< ลูก: 8 >

1 อปรญฺจ ยีศุ รฺทฺวาทศภิ: ศิไษฺย: สารฺทฺธํ นานานคเรษุ นานาคฺราเมษุ จ คจฺฉนฺ อิศฺวรียราชตฺวสฺย สุสํวาทํ ปฺรจารยิตุํ ปฺราเรเภฯ
അതിനുശേഷം യേശു ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂടി സഞ്ചരിച്ചു. അവിടെ ദൈവരാജ്യം പ്രസംഗിക്കുകയും സുവിശേഷം അറിയിക്കുകയും ചെയ്തു.
2 ตทา ยสฺยา: สปฺต ภูตา นิรคจฺฉนฺ สา มคฺทลีนีติ วิขฺยาตา มริยมฺ เหโรทฺราชสฺย คฺฤหาธิปเต: โหเษ รฺภารฺยฺยา โยหนา ศูศานา
അവനോടുകൂടെ പന്ത്രണ്ട് ശിഷ്യന്മാരും, അവൻ ദുരാത്മാക്കളെയും വ്യാധികളേയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും, ഏഴ് ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
3 ปฺรภฺฤตโย ยา พหฺวฺย: สฺตฺริย: ทุษฺฏภูเตโภฺย โรเคภฺยศฺจ มุกฺตา: สโตฺย นิชวิภูตี รฺวฺยยิตฺวา ตมเสวนฺต, ตา: สรฺวฺวาเสฺตน สารฺทฺธมฺ อาสนฺฯ
ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും, ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്ക് ശുശ്രൂഷചെയ്തു പോന്ന മറ്റുപല സ്ത്രീകളും ഉണ്ടായിരുന്നു.
4 อนนฺตรํ นานานคเรโภฺย พหโว โลกา อาคตฺย ตสฺย สมีเป'มิลนฺ, ตทา ส เตภฺย เอกำ ทฺฤษฺฏานฺตกถำ กถยามาสฯ เอก: กฺฤษีพโล พีชานิ วปฺตุํ พหิรฺชคาม,
പിന്നെ വലിയൊരു പുരുഷാരവും, ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും, ഒരുമിച്ചുകൂടിയപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരു കൃഷിക്കാരൻ വിത്ത് വിതയ്ക്കുവാൻ പുറപ്പെട്ടു.
5 ตโต วปนกาเล กติปยานิ พีชานิ มารฺคปารฺเศฺว เปตุ: , ตตสฺตานิ ปทตไล รฺทลิตานิ ปกฺษิภิ รฺภกฺษิตานิ จฯ
വിതയ്ക്കുമ്പോൾ ചിലത് വഴിയരികിൽ വീണു. ചിലത് മനുഷ്യർ ചവിട്ടുകയും, ചിലത് ആകാശത്തിലെ പറവജാതി തിന്നുകളകയും ചെയ്തു.
6 กติปยานิ พีชานิ ปาษาณสฺถเล ปติตานิ ยทฺยปิ ตานฺยงฺกุริตานิ ตถาปิ รสาภาวาตฺ ศุศุษุ: ฯ
മറ്റു ചിലത് പാറമേൽ വീണു മുളച്ചു, നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
7 กติปยานิ พีชานิ กณฺฏกิวนมเธฺย ปติตานิ ตต: กณฺฏกิวนานิ สํวฺฤทฺธฺย ตานิ ชคฺรสุ: ฯ
മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളും അതിനോടൊപ്പം മുളച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
8 ตทนฺยานิ กติปยพีชานิ จ ภูมฺยามุตฺตมายำ เปตุสฺตตสฺตานฺยงฺกุรยิตฺวา ศตคุณานิ ผลานิ เผลุ: ฯ ส อิมา กถำ กถยิตฺวา โปฺรจฺไจ: โปฺรวาจ, ยสฺย โศฺรตุํ โศฺรเตฺร สฺต: ส ศฺฤโณตุฯ
മറ്റു ചിലത് നല്ലനിലത്ത് വീണു. അത് മുളച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
9 ตต: ปรํ ศิษฺยาสฺตํ ปปฺรจฺฉุรสฺย ทฺฤษฺฏานฺตสฺย กึ ตาตฺปรฺยฺยํ?
അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമയുടെ അർത്ഥം എന്താണ്? എന്നു ചോദിച്ചു. അതിന് അവൻ മറുപടിയായി പറഞ്ഞത്:
10 ตต: ส วฺยาชหาร, อีศฺวรียราชฺยสฺย คุหฺยานิ ชฺญาตุํ ยุษฺมภฺยมธิกาโร ทียเต กินฺตฺวเนฺย ยถา ทฺฤษฺฏฺวาปิ น ปศฺยนฺติ ศฺรุตฺวาปิ ม พุธฺยนฺเต จ ตทรฺถํ เตษำ ปุรสฺตาตฺ ตา: สรฺวฺวา: กถา ทฺฤษฺฏานฺเตน กถฺยนฺเตฯ
൧൦ദൈവരാജ്യത്തിന്റെ രഹസ്യങ്ങളെ അറിയുവാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു; മറ്റുള്ളവർ കാണുന്നു എങ്കിലും അവർക്ക് ഒന്നും മനസ്സിലാകാതിരിക്കുവാനും, കേൾക്കുന്നു എങ്കിലും ഒന്നും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലൂടെ ആണ് ഞാൻ പഠിപ്പിക്കുന്നത്.
11 ทฺฤษฺฏานฺตสฺยาสฺยาภิปฺราย: , อีศฺวรียกถา พีชสฺวรูปาฯ
൧൧ഉപമയുടെ അർത്ഥം ഇതാകുന്നു: വിത്ത് ദൈവവചനം ആണ്;
12 เย กถามาตฺรํ ศฺฤณฺวนฺติ กินฺตุ ปศฺจาทฺ วิศฺวสฺย ยถา ปริตฺราณํ น ปฺราปฺนุวนฺติ ตทาศเยน ไศตาเนตฺย หฺฤทยาตฺฤ ตำ กถามฺ อปหรติ ต เอว มารฺคปารฺศฺวสฺถภูมิสฺวรูปา: ฯ
൧൨വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിയ്ക്കപ്പെടാതിരിക്കുവാൻ പിശാച് വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
13 เย กถํ ศฺรุตฺวา สานนฺทํ คฺฤหฺลนฺติ กินฺตฺวพทฺธมูลตฺวาตฺ สฺวลฺปกาลมาตฺรํ ปฺรตีตฺย ปรีกฺษากาเล ภฺรศฺยนฺติ เตอว ปาษาณภูมิสฺวรูปา: ฯ
൧൩പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു.
14 เย กถำ ศฺรุตฺวา ยานฺติ วิษยจินฺตายำ ธนโลเภน เอหิกสุเข จ มชฺชนฺต อุปยุกฺตผลานิ น ผลนฺติ ต เอโวปฺตพีชกณฺฏกิภูสฺวรูปา: ฯ
൧൪മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
15 กินฺตุ เย ศฺรุตฺวา สรไล: ศุทฺไธศฺจานฺต: กรไณ: กถำ คฺฤหฺลนฺติ ไธรฺยฺยมฺ อวลมฺพฺย ผลานฺยุตฺปาทยนฺติ จ ต เอโวตฺตมมฺฤตฺสฺวรูปา: ฯ
൧൫നല്ല മണ്ണിലുള്ളതോ വചനം കേട്ടിട്ട്, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ ഗുണമുള്ള നല്ലഫലം കൊടുക്കുകയും ചെയ്യുന്നവർ തന്നേ.
16 อปรญฺจ ปฺรทีปํ ปฺรชฺวาลฺย โกปิ ปาเตฺรณ นาจฺฉาทยติ ตถา ขฏฺวาโธปิ น สฺถาปยติ, กินฺตุ ทีปาธาโรปรฺเยฺยว สฺถาปยติ, ตสฺมาตฺ ปฺรเวศกา ทีปฺตึ ปศฺยนฺติฯ
൧൬വിളക്കു കത്തിച്ചിട്ട് ആരും അതിനെ പാത്രംകൊണ്ട് മൂടുകയോ കട്ടിലിന്റെ കീഴിൽ വെയ്ക്കുകയോ ചെയ്യുന്നില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽആണ് വെയ്ക്കുന്നത്.
