< ଲୂକଃ 11 >

1 ଅନନ୍ତରଂ ସ କସ୍ମିଂଶ୍ଚିତ୍ ସ୍ଥାନେ ପ୍ରାର୍ଥଯତ ତତ୍ସମାପ୍ତୌ ସତ୍ୟାଂ ତସ୍ୟୈକଃ ଶିଷ୍ୟସ୍ତଂ ଜଗାଦ ହେ ପ୍ରଭୋ ଯୋହନ୍ ଯଥା ସ୍ୱଶିଷ୍ୟାନ୍ ପ୍ରାର୍ଥଯିତୁମ୍ ଉପଦିଷ୍ଟୱାନ୍ ତଥା ଭୱାନପ୍ୟସ୍ମାନ୍ ଉପଦିଶତୁ|
അവൻ ഒരു സ്ഥലത്തു പ്രാൎത്ഥിച്ചുകൊണ്ടിരുന്നു; തീൎന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കൎത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാൎത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
2 ତସ୍ମାତ୍ ସ କଥଯାମାସ, ପ୍ରାର୍ଥନକାଲେ ଯୂଯମ୍ ଇତ୍ଥଂ କଥଯଧ୍ୱଂ, ହେ ଅସ୍ମାକଂ ସ୍ୱର୍ଗସ୍ଥପିତସ୍ତୱ ନାମ ପୂଜ୍ୟଂ ଭୱତୁ; ତୱ ରାଜତ୍ୱଂ ଭୱତୁ; ସ୍ୱର୍ଗେ ଯଥା ତଥା ପୃଥିୱ୍ୟାମପି ତୱେଚ୍ଛଯା ସର୍ୱ୍ୱଂ ଭୱତୁ|
അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: [സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ]
3 ପ୍ରତ୍ୟହମ୍ ଅସ୍ମାକଂ ପ୍ରଯୋଜନୀଯଂ ଭୋଜ୍ୟଂ ଦେହି|
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.
4 ଯଥା ୱଯଂ ସର୍ୱ୍ୱାନ୍ ଅପରାଧିନଃ କ୍ଷମାମହେ ତଥା ତ୍ୱମପି ପାପାନ୍ୟସ୍ମାକଂ କ୍ଷମସ୍ୱ| ଅସ୍ମାନ୍ ପରୀକ୍ଷାଂ ମାନଯ କିନ୍ତୁ ପାପାତ୍ମନୋ ରକ୍ଷ|
ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ: [ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.]
5 ପଶ୍ଚାତ୍ ସୋପରମପି କଥିତୱାନ୍ ଯଦି ଯୁଷ୍ମାକଂ କସ୍ୟଚିଦ୍ ବନ୍ଧୁସ୍ତିଷ୍ଠତି ନିଶୀଥେ ଚ ତସ୍ୟ ସମୀପଂ ସ ଗତ୍ୱା ୱଦତି,
പിന്നെ അവൻ അവരോടു പറഞ്ഞതു: നിങ്ങളിൽ ആൎക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അൎദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;
6 ହେ ବନ୍ଧୋ ପଥିକ ଏକୋ ବନ୍ଧୁ ର୍ମମ ନିୱେଶନମ୍ ଆଯାତଃ କିନ୍ତୁ ତସ୍ୟାତିଥ୍ୟଂ କର୍ତ୍ତୁଂ ମମାନ୍ତିକେ କିମପି ନାସ୍ତି, ଅତଏୱ ପୂପତ୍ରଯଂ ମହ୍ୟମ୍ ଋଣଂ ଦେହି;
എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ:
7 ତଦା ସ ଯଦି ଗୃହମଧ୍ୟାତ୍ ପ୍ରତିୱଦତି ମାଂ ମା କ୍ଲିଶାନ, ଇଦାନୀଂ ଦ୍ୱାରଂ ରୁଦ୍ଧଂ ଶଯନେ ମଯା ସହ ବାଲକାଶ୍ଚ ତିଷ୍ଠନ୍ତି ତୁଭ୍ୟଂ ଦାତୁମ୍ ଉତ୍ଥାତୁଂ ନ ଶକ୍ନୋମି,
എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും
8 ତର୍ହି ଯୁଷ୍ମାନହଂ ୱଦାମି, ସ ଯଦି ମିତ୍ରତଯା ତସ୍ମୈ କିମପି ଦାତୁଂ ନୋତ୍ତିଷ୍ଠତି ତଥାପି ୱାରଂ ୱାରଂ ପ୍ରାର୍ଥନାତ ଉତ୍ଥାପିତଃ ସନ୍ ଯସ୍ମିନ୍ ତସ୍ୟ ପ୍ରଯୋଜନଂ ତଦେୱ ଦାସ୍ୟତି|
അവൻ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
9 ଅତଃ କାରଣାତ୍ କଥଯାମି, ଯାଚଧ୍ୱଂ ତତୋ ଯୁଷ୍ମଭ୍ୟଂ ଦାସ୍ୟତେ, ମୃଗଯଧ୍ୱଂ ତତ ଉଦ୍ଦେଶଂ ପ୍ରାପ୍ସ୍ୟଥ, ଦ୍ୱାରମ୍ ଆହତ ତତୋ ଯୁଷ୍ମଭ୍ୟଂ ଦ୍ୱାରଂ ମୋକ୍ଷ୍ୟତେ|
യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
10 ଯୋ ଯାଚତେ ସ ପ୍ରାପ୍ନୋତି, ଯୋ ମୃଗଯତେ ସ ଏୱୋଦ୍ଦେଶଂ ପ୍ରାପ୍ନୋତି, ଯୋ ଦ୍ୱାରମ୍ ଆହନ୍ତି ତଦର୍ଥଂ ଦ୍ୱାରଂ ମୋଚ୍ୟତେ|
യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 ପୁତ୍ରେଣ ପୂପେ ଯାଚିତେ ତସ୍ମୈ ପାଷାଣଂ ଦଦାତି ୱା ମତ୍ସ୍ୟେ ଯାଚିତେ ତସ୍ମୈ ସର୍ପଂ ଦଦାତି
എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?
12 ୱା ଅଣ୍ଡେ ଯାଚିତେ ତସ୍ମୈ ୱୃଶ୍ଚିକଂ ଦଦାତି ଯୁଷ୍ମାକଂ ମଧ୍ୟେ କ ଏତାଦୃଶଃ ପିତାସ୍ତେ?
മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
13 ତସ୍ମାଦେୱ ଯୂଯମଭଦ୍ରା ଅପି ଯଦି ସ୍ୱସ୍ୱବାଲକେଭ୍ୟ ଉତ୍ତମାନି ଦ୍ରୱ୍ୟାଣି ଦାତୁଂ ଜାନୀଥ ତର୍ହ୍ୟସ୍ମାକଂ ସ୍ୱର୍ଗସ୍ଥଃ ପିତା ନିଜଯାଚକେଭ୍ୟଃ କିଂ ପୱିତ୍ରମ୍ ଆତ୍ମାନଂ ନ ଦାସ୍ୟତି?
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവൎക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
14 ଅନନ୍ତରଂ ଯୀଶୁନା କସ୍ମାଚ୍ଚିଦ୍ ଏକସ୍ମିନ୍ ମୂକଭୂତେ ତ୍ୟାଜିତେ ସତି ସ ଭୂତତ୍ୟକ୍ତୋ ମାନୁଷୋ ୱାକ୍ୟଂ ୱକ୍ତୁମ୍ ଆରେଭେ; ତତୋ ଲୋକାଃ ସକଲା ଆଶ୍ଚର୍ୟ୍ୟଂ ମେନିରେ|
ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചൎയ്യപെട്ടു.
15 କିନ୍ତୁ ତେଷାଂ କେଚିଦୂଚୁ ର୍ଜନୋଯଂ ବାଲସିବୂବା ଅର୍ଥାଦ୍ ଭୂତରାଜେନ ଭୂତାନ୍ ତ୍ୟାଜଯତି|
അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.
16 ତଂ ପରୀକ୍ଷିତୁଂ କେଚିଦ୍ ଆକାଶୀଯମ୍ ଏକଂ ଚିହ୍ନଂ ଦର୍ଶଯିତୁଂ ତଂ ପ୍ରାର୍ଥଯାଞ୍ଚକ୍ରିରେ|
വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.
