ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.
ନିଜାଭିମତଂ ସାଧଯିତୁଂ ନ ହି କିନ୍ତୁ ପ୍ରେରଯିତୁରଭିମତଂ ସାଧଯିତୁଂ ସ୍ୱର୍ଗାଦ୍ ଆଗତୋସ୍ମି|
39 അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിൎത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.
ସ ଯାନ୍ ଯାନ୍ ଲୋକାନ୍ ମହ୍ୟମଦଦାତ୍ ତେଷାମେକମପି ନ ହାରଯିତ୍ୱା ଶେଷଦିନେ ସର୍ୱ୍ୱାନହମ୍ ଉତ୍ଥାପଯାମି ଇଦଂ ମତ୍ପ୍ରେରଯିତୁଃ ପିତୁରଭିମତଂ|
40 പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിൎത്തെഴുന്നേല്പിക്കും. (aiōnios g166)
ଯଃ କଶ୍ଚିନ୍ ମାନୱସୁତଂ ୱିଲୋକ୍ୟ ୱିଶ୍ୱସିତି ସ ଶେଷଦିନେ ମଯୋତ୍ଥାପିତଃ ସନ୍ ଅନନ୍ତାଯୁଃ ପ୍ରାପ୍ସ୍ୟତି ଇତି ମତ୍ପ୍ରେରକସ୍ୟାଭିମତଂ| (aiōnios g166)
41 ഞാൻ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു:
ତଦା ସ୍ୱର୍ଗାଦ୍ ଯଦ୍ ଭକ୍ଷ୍ୟମ୍ ଅୱାରୋହତ୍ ତଦ୍ ଭକ୍ଷ୍ୟମ୍ ଅହମେୱ ଯିହୂଦୀଯଲୋକାସ୍ତସ୍ୟୈତଦ୍ ୱାକ୍ୟେ ୱିୱଦମାନା ୱକ୍ତ୍ତୁମାରେଭିରେ
42 ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.
ଯୂଷଫଃ ପୁତ୍ରୋ ଯୀଶୁ ର୍ୟସ୍ୟ ମାତାପିତରୌ ୱଯଂ ଜାନୀମ ଏଷ କିଂ ସଏୱ ନ? ତର୍ହି ସ୍ୱର୍ଗାଦ୍ ଅୱାରୋହମ୍ ଇତି ୱାକ୍ୟଂ କଥଂ ୱକ୍ତ୍ତି?
43 യേശു അവരോടു ഉത്തരം പറഞ്ഞതു: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ;
ତଦା ଯୀଶୁସ୍ତାନ୍ ପ୍ରତ୍ୟୱଦତ୍ ପରସ୍ପରଂ ମା ୱିୱଦଧ୍ୱଂ
44 എന്നെ അയച്ച പിതാവു ആകൎഷിച്ചിട്ടല്ലാതെ ആൎക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിൎത്തെഴുന്നേല്പിക്കും.
ମତ୍ପ୍ରେରକେଣ ପିତ୍ରା ନାକୃଷ୍ଟଃ କୋପି ଜନୋ ମମାନ୍ତିକମ୍ ଆଯାତୁଂ ନ ଶକ୍ନୋତି କିନ୍ତ୍ୱାଗତଂ ଜନଂ ଚରମେଽହ୍ନି ପ୍ରୋତ୍ଥାପଯିଷ୍ୟାମି|
45 എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.
ତେ ସର୍ୱ୍ୱ ଈଶ୍ୱରେଣ ଶିକ୍ଷିତା ଭୱିଷ୍ୟନ୍ତି ଭୱିଷ୍ୟଦ୍ୱାଦିନାଂ ଗ୍ରନ୍ଥେଷୁ ଲିପିରିତ୍ଥମାସ୍ତେ ଅତୋ ଯଃ କଶ୍ଚିତ୍ ପିତୁଃ ସକାଶାତ୍ ଶ୍ରୁତ୍ୱା ଶିକ୍ଷତେ ସ ଏୱ ମମ ସମୀପମ୍ ଆଗମିଷ୍ୟତି|
46 പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.
