< ಲೂಕಃ 22 >

1 ಅಪರಞ್ಚ ಕಿಣ್ವಶೂನ್ಯಪೂಪೋತ್ಸವಸ್ಯ ಕಾಲ ಉಪಸ್ಥಿತೇ
പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.
2 ಪ್ರಧಾನಯಾಜಕಾ ಅಧ್ಯಾಯಕಾಶ್ಚ ಯಥಾ ತಂ ಹನ್ತುಂ ಶಕ್ನುವನ್ತಿ ತಥೋಪಾಯಾಮ್ ಅಚೇಷ್ಟನ್ತ ಕಿನ್ತು ಲೋಕೇಭ್ಯೋ ಬಿಭ್ಯುಃ|
അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.
3 ಏತಸ್ತಿನ್ ಸಮಯೇ ದ್ವಾದಶಶಿಷ್ಯೇಷು ಗಣಿತ ಈಷ್ಕರಿಯೋತೀಯರೂಢಿಮಾನ್ ಯೋ ಯಿಹೂದಾಸ್ತಸ್ಯಾನ್ತಃಕರಣಂ ಶೈತಾನಾಶ್ರಿತತ್ವಾತ್
എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാൎയ്യോത്തായൂദയിൽ സാത്താൻ കടന്നു:
4 ಸ ಗತ್ವಾ ಯಥಾ ಯೀಶುಂ ತೇಷಾಂ ಕರೇಷು ಸಮರ್ಪಯಿತುಂ ಶಕ್ನೋತಿ ತಥಾ ಮನ್ತ್ರಣಾಂ ಪ್ರಧಾನಯಾಜಕೈಃ ಸೇನಾಪತಿಭಿಶ್ಚ ಸಹ ಚಕಾರ|
അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവൎക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
5 ತೇನ ತೇ ತುಷ್ಟಾಸ್ತಸ್ಮೈ ಮುದ್ರಾಂ ದಾತುಂ ಪಣಂ ಚಕ್ರುಃ|
അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
6 ತತಃ ಸೋಙ್ಗೀಕೃತ್ಯ ಯಥಾ ಲೋಕಾನಾಮಗೋಚರೇ ತಂ ಪರಕರೇಷು ಸಮರ್ಪಯಿತುಂ ಶಕ್ನೋತಿ ತಥಾವಕಾಶಂ ಚೇಷ್ಟಿತುಮಾರೇಭೇ|
അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
7 ಅಥ ಕಿಣ್ವಶೂನ್ಯಪೂಪೋತ್ಮವದಿನೇ, ಅರ್ಥಾತ್ ಯಸ್ಮಿನ್ ದಿನೇ ನಿಸ್ತಾರೋತ್ಸವಸ್ಯ ಮೇಷೋ ಹನ್ತವ್ಯಸ್ತಸ್ಮಿನ್ ದಿನೇ
പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ
8 ಯೀಶುಃ ಪಿತರಂ ಯೋಹನಞ್ಚಾಹೂಯ ಜಗಾದ, ಯುವಾಂ ಗತ್ವಾಸ್ಮಾಕಂ ಭೋಜನಾರ್ಥಂ ನಿಸ್ತಾರೋತ್ಸವಸ್ಯ ದ್ರವ್ಯಾಣ್ಯಾಸಾದಯತಂ|
അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
9 ತದಾ ತೌ ಪಪ್ರಚ್ಛತುಃ ಕುಚಾಸಾದಯಾವೋ ಭವತಃ ಕೇಚ್ಛಾ?
ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു:
10 ತದಾ ಸೋವಾದೀತ್, ನಗರೇ ಪ್ರವಿಷ್ಟೇ ಕಶ್ಚಿಜ್ಜಲಕುಮ್ಭಮಾದಾಯ ಯುವಾಂ ಸಾಕ್ಷಾತ್ ಕರಿಷ್ಯತಿ ಸ ಯನ್ನಿವೇಶನಂ ಪ್ರವಿಶತಿ ಯುವಾಮಪಿ ತನ್ನಿವೇಶನಂ ತತ್ಪಶ್ಚಾದಿತ್ವಾ ನಿವೇಶನಪತಿಮ್ ಇತಿ ವಾಕ್ಯಂ ವದತಂ,
നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോടു:
11 ಯತ್ರಾಹಂ ನಿಸ್ತಾರೋತ್ಸವಸ್ಯ ಭೋಜ್ಯಂ ಶಿಷ್ಯೈಃ ಸಾರ್ದ್ಧಂ ಭೋಕ್ತುಂ ಶಕ್ನೋಮಿ ಸಾತಿಥಿಶಾಲಾ ಕುತ್ರ? ಕಥಾಮಿಮಾಂ ಪ್ರಭುಸ್ತ್ವಾಂ ಪೃಚ್ಛತಿ|
ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ.
12 ತತಃ ಸ ಜನೋ ದ್ವಿತೀಯಪ್ರಕೋಷ್ಠೀಯಮ್ ಏಕಂ ಶಸ್ತಂ ಕೋಷ್ಠಂ ದರ್ಶಯಿಷ್ಯತಿ ತತ್ರ ಭೋಜ್ಯಮಾಸಾದಯತಂ|
അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോടു പറഞ്ഞു.
13 ತತಸ್ತೌ ಗತ್ವಾ ತದ್ವಾಕ್ಯಾನುಸಾರೇಣ ಸರ್ವ್ವಂ ದೃಷ್ದ್ವಾ ತತ್ರ ನಿಸ್ತಾರೋತ್ಸವೀಯಂ ಭೋಜ್ಯಮಾಸಾದಯಾಮಾಸತುಃ|
അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
14 ಅಥ ಕಾಲ ಉಪಸ್ಥಿತೇ ಯೀಶು ರ್ದ್ವಾದಶಭಿಃ ಪ್ರೇರಿತೈಃ ಸಹ ಭೋಕ್ತುಮುಪವಿಶ್ಯ ಕಥಿತವಾನ್
സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
15 ಮಮ ದುಃಖಭೋಗಾತ್ ಪೂರ್ವ್ವಂ ಯುಭಾಭಿಃ ಸಹ ನಿಸ್ತಾರೋತ್ಸವಸ್ಯೈತಸ್ಯ ಭೋಜ್ಯಂ ಭೋಕ್ತುಂ ಮಯಾತಿವಾಞ್ಛಾ ಕೃತಾ|
അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.
16 ಯುಷ್ಮಾನ್ ವದಾಮಿ, ಯಾವತ್ಕಾಲಮ್ ಈಶ್ವರರಾಜ್ಯೇ ಭೋಜನಂ ನ ಕರಿಷ್ಯೇ ತಾವತ್ಕಾಲಮ್ ಇದಂ ನ ಭೋಕ್ಷ್ಯೇ|
അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.
