< മർക്കൊസ് 1 >

1 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം ഇവിടെ ആരംഭിക്കുന്നു:
ஈஸ்²வரபுத்ரஸ்ய யீஸு²க்²ரீஷ்டஸ்ய ஸுஸம்’வாதா³ரம்ப⁴​: |
2 “ഞാൻ നിനക്ക് മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
ப⁴விஷ்யத்³வாதி³நாம்’ க்³ரந்தே²ஷு லிபிரித்த²மாஸ்தே, பஸ்²ய ஸ்வகீயதூ³தந்து தவாக்³ரே ப்ரேஷயாம்யஹம்| க³த்வா த்வதீ³யபந்தா²நம்’ ஸ ஹி பரிஷ்கரிஷ்யதி|
3 കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ
"பரமேஸ²ஸ்ய பந்தா²நம்’ பரிஷ்குருத ஸர்வ்வத​: | தஸ்ய ராஜபத²ஞ்சைவ ஸமாநம்’ குருதாது⁴நா| " இத்யேதத் ப்ராந்தரே வாக்யம்’ வத³த​: கஸ்யசித்³ரவ​: ||
4 യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
ஸஏவ யோஹந் ப்ராந்தரே மஜ்ஜிதவாந் ததா² பாபமார்ஜநநிமித்தம்’ மநோவ்யாவர்த்தகமஜ்ஜநஸ்ய கதா²ஞ்ச ப்ரசாரிதவாந்|
5 അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
ததோ யிஹூதா³தே³ஸ²யிரூஸா²லம்நக³ரநிவாஸிந​: ஸர்வ்வே லோகா ப³ஹி ர்பூ⁴த்வா தஸ்ய ஸமீபமாக³த்ய ஸ்வாநி ஸ்வாநி பாபாந்யங்கீ³க்ரு’த்ய யர்த்³த³நநத்³யாம்’ தேந மஜ்ஜிதா ப³பூ⁴வு​: |
6 യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു.
அஸ்ய யோஹந​: பரிதே⁴யாநி க்ரமேலகலோமஜாநி, தஸ்ய கடிப³ந்த⁴நம்’ சர்ம்மஜாதம், தஸ்ய ப⁴க்ஷ்யாணி ச ஸூ²ககீடா வந்யமதூ⁴நி சாஸந்|
7 “എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുവാൻ ഞാൻ യോഗ്യനല്ല.
ஸ ப்ரசாரயந் கத²யாஞ்சக்ரே, அஹம்’ நம்ரீபூ⁴ய யஸ்ய பாது³காப³ந்த⁴நம்’ மோசயிதுமபி ந யோக்³யோஸ்மி, தாத்³ரு’ஸோ² மத்தோ கு³ருதர ஏக​: புருஷோ மத்பஸ்²சாதா³க³ச்ச²தி|
8 ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നു അവൻ പ്രസംഗിച്ചു.
அஹம்’ யுஷ்மாந் ஜலே மஜ்ஜிதவாந் கிந்து ஸ பவித்ர ஆத்மாநி ஸம்’மஜ்ஜயிஷ்யதி|
9 ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു.
அபரஞ்ச தஸ்மிந்நேவ காலே கா³லீல்ப்ரதே³ஸ²ஸ்ய நாஸரத்³க்³ராமாத்³ யீஸு²ராக³த்ய யோஹநா யர்த்³த³நநத்³யாம்’ மஜ்ஜிதோ(அ)பூ⁴த்|
10 ൧൦ വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ട്.
ஸ ஜலாது³த்தி²தமாத்ரோ மேக⁴த்³வாரம்’ முக்தம்’ கபோதவத் ஸ்வஸ்யோபரி அவரோஹந்தமாத்மாநஞ்ச த்³ரு’ஷ்டவாந்|
11 ൧൧ നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
த்வம்’ மம ப்ரிய​: புத்ரஸ்த்வய்யேவ மமமஹாஸந்தோஷ இயமாகாஸீ²யா வாணீ ப³பூ⁴வ|
12 ൧൨ ആത്മാവ് ഉടനെ അവനെ മരുഭൂമിയിലേക്ക് പോകുവാൻ നിര്‍ബ്ബന്ധിച്ചു.
