< ਲੂਕਃ 24 >

1 ਅਥ ਸਪ੍ਤਾਹਪ੍ਰਥਮਦਿਨੇ(ਅ)ਤਿਪ੍ਰਤ੍ਯੂਸ਼਼ੇ ਤਾ ਯੋਸ਼਼ਿਤਃ ਸਮ੍ਪਾਦਿਤੰ ਸੁਗਨ੍ਧਿਦ੍ਰਵ੍ਯੰ ਗ੍ਰੁʼਹੀਤ੍ਵਾ ਤਦਨ੍ਯਾਭਿਃ ਕਿਯਤੀਭਿਃ ਸ੍ਤ੍ਰੀਭਿਃ ਸਹ ਸ਼੍ਮਸ਼ਾਨੰ ਯਯੁਃ|
അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തുകൊണ്ട് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്ത് കല്ലറയ്ക്കൽ എത്തി,
2 ਕਿਨ੍ਤੁ ਸ਼੍ਮਸ਼ਾਨਦ੍ਵਾਰਾਤ੍ ਪਾਸ਼਼ਾਣਮਪਸਾਰਿਤੰ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾ
കല്ലറയിൽ നിന്നു കല്ല് ഉരുട്ടിമാറ്റിയതായി കണ്ട്.
3 ਤਾਃ ਪ੍ਰਵਿਸ਼੍ਯ ਪ੍ਰਭੋ ਰ੍ਦੇਹਮਪ੍ਰਾਪ੍ਯ
അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4 ਵ੍ਯਾਕੁਲਾ ਭਵਨ੍ਤਿ ਏਤਰ੍ਹਿ ਤੇਜੋਮਯਵਸ੍ਤ੍ਰਾਨ੍ਵਿਤੌ ਦ੍ਵੌ ਪੁਰੁਸ਼਼ੌ ਤਾਸਾਂ ਸਮੀਪੇ ਸਮੁਪਸ੍ਥਿਤੌ
അതിനെക്കുറിച്ച് അവർ അമ്പരന്നിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ട്.
5 ਤਸ੍ਮਾੱਤਾਃ ਸ਼ਙ੍ਕਾਯੁਕ੍ਤਾ ਭੂਮਾਵਧੋਮੁਖ੍ਯਸ੍ਯਸ੍ਥੁਃ| ਤਦਾ ਤੌ ਤਾ ਊਚਤੁ ਰ੍ਮ੍ਰੁʼਤਾਨਾਂ ਮਧ੍ਯੇ ਜੀਵਨ੍ਤੰ ਕੁਤੋ ਮ੍ਰੁʼਗਯਥ?
അവർ ഭയപ്പെട്ടു മുഖം കുനിച്ച് നില്ക്കുമ്പോൾ പുരുഷന്മാർ അവരോട്: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്?
6 ਸੋਤ੍ਰ ਨਾਸ੍ਤਿ ਸ ਉਦਸ੍ਥਾਤ੍|
അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
7 ਪਾਪਿਨਾਂ ਕਰੇਸ਼਼ੁ ਸਮਰ੍ਪਿਤੇਨ ਕ੍ਰੁਸ਼ੇ ਹਤੇਨ ਚ ਮਨੁਸ਼਼੍ਯਪੁਤ੍ਰੇਣ ਤ੍ਰੁʼਤੀਯਦਿਵਸੇ ਸ਼੍ਮਸ਼ਾਨਾਦੁੱਥਾਤਵ੍ਯਮ੍ ਇਤਿ ਕਥਾਂ ਸ ਗਲੀਲਿ ਤਿਸ਼਼੍ਠਨ੍ ਯੁਸ਼਼੍ਮਭ੍ਯੰ ਕਥਿਤਵਾਨ੍ ਤਾਂ ਸ੍ਮਰਤ|
മുമ്പെ അവൻ ഗലീലയിൽ ആയിരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
8 ਤਦਾ ਤਸ੍ਯ ਸਾ ਕਥਾ ਤਾਸਾਂ ਮਨਃਸੁ ਜਾਤਾ|
അപ്പോൾ അവർ അവന്റെ വാക്ക് ഓർത്തു,
9 ਅਨਨ੍ਤਰੰ ਸ਼੍ਮਸ਼ਾਨਾਦ੍ ਗਤ੍ਵਾ ਤਾ ਏਕਾਦਸ਼ਸ਼ਿਸ਼਼੍ਯਾਦਿਭ੍ਯਃ ਸਰ੍ੱਵੇਭ੍ਯਸ੍ਤਾਂ ਵਾਰ੍ੱਤਾਂ ਕਥਯਾਮਾਸੁਃ|
