< വെളിപാട് 16 >
1 ൧ നിങ്ങൾ പോയി ദൈവക്രോധത്തിന്റെ പാത്രം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഏഴ് ദൂതന്മാരോടും വിളിച്ചുപറയുന്ന ഒരു മഹാശബ്ദം അതിവിശുദ്ധ സ്ഥലത്തിൽ നിന്നു ഞാൻ കേട്ട്.
තතඃ පරං මන්දිරාත් තාන් සප්තදූතාන් සම්භාෂමාණ ඒෂ මහාරවෝ මයාශ්රාවි, යූයං ගත්වා තේභ්යඃ සප්තකංසේභ්ය ඊශ්වරස්ය ක්රෝධං පෘථිව්යාං ස්රාවයත|
2 ൨ ഒന്നാമത്തെ ദൂതൻ പോയി തന്റെ പാത്രം ഭൂമിയിൽ ഒഴിച്ചു; മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിച്ചവരുമായ മനുഷ്യരുടെമേൽ നാറ്റമുണ്ടാക്കുന്ന ദുഷിച്ച വ്രണം ഉണ്ടായി.
තතඃ ප්රථමෝ දූතෝ ගත්වා ස්වකංසේ යද්යද් අවිද්යත තත් පෘථිව්යාම් අස්රාවයත් තස්මාත් පශෝඃ කලඞ්කධාරිණාං තත්ප්රතිමාපූජකානාං මානවානාං ශරීරේෂු ව්යථාජනකා දුෂ්ටව්රණා අභවන්|
3 ൩ രണ്ടാമത്തെ ദൂതൻ തന്റെ പാത്രം സമുദ്രത്തിൽ ഒഴിച്ചു; അത് മരിച്ചവന്റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
තතඃ පරං ද්විතීයෝ දූතඃ ස්වකංසේ යද්යද් අවිද්යත තත් සමුද්රේ (අ)ස්රාවයත් තේන ස කුණපස්ථශෝණිතරූප්යභවත් සමුද්රේ ස්ථිතාශ්ච සර්ව්වේ ප්රාණිනෝ මෘත්යුං ගතාඃ|
4 ൪ മൂന്നാമത്തെ ദൂതൻ തന്റെ പാത്രം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു.
අපරං තෘතීයෝ දූතඃ ස්වකංසේ යද්යද් අවිද්යත තත් සර්ව්වං නදීෂු ජලප්රස්රවණේෂු චාස්රාවයත් තතස්තානි රක්තමයාන්යභවන්| අපරං තෝයානාම් අධිපස්ය දූතස්ය වාගියං මයා ශ්රුතා|
5 ൫ അപ്പോൾ ജലത്തിനധിപനായ ദൂതൻ പറയുന്നതായി ഞാൻ കേട്ടത്: “ഇരിക്കുന്നവനും ഇരുന്നവനും വരുവാനുള്ളവനുമായ കർത്താവേ, നീ ഇങ്ങനെ ഈ ന്യായവിധി നടത്തിയതുകൊണ്ട് നീ നീതിമാൻ ആകുന്നു.
වර්ත්තමානශ්ච භූතශ්ච භවිෂ්යංශ්ච පරමේශ්වරඃ| ත්වමේව න්යාය්යකාරී යද් ඒතාදෘක් ත්වං ව්යචාරයඃ|
6 ൬ വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ഒഴുക്കിയതുകൊണ്ട് നീ അവർക്ക് രക്തം കുടിക്കുവാൻ കൊടുത്തു; അതിന് അവർ അർഹർ തന്നെ”.
භවිෂ්යද්වාදිසාධූනාං රක්තං තෛරේව පාතිතං| ශෝණිතං ත්වන්තු තේභ්යෝ (අ)දාස්තත්පානං තේෂු යුජ්යතේ||
7 ൭ അതുപോലെ യാഗപീഠത്തിൽ നിന്നും: “അതേ, സർവ്വശക്തനായ ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ” എന്ന് പറയുന്നതായി ഞാൻ കേട്ട്.
අනන්තරං වේදීතෝ භාෂමාණස්ය කස්යචිද් අයං රවෝ මයා ශ්රුතඃ, හේ පරශ්වර සත්යං තත් හේ සර්ව්වශක්තිමන් ප්රභෝ| සත්යා න්යාය්යාශ්ච සර්ව්වා හි විචාරාඥාස්ත්වදීයකාඃ||
8 ൮ നാലാമത്തെ ദൂതൻ തന്റെ പാത്രം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ട് മനുഷ്യരെ ചുട്ടുപൊള്ളിക്കുവാൻ അതിന് അധികാരം കൊടുത്തു.
