< లూకః 8 >

1 అపరఞ్చ యీశు ర్ద్వాదశభిః శిష్యైః సార్ద్ధం నానానగరేషు నానాగ్రామేషు చ గచ్ఛన్ ఇశ్వరీయరాజత్వస్య సుసంవాదం ప్రచారయితుం ప్రారేభే|
അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
2 తదా యస్యాః సప్త భూతా నిరగచ్ఛన్ సా మగ్దలీనీతి విఖ్యాతా మరియమ్ హేరోద్రాజస్య గృహాధిపతేః హోషే ర్భార్య్యా యోహనా శూశానా
അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
3 ప్రభృతయో యా బహ్వ్యః స్త్రియః దుష్టభూతేభ్యో రోగేభ్యశ్చ ముక్తాః సత్యో నిజవిభూతీ ర్వ్యయిత్వా తమసేవన్త, తాః సర్వ్వాస్తేన సార్ద్ధమ్ ఆసన్|
ഹെരോദാവിന്റെ കാൎയ്യവിചാരകനായ കൂസയുടെ ഭാൎയ്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവൎക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.
4 అనన్తరం నానానగరేభ్యో బహవో లోకా ఆగత్య తస్య సమీపేఽమిలన్, తదా స తేభ్య ఏకాం దృష్టాన్తకథాం కథయామాస| ఏకః కృషీబలో బీజాని వప్తుం బహిర్జగామ,
പിന്നെ വലിയോരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു.
5 తతో వపనకాలే కతిపయాని బీజాని మార్గపార్శ్వే పేతుః, తతస్తాని పదతలై ర్దలితాని పక్షిభి ర్భక్షితాని చ|
വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
6 కతిపయాని బీజాని పాషాణస్థలే పతితాని యద్యపి తాన్యఙ్కురితాని తథాపి రసాభావాత్ శుశుషుః|
മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
7 కతిపయాని బీజాని కణ్టకివనమధ్యే పతితాని తతః కణ్టకివనాని సంవృద్ధ్య తాని జగ్రసుః|
മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
8 తదన్యాని కతిపయబీజాని చ భూమ్యాముత్తమాయాం పేతుస్తతస్తాన్యఙ్కురయిత్వా శతగుణాని ఫలాని ఫేలుః| స ఇమా కథాం కథయిత్వా ప్రోచ్చైః ప్రోవాచ, యస్య శ్రోతుం శ్రోత్రే స్తః స శృణోతు|
മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
9 తతః పరం శిష్యాస్తం పప్రచ్ఛురస్య దృష్టాన్తస్య కిం తాత్పర్య్యం?
അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:
10 తతః స వ్యాజహార, ఈశ్వరీయరాజ్యస్య గుహ్యాని జ్ఞాతుం యుష్మభ్యమధికారో దీయతే కిన్త్వన్యే యథా దృష్ట్వాపి న పశ్యన్తి శ్రుత్వాపి మ బుధ్యన్తే చ తదర్థం తేషాం పురస్తాత్ తాః సర్వ్వాః కథా దృష్టాన్తేన కథ్యన్తే|
ദൈവരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവൎക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
11 దృష్టాన్తస్యాస్యాభిప్రాయః, ఈశ్వరీయకథా బీజస్వరూపా|
ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;
12 యే కథామాత్రం శృణ్వన్తి కిన్తు పశ్చాద్ విశ్వస్య యథా పరిత్రాణం న ప్రాప్నువన్తి తదాశయేన శైతానేత్య హృదయాతృ తాం కథామ్ అపహరతి త ఏవ మార్గపార్శ్వస్థభూమిస్వరూపాః|
വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
13 యే కథం శ్రుత్వా సానన్దం గృహ్లన్తి కిన్త్వబద్ధమూలత్వాత్ స్వల్పకాలమాత్రం ప్రతీత్య పరీక్షాకాలే భ్రశ్యన్తి తఏవ పాషాణభూమిస్వరూపాః|
പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവൎക്കു വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.