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊന്നു ശിഷ്യർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
10 ਮਗ੍ਦਲੀਨੀਮਰਿਯਮ੍, ਯੋਹਨਾ, ਯਾਕੂਬੋ ਮਾਤਾ ਮਰਿਯਮ੍ ਤਦਨ੍ਯਾਃ ਸਙ੍ਗਿਨ੍ਯੋ ਯੋਸ਼਼ਿਤਸ਼੍ਚ ਪ੍ਰੇਰਿਤੇਭ੍ਯ ਏਤਾਃ ਸਰ੍ੱਵਾ ਵਾਰ੍ੱਤਾਃ ਕਥਯਾਮਾਸੁਃ
൧൦മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ, അവരോടുകൂടെയുള്ള മറ്റു സ്ത്രീകൾ എന്നിവരാണ് അത് അപ്പൊസ്തലന്മാരോട് പറഞ്ഞത്.
11 ਕਿਨ੍ਤੁ ਤਾਸਾਂ ਕਥਾਮ੍ ਅਨਰ੍ਥਕਾਖ੍ਯਾਨਮਾਤ੍ਰੰ ਬੁੱਧ੍ਵਾ ਕੋਪਿ ਨ ਪ੍ਰਤ੍ਯੈਤ੍|
൧൧ഈ വാക്ക് അവർക്ക് വെറും കഥപോലെ തോന്നി; അതുകൊണ്ട് അവർ വിശ്വസിച്ചില്ല.
12 ਤਦਾ ਪਿਤਰ ਉੱਥਾਯ ਸ਼੍ਮਸ਼ਾਨਾਨ੍ਤਿਕੰ ਦਧਾਵ, ਤਤ੍ਰ ਚ ਪ੍ਰਹ੍ਵੋ ਭੂਤ੍ਵਾ ਪਾਰ੍ਸ਼੍ਵੈਕਸ੍ਥਾਪਿਤੰ ਕੇਵਲੰ ਵਸ੍ਤ੍ਰੰ ਦਦਰ੍ਸ਼; ਤਸ੍ਮਾਦਾਸ਼੍ਚਰ੍ੱਯੰ ਮਨ੍ਯਮਾਨੋ ਯਦਘਟਤ ਤਨ੍ਮਨਸਿ ਵਿਚਾਰਯਨ੍ ਪ੍ਰਤਸ੍ਥੇ|
൧൨എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ട്, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.
13 ਤਸ੍ਮਿੰਨੇਵ ਦਿਨੇ ਦ੍ਵੌ ਸ਼ਿੱਯੌ ਯਿਰੂਸ਼ਾਲਮਸ਼੍ਚਤੁਸ਼਼੍ਕ੍ਰੋਸ਼ਾਨ੍ਤਰਿਤਮ੍ ਇੰਮਾਯੁਗ੍ਰਾਮੰ ਗੱਛਨ੍ਤੌ
൧൩അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽ നിന്നു ഏഴ് നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ
14 ਤਾਸਾਂ ਘਟਨਾਨਾਂ ਕਥਾਮਕਥਯਤਾਂ
൧൪ഈ സംഭവിച്ചതിനെക്കുറിച്ച് ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
15 ਤਯੋਰਾਲਾਪਵਿਚਾਰਯੋਃ ਕਾਲੇ ਯੀਸ਼ੁਰਾਗਤ੍ਯ ਤਾਭ੍ਯਾਂ ਸਹ ਜਗਾਮ
൧൫സംസാരിച്ചും ചോദിച്ചും കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു.
16 ਕਿਨ੍ਤੁ ਯਥਾ ਤੌ ਤੰ ਨ ਪਰਿਚਿਨੁਤਸ੍ਤਦਰ੍ਥੰ ਤਯੋ ਰ੍ਦ੍ਰੁʼਸ਼਼੍ਟਿਃ ਸੰਰੁੱਧਾ|
൧൬യേശുവിനെ തിരിച്ചറിയാതിരിക്കാനായി അവരുടെ കണ്ണ് മറച്ചിരുന്നു.