17 ତଦା ସ ତେଷାଂ ମନଃକଲ୍ପନାଂ ଜ୍ଞାତ୍ୱା କଥଯାମାସ, କସ୍ୟଚିଦ୍ ରାଜ୍ୟସ୍ୟ ଲୋକା ଯଦି ପରସ୍ପରଂ ୱିରୁନ୍ଧନ୍ତି ତର୍ହି ତଦ୍ ରାଜ୍ୟମ୍ ନଶ୍ୟତି; କେଚିଦ୍ ଗୃହସ୍ଥା ଯଦି ପରସ୍ପରଂ ୱିରୁନ୍ଧନ୍ତି ତର୍ହି ତେପି ନଶ୍ୟନ୍ତି|
അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും.
18 ତଥୈୱ ଶୈତାନପି ସ୍ୱଲୋକାନ୍ ଯଦି ୱିରୁଣଦ୍ଧି ତଦା ତସ୍ୟ ରାଜ୍ୟଂ କଥଂ ସ୍ଥାସ୍ୟତି? ବାଲସିବୂବାହଂ ଭୂତାନ୍ ତ୍ୟାଜଯାମି ଯୂଯମିତି ୱଦଥ|
സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
19 ଯଦ୍ୟହଂ ବାଲସିବୂବା ଭୂତାନ୍ ତ୍ୟାଜଯାମି ତର୍ହି ଯୁଷ୍ମାକଂ ସନ୍ତାନାଃ କେନ ତ୍ୟାଜଯନ୍ତି? ତସ୍ମାତ୍ ତଏୱ କଥାଯା ଏତସ୍ୟା ୱିଚାରଯିତାରୋ ଭୱିଷ୍ୟନ୍ତି|
ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും.
20 କିନ୍ତୁ ଯଦ୍ୟହମ୍ ଈଶ୍ୱରସ୍ୟ ପରାକ୍ରମେଣ ଭୂତାନ୍ ତ୍ୟାଜଯାମି ତର୍ହି ଯୁଷ୍ମାକଂ ନିକଟମ୍ ଈଶ୍ୱରସ୍ୟ ରାଜ୍ୟମୱଶ୍ୟମ୍ ଉପତିଷ୍ଠତି|
എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.
21 ବଲୱାନ୍ ପୁମାନ୍ ସୁସଜ୍ଜମାନୋ ଯତିକାଲଂ ନିଜାଟ୍ଟାଲିକାଂ ରକ୍ଷତି ତତିକାଲଂ ତସ୍ୟ ଦ୍ରୱ୍ୟଂ ନିରୁପଦ୍ରୱଂ ତିଷ୍ଠତି|
ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
22 କିନ୍ତୁ ତସ୍ମାଦ୍ ଅଧିକବଲଃ କଶ୍ଚିଦାଗତ୍ୟ ଯଦି ତଂ ଜଯତି ତର୍ହି ଯେଷୁ ଶସ୍ତ୍ରାସ୍ତ୍ରେଷୁ ତସ୍ୟ ୱିଶ୍ୱାସ ଆସୀତ୍ ତାନି ସର୍ୱ୍ୱାଣି ହୃତ୍ୱା ତସ୍ୟ ଦ୍ରୱ୍ୟାଣି ଗୃହ୍ଲାତି|
അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സൎവ്വായുധവൎഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.
23 ଅତଃ କାରଣାଦ୍ ଯୋ ମମ ସପକ୍ଷୋ ନ ସ ୱିପକ୍ଷଃ, ଯୋ ମଯା ସହ ନ ସଂଗୃହ୍ଲାତି ସ ୱିକିରତି|
എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേൎക്കാത്തവൻ ചിതറിക്കുന്നു.
