< സങ്കീർത്തനങ്ങൾ 124 >

1 ദാവീദിന്റെ ഒരു ആരോഹണഗീതം. യിസ്രായേൽ ഇപ്പോൾ പറയേണ്ടത് “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
«Жуқириға чиқиш нахшиси» Әгәр биз тәрәптә турғини Пәрвәрдигар болмиған болса, — Аһ, Исраил шундақ десун —
2 അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ
Биз тәрәптә турғини Пәрвәрдигар болмиған болса, Кишиләр бизгә һуҗумға қозғалғанда,
3 അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
Уларниң ғәзиви бизгә туташқанда, — Шу чағда улар бизни тирик жутуветәтти;
4 വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു;
[Шу чағда] сулар бизни ғәриқ қиливетәтти; Кәлкүн бешимиздин өтәтти;
5 പ്രളയജലം നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.
Давалғуған сулар бешимиздин өтәтти!
6 നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ”.
Пәрвәрдигарға тәшәккүр-мәдһийә болғай! Уларниң чишлириға ов болушқа бизни қоюп бәрмиди.
7 വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
Җенимиз тутқучиларниң басмиқидин қечип чиққан қуштәк қачти; Басмақ сундурулуп, биз қачтуқ!
8 നമ്മളുടെ സഹായം ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
Еришкән ярдимимиз Пәрвәрдигарниң намидидур, Асман-зимин Яратқучиниң намидидур!

< സങ്കീർത്തനങ്ങൾ 124 >