17 ਸ ਤੌ ਪ੍ਰੁʼਸ਼਼੍ਟਵਾਨ੍ ਯੁਵਾਂ ਵਿਸ਼਼ੱਣੌ ਕਿੰ ਵਿਚਾਰਯਨ੍ਤੌ ਗੱਛਥਃ?
൧൭അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
18 ਤਤਸ੍ਤਯੋਃ ਕ੍ਲਿਯਪਾਨਾਮਾ ਪ੍ਰਤ੍ਯੁਵਾਚ ਯਿਰੂਸ਼ਾਲਮਪੁਰੇ(ਅ)ਧੁਨਾ ਯਾਨ੍ਯਘਟਨ੍ਤ ਤ੍ਵੰ ਕੇਵਲਵਿਦੇਸ਼ੀ ਕਿੰ ਤਦ੍ਵ੍ਰੁʼੱਤਾਨ੍ਤੰ ਨ ਜਾਨਾਸਿ?
൧൮അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ; യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു പറഞ്ഞു.
19 ਸ ਪਪ੍ਰੱਛ ਕਾ ਘਟਨਾਃ? ਤਦਾ ਤੌ ਵਕ੍ਤੁਮਾਰੇਭਾਤੇ ਯੀਸ਼ੁਨਾਮਾ ਯੋ ਨਾਸਰਤੀਯੋ ਭਵਿਸ਼਼੍ਯਦ੍ਵਾਦੀ ਈਸ਼੍ਵਰਸ੍ਯ ਮਾਨੁਸ਼਼ਾਣਾਞ੍ਚ ਸਾਕ੍ਸ਼਼ਾਤ੍ ਵਾਕ੍ਯੇ ਕਰ੍ੰਮਣਿ ਚ ਸ਼ਕ੍ਤਿਮਾਨਾਸੀਤ੍
൧൯ഏത് കാര്യം എന്നു അവൻ അവരോട് ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
20 ਤਮ੍ ਅਸ੍ਮਾਕੰ ਪ੍ਰਧਾਨਯਾਜਕਾ ਵਿਚਾਰਕਾਸ਼੍ਚ ਕੇਨਾਪਿ ਪ੍ਰਕਾਰੇਣ ਕ੍ਰੁਸ਼ੇ ਵਿੱਧ੍ਵਾ ਤਸ੍ਯ ਪ੍ਰਾਣਾਨਨਾਸ਼ਯਨ੍ ਤਦੀਯਾ ਘਟਨਾਃ;
൨൦നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
21 ਕਿਨ੍ਤੁ ਯ ਇਸ੍ਰਾਯੇਲੀਯਲੋਕਾਨ੍ ਉੱਧਾਰਯਿਸ਼਼੍ਯਤਿ ਸ ਏਵਾਯਮ੍ ਇਤ੍ਯਾਸ਼ਾਸ੍ਮਾਭਿਃ ਕ੍ਰੁʼਤਾ| ਤਦ੍ਯਥਾ ਤਥਾਸ੍ਤੁ ਤਸ੍ਯਾ ਘਟਨਾਯਾ ਅਦ੍ਯ ਦਿਨਤ੍ਰਯੰ ਗਤੰ|
൨൧ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നുനാൾ കഴിഞ്ഞു.
22 ਅਧਿਕਨ੍ਤ੍ਵਸ੍ਮਾਕੰ ਸਙ੍ਗਿਨੀਨਾਂ ਕਿਯਤ੍ਸ੍ਤ੍ਰੀਣਾਂ ਮੁਖੇਭ੍ਯੋ(ਅ)ਸਮ੍ਭਵਵਾਕ੍ਯਮਿਦੰ ਸ਼੍ਰੁਤੰ;
൨൨ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി
23 ਤਾਃ ਪ੍ਰਤ੍ਯੂਸ਼਼ੇ ਸ਼੍ਮਸ਼ਾਨੰ ਗਤ੍ਵਾ ਤਤ੍ਰ ਤਸ੍ਯ ਦੇਹਮ੍ ਅਪ੍ਰਾਪ੍ਯ ਵ੍ਯਾਘੁਟ੍ਯੇਤ੍ਵਾ ਪ੍ਰੋਕ੍ਤਵਤ੍ਯਃ ਸ੍ਵਰ੍ਗੀਸਦੂਤੌ ਦ੍ਰੁʼਸ਼਼੍ਟਾਵਸ੍ਮਾਭਿਸ੍ਤੌ ਚਾਵਾਦਿਸ਼਼੍ਟਾਂ ਸ ਜੀਵਿਤਵਾਨ੍|
൨൩പക്ഷേ അവന്റെ ശരീരം കാണാതെ മടങ്ങിവന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ട് എന്നു പറഞ്ഞു.