24 ଅପରଞ୍ଚ ଅମେଧ୍ୟଭୂତୋ ମାନୁଷସ୍ୟାନ୍ତର୍ନିର୍ଗତ୍ୟ ଶୁଷ୍କସ୍ଥାନେ ଭ୍ରାନ୍ତ୍ୱା ୱିଶ୍ରାମଂ ମୃଗଯତେ କିନ୍ତୁ ନ ପ୍ରାପ୍ୟ ୱଦତି ମମ ଯସ୍ମାଦ୍ ଗୃହାଦ୍ ଆଗତୋହଂ ପୁନସ୍ତଦ୍ ଗୃହଂ ପରାୱୃତ୍ୟ ଯାମି|
അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,
25 ତତୋ ଗତ୍ୱା ତଦ୍ ଗୃହଂ ମାର୍ଜିତଂ ଶୋଭିତଞ୍ଚ ଦୃଷ୍ଟ୍ୱା
അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
26 ତତ୍କ୍ଷଣମ୍ ଅପଗତ୍ୟ ସ୍ୱସ୍ମାଦପି ଦୁର୍ମ୍ମତୀନ୍ ଅପରାନ୍ ସପ୍ତଭୂତାନ୍ ସହାନଯତି ତେ ଚ ତଦ୍ଗୃହଂ ପୱିଶ୍ୟ ନିୱସନ୍ତି| ତସ୍ମାତ୍ ତସ୍ୟ ମନୁଷ୍ୟସ୍ୟ ପ୍ରଥମଦଶାତଃ ଶେଷଦଶା ଦୁଃଖତରା ଭୱତି|
അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതിൽ കടന്നു പാൎത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാൾ വല്ലാതെയായി ഭവിക്കും.
27 ଅସ୍ୟାଃ କଥାଯାଃ କଥନକାଲେ ଜନତାମଧ୍ୟସ୍ଥା କାଚିନ୍ନାରୀ ତମୁଚ୍ଚୈଃସ୍ୱରଂ ପ୍ରୋୱାଚ, ଯା ଯୋଷିତ୍ ତ୍ୱାଂ ଗର୍ବ୍ଭେଽଧାରଯତ୍ ସ୍ତନ୍ୟମପାଯଯଚ୍ଚ ସୈୱ ଧନ୍ୟା|
ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
28 କିନ୍ତୁ ସୋକଥଯତ୍ ଯେ ପରମେଶ୍ୱରସ୍ୟ କଥାଂ ଶ୍ରୁତ୍ୱା ତଦନୁରୂପମ୍ ଆଚରନ୍ତି ତଏୱ ଧନ୍ୟାଃ|
അതിന്നു അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
29 ତତଃ ପରଂ ତସ୍ୟାନ୍ତିକେ ବହୁଲୋକାନାଂ ସମାଗମେ ଜାତେ ସ ୱକ୍ତୁମାରେଭେ, ଆଧୁନିକା ଦୁଷ୍ଟଲୋକାଶ୍ଚିହ୍ନଂ ଦ୍ରଷ୍ଟୁମିଚ୍ଛନ୍ତି କିନ୍ତୁ ଯୂନସ୍ଭୱିଷ୍ୟଦ୍ୱାଦିନଶ୍ଚିହ୍ନଂ ୱିନାନ୍ୟତ୍ କିଞ୍ଚିଚ୍ଚିହ୍ନଂ ତାନ୍ ନ ଦର୍ଶଯିଷ୍ୟତେ|
പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.
30 ଯୂନସ୍ ତୁ ଯଥା ନୀନିୱୀଯଲୋକାନାଂ ସମୀପେ ଚିହ୍ନରୂପୋଭୱତ୍ ତଥା ୱିଦ୍ୟମାନଲୋକାନାମ୍ ଏଷାଂ ସମୀପେ ମନୁଷ୍ୟପୁତ୍ରୋପି ଚିହ୍ନରୂପୋ ଭୱିଷ୍ୟତି|
യോനാ നീനെവേക്കാൎക്കു അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും.