தஸ்மிந் காலே ஆத்மா தம்’ ப்ராந்தரமத்⁴யம்’ நிநாய|
13 ൧൩ അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
அத² ஸ சத்வாரிம்’ஸ²த்³தி³நாநி தஸ்மிந் ஸ்தா²நே வந்யபஸு²பி⁴​: ஸஹ திஷ்ட²ந் ஸை²தாநா பரீக்ஷித​: ; பஸ்²சாத் ஸ்வர்கீ³யதூ³தாஸ்தம்’ ஸிஷேவிரே|
14 ൧൪ എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
அநந்தரம்’ யோஹநி ப³ந்த⁴நாலயே ப³த்³தே⁴ ஸதி யீஸு² ர்கா³லீல்ப்ரதே³ஸ²மாக³த்ய ஈஸ்²வரராஜ்யஸ்ய ஸுஸம்’வாத³ம்’ ப்ரசாரயந் கத²யாமாஸ,
15 ൧൫ “കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
கால​: ஸம்பூர்ண ஈஸ்²வரராஜ்யஞ்ச ஸமீபமாக³தம்’; அதோஹேதோ ர்யூயம்’ மநாம்’ஸி வ்யாவர்த்தயத்⁴வம்’ ஸுஸம்’வாதே³ ச விஸ்²வாஸித|
16 ൧൬ അവൻ ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നത് കണ്ട്; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.
தத³நந்தரம்’ ஸ கா³லீலீயஸமுத்³ரஸ்ய தீரே க³ச்ச²ந் ஸி²மோந் தஸ்ய ப்⁴ராதா அந்த்³ரியநாமா ச இமௌ த்³வௌ ஜநௌ மத்ஸ்யதா⁴ரிணௌ ஸாக³ரமத்⁴யே ஜாலம்’ ப்ரக்ஷிபந்தௌ த்³ரு’ஷ்ட்வா தாவவத³த்,
17 ൧൭ യേശു അവരോട്: “എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
யுவாம்’ மம பஸ்²சாதா³க³ச்ச²தம்’, யுவாமஹம்’ மநுஷ்யதா⁴ரிணௌ கரிஷ்யாமி|
18 ൧൮ ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
ததஸ்தௌ தத்க்ஷணமேவ ஜாலாநி பரித்யஜ்ய தஸ்ய பஸ்²சாத் ஜக்³மது​: |
19 ൧൯ യേശു അവിടെനിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നത് കണ്ട്.
தத​: பரம்’ தத்ஸ்தா²நாத் கிஞ்சித்³ தூ³ரம்’ க³த்வா ஸ ஸிவதீ³புத்ரயாகூப்³ தத்³ப்⁴ராத்ரு’யோஹந் ச இமௌ நௌகாயாம்’ ஜாலாநாம்’ ஜீர்ணமுத்³தா⁴ரயந்தௌ த்³ரு’ஷ்ட்வா தாவாஹூயத்|
20 ൨൦ അവൻ ഉടനെ അവരെയും വിളിച്ചു; അവർ തങ്ങളുടെ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
ததஸ்தௌ நௌகாயாம்’ வேதநபு⁴க்³பி⁴​: ஸஹிதம்’ ஸ்வபிதரம்’ விஹாய தத்பஸ்²சாதீ³யது​: |
21 ൨൧ അവർ കഫർന്നഹൂമിലേക്ക് പോയി; ശബ്ബത്ത് ദിവസത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിച്ചു.
தத​: பரம்’ கப²ர்நாஹூம்நாமகம்’ நக³ரமுபஸ்தா²ய ஸ விஸ்²ராமதி³வஸே ப⁴ஜநக்³ரஹம்’ ப்ரவிஸ்²ய ஸமுபதி³தே³ஸ²|
22 ൨൨ അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
தஸ்யோபதே³ஸா²ல்லோகா ஆஸ்²சர்ய்யம்’ மேநிரே யத​: ஸோத்⁴யாபகாஇவ நோபதி³ஸ²ந் ப்ரபா⁴வவாநிவ ப்ரோபதி³தே³ஸ²|
23 ൨൩ അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ച്:
அபரஞ்ச தஸ்மிந் ப⁴ஜநக்³ரு’ஹே அபவித்ரபூ⁴தேந க்³ரஸ்த ஏகோ மாநுஷ ஆஸீத்| ஸ சீத்ஸ²ப்³த³ம்’ க்ரு’த்வா கத²யாஞ்சகே
24 ൨൪ “നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ” എന്നു പറഞ്ഞു.