අනන්තරං චතුර්ථෝ දූතඃ ස්වකංසේ යද්යද් අවිද්යත තත් සර්ව්වං සූර්ය්යේ (අ)ස්රාවයත් තස්මෛ ච වහ්නිනා මානවාන් දග්ධුං සාමර්ථ්යම් අදායි|
9 ൯ മനുഷ്യർ കൊടുംചൂടിനാൽ വെന്തുപോയി; എങ്കിലും ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ നിന്ദിച്ചതല്ലാതെ, അവന് മഹത്വം കൊടുക്കുവാൻ തക്കവണ്ണം അവർ മാനസാന്തരപ്പെട്ടില്ല.
තේන මනුෂ්යා මහාතාපේන තාපිතාස්තේෂාං දණ්ඩානාම් ආධිපත්යවිශිෂ්ටස්යේශ්වරස්ය නාමානින්දන් තත්ප්රශංසාර්ථඤ්ච මනඃපරිවර්ත්තනං නාකුර්ව්වන්|
10 ൧൦ അഞ്ചാമത്തെ ദൂതൻ തന്റെ പാത്രം മൃഗത്തിന്റെ ഇരിപ്പിടത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. അതിവേദനയാൽ അവർ നാവ് കടിച്ചു.
තතඃ පරං පඤ්චමෝ දූතඃ ස්වකංසේ යද්යද් අවිද්යත තත් සර්ව්වං පශෝඃ සිංහාසනේ (අ)ස්රාවයත් තේන තස්ය රාෂ්ට්රං තිමිරාච්ඡන්නම් අභවත් ලෝකාශ්ච වේදනාකාරණාත් ස්වරසනා අදංදශ්යත|
11 ൧൧ വേദനയും വ്രണങ്ങളും നിമിത്തം സ്വർഗ്ഗത്തിലെ ദൈവത്തെ നിന്ദിച്ചതല്ലാതെ അപ്പോഴും അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല.
ස්වකීයව්යථාව්රණකාරණාච්ච ස්වර්ගස්ථම් අනින්දන් ස්වක්රියාභ්යශ්ච මනාංසි න පරාවර්ත්තයන්|
12 ൧൨ ആറാമത്തെ ദൂതൻ തന്റെ പാത്രം യൂഫ്രട്ടീസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്ക് നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി.
තතඃ පරං ෂෂ්ඨෝ දූතඃ ස්වකංසේ යද්යද් අවිද්යත තත් සර්ව්වං ඵරාතාඛ්යෝ මහානදේ (අ)ස්රාවයත් තේන සූර්ය්යෝදයදිශ ආගමිෂ්යතාං රාඥාං මාර්ගසුගමාර්ථං තස්ය තෝයානි පර්ය්යශුෂ්යන්|
13 ൧൩ മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും വായിൽനിന്ന് തവളകളെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറത്തു വരുന്നത് ഞാൻ കണ്ട്.
අනන්තරං නාගස්ය වදනාත් පශෝ ර්වදනාත් මිථ්යාභවිෂ්යද්වාදිනශ්ච වදනාත් නිර්ගච්ඡන්තස්ත්රයෝ (අ)ශුචය ආත්මානෝ මයා දෘෂ්ටාස්තේ මණ්ඩූකාකාරාඃ|
14 ൧൪ ഇവ ഭൂതലത്തിലെങ്ങും ഉള്ള രാജാക്കന്മാരെ ഒക്കെയും സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർക്കുവാൻ തക്കവണ്ണം അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് ചെല്ലുന്ന ഭൂതാത്മാക്കൾ തന്നേ. —
ත ආශ්චර්ය්යකර්ම්මකාරිණෝ භූතානාම් ආත්මානඃ සන්ති සර්ව්වශක්තිමත ඊශ්වරස්ය මහාදිනේ යේන යුද්ධේන භවිතව්යං තත්කෘතේ කෘත්ස්රජගතෝ රාඥාඃ සංග්රහීතුං තේෂාං සන්නිධිං නිර්ගච්ඡන්ති|
15 ൧൫ ജാഗ്രതയായിരിക്ക! ഞാൻ കള്ളനെപ്പോലെ വരും; സൂക്ഷിച്ച് തന്റെ വസ്ത്രം വൃത്തിയായി കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ. അല്ലെങ്കിൽ, അവർ നഗ്നരായി നടക്കുകയും മറ്റുള്ളവർ അവരുടെ ലജ്ജ കാണുകയും ചെയ്യും.