17 ತದಾ ಸ ಪಾನಪಾತ್ರಮಾದಾಯ ಈಶ್ವರಸ್ಯ ಗುಣಾನ್ ಕೀರ್ತ್ತಯಿತ್ವಾ ತೇಭ್ಯೋ ದತ್ವಾವದತ್, ಇದಂ ಗೃಹ್ಲೀತ ಯೂಯಂ ವಿಭಜ್ಯ ಪಿವತ|
പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
18 ಯುಷ್ಮಾನ್ ವದಾಮಿ ಯಾವತ್ಕಾಲಮ್ ಈಶ್ವರರಾಜತ್ವಸ್ಯ ಸಂಸ್ಥಾಪನಂ ನ ಭವತಿ ತಾವದ್ ದ್ರಾಕ್ಷಾಫಲರಸಂ ನ ಪಾಸ್ಯಾಮಿ|
ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
19 ತತಃ ಪೂಪಂ ಗೃಹೀತ್ವಾ ಈಶ್ವರಗುಣಾನ್ ಕೀರ್ತ್ತಯಿತ್ವಾ ಭಙ್ಕ್ತಾ ತೇಭ್ಯೋ ದತ್ವಾವದತ್, ಯುಷ್ಮದರ್ಥಂ ಸಮರ್ಪಿತಂ ಯನ್ಮಮ ವಪುಸ್ತದಿದಂ, ಏತತ್ ಕರ್ಮ್ಮ ಮಮ ಸ್ಮರಣಾರ್ಥಂ ಕುರುಧ್ವಂ|
പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓൎമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
20 ಅಥ ಭೋಜನಾನ್ತೇ ತಾದೃಶಂ ಪಾತ್ರಂ ಗೃಹೀತ್ವಾವದತ್, ಯುಷ್ಮತ್ಕೃತೇ ಪಾತಿತಂ ಯನ್ಮಮ ರಕ್ತಂ ತೇನ ನಿರ್ಣೀತನವನಿಯಮರೂಪಂ ಪಾನಪಾತ್ರಮಿದಂ|
അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
21 ಪಶ್ಯತ ಯೋ ಮಾಂ ಪರಕರೇಷು ಸಮರ್ಪಯಿಷ್ಯತಿ ಸ ಮಯಾ ಸಹ ಭೋಜನಾಸನ ಉಪವಿಶತಿ|
എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
22 ಯಥಾ ನಿರೂಪಿತಮಾಸ್ತೇ ತದನುಸಾರೇಣಾ ಮನುಷ್ಯಪುತ್ರಸ್ಯ ಗತಿ ರ್ಭವಿಷ್ಯತಿ ಕಿನ್ತು ಯಸ್ತಂ ಪರಕರೇಷು ಸಮರ್ಪಯಿಷ್ಯತಿ ತಸ್ಯ ಸನ್ತಾಪೋ ಭವಿಷ್ಯತಿ|
നിൎണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു.
23 ತದಾ ತೇಷಾಂ ಕೋ ಜನ ಏತತ್ ಕರ್ಮ್ಮ ಕರಿಷ್ಯತಿ ತತ್ ತೇ ಪರಸ್ಪರಂ ಪ್ರಷ್ಟುಮಾರೇಭಿರೇ|
ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
24 ಅಪರಂ ತೇಷಾಂ ಕೋ ಜನಃ ಶ್ರೇಷ್ಠತ್ವೇನ ಗಣಯಿಷ್ಯತೇ, ಅತ್ರಾರ್ಥೇ ತೇಷಾಂ ವಿವಾದೋಭವತ್|
തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തൎക്കവും അവരുടെ ഇടയിൽ ഉണ്ടായി.
25 ಅಸ್ಮಾತ್ ಕಾರಣಾತ್ ಸೋವದತ್, ಅನ್ಯದೇಶೀಯಾನಾಂ ರಾಜಾನಃ ಪ್ರಜಾನಾಮುಪರಿ ಪ್ರಭುತ್ವಂ ಕುರ್ವ್ವನ್ತಿ ದಾರುಣಶಾಸನಂ ಕೃತ್ವಾಪಿ ತೇ ಭೂಪತಿತ್ವೇನ ವಿಖ್ಯಾತಾ ಭವನ್ತಿ ಚ|
അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
26 ಕಿನ್ತು ಯುಷ್ಮಾಕಂ ತಥಾ ನ ಭವಿಷ್ಯತಿ, ಯೋ ಯುಷ್ಮಾಕಂ ಶ್ರೇಷ್ಠೋ ಭವಿಷ್ಯತಿ ಸ ಕನಿಷ್ಠವದ್ ಭವತು, ಯಶ್ಚ ಮುಖ್ಯೋ ಭವಿಷ್ಯತಿ ಸ ಸೇವಕವದ್ಭವತು|
നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
27 ಭೋಜನೋಪವಿಷ್ಟಪರಿಚಾರಕಯೋಃ ಕಃ ಶ್ರೇಷ್ಠಃ? ಯೋ ಭೋಜನಾಯೋಪವಿಶತಿ ಸ ಕಿಂ ಶ್ರೇಷ್ಠೋ ನ ಭವತಿ? ಕಿನ್ತು ಯುಷ್ಮಾಕಂ ಮಧ್ಯೇಽಹಂ ಪರಿಚಾರಕಇವಾಸ್ಮಿ|
ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
28 ಅಪರಞ್ಚ ಯುಯಂ ಮಮ ಪರೀಕ್ಷಾಕಾಲೇ ಪ್ರಥಮಮಾರಭ್ಯ ಮಯಾ ಸಹ ಸ್ಥಿತಾ
നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ.