17 ยนฺน ปฺรกาศยิษฺยเต ตาทฺฤคฺ อปฺรกาศิตํ วสฺตุ กิมปิ นาสฺติ ยจฺจ น สุวฺยกฺตํ ปฺรจารยิษฺยเต ตาทฺฤคฺ คฺฤปฺตํ วสฺตุ กิมปิ นาสฺติฯ
൧൭വെളിപ്പെടാതെ രഹസ്യമായിരിക്കുന്നതു ഒന്നുമില്ല; വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
18 อโต ยูยํ เกน ปฺรกาเรณ ศฺฤณุถ ตตฺร สาวธานา ภวต, ยสฺย สมีเป พรฺทฺธเต ตไสฺม ปุนรฺทาสฺยเต กินฺตุ ยสฺยาศฺรเย น พรฺทฺธเต ตสฺย ยทฺยทสฺติ ตทปิ ตสฺมาตฺ เนษฺยเตฯ
൧൮ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ, കാരണം ദൈവവചനം കേട്ടിട്ട് മനസ്സിലാകുന്നവനു കൂടുതൽ കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
19 อปรญฺจ ยีโศ รฺมาตา ภฺราตรศฺจ ตสฺย สมีปํ ชิคมิษว:
൧൯അവന്റെ അമ്മയും സഹോദരന്മാരും
20 กินฺตุ ชนตาสมฺพาธาตฺ ตตฺสนฺนิธึ ปฺราปฺตุํ น เศกุ: ฯ ตตฺปศฺจาตฺ ตว มาตา ภฺราตรศฺจ ตฺวำ สากฺษาตฺ จิกีรฺษนฺโต พหิสฺติษฺฐนตีติ วารฺตฺตายำ ตไสฺม กถิตายำ
൨൦അവനെ കാണുവാനായി അടുക്കൽ വന്നു. എന്നാൽ പുരുഷാരം കാരണം അവന്റെ അടുക്കലേക്ക് വരുവാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ആഗ്രഹിച്ചുകൊണ്ട് പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു.
21 ส ปฺรตฺยุวาจ; เย ชนา อีศฺวรสฺย กถำ ศฺรุตฺวา ตทนุรูปมาจรนฺติ เตอว มม มาตา ภฺราตรศฺจฯ
൨൧അവരോട് അവൻ: ദൈവവചനം കേട്ട് അനുസരിക്കുന്നവർ എല്ലാം എന്റെ അമ്മയും സഹോദരന്മാരും ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
22 อนนฺตรํ เอกทา ยีศุ: ศิไษฺย: สารฺทฺธํ นาวมารุหฺย ชคาท, อายาต วยํ หฺรทสฺย ปารํ ยาม: , ตตเสฺต ชคฺมุ: ฯ
൨൨ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോട് പറഞ്ഞു.
23 เตษุ เนากำ วาหยตฺสุ ส นิทเทฺรา;
൨൩അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു ഉറങ്ങിപ്പോയി
24 อถากสฺมาตฺ ปฺรพลฌญฺภฺศคมาทฺ หฺรเท เนากายำ ตรงฺไคราจฺฉนฺนายำ วิปตฺ ตานฺ ชคฺราสฯ ตสฺมาทฺ ยีโศรนฺติกํ คตฺวา เห คุโร เห คุโร ปฺราณา โน ยานฺตีติ คทิตฺวา ตํ ชาครยามฺพภูวุ: ฯ ตทา ส อุตฺถาย วายุํ ตรงฺคำศฺจ ตรฺชยามาส ตสฺมาทุเภา นิวฺฤตฺย สฺถิเรา พภูวตุ: ฯ
൨൪തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ വെള്ളം നിറഞ്ഞു. അവർ പേടിച്ചു യേശുവിന്റെ അടുക്കെ ചെന്ന്: നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്:
25 ส ตานฺ พภาเษ ยุษฺมากํ วิศฺวาส: ก? ตสฺมาตฺเต ภีตา วิสฺมิตาศฺจ ปรสฺปรํ ชคทุ: , อโห กีทฺฤคยํ มนุช: ปวนํ ปานียญฺจาทิศติ ตทุภยํ ตทาเทศํ วหติฯ
൨൫നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
26 ตต: ปรํ คาลีลฺปฺรเทศสฺย สมฺมุขสฺถคิเทรียปฺรเทเศ เนากายำ ลคนฺตฺยำ ตเฏ'วโรหมาวาทฺ
൨൬യേശുവും ശിഷ്യന്മാരും ഗലീലയ്ക്ക് എതിരെയുള്ള ഗെരസേന്യദേശത്ത് എത്തി.
