< മത്തായി 14 >

1 ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്:
ତଦାନୀଂ ରାଜା ହେରୋଦ୍ ଯୀଶୋ ର୍ୟଶଃ ଶ୍ରୁତ୍ୱା ନିଜଦାସେଯାନ୍ ଜଗାଦ୍,
2 ഇവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്നും ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
ଏଷ ମଜ୍ଜଯିତା ଯୋହନ୍, ପ୍ରମିତେଭଯସ୍ତସ୍ୟୋତ୍ଥାନାତ୍ ତେନେତ୍ଥମଦ୍ଭୁତଂ କର୍ମ୍ମ ପ୍ରକାଶ୍ୟତେ|
3 ഹെരോദാവ് തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്ക് ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു
ପୁରା ହେରୋଦ୍ ନିଜଭ୍ରାତୁ: ଫିଲିପୋ ଜାଯାଯା ହେରୋଦୀଯାଯା ଅନୁରୋଧାଦ୍ ଯୋହନଂ ଧାରଯିତ୍ୱା ବଦ୍ଧା କାରାଯାଂ ସ୍ଥାପିତୱାନ୍|
4 യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു.
ଯତୋ ଯୋହନ୍ ଉକ୍ତୱାନ୍, ଏତ୍ସଯାଃ ସଂଗ୍ରହୋ ଭୱତୋ ନୋଚିତଃ|
5 അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
ତସ୍ମାତ୍ ନୃପତିସ୍ତଂ ହନ୍ତୁମିଚ୍ଛନ୍ନପି ଲୋକେଭ୍ୟୋ ୱିଭଯାଞ୍ଚକାର; ଯତଃ ସର୍ୱ୍ୱେ ଯୋହନଂ ଭୱିଷ୍ୟଦ୍ୱାଦିନଂ ମେନିରେ|
6 എന്നാൽ ഹെരോദാവിന്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
କିନ୍ତୁ ହେରୋଦୋ ଜନ୍ମାହୀଯମହ ଉପସ୍ଥିତେ ହେରୋଦୀଯାଯା ଦୁହିତା ତେଷାଂ ସମକ୍ଷଂ ନୃତିତ୍ୱା ହେରୋଦମପ୍ରୀଣ୍ୟତ୍|
7 അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു.
ତସ୍ମାତ୍ ଭୂପତିଃ ଶପଥଂ କୁର୍ୱ୍ୱନ୍ ଇତି ପ୍ରତ୍ୟଜ୍ଞାସୀତ୍, ତ୍ୱଯା ଯଦ୍ ଯାଚ୍ୟତେ, ତଦେୱାହଂ ଦାସ୍ୟାମି|
8 അവൾ അമ്മയുടെ നിർദ്ദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ ഇവിടെ തരേണം എന്നു പറഞ്ഞു.
ସା କୁମାରୀ ସ୍ୱୀଯମାତୁଃ ଶିକ୍ଷାଂ ଲବ୍ଧା ବଭାଷେ, ମଜ୍ଜଯିତୁର୍ୟୋହନ ଉତ୍ତମାଙ୍ଗଂ ଭାଜନେ ସମାନୀଯ ମହ୍ୟଂ ୱିଶ୍ରାଣଯ|
9 ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു;
ତତୋ ରାଜା ଶୁଶୋଚ, କିନ୍ତୁ ଭୋଜନାଯୋପୱିଶତାଂ ସଙ୍ଗିନାଂ ସ୍ୱକୃତଶପଥସ୍ୟ ଚାନୁରୋଧାତ୍ ତତ୍ ପ୍ରଦାତୁମ ଆଦିଦେଶ|
10 ൧൦ അവൻ ആളയച്ച് തടവിൽ യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു.
ପଶ୍ଚାତ୍ କାରାଂ ପ୍ରତି ନରଂ ପ୍ରହିତ୍ୟ ଯୋହନ ଉତ୍ତମାଙ୍ଗଂ ଛିତ୍ତ୍ୱା
11 ൧൧ അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു.