29 ಏತತ್ಕಾರಣಾತ್ ಪಿತ್ರಾ ಯಥಾ ಮದರ್ಥಂ ರಾಜ್ಯಮೇಕಂ ನಿರೂಪಿತಂ ತಥಾಹಮಪಿ ಯುಷ್ಮದರ್ಥಂ ರಾಜ್ಯಂ ನಿರೂಪಯಾಮಿ|
എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു.
30 ತಸ್ಮಾನ್ ಮಮ ರಾಜ್ಯೇ ಭೋಜನಾಸನೇ ಚ ಭೋಜನಪಾನೇ ಕರಿಷ್ಯಧ್ವೇ ಸಿಂಹಾಸನೇಷೂಪವಿಶ್ಯ ಚೇಸ್ರಾಯೇಲೀಯಾನಾಂ ದ್ವಾದಶವಂಶಾನಾಂ ವಿಚಾರಂ ಕರಿಷ್ಯಧ್ವೇ|
നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
31 ಅಪರಂ ಪ್ರಭುರುವಾಚ, ಹೇ ಶಿಮೋನ್ ಪಶ್ಯ ತಿತಉನಾ ಧಾನ್ಯಾನೀವ ಯುಷ್ಮಾನ್ ಶೈತಾನ್ ಚಾಲಯಿತುಮ್ ಐಚ್ಛತ್,
ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
32 ಕಿನ್ತು ತವ ವಿಶ್ವಾಸಸ್ಯ ಲೋಪೋ ಯಥಾ ನ ಭವತಿ ಏತತ್ ತ್ವದರ್ಥಂ ಪ್ರಾರ್ಥಿತಂ ಮಯಾ, ತ್ವನ್ಮನಸಿ ಪರಿವರ್ತ್ತಿತೇ ಚ ಭ್ರಾತೃಣಾಂ ಮನಾಂಸಿ ಸ್ಥಿರೀಕುರು|
ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
33 ತದಾ ಸೋವದತ್, ಹೇ ಪ್ರಭೋಹಂ ತ್ವಯಾ ಸಾರ್ದ್ಧಂ ಕಾರಾಂ ಮೃತಿಞ್ಚ ಯಾತುಂ ಮಜ್ಜಿತೋಸ್ಮಿ|
അവൻ അവനോടു: കൎത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
34 ತತಃ ಸ ಉವಾಚ, ಹೇ ಪಿತರ ತ್ವಾಂ ವದಾಮಿ, ಅದ್ಯ ಕುಕ್ಕುಟರವಾತ್ ಪೂರ್ವ್ವಂ ತ್ವಂ ಮತ್ಪರಿಚಯಂ ವಾರತ್ರಯಮ್ ಅಪಹ್ವೋಷ್ಯಸೇ|
അതിന്നു അവൻ: പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
35 ಅಪರಂ ಸ ಪಪ್ರಚ್ಛ, ಯದಾ ಮುದ್ರಾಸಮ್ಪುಟಂ ಖಾದ್ಯಪಾತ್ರಂ ಪಾದುಕಾಞ್ಚ ವಿನಾ ಯುಷ್ಮಾನ್ ಪ್ರಾಹಿಣವಂ ತದಾ ಯುಷ್ಮಾಕಂ ಕಸ್ಯಾಪಿ ನ್ಯೂನತಾಸೀತ್? ತೇ ಪ್ರೋಚುಃ ಕಸ್ಯಾಪಿ ನ|
പിന്നെ അവൻ അവരോടു: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
36 ತದಾ ಸೋವದತ್ ಕಿನ್ತ್ವಿದಾನೀಂ ಮುದ್ರಾಸಮ್ಪುಟಂ ಖಾದ್ಯಪಾತ್ರಂ ವಾ ಯಸ್ಯಾಸ್ತಿ ತೇನ ತದ್ಗ್ರಹೀತವ್ಯಂ, ಯಸ್ಯ ಚ ಕೃಪಾಣೋ ನಾಸ್ತಿ ತೇನ ಸ್ವವಸ್ತ್ರಂ ವಿಕ್ರೀಯ ಸ ಕ್ರೇತವ್ಯಃ|
അവൻ അവരോടു: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ.