27 พหุติถกาลํ ภูตคฺรสฺต เอโก มานุษ: ปุราทาคตฺย ตํ สากฺษาจฺจการฯ ส มนุโษ วาโส น ปริทธตฺ คฺฤเห จ น วสนฺ เกวลํ ศฺมศานมฺ อธฺยุวาสฯ
൨൭അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽനിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്.
28 ส ยีศุํ ทฺฤษฺไฏฺวว จีจฺฉพฺทํ จการ ตสฺย สมฺมุเข ปติตฺวา โปฺรจฺไจรฺชคาท จ, เห สรฺวฺวปฺรธาเนศฺวรสฺย ปุตฺร, มยา สห ตว ก: สมฺพนฺธ: ? ตฺวยิ วินยํ กโรมิ มำ มา ยาตยฯ
൨൮അവൻ യേശുവിനെ കണ്ടിട്ട് നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്തിന്? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
29 ยต: ส ตํ มานุษํ ตฺยกฺตฺวา ยาตุมฺ อเมธฺยภูตมฺ อาทิเทศ; ส ภูตสฺตํ มานุษมฺ อสกฺฤทฺ ทธาร ตสฺมาโลฺลกา: ศฺฤงฺขเลน นิคเฑน จ พพนฺธุ: ; ส ตทฺ ภํกฺตฺวา ภูตวศตฺวาตฺ มเธฺยปฺรานฺตรํ ยเยาฯ
൨൯അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെക്കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ട് ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കുകയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.
30 อนนฺตรํ ยีศุสฺตํ ปปฺรจฺฉ ตว กินฺนาม? ส อุวาจ, มม นาม พาหิโน ยโต พหโว ภูตาสฺตมาศิศฺริยุ: ฯ
൩൦യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
31 อถ ภูตา วินเยน ชคทุ: , คภีรํ ครฺตฺตํ คนฺตุํ มาชฺญาปยาสฺมานฺฯ (Abyssos g12)
൩൧പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുത് എന്നു അവ അവനോട് അപേക്ഷിച്ചു. (Abyssos g12)
32 ตทา ปรฺวฺวโตปริ วราหวฺรชศฺจรติ ตสฺมาทฺ ภูตา วินเยน โปฺรจุ: , อมุํ วราหวฺรชมฺ อาศฺรยิตุมฺ อสฺมานฺ อนุชานีหิ; ตต: โสนุชชฺเญาฯ
൩൨അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കുവാൻ അനുവാദം തരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
33 ตต: ปรํ ภูตาสฺตํ มานุษํ วิหาย วราหวฺรชมฺ อาศิศฺริยุ: วราหวฺรชาศฺจ ตตฺกฺษณาตฺ กฏเกน ธาวนฺโต หฺรเท ปฺราณานฺ วิชฺฤหุ: ฯ
൩൩ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നിക്കൂട്ടം വളരെ വേഗം തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.
34 ตทฺ ทฺฤษฺฏฺวา ศูกรรกฺษกา: ปลายมานา นครํ คฺรามญฺจ คตฺวา ตตฺสรฺวฺววฺฤตฺตานฺตํ กถยามาสุ: ฯ
൩൪ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
35 ตต: กึ วฺฤตฺตมฺ เอตทฺทรฺศนารฺถํ โลกา นิรฺคตฺย ยีโศ: สมีปํ ยยุ: , ตํ มานุษํ ตฺยกฺตภูตํ ปริหิตวสฺตฺรํ สฺวสฺถมานุษวทฺ ยีโศศฺจรณสนฺนิเธา สูปวิศนฺตํ วิโลกฺย พิภฺยุ: ฯ
൩൫അവിടെ സംഭവിച്ചത് കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും നല്ല ബോധത്തോടെയും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
36 เย โลกาสฺตสฺย ภูตคฺรสฺตสฺย สฺวาสฺถฺยกรณํ ททฺฤศุเสฺต เตภฺย: สรฺวฺววฺฤตฺตานฺตํ กถยามาสุ: ฯ
൩൬ഭൂതം ബാധിച്ചവനു സൌഖ്യംവന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു.