14 యే కథాం శ్రుత్వా యాన్తి విషయచిన్తాయాం ధనలోభేన ఏహికసుఖే చ మజ్జన్త ఉపయుక్తఫలాని న ఫలన్తి త ఏవోప్తబీజకణ్టకిభూస్వరూపాః|
മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂൎണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
15 కిన్తు యే శ్రుత్వా సరలైః శుద్ధైశ్చాన్తఃకరణైః కథాం గృహ్లన్తి ధైర్య్యమ్ అవలమ్బ్య ఫలాన్యుత్పాదయన్తి చ త ఏవోత్తమమృత్స్వరూపాః|
നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.
16 అపరఞ్చ ప్రదీపం ప్రజ్వాల్య కోపి పాత్రేణ నాచ్ఛాదయతి తథా ఖట్వాధోపి న స్థాపయతి, కిన్తు దీపాధారోపర్య్యేవ స్థాపయతి, తస్మాత్ ప్రవేశకా దీప్తిం పశ్యన్తి|
വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
17 యన్న ప్రకాశయిష్యతే తాదృగ్ అప్రకాశితం వస్తు కిమపి నాస్తి యచ్చ న సువ్యక్తం ప్రచారయిష్యతే తాదృగ్ గృప్తం వస్తు కిమపి నాస్తి|
വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
18 అతో యూయం కేన ప్రకారేణ శృణుథ తత్ర సావధానా భవత, యస్య సమీపే బర్ద్ధతే తస్మై పునర్దాస్యతే కిన్తు యస్యాశ్రయే న బర్ద్ధతే తస్య యద్యదస్తి తదపి తస్మాత్ నేష్యతే|
ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
19 అపరఞ్చ యీశో ర్మాతా భ్రాతరశ్చ తస్య సమీపం జిగమిషవః
അവന്റെ അമ്മയും സഹോദരന്മാരും
20 కిన్తు జనతాసమ్బాధాత్ తత్సన్నిధిం ప్రాప్తుం న శేకుః| తత్పశ్చాత్ తవ మాతా భ్రాతరశ్చ త్వాం సాక్షాత్ చికీర్షన్తో బహిస్తిష్ఠనతీతి వార్త్తాయాం తస్మై కథితాయాం
അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു.
21 స ప్రత్యువాచ; యే జనా ఈశ్వరస్య కథాం శ్రుత్వా తదనురూపమాచరన్తి తఏవ మమ మాతా భ్రాతరశ్చ|
അവരോടു അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.
22 అనన్తరం ఏకదా యీశుః శిష్యైః సార్ద్ధం నావమారుహ్య జగాద, ఆయాత వయం హ్రదస్య పారం యామః, తతస్తే జగ్ముః|
ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.
23 తేషు నౌకాం వాహయత్సు స నిదద్రౌ;
അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
24 అథాకస్మాత్ ప్రబలఝఞ్భ్శగమాద్ హ్రదే నౌకాయాం తరఙ్గైరాచ్ఛన్నాయాం విపత్ తాన్ జగ్రాస| తస్మాద్ యీశోరన్తికం గత్వా హే గురో హే గురో ప్రాణా నో యాన్తీతి గదిత్వా తం జాగరయామ్బభూవుః| తదా స ఉత్థాయ వాయుం తరఙ్గాంశ్చ తర్జయామాస తస్మాదుభౌ నివృత్య స్థిరౌ బభూవతుః|
തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണൎത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമൎന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
25 స తాన్ బభాషే యుష్మాకం విశ్వాసః క? తస్మాత్తే భీతా విస్మితాశ్చ పరస్పరం జగదుః, అహో కీదృగయం మనుజః పవనం పానీయఞ్చాదిశతి తదుభయం తదాదేశం వహతి|
നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചൎയ്യപ്പെട്ടു.
26 తతః పరం గాలీల్ప్రదేశస్య సమ్ముఖస్థగిదేరీయప్రదేశే నౌకాయాం లగన్త్యాం తటేఽవరోహమావాద్
അവർ ഗലീലക്കു നേരെയുള്ള ഗെരസേന്യദേശത്തു അണഞ്ഞു.
27 బహుతిథకాలం భూతగ్రస్త ఏకో మానుషః పురాదాగత్య తం సాక్షాచ్చకార| స మనుషో వాసో న పరిదధత్ గృహే చ న వసన్ కేవలం శ్మశానమ్ అధ్యువాస|
അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാൎക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.