31 ୱିଚାରସମଯେ ଇଦାନୀନ୍ତନଲୋକାନାଂ ପ୍ରାତିକୂଲ୍ୟେନ ଦକ୍ଷିଣଦେଶୀଯା ରାଜ୍ଞୀ ପ୍ରୋତ୍ଥାଯ ତାନ୍ ଦୋଷିଣଃ କରିଷ୍ୟତି, ଯତଃ ସା ରାଜ୍ଞୀ ସୁଲେମାନ ଉପଦେଶକଥାଂ ଶ୍ରୋତୁଂ ପୃଥିୱ୍ୟାଃ ସୀମାତ ଆଗଚ୍ଛତ୍ କିନ୍ତୁ ପଶ୍ୟତ ସୁଲେମାନୋପି ଗୁରୁତର ଏକୋ ଜନୋଽସ୍ମିନ୍ ସ୍ଥାନେ ୱିଦ୍ୟତେ|
തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിൎത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
32 ଅପରଞ୍ଚ ୱିଚାରସମଯେ ନୀନିୱୀଯଲୋକା ଅପି ୱର୍ତ୍ତମାନକାଲିକାନାଂ ଲୋକାନାଂ ୱୈପରୀତ୍ୟେନ ପ୍ରୋତ୍ଥାଯ ତାନ୍ ଦୋଷିଣଃ କରିଷ୍ୟନ୍ତି, ଯତୋ ହେତୋସ୍ତେ ଯୂନସୋ ୱାକ୍ୟାତ୍ ଚିତ୍ତାନି ପରିୱର୍ତ୍ତଯାମାସୁଃ କିନ୍ତୁ ପଶ୍ୟତ ଯୂନସୋତିଗୁରୁତର ଏକୋ ଜନୋଽସ୍ମିନ୍ ସ୍ଥାନେ ୱିଦ୍ୟତେ|
നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
33 ପ୍ରଦୀପଂ ପ୍ରଜ୍ୱାଲ୍ୟ ଦ୍ରୋଣସ୍ୟାଧଃ କୁତ୍ରାପି ଗୁପ୍ତସ୍ଥାନେ ୱା କୋପି ନ ସ୍ଥାପଯତି କିନ୍ତୁ ଗୃହପ୍ରୱେଶିଭ୍ୟୋ ଦୀପ୍ତିଂ ଦାତଂ ଦୀପାଧାରୋପର୍ୟ୍ୟେୱ ସ୍ଥାପଯତି|
വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻ കീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
34 ଦେହସ୍ୟ ପ୍ରଦୀପଶ୍ଚକ୍ଷୁସ୍ତସ୍ମାଦେୱ ଚକ୍ଷୁ ର୍ୟଦି ପ୍ରସନ୍ନଂ ଭୱତି ତର୍ହି ତୱ ସର୍ୱ୍ୱଶରୀରଂ ଦୀପ୍ତିମଦ୍ ଭୱିଷ୍ୟତି କିନ୍ତୁ ଚକ୍ଷୁ ର୍ୟଦି ମଲୀମସଂ ତିଷ୍ଠତି ତର୍ହି ସର୍ୱ୍ୱଶରୀରଂ ସାନ୍ଧକାରଂ ସ୍ଥାସ୍ୟତି|
ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
35 ଅସ୍ମାତ୍ କାରଣାତ୍ ତୱାନ୍ତଃସ୍ଥଂ ଜ୍ୟୋତି ର୍ୟଥାନ୍ଧକାରମଯଂ ନ ଭୱତି ତଦର୍ଥେ ସାୱଧାନୋ ଭୱ|
ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.
36 ଯତଃ ଶରୀରସ୍ୟ କୁତ୍ରାପ୍ୟଂଶେ ସାନ୍ଧକାରେ ନ ଜାତେ ସର୍ୱ୍ୱଂ ଯଦି ଦୀପ୍ତିମତ୍ ତିଷ୍ଠତି ତର୍ହି ତୁଭ୍ୟଂ ଦୀପ୍ତିଦାଯିପ୍ରୋଜ୍ଜ୍ୱଲନ୍ ପ୍ରଦୀପ ଇୱ ତୱ ସୱର୍ୱଶରୀରଂ ଦୀପ୍ତିମଦ୍ ଭୱିଷ୍ୟତି|
നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.
37 ଏତତ୍କଥାଯାଃ କଥନକାଲେ ଫିରୁଶ୍ୟେକୋ ଭେଜନାଯ ତଂ ନିମନ୍ତ୍ରଯାମାସ, ତତଃ ସ ଗତ୍ୱା ଭୋକ୍ତୁମ୍ ଉପୱିୱେଶ|
അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.
38 କିନ୍ତୁ ଭୋଜନାତ୍ ପୂର୍ୱ୍ୱଂ ନାମାଙ୍କ୍ଷୀତ୍ ଏତଦ୍ ଦୃଷ୍ଟ୍ୱା ସ ଫିରୁଶ୍ୟାଶ୍ଚର୍ୟ୍ୟଂ ମେନେ|
മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചൎയ്യപ്പെട്ടു.