37 ಯತೋ ಯುಷ್ಮಾನಹಂ ವದಾಮಿ, ಅಪರಾಧಿಜನೈಃ ಸಾರ್ದ್ಧಂ ಗಣಿತಃ ಸ ಭವಿಷ್ಯತಿ| ಇದಂ ಯಚ್ಛಾಸ್ತ್ರೀಯಂ ವಚನಂ ಲಿಖಿತಮಸ್ತಿ ತನ್ಮಯಿ ಫಲಿಷ್ಯತಿ ಯತೋ ಮಮ ಸಮ್ಬನ್ಧೀಯಂ ಸರ್ವ್ವಂ ಸೇತ್ಸ್ಯತಿ|
അവനെ അധൎമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
38 ತದಾ ತೇ ಪ್ರೋಚುಃ ಪ್ರಭೋ ಪಶ್ಯ ಇಮೌ ಕೃಪಾಣೌ| ತತಃ ಸೋವದದ್ ಏತೌ ಯಥೇಷ್ಟೌ|
കൎത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു: മതി എന്നു അവൻ അവരോടു പറഞ്ഞു.
39 ಅಥ ಸ ತಸ್ಮಾದ್ವಹಿ ರ್ಗತ್ವಾ ಸ್ವಾಚಾರಾನುಸಾರೇಣ ಜೈತುನನಾಮಾದ್ರಿಂ ಜಗಾಮ ಶಿಷ್ಯಾಶ್ಚ ತತ್ಪಶ್ಚಾದ್ ಯಯುಃ|
പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
40 ತತ್ರೋಪಸ್ಥಾಯ ಸ ತಾನುವಾಚ, ಯಥಾ ಪರೀಕ್ಷಾಯಾಂ ನ ಪತಥ ತದರ್ಥಂ ಪ್ರಾರ್ಥಯಧ್ವಂ|
ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
41 ಪಶ್ಚಾತ್ ಸ ತಸ್ಮಾದ್ ಏಕಶರಕ್ಷೇಪಾದ್ ಬಹಿ ರ್ಗತ್ವಾ ಜಾನುನೀ ಪಾತಯಿತ್ವಾ ಏತತ್ ಪ್ರಾರ್ಥಯಾಞ್ಚಕ್ರೇ,
താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
42 ಹೇ ಪಿತ ರ್ಯದಿ ಭವಾನ್ ಸಮ್ಮನ್ಯತೇ ತರ್ಹಿ ಕಂಸಮೇನಂ ಮಮಾನ್ತಿಕಾದ್ ದೂರಯ ಕಿನ್ತು ಮದಿಚ್ಛಾನುರೂಪಂ ನ ತ್ವದಿಚ್ಛಾನುರೂಪಂ ಭವತು|
പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാൎത്ഥിച്ചു.
43 ತದಾ ತಸ್ಮೈ ಶಕ್ತಿಂ ದಾತುಂ ಸ್ವರ್ಗೀಯದೂತೋ ದರ್ಶನಂ ದದೌ|
അവനെ ശക്തിപ്പെടുത്തുവാൻ സ്വൎഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.