ତତ୍ ଭାଜନ ଆନାଯ୍ୟ ତସ୍ୟୈ କୁମାର୍ୟ୍ୟୈ ୱ୍ୟଶ୍ରାଣଯତ୍, ତତଃ ସା ସ୍ୱଜନନ୍ୟାଃ ସମୀପଂ ତନ୍ନିନାଯ|
12 ൧൨ അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്ന് യേശുവിനെ അറിയിച്ചു.
ପଶ୍ଚାତ୍ ଯୋହନଃ ଶିଷ୍ୟା ଆଗତ୍ୟ କାଯଂ ନୀତ୍ୱା ଶ୍ମଶାନେ ସ୍ଥାପଯାମାସୁସ୍ତତୋ ଯୀଶୋଃ ସନ୍ନିଧିଂ ୱ୍ରଜିତ୍ୱା ତଦ୍ୱାର୍ତ୍ତାଂ ବଭାଷିରେ|
13 ൧൩ അത് കേട്ടിട്ട് യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേയ്ക്ക് വേറിട്ടുപോയി; പുരുഷാരം അത് കേട്ട് പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്ന്.
ଅନନ୍ତରଂ ଯୀଶୁରିତି ନିଶଭ୍ୟ ନାୱା ନିର୍ଜନସ୍ଥାନମ୍ ଏକାକୀ ଗତୱାନ୍, ପଶ୍ଚାତ୍ ମାନୱାସ୍ତତ୍ ଶ୍ରୁତ୍ୱା ନାନାନଗରେଭ୍ୟ ଆଗତ୍ୟ ପଦୈସ୍ତତ୍ପଶ୍ଚାଦ୍ ଈଯୁଃ|
14 ൧൪ അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ട് അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൌഖ്യമാക്കി.
ତଦାନୀଂ ଯୀଶୁ ର୍ବହିରାଗତ୍ୟ ମହାନ୍ତଂ ଜନନିୱହଂ ନିରୀକ୍ଷ୍ୟ ତେଷୁ କାରୁଣିକଃ ମନ୍ ତେଷାଂ ପୀଡିତଜନାନ୍ ନିରାମଯାନ୍ ଚକାର|
15 ൧൫ വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന് പറഞ്ഞു: ഈ സ്ഥലം വിജനമല്ലോ, പകലും കഴിഞ്ഞല്ലോ; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന് അവരെ പിരിച്ചുവിടേണം എന്നു പറഞ്ഞു.
ତତଃ ପରଂ ସନ୍ଧ୍ୟାଯାଂ ଶିଷ୍ୟାସ୍ତଦନ୍ତିକମାଗତ୍ୟ କଥଯାଞ୍ଚକ୍ରୁଃ, ଇଦଂ ନିର୍ଜନସ୍ଥାନଂ ୱେଲାପ୍ୟୱସନ୍ନା; ତସ୍ମାତ୍ ମନୁଜାନ୍ ସ୍ୱସ୍ୱଗ୍ରାମଂ ଗନ୍ତୁଂ ସ୍ୱାର୍ଥଂ ଭକ୍ଷ୍ୟାଣି କ୍ରେତୁଞ୍ଚ ଭୱାନ୍ ତାନ୍ ୱିସୃଜତୁ|
16 ൧൬ എന്നാൽ യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞു.
କିନ୍ତୁ ଯୀଶୁସ୍ତାନୱାଦୀତ୍, ତେଷାଂ ଗମନେ ପ୍ରଯୋଜନଂ ନାସ୍ତି, ଯୂଯମେୱ ତାନ୍ ଭୋଜଯତ|
17 ൧൭ അവർ അവനോട്: അഞ്ച് അപ്പവും രണ്ടുമീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.
ତଦା ତେ ପ୍ରତ୍ୟୱଦନ୍, ଅସ୍ମାକମତ୍ର ପୂପପଞ୍ଚକଂ ମୀନଦ୍ୱଯଞ୍ଚାସ୍ତେ|
18 ൧൮ അത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.
ତଦାନୀଂ ତେନୋକ୍ତଂ ତାନି ମଦନ୍ତିକମାନଯତ|
19 ൧൯ പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിക്കുവാൻ കല്പിച്ചു; ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്കും, ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.