39 ତଦା ପ୍ରଭୁସ୍ତଂ ପ୍ରୋୱାଚ ଯୂଯଂ ଫିରୂଶିଲୋକାଃ ପାନପାତ୍ରାଣାଂ ଭୋଜନପାତ୍ରାଣାଞ୍ଚ ବହିଃ ପରିଷ୍କୁରୁଥ କିନ୍ତୁ ଯୁଷ୍ମାକମନ୍ତ ର୍ଦୌରାତ୍ମ୍ୟୈ ର୍ଦୁଷ୍କ୍ରିଯାଭିଶ୍ଚ ପରିପୂର୍ଣଂ ତିଷ୍ଠତି|
കൎത്താവു അവനോടു: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവൎച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40 ହେ ସର୍ୱ୍ୱେ ନିର୍ବୋଧା ଯୋ ବହିଃ ସସର୍ଜ ସ ଏୱ କିମନ୍ତ ର୍ନ ସସର୍ଜ?
മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?
41 ତତ ଏୱ ଯୁଷ୍ମାଭିରନ୍ତଃକରଣଂ (ଈଶ୍ୱରାଯ) ନିୱେଦ୍ୟତାଂ ତସ୍ମିନ୍ କୃତେ ଯୁଷ୍ମାକଂ ସର୍ୱ୍ୱାଣି ଶୁଚିତାଂ ଯାସ୍ୟନ୍ତି|
അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
42 କିନ୍ତୁ ହନ୍ତ ଫିରୂଶିଗଣା ଯୂଯଂ ନ୍ୟାଯମ୍ ଈଶ୍ୱରେ ପ୍ରେମ ଚ ପରିତ୍ୟଜ୍ୟ ପୋଦିନାଯା ଅରୁଦାଦୀନାଂ ସର୍ୱ୍ୱେଷାଂ ଶାକାନାଞ୍ଚ ଦଶମାଂଶାନ୍ ଦତ୍ଥ କିନ୍ତୁ ପ୍ରଥମଂ ପାଲଯିତ୍ୱା ଶେଷସ୍ୟାଲଙ୍ଘନଂ ଯୁଷ୍ମାକମ୍ ଉଚିତମାସୀତ୍|
പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
43 ହା ହା ଫିରୂଶିନୋ ଯୂଯଂ ଭଜନଗେହେ ପ୍ରୋଚ୍ଚାସନେ ଆପଣେଷୁ ଚ ନମସ୍କାରେଷୁ ପ୍ରୀଯଧ୍ୱେ|
പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;
44 ୱତ କପଟିନୋଽଧ୍ୟାପକାଃ ଫିରୂଶିନଶ୍ଚ ଲୋକାଯତ୍ ଶ୍ମଶାନମ୍ ଅନୁପଲଭ୍ୟ ତଦୁପରି ଗଚ୍ଛନ୍ତି ଯୂଯମ୍ ତାଦୃଗପ୍ରକାଶିତଶ୍ମଶାନୱାଦ୍ ଭୱଥ|
നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.