44 ಪಶ್ಚಾತ್ ಸೋತ್ಯನ್ತಂ ಯಾತನಯಾ ವ್ಯಾಕುಲೋ ಭೂತ್ವಾ ಪುನರ್ದೃಢಂ ಪ್ರಾರ್ಥಯಾಞ್ಚಕ್ರೇ, ತಸ್ಮಾದ್ ಬೃಹಚ್ಛೋಣಿತಬಿನ್ದವ ಇವ ತಸ್ಯ ಸ್ವೇದಬಿನ್ದವಃ ಪೃಥಿವ್ಯಾಂ ಪತಿತುಮಾರೇಭಿರೇ|
പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാൎത്ഥിച്ചു; അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
45 ಅಥ ಪ್ರಾರ್ಥನಾತ ಉತ್ಥಾಯ ಶಿಷ್ಯಾಣಾಂ ಸಮೀಪಮೇತ್ಯ ತಾನ್ ಮನೋದುಃಖಿನೋ ನಿದ್ರಿತಾನ್ ದೃಷ್ಟ್ವಾವದತ್
അവൻ പ്രാൎത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:
46 ಕುತೋ ನಿದ್ರಾಥ? ಪರೀಕ್ಷಾಯಾಮ್ ಅಪತನಾರ್ಥಂ ಪ್ರರ್ಥಯಧ್ವಂ|
നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
47 ಏತತ್ಕಥಾಯಾಃ ಕಥನಕಾಲೇ ದ್ವಾದಶಶಿಷ್ಯಾಣಾಂ ಮಧ್ಯೇ ಗಣಿತೋ ಯಿಹೂದಾನಾಮಾ ಜನತಾಸಹಿತಸ್ತೇಷಾಮ್ ಅಗ್ರೇ ಚಲಿತ್ವಾ ಯೀಶೋಶ್ಚುಮ್ಬನಾರ್ಥಂ ತದನ್ತಿಕಮ್ ಆಯಯೌ|
അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവൎക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
48 ತದಾ ಯೀಶುರುವಾಚ, ಹೇ ಯಿಹೂದಾ ಕಿಂ ಚುಮ್ಬನೇನ ಮನುಷ್ಯಪುತ್ರಂ ಪರಕರೇಷು ಸಮರ್ಪಯಸಿ?
യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
49 ತದಾ ಯದ್ಯದ್ ಘಟಿಷ್ಯತೇ ತದನುಮಾಯ ಸಙ್ಗಿಭಿರುಕ್ತಂ, ಹೇ ಪ್ರಭೋ ವಯಂ ಕಿ ಖಙ್ಗೇನ ಘಾತಯಿಷ್ಯಾಮಃ?
സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കൎത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
50 ತತ ಏಕಃ ಕರವಾಲೇನಾಹತ್ಯ ಪ್ರಧಾನಯಾಜಕಸ್ಯ ದಾಸಸ್ಯ ದಕ್ಷಿಣಂ ಕರ್ಣಂ ಚಿಚ್ಛೇದ|
അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
51 ಅಧೂನಾ ನಿವರ್ತ್ತಸ್ವ ಇತ್ಯುಕ್ತ್ವಾ ಯೀಶುಸ್ತಸ್ಯ ಶ್ರುತಿಂ ಸ್ಪೃಷ್ಟ್ವಾ ಸ್ವಸ್ಯಂ ಚಕಾರ|
അപ്പോൾ യേശു; ഇത്രെക്കു വിടുവിൻ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.
52 ಪಶ್ಚಾದ್ ಯೀಶುಃ ಸಮೀಪಸ್ಥಾನ್ ಪ್ರಧಾನಯಾಜಕಾನ್ ಮನ್ದಿರಸ್ಯ ಸೇನಾಪತೀನ್ ಪ್ರಾಚೀನಾಂಶ್ಚ ಜಗಾದ, ಯೂಯಂ ಕೃಪಾಣಾನ್ ಯಷ್ಟೀಂಶ್ಚ ಗೃಹೀತ್ವಾ ಮಾಂ ಕಿಂ ಚೋರಂ ಧರ್ತ್ತುಮಾಯಾತಾಃ?
യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
53 ಯದಾಹಂ ಯುಷ್ಮಾಭಿಃ ಸಹ ಪ್ರತಿದಿನಂ ಮನ್ದಿರೇಽತಿಷ್ಠಂ ತದಾ ಮಾಂ ಧರ್ತ್ತಂ ನ ಪ್ರವೃತ್ತಾಃ, ಕಿನ್ತ್ವಿದಾನೀಂ ಯುಷ್ಮಾಕಂ ಸಮಯೋನ್ಧಕಾರಸ್ಯ ಚಾಧಿಪತ್ಯಮಸ್ತಿ|
ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
54 ಅಥ ತೇ ತಂ ಧೃತ್ವಾ ಮಹಾಯಾಜಕಸ್ಯ ನಿವೇಶನಂ ನಿನ್ಯುಃ| ತತಃ ಪಿತರೋ ದೂರೇ ದೂರೇ ಪಶ್ಚಾದಿತ್ವಾ
അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
55 ಬೃಹತ್ಕೋಷ್ಠಸ್ಯ ಮಧ್ಯೇ ಯತ್ರಾಗ್ನಿಂ ಜ್ವಾಲಯಿತ್ವಾ ಲೋಕಾಃ ಸಮೇತ್ಯೋಪವಿಷ್ಟಾಸ್ತತ್ರ ತೈಃ ಸಾರ್ದ್ಧಮ್ ಉಪವಿವೇಶ|
അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
56 ಅಥ ವಹ್ನಿಸನ್ನಿಧೌ ಸಮುಪವೇಶಕಾಲೇ ಕಾಚಿದ್ದಾಸೀ ಮನೋ ನಿವಿಶ್ಯ ತಂ ನಿರೀಕ್ಷ್ಯಾವದತ್ ಪುಮಾನಯಂ ತಸ್ಯ ಸಙ್ಗೇಽಸ್ಥಾತ್|
അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
57 ಕಿನ್ತು ಸ ತದ್ ಅಪಹ್ನುತ್ಯಾವಾದೀತ್ ಹೇ ನಾರಿ ತಮಹಂ ನ ಪರಿಚಿನೋಮಿ|
അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
58 ಕ್ಷಣಾನ್ತರೇಽನ್ಯಜನಸ್ತಂ ದೃಷ್ಟ್ವಾಬ್ರವೀತ್ ತ್ವಮಪಿ ತೇಷಾಂ ನಿಕರಸ್ಯೈಕಜನೋಸಿ| ಪಿತರಃ ಪ್ರತ್ಯುವಾಚ ಹೇ ನರ ನಾಹಮಸ್ಮಿ|
കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
59 ತತಃ ಸಾರ್ದ್ಧದಣ್ಡದ್ವಯಾತ್ ಪರಂ ಪುನರನ್ಯೋ ಜನೋ ನಿಶ್ಚಿತ್ಯ ಬಭಾಷೇ, ಏಷ ತಸ್ಯ ಸಙ್ಗೀತಿ ಸತ್ಯಂ ಯತೋಯಂ ಗಾಲೀಲೀಯೋ ಲೋಕಃ|
ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കൎഷിച്ചു പറഞ്ഞു.