போ⁴ நாஸரதீய யீஸோ² த்வமஸ்மாந் த்யஜ, த்வயா ஸஹாஸ்மாகம்’ க​: ஸம்ப³ந்த⁴​: ? த்வம்’ கிமஸ்மாந் நாஸ²யிதும்’ ஸமாக³த​: ? த்வமீஸ்²வரஸ்ய பவித்ரலோக இத்யஹம்’ ஜாநாமி|
25 ൨൫ യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു.
ததா³ யீஸு²ஸ்தம்’ தர்ஜயித்வா ஜகா³த³ தூஷ்ணீம்’ ப⁴வ இதோ ப³ஹிர்ப⁴வ ச|
26 ൨൬ അപ്പോൾ അശുദ്ധാത്മാവ് അവനെ തള്ളിയിട്ട് ഇഴച്ച്, ഉറക്കെ നിലവിളിച്ചു അവനെ വിട്ടുപോയി.
தத​: ஸோ(அ)பவித்ரபூ⁴தஸ்தம்’ ஸம்பீட்³ய அத்யுசைஸ்²சீத்க்ரு’த்ய நிர்ஜகா³ம|
27 ൨൭ എല്ലാവരും ആശ്ചര്യപ്പെട്ട്: “ഇതെന്ത്? അധികാരത്തോടെയുള്ള ഒരു പുതിയ ഉപദേശം! അവൻ അശുദ്ധാത്മാക്കളോടുപോലും കല്പിക്കുന്നു; അവ അവനെ അനുസരിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
தேநைவ ஸர்வ்வே சமத்க்ரு’த்ய பரஸ்பரம்’ கத²யாஞ்சக்ரிரே, அஹோ கிமித³ம்’? கீத்³ரு’ஸோ²(அ)யம்’ நவ்ய உபதே³ஸ²​: ? அநேந ப்ரபா⁴வேநாபவித்ரபூ⁴தேஷ்வாஜ்ஞாபிதேஷு தே ததா³ஜ்ஞாநுவர்த்திநோ ப⁴வந்தி|
28 ൨൮ അവന്റെ ശ്രുതി വേഗത്തിൽ ഗലീല നാടെങ്ങും പരന്നു.
ததா³ தஸ்ய யஸோ² கா³லீலஸ்²சதுர்தி³க்ஸ்த²ஸர்வ்வதே³ஸா²ந் வ்யாப்நோத்|
29 ൨൯ അവർ പള്ളിയിൽ നിന്നു ഇറങ്ങിയ ഉടനെ യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.
அபரஞ்ச தே ப⁴ஜநக்³ரு’ஹாத்³ ப³ஹி ர்பூ⁴த்வா யாகூப்³யோஹந்ப்⁴யாம்’ ஸஹ ஸி²மோந ஆந்த்³ரியஸ்ய ச நிவேஸ²நம்’ ப்ரவிவிஸு²​: |
30 ൩൦ അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ച് കിടന്നിരുന്നു; അവർ ഉടനെ അവളെക്കുറിച്ച് അവനോട് പറഞ്ഞു.
ததா³ பிதரஸ்ய ஸ்²வஸ்²ரூர்ஜ்வரபீடி³தா ஸ²ய்யாயாமாஸ்த இதி தே தம்’ ஜ²டிதி விஜ்ஞாபயாஞ்சக்ரு​: |
31 ൩൧ അവൻ അടുത്തുചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
தத​: ஸ ஆக³த்ய தஸ்யா ஹஸ்தம்’ த்⁴ரு’த்வா தாமுத³ஸ்தா²பயத்; ததை³வ தாம்’ ஜ்வரோ(அ)த்யாக்ஷீத் தத​: பரம்’ ஸா தாந் ஸிஷேவே|
32 ൩൨ വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
அதா²ஸ்தம்’ க³தே ரவௌ ஸந்த்⁴யாகாலே ஸதி லோகாஸ்தத்ஸமீபம்’ ஸர்வ்வாந் ரோகி³ணோ பூ⁴தத்⁴ரு’தாம்’ஸ்²ச ஸமாநிந்யு​: |
33 ൩൩ പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.
ஸர்வ்வே நாக³ரிகா லோகா த்³வாரி ஸம்’மிலிதாஸ்²ச|
34 ൩൪ നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല.
