< നെഹെമ്യാവു 1 >

1 ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ വാക്കുകൾ. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ഇരിക്കുമ്പോൾ
Һақалияниң оғли Нәһәмия шундақ баян қилдики: — Жигирминчи жили Кисләв ейида, мән Шушан қәлъәсидә тураттим,
2 എന്റെ സഹോദരന്മാരിൽ ഒരുവനായ ഹനാനിയും യെഹൂദയിൽനിന്ന് ചില പുരുഷന്മാരും വന്നു; ഞാൻ അവരോട് പ്രവാസത്തിൽനിന്ന് രക്ഷപെട്ട യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.
Өз қериндашлиримдин бири болған Һанани билән бир нәччә киши Йәһудийәдин чиқип кәлди; мән улардин сүргүнлүктин қутулуп қалған Йәһудалар вә Йерусалим тоғрисида соридим.
3 അതിന് അവർ എന്നോട്: “പ്രവാസത്തിൽനിന്ന് രക്ഷപെട്ട ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ച് ചുട്ടും കിടക്കുന്നു എന്ന് പറഞ്ഞു.
Улар маңа: — Сүргүнлүктин қутулған хәлиқниң қалдиси [Йәһудийә] өлкисидә қаттиқ җапа-мушәққәт астида вә аһанәт ичидә қалди. Йерусалимниң сепили болса өрүветилди, қовуқлириму көйдүрүветилди, дәп ейтип бәрди.
4 ഈ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഇരുന്ന് കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ട് സ്വർഗ്ഗത്തിലെ ദൈവത്തോട് ഞാൻ പ്രാർത്ഥിച്ച് പറഞ്ഞതെന്തെന്നാൽ:
Мән бу гәпләрни аңлап олтирип жиғлап кәттим, бир нәччә күнгичә налә-пәряд көтирип, асманлардики Худа алдида роза тутуп, дуа қилип
5 “സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,
мундақ дедим: — «И асмандики Худа Пәрвәрдигар, Өзини сөйүп, әмирлирини тутқанларға өзгәрмәс меһир көрситип әһдисидә турғучи улуқ вә дәһшәтлик Тәңри,
6 അങ്ങയുടെ ദാസന്മാരായ യിസ്രായേൽ മക്കൾക്ക് വേണ്ടി രാപ്പകൽ അങ്ങയുടെ മുമ്പാകെ പ്രാർത്ഥിക്കയും ഞങ്ങൾ അങ്ങയോട് ചെയ്തിരിക്കുന്ന പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന് അവിടുത്തെ ചെവി ശ്രദ്ധിച്ചും തൃക്കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.
әнди Сениң алдиңда мошу пәйттә қуллириң Исраиллар үчүн пеқир қулуңниң кечә-күндүз қиливатқан бу дуасиға қулиқиң селинғай, көзүң очуқ болғай! Мән биз Исраилларниң Сениң алдиңда садир қилған гуналиримизни етирап қилимән; мәнму, атамниң җәмәтиму гуна қилдуқ!
7 ഞങ്ങൾ അങ്ങയോട് കഠിനദോഷം പ്രവർത്തിച്ചിരിക്കുന്നു; അങ്ങയുടെ ദാസനായ മോശെയോട് അങ്ങ് കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല.
Биз Сениң йолуңға тәтүр иш қилип, Сән қулуң Мусаға тапилиған әмирлириң, бәлгүлимилириң вә һөкүмлириңни һеч тутмидуқ.
8 ‘നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഇടയിൽ ചിതറിച്ചുകളയും;
Сениң Өз қулуң Мусаға тапилап: «Әгәр силәр вапасизлиқ қилсаңлар, силәрни пүтүн таипиләрниң арисиға тарқитиветимән; лекин Маңа йенип келип, Мениң әмирлиримни тутуп әмәл қилсаңлар, гәрчә араңлардин һәтта асманларниң әң четигә қоғливетилгәнләр болсиму, Мән уларни шу йәрдин жиғип, Мениң намимни тикләшкә таллиған җайға елип келимән» дегән сөзүңни яд қилғайсән, дәп өтүнимән.
9 എന്നാൽ നിങ്ങൾ എങ്കലേയ്ക്ക് തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളിൽനിന്ന് ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്ത് കൊണ്ടുവരും’ എന്ന് അങ്ങയുടെ ദാസനായ മോശെയോട് അങ്ങ് അരുളിച്ചെയ്ത വചനം ഓർക്കേണമേ.
10 ൧൦ അവർ അങ്ങയുടെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും അങ്ങ് വീണ്ടെടുത്ത അങ്ങയുടെ ദാസന്മാരും ജനവുമല്ലോ.
Буларниң һәммиси Сениң қуллириң вә Сениң хәлқиң, Өзүңниң зор қудритиң вә күчлүк қолуң билән һөрлүккә қутқуздуң.
11 ൧൧ കർത്താവേ, അങ്ങ് അടിയന്റെയും അങ്ങയുടെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന അങ്ങയുടെ ദാസന്മാരുടെയും പ്രാർത്ഥന ശ്രദ്ധിക്കേണമേ. ഇന്ന് അടിയന് കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്റെ മുമ്പാകെ എനിക്ക് ദയ ലഭിക്കുമാറാക്കേണമേ”. ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു.
И Рәббим, қулуңниң дуасиға һәм Сениң намиңдин әймиништин сөйүнгән қуллириңниңму дуасини қулиқиң тиңшиғай; бүгүн қулуңниң ишлирини оңушлуқ қилғайсән, уни шу кишиниң алдида илтипатқа ериштүргәйсән». Шу вақитта мән падишаниң сақийси едим.

< നെഹെമ്യാവു 1 >