ଯ ଈଶ୍ୱରାଦ୍ ଅଜାଯତ ତଂ ୱିନା କୋପି ମନୁଷ୍ୟୋ ଜନକଂ ନାଦର୍ଶତ୍ କେୱଲଃ ସଏୱ ତାତମ୍ ଅଦ୍ରାକ୍ଷୀତ୍|
47 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. (aiōnios g166)
ଅହଂ ଯୁଷ୍ମାନ୍ ଯଥାର୍ଥତରଂ ୱଦାମି ଯୋ ଜନୋ ମଯି ୱିଶ୍ୱାସଂ କରୋତି ସୋନନ୍ତାଯୁଃ ପ୍ରାପ୍ନୋତି| (aiōnios g166)
48 ഞാൻ ജീവന്റെ അപ്പം ആകുന്നു.
ଅହମେୱ ତଜ୍ଜୀୱନଭକ୍ଷ୍ୟଂ|
49 നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ.
ଯୁଷ୍ମାକଂ ପୂର୍ୱ୍ୱପୁରୁଷା ମହାପ୍ରାନ୍ତରେ ମନ୍ନାଭକ୍ଷ୍ୟଂ ଭୂକ୍ତ୍ତାପି ମୃତାଃ
50 ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.
କିନ୍ତୁ ଯଦ୍ଭକ୍ଷ୍ୟଂ ସ୍ୱର୍ଗାଦାଗଚ୍ଛତ୍ ତଦ୍ ଯଦି କଶ୍ଚିଦ୍ ଭୁଙ୍କ୍ତ୍ତେ ତର୍ହି ସ ନ ମ୍ରିଯତେ|
51 സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. (aiōn g165)
ଯଜ୍ଜୀୱନଭକ୍ଷ୍ୟଂ ସ୍ୱର୍ଗାଦାଗଚ୍ଛତ୍ ସୋହମେୱ ଇଦଂ ଭକ୍ଷ୍ୟଂ ଯୋ ଜନୋ ଭୁଙ୍କ୍ତ୍ତେ ସ ନିତ୍ୟଜୀୱୀ ଭୱିଷ୍ୟତି| ପୁନଶ୍ଚ ଜଗତୋ ଜୀୱନାର୍ଥମହଂ ଯତ୍ ସ୍ୱକୀଯପିଶିତଂ ଦାସ୍ୟାମି ତଦେୱ ମଯା ୱିତରିତଂ ଭକ୍ଷ୍ୟମ୍| (aiōn g165)
52 ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.
ତସ୍ମାଦ୍ ଯିହୂଦୀଯାଃ ପରସ୍ପରଂ ୱିୱଦମାନା ୱକ୍ତ୍ତୁମାରେଭିରେ ଏଷ ଭୋଜନାର୍ଥଂ ସ୍ୱୀଯଂ ପଲଲଂ କଥମ୍ ଅସ୍ମଭ୍ୟଂ ଦାସ୍ୟତି?
53 യേശു അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.
ତଦା ଯୀଶୁସ୍ତାନ୍ ଆୱୋଚଦ୍ ଯୁଷ୍ମାନହଂ ଯଥାର୍ଥତରଂ ୱଦାମି ମନୁଷ୍ୟପୁତ୍ରସ୍ୟାମିଷେ ଯୁଷ୍ମାଭି ର୍ନ ଭୁକ୍ତ୍ତେ ତସ୍ୟ ରୁଧିରେ ଚ ନ ପୀତେ ଜୀୱନେନ ସାର୍ଦ୍ଧଂ ଯୁଷ୍ମାକଂ ସମ୍ବନ୍ଧୋ ନାସ୍ତି|
54 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിൎത്തെഴുന്നേല്പിക്കും. (aiōnios g166)
ଯୋ ମମାମିଷଂ ସ୍ୱାଦତି ମମ ସୁଧିରଞ୍ଚ ପିୱତି ସୋନନ୍ତାଯୁଃ ପ୍ରାପ୍ନୋତି ତତଃ ଶେଷେଽହ୍ନି ତମହମ୍ ଉତ୍ଥାପଯିଷ୍ୟାମି| (aiōnios g166)
55 എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.