தத​: ஸ நாநாவித⁴ரோகி³ணோ ப³ஹூந் மநுஜாநரோகி³ணஸ்²சகார ததா² ப³ஹூந் பூ⁴தாந் த்யாஜயாஞ்சகார தாந் பூ⁴தாந் கிமபி வாக்யம்’ வக்தும்’ நிஷிஷேத⁴ ச யதோஹேதோஸ்தே தமஜாநந்|
35 ൩൫ അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ചു.
அபரஞ்ச ஸோ(அ)திப்ரத்யூஷே வஸ்துதஸ்து ராத்ரிஸே²ஷே ஸமுத்தா²ய ப³ஹிர்பூ⁴ய நிர்ஜநம்’ ஸ்தா²நம்’ க³த்வா தத்ர ப்ரார்த²யாஞ்சக்ரே|
36 ൩൬ ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്ന്,
அநந்தரம்’ ஸி²மோந் தத்ஸங்கி³நஸ்²ச தஸ்ய பஸ்²சாத்³ க³தவந்த​: |
37 ൩൭ അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
தது³த்³தே³ஸ²ம்’ ப்ராப்ய தமவத³ந் ஸர்வ்வே லோகாஸ்த்வாம்’ ம்ரு’க³யந்தே|
38 ൩൮ അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്ക് പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
ததா³ ஸோ(அ)கத²யத் ஆக³ச்ச²த வயம்’ ஸமீபஸ்தா²நி நக³ராணி யாம​: , யதோ(அ)ஹம்’ தத்ர கதா²ம்’ ப்ரசாரயிதும்’ ப³ஹிராக³மம்|
39 ൩൯ അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്ന് പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
அத² ஸ தேஷாம்’ கா³லீல்ப்ரதே³ஸ²ஸ்ய ஸர்வ்வேஷு ப⁴ஜநக்³ரு’ஹேஷு கதா²​: ப்ரசாரயாஞ்சக்ரே பூ⁴தாநத்யாஜயஞ்ச|
40 ൪൦ ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു.
அநந்தரமேக​: குஷ்டீ² ஸமாக³த்ய தத்ஸம்முகே² ஜாநுபாதம்’ விநயஞ்ச க்ரு’த்வா கதி²தவாந் யதி³ ப⁴வாந் இச்ச²தி தர்ஹி மாம்’ பரிஷ்கர்த்தும்’ ஸ²க்நோதி|
41 ൪൧ യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു:
தத​: க்ரு’பாலு ர்யீஸு²​: கரௌ ப்ரஸார்ய்ய தம்’ ஸ்பஷ்ட்வா கத²யாமாஸ
42 ൪൨ “മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവന് ശുദ്ധിവന്നു.
மமேச்சா² வித்³யதே த்வம்’ பரிஷ்க்ரு’தோ ப⁴வ| ஏதத்கதா²யா​: கத²நமாத்ராத் ஸ குஷ்டீ² ரோகா³ந்முக்த​: பரிஷ்க்ரு’தோ(அ)ப⁴வத்|
43 ൪൩ യേശു അവനെ കർശനമായി താക്കീത് ചെയ്തു:
ததா³ ஸ தம்’ விஸ்ரு’ஜந் கா³ட⁴மாதி³ஸ்²ய ஜகா³த³
44 ൪൪ “നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്ന് പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
ஸாவதா⁴நோ ப⁴வ கதா²மிமாம்’ கமபி மா வத³; ஸ்வாத்மாநம்’ யாஜகம்’ த³ர்ஸ²ய, லோகேப்⁴ய​: ஸ்வபரிஷ்க்ரு’தே​: ப்ரமாணதா³நாய மூஸாநிர்ணீதம்’ யத்³தா³நம்’ தது³த்ஸ்ரு’ஜஸ்வ ச|
45 ൪൫ അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോട് ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി.
கிந்து ஸ க³த்வா தத் கர்ம்ம இத்த²ம்’ விஸ்தார்ய்ய ப்ரசாரயிதும்’ ப்ராரேபே⁴ தேநைவ யீஸு²​: புந​: ஸப்ரகாஸ²ம்’ நக³ரம்’ ப்ரவேஷ்டும்’ நாஸ²க்நோத் ததோஹேதோர்ப³ஹி​: காநநஸ்தா²நே தஸ்யௌ; ததா²பி சதுர்த்³தி³க்³ப்⁴யோ லோகாஸ்தஸ்ய ஸமீபமாயயு​: |

< മർക്കൊസ് 1 >