28 స యీశుం దృష్ట్వైవ చీచ్ఛబ్దం చకార తస్య సమ్ముఖే పతిత్వా ప్రోచ్చైర్జగాద చ, హే సర్వ్వప్రధానేశ్వరస్య పుత్ర, మయా సహ తవ కః సమ్బన్ధః? త్వయి వినయం కరోమి మాం మా యాతయ|
അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
29 యతః స తం మానుషం త్యక్త్వా యాతుమ్ అమేధ్యభూతమ్ ఆదిదేశ; స భూతస్తం మానుషమ్ అసకృద్ దధార తస్మాల్లోకాః శృఙ్ఖలేన నిగడేన చ బబన్ధుః; స తద్ భంక్త్వా భూతవశత్వాత్ మధ్యేప్రాన్తరం యయౌ|
അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകൎക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.
30 అనన్తరం యీశుస్తం పప్రచ్ఛ తవ కిన్నామ? స ఉవాచ, మమ నామ బాహినో యతో బహవో భూతాస్తమాశిశ్రియుః|
യേശു അവനോടു: നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
31 అథ భూతా వినయేన జగదుః, గభీరం గర్త్తం గన్తుం మాజ్ఞాపయాస్మాన్| (Abyssos g12)
പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. (Abyssos g12)
32 తదా పర్వ్వతోపరి వరాహవ్రజశ్చరతి తస్మాద్ భూతా వినయేన ప్రోచుః, అముం వరాహవ్రజమ్ ఆశ్రయితుమ్ అస్మాన్ అనుజానీహి; తతః సోనుజజ్ఞౌ|
അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
33 తతః పరం భూతాస్తం మానుషం విహాయ వరాహవ్రజమ్ ఆశిశ్రియుః వరాహవ్రజాశ్చ తత్క్షణాత్ కటకేన ధావన్తో హ్రదే ప్రాణాన్ విజృహుః|
ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു.
34 తద్ దృష్ట్వా శూకరరక్షకాః పలాయమానా నగరం గ్రామఞ్చ గత్వా తత్సర్వ్వవృత్తాన్తం కథయామాసుః|
ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
35 తతః కిం వృత్తమ్ ఏతద్దర్శనార్థం లోకా నిర్గత్య యీశోః సమీపం యయుః, తం మానుషం త్యక్తభూతం పరిహితవస్త్రం స్వస్థమానుషవద్ యీశోశ్చరణసన్నిధౌ సూపవిశన్తం విలోక్య బిభ్యుః|
സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
36 యే లోకాస్తస్య భూతగ్రస్తస్య స్వాస్థ్యకరణం దదృశుస్తే తేభ్యః సర్వ్వవృత్తాన్తం కథయామాసుః|
ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു.
37 తదనన్తరం తస్య గిదేరీయప్రదేశస్య చతుర్దిక్స్థా బహవో జనా అతిత్రస్తా వినయేన తం జగదుః, భవాన్ అస్మాకం నికటాద్ వ్రజతు తస్మాత్ స నావమారుహ్య తతో వ్యాఘుట్య జగామ|
ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
38 తదానీం త్యక్తభూతమనుజస్తేన సహ స్థాతుం ప్రార్థయాఞ్చక్రే
ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.