ଯତୋ ମଦୀଯମାମିଷଂ ପରମଂ ଭକ୍ଷ୍ୟଂ ତଥା ମଦୀଯଂ ଶୋଣିତଂ ପରମଂ ପେଯଂ|
56 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
ଯୋ ଜନୋ ମଦୀଯଂ ପଲଲଂ ସ୍ୱାଦତି ମଦୀଯଂ ରୁଧିରଞ୍ଚ ପିୱତି ସ ମଯି ୱସତି ତସ୍ମିନ୍ନହଞ୍ଚ ୱସାମି|
57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
ମତ୍ପ୍ରେରଯିତ୍ରା ଜୀୱତା ତାତେନ ଯଥାହଂ ଜୀୱାମି ତଦ୍ୱଦ୍ ଯଃ କଶ୍ଚିନ୍ ମାମତ୍ତି ସୋପି ମଯା ଜୀୱିଷ୍ୟତି|
58 സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. (aiōn g165)
ଯଦ୍ଭକ୍ଷ୍ୟଂ ସ୍ୱର୍ଗାଦାଗଚ୍ଛତ୍ ତଦିଦଂ ଯନ୍ମାନ୍ନାଂ ସ୍ୱାଦିତ୍ୱା ଯୁଷ୍ମାକଂ ପିତରୋଽମ୍ରିଯନ୍ତ ତାଦୃଶମ୍ ଇଦଂ ଭକ୍ଷ୍ୟଂ ନ ଭୱତି ଇଦଂ ଭକ୍ଷ୍ୟଂ ଯୋ ଭକ୍ଷତି ସ ନିତ୍ୟଂ ଜୀୱିଷ୍ୟତି| (aiōn g165)
59 അവൻ കഫൎന്നഹൂമിൽ ഉപദേശിക്കുമ്പോൾ പള്ളിയിൽവെച്ചു ഇതു പറഞ്ഞു.
ଯଦା କଫର୍ନାହୂମ୍ ପୁର୍ୟ୍ୟାଂ ଭଜନଗେହେ ଉପାଦିଶତ୍ ତଦା କଥା ଏତା ଅକଥଯତ୍|
60 അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആൎക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു.
ତଦେତ୍ଥଂ ଶ୍ରୁତ୍ୱା ତସ୍ୟ ଶିଷ୍ୟାଣାମ୍ ଅନେକେ ପରସ୍ପରମ୍ ଅକଥଯନ୍ ଇଦଂ ଗାଢଂ ୱାକ୍ୟଂ ୱାକ୍ୟମୀଦୃଶଂ କଃ ଶ୍ରୋତୁଂ ଶକ୍ରୁଯାତ୍?
61 ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽ തന്നേ അറിഞ്ഞു അവരോടു: ഇതു നിങ്ങൾക്കു ഇടൎച്ച ആകുന്നുവോ?
କିନ୍ତୁ ଯୀଶୁଃ ଶିଷ୍ୟାଣାମ୍ ଇତ୍ଥଂ ୱିୱାଦଂ ସ୍ୱଚିତ୍ତେ ୱିଜ୍ଞାଯ କଥିତୱାନ୍ ଇଦଂ ୱାକ୍ୟଂ କିଂ ଯୁଷ୍ମାକଂ ୱିଘ୍ନଂ ଜନଯତି?
62 മനുഷ്യപുത്രൻ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ?
ଯଦି ମନୁଜସୁତଂ ପୂର୍ୱ୍ୱୱାସସ୍ଥାନମ୍ ଊର୍ଦ୍ୱ୍ୱଂ ଗଚ୍ଛନ୍ତଂ ପଶ୍ୟଥ ତର୍ହି କିଂ ଭୱିଷ୍ୟତି?