අපරම් ඉබ්රිභාෂයා හර්ම්මගිද්දෝනාමකස්ථනේ තේ සඞ්ගෘහීතාඃ|
16 ൧൬ അവൻ അവരെ എബ്രായ ഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് കൂട്ടിക്കൊണ്ട് വന്നു.
පශ්යාහං චෛරවද් ආගච්ඡාමි යෝ ජනඃ ප්රබුද්ධස්තිෂ්ඨති යථා ච නග්නඃ සන් න පර්ය්යටති තස්ය ලජ්ජා ච යථා දෘශ්යා න භවති තථා ස්වවාසාංසි රක්ෂති ස ධන්යඃ|
17 ൧൭ ഏഴാമത്തെ ദൂതൻ തന്റെ പാത്രം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: ചെയ്തു തീർന്നു എന്നു പറയുന്ന ഒരു മഹാശബ്ദം സിംഹാസനത്തിൽ നിന്നും അതിവിശുദ്ധസ്ഥലത്ത് നിന്നും പുറപ്പെട്ടു.
තතඃ පරං සප්තමෝ දූතඃ ස්වකංසේ යද්යද් අවිද්යත තත් සර්ව්වම් ආකාශේ (අ)ස්රාවයත් තේන ස්වර්ගීයමන්දිරමධ්යස්ථසිංහාසනාත් මහාරවෝ (අ)යං නිර්ගතඃ සමාප්තිරභවදිති|
18 ൧൮ അപ്പോൾ ശബ്ദകോലാഹലങ്ങളും ഇടിമുഴക്കവും മിന്നലുകളും ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ ഇന്നോളം ഉണ്ടായിട്ടില്ലാത്തതുമായ വലുതായൊരു ഭൂകമ്പവും ഉണ്ടായി.
තදනන්තරං තඩිතෝ රවාඃ ස්තනිතානි චාභවන්, යස්මින් කාලේ ච පෘථිව්යාං මනුෂ්යාඃ සෘෂ්ටාස්තම් ආරභ්ය යාදෘඞ්මහාභූමිකම්පඃ කදාපි නාභවත් තාදෘග් භූකම්පෝ (අ)භවත්|
19 ൧൯ മഹാനഗരം മൂന്ന് ഭാഗമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണുപോയി; അപ്പോൾ ദൈവക്രോധത്തിന്റെ തീഷ്ണതയുള്ള മദ്യം നിറഞ്ഞിരിക്കുന്ന പാനപാത്രം കൊടുക്കുവാൻ തക്കവണ്ണം മഹാബാബിലോണിനെ ദൈവം ഓർത്തു.
තදානීං මහානගරී ත්රිඛණ්ඩා ජාතා භින්නජාතීයානාං නගරාණි ච න්යපතන් මහාබාබිල් චේශ්වරේණ ස්වකීයප්රචණ්ඩකෝපමදිරාපාත්රදානාර්ථං සංස්මෘතා|
20 ൨൦ സകലദ്വീപും ഓടി മറഞ്ഞു; പർവ്വതങ്ങൾ കാണ്മാനില്ലാതെയായി.
ද්වීපාශ්ච පලායිතා ගිරයශ්චාන්තහිතාඃ|
21 ൨൧ മനുഷ്യരുടെമേൽ ആകാശത്ത് നിന്നും വലിയ കൽമഴ പെയ്ത്. ഓരോ കല്ലിനും ഒരു താലന്ത് ഭാരം ഉണ്ടായിരുന്നു. കൽമഴയുടെ ബാധ ഏറ്റവും കഠിനമായിരുന്നതുകൊണ്ട് മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
ගගනමණ්ඩලාච්ච මනුෂ්යාණාම් උපර්ය්යේකෛකද්රෝණපරිමිතශිලානාං මහාවෘෂ්ටිරභවත් තච්ඡිලාවෘෂ්ටේඃ ක්ලේශාත් මනුෂ්යා ඊශ්වරම් අනින්දම් යතස්තජ්ජාතඃ ක්ලේශෝ (අ)තීව මහාන්|