24 ਤਤੋਸ੍ਮਾਕੰ ਕੈਸ਼੍ਚਿਤ੍ ਸ਼੍ਮਸ਼ਾਨਮਗਮ੍ਯਤ ਤੇ(ਅ)ਪਿ ਸ੍ਤ੍ਰੀਣਾਂ ਵਾਕ੍ਯਾਨੁਰੂਪੰ ਦ੍ਰੁʼਸ਼਼੍ਟਵਨ੍ਤਃ ਕਿਨ੍ਤੁ ਤੰ ਨਾਪਸ਼੍ਯਨ੍|
൨൪ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്ന് സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ യേശുവിനെ കണ്ടില്ലതാനും.
25 ਤਦਾ ਸ ਤਾਵੁਵਾਚ, ਹੇ ਅਬੋਧੌ ਹੇ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਭਿਰੁਕ੍ਤਵਾਕ੍ਯੰ ਪ੍ਰਤ੍ਯੇਤੁੰ ਵਿਲਮ੍ਬਮਾਨੌ;
൨൫അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
26 ਏਤਤ੍ਸਰ੍ੱਵਦੁਃਖੰ ਭੁਕ੍ਤ੍ਵਾ ਸ੍ਵਭੂਤਿਪ੍ਰਾਪ੍ਤਿਃ ਕਿੰ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਨ ਨ੍ਯਾੱਯਾ?
൨൬ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്റെ മഹത്വത്തിൽ പ്രവേശിക്കേണ്ടതല്ലയോ” എന്നു പറഞ്ഞു,
27 ਤਤਃ ਸ ਮੂਸਾਗ੍ਰਨ੍ਥਮਾਰਭ੍ਯ ਸਰ੍ੱਵਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਂ ਸਰ੍ੱਵਸ਼ਾਸ੍ਤ੍ਰੇ ਸ੍ਵਸ੍ਮਿਨ੍ ਲਿਖਿਤਾਖ੍ਯਾਨਾਭਿਪ੍ਰਾਯੰ ਬੋਧਯਾਮਾਸ|
൨൭മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.
28 ਅਥ ਗਮ੍ਯਗ੍ਰਾਮਾਭ੍ਯਰ੍ਣੰ ਪ੍ਰਾਪ੍ਯ ਤੇਨਾਗ੍ਰੇ ਗਮਨਲਕ੍ਸ਼਼ਣੇ ਦਰ੍ਸ਼ਿਤੇ
൨൮അവർക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
29 ਤੌ ਸਾਧਯਿਤ੍ਵਾਵਦਤਾਂ ਸਹਾਵਾਭ੍ਯਾਂ ਤਿਸ਼਼੍ਠ ਦਿਨੇ ਗਤੇ ਸਤਿ ਰਾਤ੍ਰਿਰਭੂਤ੍; ਤਤਃ ਸ ਤਾਭ੍ਯਾਂ ਸਾਰ੍ੱਧੰ ਸ੍ਥਾਤੁੰ ਗ੍ਰੁʼਹੰ ਯਯੌ|
൨൯അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്ന്.
30 ਪਸ਼੍ਚਾਦ੍ਭੋਜਨੋਪਵੇਸ਼ਕਾਲੇ ਸ ਪੂਪੰ ਗ੍ਰੁʼਹੀਤ੍ਵਾ ਈਸ਼੍ਵਰਗੁਣਾਨ੍ ਜਗਾਦ ਤਞ੍ਚ ਭੰਕ੍ਤ੍ਵਾ ਤਾਭ੍ਯਾਂ ਦਦੌ|
൩൦അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു.