45 ତଦାନୀଂ ୱ୍ୟୱସ୍ଥାପକାନାମ୍ ଏକା ଯୀଶୁମୱଦତ୍, ହେ ଉପଦେଶକ ୱାକ୍ୟେନେଦୃଶେନାସ୍ମାସ୍ୱପି ଦୋଷମ୍ ଆରୋପଯସି|
ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
46 ତତଃ ସ ଉୱାଚ, ହା ହା ୱ୍ୟୱସ୍ଥାପକା ଯୂଯମ୍ ମାନୁଷାଣାମ୍ ଉପରି ଦୁଃସହ୍ୟାନ୍ ଭାରାନ୍ ନ୍ୟସ୍ୟଥ କିନ୍ତୁ ସ୍ୱଯମ୍ ଏକାଙ୍ଗୁଲ୍ୟାପି ତାନ୍ ଭାରାନ୍ ନ ସ୍ପୃଶଥ|
അതിന്നു അവൻ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
47 ହନ୍ତ ଯୁଷ୍ମାକଂ ପୂର୍ୱ୍ୱପୁରୁଷା ଯାନ୍ ଭୱିଷ୍ୟଦ୍ୱାଦିନୋଽୱଧିଷୁସ୍ତେଷାଂ ଶ୍ମଶାନାନି ଯୂଯଂ ନିର୍ମ୍ମାଥ|
നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
48 ତେନୈୱ ଯୂଯଂ ସ୍ୱପୂର୍ୱ୍ୱପୁରୁଷାଣାଂ କର୍ମ୍ମାଣି ସଂମନ୍ୟଧ୍ୱେ ତଦେୱ ସପ୍ରମାଣଂ କୁରୁଥ ଚ, ଯତସ୍ତେ ତାନୱଧିଷୁଃ ଯୂଯଂ ତେଷାଂ ଶ୍ମଶାନାନି ନିର୍ମ୍ମାଥ|
അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
49 ଅତଏୱ ଈଶ୍ୱରସ୍ୟ ଶାସ୍ତ୍ରେ ପ୍ରୋକ୍ତମସ୍ତି ତେଷାମନ୍ତିକେ ଭୱିଷ୍ୟଦ୍ୱାଦିନଃ ପ୍ରେରିତାଂଶ୍ଚ ପ୍ରେଷଯିଷ୍ୟାମି ତତସ୍ତେ ତେଷାଂ କାଂଶ୍ଚନ ହନିଷ୍ୟନ୍ତି କାଂଶ୍ଚନ ତାଡଶ୍ଷ୍ୟିନ୍ତି|
അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.
50 ଏତସ୍ମାତ୍ କାରଣାତ୍ ହାବିଲଃ ଶୋଣିତପାତମାରଭ୍ୟ ମନ୍ଦିରଯଜ୍ଞୱେଦ୍ୟୋ ର୍ମଧ୍ୟେ ହତସ୍ୟ ସିଖରିଯସ୍ୟ ରକ୍ତପାତପର୍ୟ୍ୟନ୍ତଂ
ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖൎയ്യാവിന്റെ രക്തം വരെ
51 ଜଗତଃ ସୃଷ୍ଟିମାରଭ୍ୟ ପୃଥିୱ୍ୟାଂ ଭୱିଷ୍ୟଦ୍ୱାଦିନାଂ ଯତିରକ୍ତପାତା ଜାତାସ୍ତତୀନାମ୍ ଅପରାଧଦଣ୍ଡା ଏଷାଂ ୱର୍ତ୍ତମାନଲୋକାନାଂ ଭୱିଷ୍ୟନ୍ତି, ଯୁଷ୍ମାନହଂ ନିଶ୍ଚିତଂ ୱଦାମି ସର୍ୱ୍ୱେ ଦଣ୍ଡା ୱଂଶସ୍ୟାସ୍ୟ ଭୱିଷ୍ୟନ୍ତି|
ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52 ହା ହା ୱ୍ୟୱସ୍ଥପକା ଯୂଯଂ ଜ୍ଞାନସ୍ୟ କୁଞ୍ଚିକାଂ ହୃତ୍ୱା ସ୍ୱଯଂ ନ ପ୍ରୱିଷ୍ଟା ଯେ ପ୍ରୱେଷ୍ଟୁଞ୍ଚ ପ୍ରଯାସିନସ୍ତାନପି ପ୍ରୱେଷ୍ଟୁଂ ୱାରିତୱନ୍ତଃ|
ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.
53 ଇତ୍ଥଂ କଥାକଥନାଦ୍ ଅଧ୍ୟାପକାଃ ଫିରୂଶିନଶ୍ଚ ସତର୍କାଃ
അവൻ അവിടംവിട്ടുപോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും
54 ସନ୍ତସ୍ତମପୱଦିତୁଂ ତସ୍ୟ କଥାଯା ଦୋଷଂ ଧର୍ତ୍ତମିଚ୍ଛନ୍ତୋ ନାନାଖ୍ୟାନକଥନାଯ ତଂ ପ୍ରୱର୍ତ୍ତଯିତୁଂ କୋପଯିତୁଞ୍ଚ ପ୍ରାରେଭିରେ|
അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

< ଲୂକଃ 11 >