37 ตทนนฺตรํ ตสฺย คิเทรียปฺรเทศสฺย จตุรฺทิกฺสฺถา พหโว ชนา อติตฺรสฺตา วินเยน ตํ ชคทุ: , ภวานฺ อสฺมากํ นิกฏาทฺ วฺรชตุ ตสฺมาตฺ ส นาวมารุหฺย ตโต วฺยาฆุฏฺย ชคามฯ
൩൭ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
38 ตทานีํ ตฺยกฺตภูตมนุชเสฺตน สห สฺถาตุํ ปฺรารฺถยาญฺจเกฺร
൩൮ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ പോകുവാൻ അനുവാദം ചോദിച്ചു.
39 กินฺตุ ตทรฺถมฺ อีศฺวร: กีทฺฤงฺมหากรฺมฺม กฺฤตวานฺ อิติ นิเวศนํ คตฺวา วิชฺญาปย, ยีศุ: กถาเมตำ กถยิตฺวา ตํ วิสสรฺชฯ ตต: ส วฺรชิตฺวา ยีศุสฺตทรฺถํ ยนฺมหากรฺมฺม จการ ตตฺ ปุรสฺย สรฺวฺวตฺร ปฺรกาศยิตุํ ปฺราเรเภฯ
൩൯അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്ക് ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
40 อถ ยีเศา ปราวฺฤตฺยาคเต โลกาสฺตํ อาทเรณ ชคฺฤหุ รฺยสฺมาตฺเต สรฺเวฺว ตมเปกฺษาญฺจกฺริเรฯ
൪൦യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ സ്വീകരിച്ചു; അവർ എല്ലാവരും യേശുവിനായി കാത്തിരിക്കുകയായിരുന്നു.
41 ตทนนฺตรํ ยายีรฺนามฺโน ภชนเคหไสฺยโกธิป อาคตฺย ยีโศศฺจรณโย: ปติตฺวา สฺวนิเวศนาคมนารฺถํ ตสฺมินฺ วินยํ จการ,
൪൧അപ്പോൾ പള്ളിപ്രമാണിയായ യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
42 ยตสฺตสฺย ทฺวาทศวรฺษวยสฺกา กไนฺยกาสีตฺ สา มฺฤตกลฺปาภวตฺฯ ตตสฺตสฺย คมนกาเล มารฺเค โลกานำ มหานฺ สมาคโม พภูวฯ
൪൨അവന് ഏകദേശം പന്ത്രണ്ട് വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിക്കാറായതു കൊണ്ട് തന്റെ വീട്ടിൽ വരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ ഞെരുക്കിക്കൊണ്ടിരുന്നു.
43 ทฺวาทศวรฺษาณิ ปฺรทรโรคคฺรสฺตา นานา ไวไทฺยศฺจิกิตฺสิตา สรฺวฺวสฺวํ วฺยยิตฺวาปิ สฺวาสฺถฺยํ น ปฺราปฺตา ยา โยษิตฺ สา ยีโศ: ปศฺจาทาคตฺย ตสฺย วสฺตฺรคฺรนฺถึ ปสฺปรฺศฯ
൪൩അന്ന് പന്ത്രണ്ട് വർഷമായി രക്തസ്രവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾ തന്റെ പണം എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആർക്കും സൌഖ്യം വരുത്തുവാൻ സാധിച്ചിരുന്നില്ല
44 ตสฺมาตฺ ตตฺกฺษณาตฺ ตสฺยา รกฺตสฺราโว รุทฺธ: ฯ
൪൪അവൾ യേശുവിന്റെ പുറകിൽ അടുത്തുചെന്ന് അവന്റെ വസ്ത്രത്തിന്റെ അറ്റത്ത് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നു.
45 ตทานีํ ยีศุรวทตฺ เกนาหํ สฺปฺฤษฺฏ: ? ตโต'เนไกรนงฺคีกฺฤเต ปิตรสฺตสฺย สงฺคินศฺจาวทนฺ, เห คุโร โลกา นิกฏสฺถา: สนฺตสฺตว เทเห ฆรฺษยนฺติ, ตถาปิ เกนาหํ สฺปฺฤษฺฏอิติ ภวานฺ กุต: ปฺฤจฺฉติ?
൪൫എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46 ยีศุ: กถยามาส, เกนาปฺยหํ สฺปฺฤษฺโฏ, ยโต มตฺต: ศกฺติ รฺนิรฺคเตติ มยา นิศฺจิตมชฺญายิฯ
൪൬യേശുവോ: ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞ് എന്നു പറഞ്ഞു.