31 ਤਦਾ ਤਯੋ ਰ੍ਦ੍ਰੁʼਸ਼਼੍ਟੌ ਪ੍ਰਸੰਨਾਯਾਂ ਤੰ ਪ੍ਰਤ੍ਯਭਿਜ੍ਞਤੁਃ ਕਿਨ੍ਤੁ ਸ ਤਯੋਃ ਸਾਕ੍ਸ਼਼ਾਦਨ੍ਤਰ੍ਦਧੇ|
൩൧ഉടനെ അവരുടെ കണ്ണ് തുറന്നു അവർ യേശുവിനെ തിരിച്ചറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി
32 ਤਤਸ੍ਤੌ ਮਿਥੋਭਿਧਾਤੁਮ੍ ਆਰਬ੍ਧਵਨ੍ਤੌ ਗਮਨਕਾਲੇ ਯਦਾ ਕਥਾਮਕਥਯਤ੍ ਸ਼ਾਸ੍ਤ੍ਰਾਰ੍ਥਞ੍ਚਬੋਧਯਤ੍ ਤਦਾਵਯੋ ਰ੍ਬੁੱਧਿਃ ਕਿੰ ਨ ਪ੍ਰਾਜ੍ਵਲਤ੍?
൩൨അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
33 ਤੌ ਤਤ੍ਕ੍ਸ਼਼ਣਾਦੁੱਥਾਯ ਯਿਰੂਸ਼ਾਲਮਪੁਰੰ ਪ੍ਰਤ੍ਯਾਯਯਤੁਃ, ਤਤ੍ਸ੍ਥਾਨੇ ਸ਼ਿਸ਼਼੍ਯਾਣਾਮ੍ ਏਕਾਦਸ਼ਾਨਾਂ ਸਙ੍ਗਿਨਾਞ੍ਚ ਦਰ੍ਸ਼ਨੰ ਜਾਤੰ|
൩൩അപ്പോൾ തന്നേ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
34 ਤੇ ਪ੍ਰੋਚੁਃ ਪ੍ਰਭੁਰੁਦਤਿਸ਼਼੍ਠਦ੍ ਇਤਿ ਸਤ੍ਯੰ ਸ਼ਿਮੋਨੇ ਦਰ੍ਸ਼ਨਮਦਾੱਚ|
൩൪കർത്താവ് നിശ്ചയമായി ഉയിർത്തെഴുന്നേറ്റു ശിമോന് പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊന്നു ശിഷ്യരെയും കൂടെയുള്ളവരെയും കണ്ട്.
35 ਤਤਃ ਪਥਃ ਸਰ੍ੱਵਘਟਨਾਯਾਃ ਪੂਪਭਞ੍ਜਨੇਨ ਤਤ੍ਪਰਿਚਯਸ੍ਯ ਚ ਸਰ੍ੱਵਵ੍ਰੁʼੱਤਾਨ੍ਤੰ ਤੌ ਵਕ੍ਤੁਮਾਰੇਭਾਤੇ|
൩൫വഴിയിൽവച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.
36 ਇੱਥੰ ਤੇ ਪਰਸ੍ਪਰੰ ਵਦਨ੍ਤਿ ਤਤ੍ਕਾਲੇ ਯੀਸ਼ੁਃ ਸ੍ਵਯੰ ਤੇਸ਼਼ਾਂ ਮਧ੍ਯ ਪ੍ਰੋੱਥਯ ਯੁਸ਼਼੍ਮਾਕੰ ਕਲ੍ਯਾਣੰ ਭੂਯਾਦ੍ ਇਤ੍ਯੁਵਾਚ,
൩൬ഇങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നു: നിങ്ങൾക്ക് സമാധാനം എന്നു പറഞ്ഞു.
37 ਕਿਨ੍ਤੁ ਭੂਤੰ ਪਸ਼੍ਯਾਮ ਇਤ੍ਯਨੁਮਾਯ ਤੇ ਸਮੁਦ੍ਵਿਵਿਜਿਰੇ ਤ੍ਰੇਸ਼਼ੁਸ਼੍ਚ|
൩൭അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്ക് തോന്നി.