ଅନନ୍ତରଂ ସ ମନୁଜାନ୍ ଯୱସୋପର୍ୟ୍ୟୁପୱେଷ୍ଟୁମ୍ ଆଜ୍ଞାପଯାମାସ; ଅପର ତତ୍ ପୂପପଞ୍ଚକଂ ମୀନଦ୍ୱଯଞ୍ଚ ଗୃହ୍ଲନ୍ ସ୍ୱର୍ଗଂ ପ୍ରତି ନିରୀକ୍ଷ୍ୟେଶ୍ୱରୀଯଗୁଣାନ୍ ଅନୂଦ୍ୟ ଭଂକ୍ତ୍ୱା ଶିଷ୍ୟେଭ୍ୟୋ ଦତ୍ତୱାନ୍, ଶିଷ୍ୟାଶ୍ଚ ଲୋକେଭ୍ୟୋ ଦଦୁଃ|
20 ൨൦ എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
ତତଃ ସର୍ୱ୍ୱେ ଭୁକ୍ତ୍ୱା ପରିତୃପ୍ତୱନ୍ତଃ, ତତସ୍ତଦୱଶିଷ୍ଟଭକ୍ଷ୍ୟୈଃ ପୂର୍ଣାନ୍ ଦ୍ୱାଦଶଡଲକାନ୍ ଗୃହୀତୱନ୍ତଃ|
21 ൨൧ തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
ତେ ଭୋକ୍ତାରଃ ସ୍ତ୍ରୀର୍ବାଲକାଂଶ୍ଚ ୱିହାଯ ପ୍ରାଯେଣ ପଞ୍ଚ ସହସ୍ରାଣି ପୁମାଂସ ଆସନ୍|
22 ൨൨ ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിര്‍ബ്ബന്ധിച്ചു.
ତଦନନ୍ତରଂ ଯୀଶୁ ର୍ଲୋକାନାଂ ୱିସର୍ଜନକାଲେ ଶିଷ୍ୟାନ୍ ତରଣିମାରୋଢୁଂ ସ୍ୱାଗ୍ରେ ପାରଂ ଯାତୁଞ୍ଚ ଗାଢମାଦିଷ୍ଟୱାନ୍|
23 ൨൩ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കുവാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
ତତୋ ଲୋକେଷୁ ୱିସୃଷ୍ଟେଷୁ ସ ୱିୱିକ୍ତେ ପ୍ରାର୍ଥଯିତୁଂ ଗିରିମେକଂ ଗତ୍ୱା ସନ୍ଧ୍ୟାଂ ଯାୱତ୍ ତତ୍ରୈକାକୀ ସ୍ଥିତୱାନ୍|
24 ൨൪ പടകോ കരവിട്ട് കടലിന് നടുവിലും, കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി.
କିନ୍ତୁ ତଦାନୀଂ ସମ୍ମୁଖୱାତତ୍ୱାତ୍ ସରିତ୍ପତେ ର୍ମଧ୍ୟେ ତରଙ୍ଗୈସ୍ତରଣିର୍ଦୋଲାଯମାନାଭୱତ୍|
25 ൨൫ രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
ତଦା ସ ଯାମିନ୍ୟାଶ୍ଚତୁର୍ଥପ୍ରହରେ ପଦ୍ଭ୍ୟାଂ ୱ୍ରଜନ୍ ତେଷାମନ୍ତିକଂ ଗତୱାନ୍|
26 ൨൬ അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ശിഷ്യന്മാർ ഭയപ്പെട്ടു അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
କିନ୍ତୁ ଶିଷ୍ୟାସ୍ତଂ ସାଗରୋପରି ୱ୍ରଜନ୍ତଂ ୱିଲୋକ୍ୟ ସମୁଦ୍ୱିଗ୍ନା ଜଗଦୁଃ, ଏଷ ଭୂତ ଇତି ଶଙ୍କମାନା ଉଚ୍ଚୈଃ ଶବ୍ଦାଯାଞ୍ଚକ୍ରିରେ ଚ|
27 ൨൭ ഉടനെ യേശു അവരോട്: ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
ତଦୈୱ ଯୀଶୁସ୍ତାନୱଦତ୍, ସୁସ୍ଥିରା ଭୱତ, ମା ଭୈଷ୍ଟ, ଏଷୋଽହମ୍|
28 ൨൮ അതിന് പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കണം എന്നു പറഞ്ഞു.