47 ตทา สา นารี สฺวยํ น คุปฺเตติ วิทิตฺวา กมฺปมานา สตี ตสฺย สมฺมุเข ปปาต; เยน นิมิตฺเตน ตํ ปสฺปรฺศ สฺปรฺศมาตฺราจฺจ เยน ปฺรกาเรณ สฺวสฺถาภวตฺ ตตฺ สรฺวฺวํ ตสฺย สากฺษาทาจเขฺยาฯ
൪൭താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ട് വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
48 ตต: ส ตำ ชคาท เห กเนฺย สุสฺถิรา ภว, ตว วิศฺวาสสฺตฺวำ สฺวสฺถามฺ อการฺษีตฺ ตฺวํ เกฺษเมณ ยาหิฯ
൪൮അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
49 ยีโศเรตทฺวากฺยวทนกาเล ตสฺยาธิปเต รฺนิเวศนาตฺ กศฺจิโลฺลก อาคตฺย ตํ พภาเษ, ตว กนฺยา มฺฤตา คุรุํ มา กฺลิศานฯ
൪൯അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
50 กินฺตุ ยีศุสฺตทากรฺณฺยาธิปตึ วฺยาชหาร, มา ไภษี: เกวลํ วิศฺวสิหิ ตสฺมาตฺ สา ชีวิษฺยติฯ
൫൦യേശു അതുകേട്ടപ്പോൾ: ഭയപ്പെടേണ്ടാ, വിശ്വസിച്ചാൽ മതി എന്നാൽ അവൾ രക്ഷപെടും എന്നു അവനോട് ഉത്തരം പറഞ്ഞു.
51 อถ ตสฺย นิเวศเน ปฺราปฺเต ส ปิตรํ โยหนํ ยากูพญฺจ กนฺยายา มาตรํ ปิตรญฺจ วินา, อนฺยํ กญฺจน ปฺรเวษฺฏุํ วารยามาสฯ
൫൧വീട്ടിൽ എത്തിയപ്പോൾ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്ത് വരുവാൻ സമ്മതിച്ചില്ല.
52 อปรญฺจ เย รุทนฺติ วิลปนฺติ จ ตานฺ สรฺวฺวานฺ ชนานฺ อุวาจ, ยูยํ มา โรทิษฺฏ กนฺยา น มฺฤตา นิทฺราติฯ
൫൨എല്ലാവരും അവളെ ഓർത്തു കരയുകയും, ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ: കരയണ്ട, അവൾ മരിച്ചില്ല, ഉറങ്ങുകയാണ് എന്ന് അവൻ പറഞ്ഞു.
53 กินฺตุ สา นิศฺจิตํ มฺฤเตติ ชฺญาตฺวา เต ตมุปชหสุ: ฯ
൫൩അവരോ അവൾ മരിച്ചുപോയി എന്നു അറിയുന്നതുകൊണ്ട് അവനെ പരിഹസിച്ചു.
54 ปศฺจาตฺ ส สรฺวฺวานฺ พหิ: กฺฤตฺวา กนฺยายา: กเรา ธฺฤตฺวาชุหุเว, เห กเนฺย ตฺวมุตฺติษฺฐ,
൫൪എന്നാൽ യേശു അവളുടെ കൈയ്ക്ക് പിടിച്ച്; ബാലേ, എഴുന്നേല്ക്ക എന്നു അവളോട് ഉറക്കെ പറഞ്ഞു.
55 ตสฺมาตฺ ตสฺยา: ปฺราเณษุ ปุนราคเตษุ สา ตตฺกฺษณาทฺ อุตฺตเสฺยาฯ ตทานีํ ตไสฺย กิญฺจิทฺ ภกฺษฺยํ ทาตุมฺ อาทิเทศฯ
൫൫അവളുടെ ആത്മാവ് തിരിച്ചുവന്നു, അവൾ ഉടനെ എഴുന്നേറ്റ്; അവൾക്ക് ഭക്ഷണം കൊടുക്കുവിൻ എന്നു അവൻ കല്പിച്ചു.
56 ตตสฺตสฺยา: ปิตเรา วิสฺมยํ คเตา กินฺตุ ส ตาวาทิเทศ ฆฏนายา เอตสฺยา: กถำ กไสฺมจิทปิ มา กถยตํฯ
൫൬അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുത് എന്നു അവൻ അവരോട് കല്പിച്ചു.

< ลูก: 8 >