60 ತದಾ ಪಿತರ ಉವಾಚ ಹೇ ನರ ತ್ವಂ ಯದ್ ವದಮಿ ತದಹಂ ಬೋದ್ಧುಂ ನ ಶಕ್ನೋಮಿ, ಇತಿ ವಾಕ್ಯೇ ಕಥಿತಮಾತ್ರೇ ಕುಕ್ಕುಟೋ ರುರಾವ|
മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
61 ತದಾ ಪ್ರಭುಣಾ ವ್ಯಾಧುಟ್ಯ ಪಿತರೇ ನಿರೀಕ್ಷಿತೇ ಕೃಕವಾಕುರವಾತ್ ಪೂರ್ವ್ವಂ ಮಾಂ ತ್ರಿರಪಹ್ನೋಷ್ಯಸೇ ಇತಿ ಪೂರ್ವ್ವೋಕ್ತಂ ತಸ್ಯ ವಾಕ್ಯಂ ಪಿತರಃ ಸ್ಮೃತ್ವಾ
അപ്പോൾ കൎത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കൎത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓൎത്തു
62 ಬಹಿರ್ಗತ್ವಾ ಮಹಾಖೇದೇನ ಚಕ್ರನ್ದ|
പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
63 ತದಾ ಯೈ ರ್ಯೀಶುರ್ಧೃತಸ್ತೇ ತಮುಪಹಸ್ಯ ಪ್ರಹರ್ತ್ತುಮಾರೇಭಿರೇ|
യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
64 ವಸ್ತ್ರೇಣ ತಸ್ಯ ದೃಶೌ ಬದ್ಧ್ವಾ ಕಪೋಲೇ ಚಪೇಟಾಘಾತಂ ಕೃತ್ವಾ ಪಪ್ರಚ್ಛುಃ, ಕಸ್ತೇ ಕಪೋಲೇ ಚಪೇಟಾಘಾತಂ ಕೃತವಾನ? ಗಣಯಿತ್ವಾ ತದ್ ವದ|
പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു
65 ತದನ್ಯತ್ ತದ್ವಿರುದ್ಧಂ ಬಹುನಿನ್ದಾವಾಕ್ಯಂ ವಕ್ತುಮಾರೇಭಿರೇ|
മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
66 ಅಥ ಪ್ರಭಾತೇ ಸತಿ ಲೋಕಪ್ರಾಞ್ಚಃ ಪ್ರಧಾನಯಾಜಕಾ ಅಧ್ಯಾಪಕಾಶ್ಚ ಸಭಾಂ ಕೃತ್ವಾ ಮಧ್ಯೇಸಭಂ ಯೀಶುಮಾನೀಯ ಪಪ್ರಚ್ಛುಃ, ತ್ವಮ್ ಅಭಿಷಿಕತೋಸಿ ನ ವಾಸ್ಮಾನ್ ವದ|
നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
67 ಸ ಪ್ರತ್ಯುವಾಚ, ಮಯಾ ತಸ್ಮಿನ್ನುಕ್ತೇಽಪಿ ಯೂಯಂ ನ ವಿಶ್ವಸಿಷ್ಯಥ|
അവൻ അവരോടു: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
68 ಕಸ್ಮಿಂಶ್ಚಿದ್ವಾಕ್ಯೇ ಯುಷ್ಮಾನ್ ಪೃಷ್ಟೇಽಪಿ ಮಾಂ ನ ತದುತ್ತರಂ ವಕ್ಷ್ಯಥ ನ ಮಾಂ ತ್ಯಕ್ಷ್ಯಥ ಚ|
ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
69 ಕಿನ್ತ್ವಿತಃ ಪರಂ ಮನುಜಸುತಃ ಸರ್ವ್ವಶಕ್ತಿಮತ ಈಶ್ವರಸ್ಯ ದಕ್ಷಿಣೇ ಪಾರ್ಶ್ವೇ ಸಮುಪವೇಕ್ಷ್ಯತಿ|
എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
70 ತತಸ್ತೇ ಪಪ್ರಚ್ಛುಃ, ರ್ತಿಹ ತ್ವಮೀಶ್ವರಸ್ಯ ಪುತ್ರಃ? ಸ ಕಥಯಾಮಾಸ, ಯೂಯಂ ಯಥಾರ್ಥಂ ವದಥ ಸ ಏವಾಹಂ|
എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
71 ತದಾ ತೇ ಸರ್ವ್ವೇ ಕಥಯಾಮಾಸುಃ, ರ್ತಿಹ ಸಾಕ್ಷ್ಯೇಽನ್ಸಸ್ಮಿನ್ ಅಸ್ಮಾಕಂ ಕಿಂ ಪ್ರಯೋಜನಂ? ಅಸ್ಯ ಸ್ವಮುಖಾದೇವ ಸಾಕ್ಷ್ಯಂ ಪ್ರಾಪ್ತಮ್|
അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.

< ಲೂಕಃ 22 >