38 ਸ ਉਵਾਚ, ਕੁਤੋ ਦੁਃਖਿਤਾ ਭਵਥ? ਯੁਸ਼਼੍ਮਾਕੰ ਮਨਃਸੁ ਸਨ੍ਦੇਹ ਉਦੇਤਿ ਚ ਕੁਤਃ?
൩൮അവൻ അവരോട്: നിങ്ങൾ ഭയക്കുന്നതു എന്തിനാണ്? നിങ്ങൾ സംശയിക്കുന്നത് എന്താണ്?
39 ਏਸ਼਼ੋਹੰ, ਮਮ ਕਰੌ ਪਸ਼੍ਯਤ ਵਰੰ ਸ੍ਪ੍ਰੁʼਸ਼਼੍ਟ੍ਵਾ ਪਸ਼੍ਯਤ, ਮਮ ਯਾਦ੍ਰੁʼਸ਼ਾਨਿ ਪਸ਼੍ਯਥ ਤਾਦ੍ਰੁʼਸ਼ਾਨਿ ਭੂਤਸ੍ਯ ਮਾਂਸਾਸ੍ਥੀਨਿ ਨ ਸਨ੍ਤਿ|
൩൯ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി മനസ്സിലാക്കുവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന് മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
40 ਇਤ੍ਯੁਕ੍ਤ੍ਵਾ ਸ ਹਸ੍ਤਪਾਦਾਨ੍ ਦਰ੍ਸ਼ਯਾਮਾਸ|
൪൦ഇങ്ങനെ പറഞ്ഞിട്ട് അവൻ കയ്യും കാലും അവരെ കാണിച്ചു.
41 ਤੇ(ਅ)ਸਮ੍ਭਵੰ ਜ੍ਞਾਤ੍ਵਾ ਸਾਨਨ੍ਦਾ ਨ ਪ੍ਰਤ੍ਯਯਨ੍| ਤਤਃ ਸ ਤਾਨ੍ ਪਪ੍ਰੱਛ, ਅਤ੍ਰ ਯੁਸ਼਼੍ਮਾਕੰ ਸਮੀਪੇ ਖਾਦ੍ਯੰ ਕਿਞ੍ਚਿਦਸ੍ਤਿ?
൪൧അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: ഇവിടെ നിങ്ങളുടെ പക്കൽ തിന്നുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു.
42 ਤਤਸ੍ਤੇ ਕਿਯੱਦਗ੍ਧਮਤ੍ਸ੍ਯੰ ਮਧੁ ਚ ਦਦੁਃ
൪൨അവർ ഒരു കഷണം വറുത്ത മീനും തേൻകട്ടയും അവന് കൊടുത്തു.
43 ਸ ਤਦਾਦਾਯ ਤੇਸ਼਼ਾਂ ਸਾਕ੍ਸ਼਼ਾਦ੍ ਬੁਭੁਜੇ
൪൩യേശു അത് വാങ്ങി അവർ കാൺകെ തിന്നു.
44 ਕਥਯਾਮਾਸ ਚ ਮੂਸਾਵ੍ਯਵਸ੍ਥਾਯਾਂ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਂ ਗ੍ਰਨ੍ਥੇਸ਼਼ੁ ਗੀਤਪੁਸ੍ਤਕੇ ਚ ਮਯਿ ਯਾਨਿ ਸਰ੍ੱਵਾਣਿ ਵਚਨਾਨਿ ਲਿਖਿਤਾਨਿ ਤਦਨੁਰੂਪਾਣਿ ਘਟਿਸ਼਼੍ਯਨ੍ਤੇ ਯੁਸ਼਼੍ਮਾਭਿਃ ਸਾਰ੍ੱਧੰ ਸ੍ਥਿਤ੍ਵਾਹੰ ਯਦੇਤਦ੍ਵਾਕ੍ਯਮ੍ ਅਵਦੰ ਤਦਿਦਾਨੀਂ ਪ੍ਰਤ੍ਯਕ੍ਸ਼਼ਮਭੂਤ੍|
൪൪പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവൃത്തിയാകേണം എന്നുള്ളത് തന്നേ എന്നു പറഞ്ഞു
45 ਅਥ ਤੇਭ੍ਯਃ ਸ਼ਾਸ੍ਤ੍ਰਬੋਧਾਧਿਕਾਰੰ ਦਤ੍ਵਾਵਦਤ੍,
൪൫തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു.