63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
ଆତ୍ମୈୱ ଜୀୱନଦାଯକଃ ୱପୁ ର୍ନିଷ୍ଫଲଂ ଯୁଷ୍ମଭ୍ୟମହଂ ଯାନି ୱଚାଂସି କଥଯାମି ତାନ୍ୟାତ୍ମା ଜୀୱନଞ୍ଚ|
64 എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു പറഞ്ഞു. — വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു —
କିନ୍ତୁ ଯୁଷ୍ମାକଂ ମଧ୍ୟେ କେଚନ ଅୱିଶ୍ୱାସିନଃ ସନ୍ତି କେ କେ ନ ୱିଶ୍ୱସନ୍ତି କୋ ୱା ତଂ ପରକରେଷୁ ସମର୍ପଯିଷ୍ୟତି ତାନ୍ ଯୀଶୁରାପ୍ରଥମାଦ୍ ୱେତ୍ତି|
65 ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: പിതാവു കൃപ നല്കീട്ടല്ലാതെ ആൎക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു എന്നും അവൻ പറഞ്ഞു.
ଅପରମପି କଥିତୱାନ୍ ଅସ୍ମାତ୍ କାରଣାଦ୍ ଅକଥଯଂ ପିତୁଃ ସକାଶାତ୍ ଶକ୍ତ୍ତିମପ୍ରାପ୍ୟ କୋପି ମମାନ୍ତିକମ୍ ଆଗନ୍ତୁଂ ନ ଶକ୍ନୋତି|
66 അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല.
ତତ୍କାଲେଽନେକେ ଶିଷ୍ୟା ୱ୍ୟାଘୁଟ୍ୟ ତେନ ସାର୍ଦ୍ଧଂ ପୁନ ର୍ନାଗଚ୍ଛନ୍|
67 ആകയാൽ യേശു പന്തിരുവരോടു: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു.
ତଦା ଯୀଶୁ ର୍ଦ୍ୱାଦଶଶିଷ୍ୟାନ୍ ଉକ୍ତ୍ତୱାନ୍ ଯୂଯମପି କିଂ ଯାସ୍ୟଥ?
68 ശിമോൻ പത്രൊസ് അവനോടു: കൎത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. (aiōnios g166)
ତତଃ ଶିମୋନ୍ ପିତରଃ ପ୍ରତ୍ୟୱୋଚତ୍ ହେ ପ୍ରଭୋ କସ୍ୟାଭ୍ୟର୍ଣଂ ଗମିଷ୍ୟାମଃ? (aiōnios g166)
69 നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ଅନନ୍ତଜୀୱନଦାଯିନ୍ୟୋ ଯାଃ କଥାସ୍ତାସ୍ତୱୈୱ| ଭୱାନ୍ ଅମରେଶ୍ୱରସ୍ୟାଭିଷିକ୍ତ୍ତପୁତ୍ର ଇତି ୱିଶ୍ୱସ୍ୟ ନିଶ୍ଚିତଂ ଜାନୀମଃ|
70 യേശു അവരോടു: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കൎയ്യോത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.
ତଦା ଯୀଶୁରୱଦତ୍ କିମହଂ ଯୁଷ୍ମାକଂ ଦ୍ୱାଦଶଜନାନ୍ ମନୋନୀତାନ୍ ନ କୃତୱାନ୍? କିନ୍ତୁ ଯୁଷ୍ମାକଂ ମଧ୍ୟେପି କଶ୍ଚିଦେକୋ ୱିଘ୍ନକାରୀ ୱିଦ୍ୟତେ|
71 ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു.
ଇମାଂ କଥଂ ସ ଶିମୋନଃ ପୁତ୍ରମ୍ ଈଷ୍କରୀଯୋତୀଯଂ ଯିହୂଦାମ୍ ଉଦ୍ଦିଶ୍ୟ କଥିତୱାନ୍ ଯତୋ ଦ୍ୱାଦଶାନାଂ ମଧ୍ୟେ ଗଣିତଃ ସ ତଂ ପରକରେଷୁ ସମର୍ପଯିଷ୍ୟତି|

< യോഹന്നാൻ 6 >