ତତଃ ପିତର ଇତ୍ୟୁକ୍ତୱାନ୍, ହେ ପ୍ରଭୋ, ଯଦି ଭୱାନେୱ, ତର୍ହି ମାଂ ଭୱତ୍ସମୀପଂ ଯାତୁମାଜ୍ଞାପଯତୁ|
29 ൨൯ വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
ତତଃ ତେନାଦିଷ୍ଟଃ ପିତରସ୍ତରଣିତୋଽୱରୁହ୍ୟ ଯୀଶେରନ୍ତିକଂ ପ୍ରାପ୍ତୁଂ ତୋଯୋପରି ୱୱ୍ରାଜ|
30 ൩൦ എന്നാൽ അവൻ കാറ്റ് കണ്ട് ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
କିନ୍ତୁ ପ୍ରଚଣ୍ଡଂ ପୱନଂ ୱିଲୋକ୍ୟ ଭଯାତ୍ ତୋଯେ ମଂକ୍ତୁମ୍ ଆରେଭେ, ତସ୍ମାଦ୍ ଉଚ୍ଚୈଃ ଶବ୍ଦାଯମାନଃ କଥିତୱାନ୍, ହେ ପ୍ରଭୋ, ମାମୱତୁ|
31 ൩൧ യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ച്: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.
ଯୀଶୁସ୍ତତ୍କ୍ଷଣାତ୍ କରଂ ପ୍ରସାର୍ୟ୍ୟ ତଂ ଧରନ୍ ଉକ୍ତୱାନ୍, ହ ସ୍ତୋକପ୍ରତ୍ୟଯିନ୍ ତ୍ୱଂ କୁତଃ ସମଶେଥାଃ?
32 ൩൨ യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.
ଅନନ୍ତରଂ ତଯୋସ୍ତରଣିମାରୂଢଯୋଃ ପୱନୋ ନିୱୱୃତେ|
33 ൩൩ പടകിലുള്ള ശിഷ്യന്മാർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
ତଦାନୀଂ ଯେ ତରଣ୍ୟାମାସନ୍, ତ ଆଗତ୍ୟ ତଂ ପ୍ରଣଭ୍ୟ କଥିତୱନ୍ତଃ, ଯଥାର୍ଥସ୍ତ୍ୱମେୱେଶ୍ୱରସୁତଃ|
34 ൩൪ അവർ അക്കരെയെത്തി, ഗെന്നേസരത്ത് ദേശത്തു ചെന്ന്.
ଅନନ୍ତରଂ ପାରଂ ପ୍ରାପ୍ୟ ତେ ଗିନେଷରନ୍ନାମକଂ ନଗରମୁପତସ୍ଥୁଃ,
35 ൩൫ അവിടുത്തെ ജനങ്ങൾ അവൻ ആരെന്ന് തിരിച്ചറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ച് ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
ତଦା ତତ୍ରତ୍ୟା ଜନା ଯୀଶୁଂ ପରିଚୀଯ ତଦ୍ଦେଶ୍ସ୍ୟ ଚତୁର୍ଦିଶୋ ୱାର୍ତ୍ତାଂ ପ୍ରହିତ୍ୟ ଯତ୍ର ଯାୱନ୍ତଃ ପୀଡିତା ଆସନ୍, ତାୱତଏୱ ତଦନ୍ତିକମାନଯାମାସୁଃ|
36 ൩൬ അവന്റെ വസ്ത്രത്തിന്റെ വക്കിൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു, തൊട്ടവർക്ക് ഒക്കെയും സൌഖ്യംവന്നു.
ଅପରଂ ତଦୀଯୱସନସ୍ୟ ଗ୍ରନ୍ଥିମାତ୍ରଂ ସ୍ପ୍ରଷ୍ଟୁଂ ୱିନୀଯ ଯାୱନ୍ତୋ ଜନାସ୍ତତ୍ ସ୍ପର୍ଶଂ ଚକ୍ରିରେ, ତେ ସର୍ୱ୍ୱଏୱ ନିରାମଯା ବଭୂୱୁଃ|

< മത്തായി 14 >