46 ਖ੍ਰੀਸ਼਼੍ਟੇਨੇੱਥੰ ਮ੍ਰੁʼਤਿਯਾਤਨਾ ਭੋਕ੍ਤਵ੍ਯਾ ਤ੍ਰੁʼਤੀਯਦਿਨੇ ਚ ਸ਼੍ਮਸ਼ਾਨਾਦੁੱਥਾਤਵ੍ਯਞ੍ਚੇਤਿ ਲਿਪਿਰਸ੍ਤਿ;
൪൬ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും
47 ਤੰਨਾਮ੍ਨਾ ਯਿਰੂਸ਼ਾਲਮਮਾਰਭ੍ਯ ਸਰ੍ੱਵਦੇਸ਼ੇ ਮਨਃਪਰਾਵਰ੍ੱਤਨਸ੍ਯ ਪਾਪਮੋਚਨਸ੍ਯ ਚ ਸੁਸੰਵਾਦਃ ਪ੍ਰਚਾਰਯਿਤਵ੍ਯਃ,
൪൭അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
48 ਏਸ਼਼ੁ ਸਰ੍ੱਵੇਸ਼਼ੁ ਯੂਯੰ ਸਾਕ੍ਸ਼਼ਿਣਃ|
൪൮ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു.
49 ਅਪਰਞ੍ਚ ਪਸ਼੍ਯਤ ਪਿਤ੍ਰਾ ਯਤ੍ ਪ੍ਰਤਿਜ੍ਞਾਤੰ ਤਤ੍ ਪ੍ਰੇਸ਼਼ਯਿਸ਼਼੍ਯਾਮਿ, ਅਤਏਵ ਯਾਵਤ੍ਕਾਲੰ ਯੂਯੰ ਸ੍ਵਰ੍ਗੀਯਾਂ ਸ਼ਕ੍ਤਿੰ ਨ ਪ੍ਰਾਪ੍ਸ੍ਯਥ ਤਾਵਤ੍ਕਾਲੰ ਯਿਰੂਸ਼ਾਲਮ੍ਨਗਰੇ ਤਿਸ਼਼੍ਠਤ|
൪൯എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതു വരെ നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു.
50 ਅਥ ਸ ਤਾਨ੍ ਬੈਥਨੀਯਾਪਰ੍ੱਯਨ੍ਤੰ ਨੀਤ੍ਵਾ ਹਸ੍ਤਾਵੁੱਤੋਲ੍ਯ ਆਸ਼ਿਸ਼਼ ਵਕ੍ਤੁਮਾਰੇਭੇ
൫൦അതുകഴിഞ്ഞ് അവൻ അവരെ ബേഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.
51 ਆਸ਼ਿਸ਼਼ੰ ਵਦੰਨੇਵ ਚ ਤੇਭ੍ਯਃ ਪ੍ਰੁʼਥਗ੍ ਭੂਤ੍ਵਾ ਸ੍ਵਰ੍ਗਾਯ ਨੀਤੋ(ਅ)ਭਵਤ੍|
൫൧അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടുപിരിഞ്ഞു സ്വർഗ്ഗാരോഹണം ചെയ്തു.
52 ਤਦਾ ਤੇ ਤੰ ਭਜਮਾਨਾ ਮਹਾਨਨ੍ਦੇਨ ਯਿਰੂਸ਼ਾਲਮੰ ਪ੍ਰਤ੍ਯਾਜਗ੍ਮੁਃ|
൫൨അവർ അവനെ നമസ്കരിച്ചു മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു
53 ਤਤੋ ਨਿਰਨ੍ਤਰੰ ਮਨ੍ਦਿਰੇ ਤਿਸ਼਼੍ਠਨ੍ਤ ਈਸ਼੍ਵਰਸ੍ਯ ਪ੍ਰਸ਼ੰਸਾਂ ਧਨ੍ਯਵਾਦਞ੍ਚ ਕਰ੍ੱਤਮ੍ ਆਰੇਭਿਰੇ| ਇਤਿ||
൫൩എല്ലായ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.

< ਲੂਕਃ 24 >