39 కిన్తు తదర్థమ్ ఈశ్వరః కీదృఙ్మహాకర్మ్మ కృతవాన్ ఇతి నివేశనం గత్వా విజ్ఞాపయ, యీశుః కథామేతాం కథయిత్వా తం విససర్జ| తతః స వ్రజిత్వా యీశుస్తదర్థం యన్మహాకర్మ్మ చకార తత్ పురస్య సర్వ్వత్ర ప్రకాశయితుం ప్రారేభే|
അതിന്നു അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
40 అథ యీశౌ పరావృత్యాగతే లోకాస్తం ఆదరేణ జగృహు ర్యస్మాత్తే సర్వ్వే తమపేక్షాఞ్చక్రిరే|
യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
41 తదనన్తరం యాయీర్నామ్నో భజనగేహస్యైకోధిప ఆగత్య యీశోశ్చరణయోః పతిత్వా స్వనివేశనాగమనార్థం తస్మిన్ వినయం చకార,
അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
42 యతస్తస్య ద్వాదశవర్షవయస్కా కన్యైకాసీత్ సా మృతకల్పాభవత్| తతస్తస్య గమనకాలే మార్గే లోకానాం మహాన్ సమాగమో బభూవ|
അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
43 ద్వాదశవర్షాణి ప్రదరరోగగ్రస్తా నానా వైద్యైశ్చికిత్సితా సర్వ్వస్వం వ్యయిత్వాపి స్వాస్థ్యం న ప్రాప్తా యా యోషిత్ సా యీశోః పశ్చాదాగత్య తస్య వస్త్రగ్రన్థిం పస్పర్శ|
അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാഞ്ഞുവളുമായോരു സ്ത്രീ
44 తస్మాత్ తత్క్షణాత్ తస్యా రక్తస్రావో రుద్ధః|
പുറകിൽ അടുത്തുചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
45 తదానీం యీశురవదత్ కేనాహం స్పృష్టః? తతోఽనేకైరనఙ్గీకృతే పితరస్తస్య సఙ్గినశ్చావదన్, హే గురో లోకా నికటస్థాః సన్తస్తవ దేహే ఘర్షయన్తి, తథాపి కేనాహం స్పృష్టఇతి భవాన్ కుతః పృచ్ఛతి?
എന്നെ തൊട്ടതു ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46 యీశుః కథయామాస, కేనాప్యహం స్పృష్టో, యతో మత్తః శక్తి ర్నిర్గతేతి మయా నిశ్చితమజ్ఞాయి|
യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.
47 తదా సా నారీ స్వయం న గుప్తేతి విదిత్వా కమ్పమానా సతీ తస్య సమ్ముఖే పపాత; యేన నిమిత్తేన తం పస్పర్శ స్పర్శమాత్రాచ్చ యేన ప్రకారేణ స్వస్థాభవత్ తత్ సర్వ్వం తస్య సాక్షాదాచఖ్యౌ|
താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
48 తతః స తాం జగాద హే కన్యే సుస్థిరా భవ, తవ విశ్వాసస్త్వాం స్వస్థామ్ అకార్షీత్ త్వం క్షేమేణ యాహి|
അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
49 యీశోరేతద్వాక్యవదనకాలే తస్యాధిపతే ర్నివేశనాత్ కశ్చిల్లోక ఆగత్య తం బభాషే, తవ కన్యా మృతా గురుం మా క్లిశాన|
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
50 కిన్తు యీశుస్తదాకర్ణ్యాధిపతిం వ్యాజహార, మా భైషీః కేవలం విశ్వసిహి తస్మాత్ సా జీవిష్యతి|
യേശു അതുകേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.
51 అథ తస్య నివేశనే ప్రాప్తే స పితరం యోహనం యాకూబఞ్చ కన్యాయా మాతరం పితరఞ్చ వినా, అన్యం కఞ్చన ప్రవేష్టుం వారయామాస|
വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.
52 అపరఞ్చ యే రుదన్తి విలపన్తి చ తాన్ సర్వ్వాన్ జనాన్ ఉవాచ, యూయం మా రోదిష్ట కన్యా న మృతా నిద్రాతి|
എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവൻ പറഞ്ഞു.
53 కిన్తు సా నిశ్చితం మృతేతి జ్ఞాత్వా తే తముపజహసుః|
അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
54 పశ్చాత్ స సర్వ్వాన్ బహిః కృత్వా కన్యాయాః కరౌ ధృత్వాజుహువే, హే కన్యే త్వముత్తిష్ఠ,
എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
55 తస్మాత్ తస్యాః ప్రాణేషు పునరాగతేషు సా తత్క్షణాద్ ఉత్తస్యౌ| తదానీం తస్యై కిఞ్చిద్ భక్ష్యం దాతుమ్ ఆదిదేశ|
അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
56 తతస్తస్యాః పితరౌ విస్మయం గతౌ కిన్తు స తావాదిదేశ ఘటనాయా ఏతస్యాః కథాం కస్మైచిదపి మా కథయతం|
അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.

< లూకః 8 >