< ലൂക്കോസ് 7 >

1 തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്ന്.
தத​: பரம்’ ஸ லோகாநாம்’ கர்ணகோ³சரே தாந் ஸர்வ்வாந் உபதே³ஸா²ந் ஸமாப்ய யதா³ கப²ர்நாஹூம்புரம்’ ப்ரவிஸ²தி
2 അവിടെയുള്ള ശതാധിപന്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു.
ததா³ ஸ²தஸேநாபதே​: ப்ரியதா³ஸ ஏகோ ம்ரு’தகல்ப​: பீடி³த ஆஸீத்|
3 ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ട്, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
அத​: ஸேநாபதி ர்யீஸோ² ர்வார்த்தாம்’ நிஸ²ம்ய தா³ஸஸ்யாரோக்³யகரணாய தஸ்யாக³மநார்த²ம்’ விநயகரணாய யிஹூதீ³யாந் கியத​: ப்ராச​: ப்ரேஷயாமாஸ|
4 അവർ യേശുവിന്റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
தே யீஸோ²ரந்திகம்’ க³த்வா விநயாதிஸ²யம்’ வக்துமாரேபி⁴ரே, ஸ ஸேநாபதி ர்ப⁴வதோநுக்³ரஹம்’ ப்ராப்தும் அர்ஹதி|
5 അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു എന്നു പറഞ്ഞു.
யத​: ஸோஸ்மஜ்ஜாதீயேஷு லோகேஷு ப்ரீயதே ததா²ஸ்மத்க்ரு’தே ப⁴ஜநகே³ஹம்’ நிர்ம்மிதவாந்|
6 യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല;
தஸ்மாத்³ யீஸு²ஸ்தை​: ஸஹ க³த்வா நிவேஸ²நஸ்ய ஸமீபம்’ ப்ராப, ததா³ ஸ ஸ²தஸேநாபதி ர்வக்ஷ்யமாணவாக்யம்’ தம்’ வக்தும்’ ப³ந்தூ⁴ந் ப்ராஹிணோத்| ஹே ப்ரபோ⁴ ஸ்வயம்’ ஸ்²ரமோ ந கர்த்தவ்யோ யத்³ ப⁴வதா மத்³கே³ஹமத்⁴யே பாதா³ர்பணம்’ க்ரியேத தத³ப்யஹம்’ நார்ஹாமி,
7 നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്റെ ദാസന് സൌഖ്യംവരും.
கிஞ்சாஹம்’ ப⁴வத்ஸமீபம்’ யாதுமபி நாத்மாநம்’ யோக்³யம்’ பு³த்³த⁴வாந், ததோ ப⁴வாந் வாக்யமாத்ரம்’ வத³து தேநைவ மம தா³ஸ​: ஸ்வஸ்தோ² ப⁴விஷ்யதி|
8 ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
யஸ்மாத்³ அஹம்’ பராதீ⁴நோபி மமாதீ⁴நா யா​: ஸேநா​: ஸந்தி தாஸாம் ஏகஜநம்’ ப்ரதி யாஹீதி மயா ப்ரோக்தே ஸ யாதி; தத³ந்யம்’ ப்ரதி ஆயாஹீதி ப்ரோக்தே ஸ ஆயாதி; ததா² நிஜதா³ஸம்’ ப்ரதி ஏதத் குர்வ்விதி ப்ரோக்தே ஸ ததே³வ கரோதி|
9 യേശു അത് കേട്ടിട്ട് ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
யீஸு²ரித³ம்’ வாக்யம்’ ஸ்²ருத்வா விஸ்மயம்’ யயௌ, முக²ம்’ பராவர்த்ய பஸ்²சாத்³வர்த்திநோ லோகாந் ப³பா⁴ஷே ச, யுஷ்மாநஹம்’ வதா³மி இஸ்ராயேலோ வம்’ஸ²மத்⁴யேபி விஸ்²வாஸமீத்³ரு’ஸ²ம்’ ந ப்ராப்நவம்’|
10 ൧൦ ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ട്.
ததஸ்தே ப்ரேஷிதா க்³ரு’ஹம்’ க³த்வா தம்’ பீடி³தம்’ தா³ஸம்’ ஸ்வஸ்த²ம்’ த³த்³ரு’ஸு²​: |
11 ൧൧ പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
பரே(அ)ஹநி ஸ நாயீநாக்²யம்’ நக³ரம்’ ஜகா³ம தஸ்யாநேகே ஸி²ஷ்யா அந்யே ச லோகாஸ்தேந ஸார்த்³த⁴ம்’ யயு​: |
12 ൧൨ അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരാളെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
தேஷு தந்நக³ரஸ்ய த்³வாரஸந்நிதி⁴ம்’ ப்ராப்தேஷு கியந்தோ லோகா ஏகம்’ ம்ரு’தமநுஜம்’ வஹந்தோ நக³ரஸ்ய ப³ஹிர்யாந்தி, ஸ தந்மாதுரேகபுத்ரஸ்தந்மாதா ச வித⁴வா; தயா ஸார்த்³த⁴ம்’ தந்நக³ரீயா ப³ஹவோ லோகா ஆஸந்|
13 ൧൩ അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയണ്ട എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് ശവമഞ്ചം തൊട്ടു; അപ്പോൾ അത് ചുമക്കുന്നവർ നിന്നു.
ப்ரபு⁴ஸ்தாம்’ விலோக்ய ஸாநுகம்ப​: கத²யாமாஸ, மா ரோதீ³​: | ஸ ஸமீபமித்வா க²ட்வாம்’ பஸ்பர்ஸ² தஸ்மாத்³ வாஹகா​: ஸ்த²கி³தாஸ்தம்யு​: ;
14 ൧൪ ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു അവൻ പറഞ്ഞു.
ததா³ ஸ உவாச ஹே யுவமநுஷ்ய த்வமுத்திஷ்ட², த்வாமஹம் ஆஜ்ஞாபயாமி|
15 ൧൫ മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിപ്പാൻ തുടങ്ങി; യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.
தஸ்மாத் ஸ ம்ரு’தோ ஜநஸ்தத்க்ஷணமுத்தா²ய கதா²ம்’ ப்ரகதி²த​: ; ததோ யீஸு²ஸ்தஸ்ய மாதரி தம்’ ஸமர்பயாமாஸ|
16 ൧൬ എല്ലാവരും പരിഭ്രാന്തരായി: ഒരു വലിയ പ്രവാചകനെ നമ്മുടെ ഇടയിൽനിന്നും എഴുന്നേല്പിച്ചിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
தஸ்மாத் ஸர்வ்வே லோகா​: ஸ²ஸ²ங்கிரே; ஏகோ மஹாப⁴விஷ்யத்³வாதீ³ மத்⁴யே(அ)ஸ்மாகம் ஸமுதை³த், ஈஸ்²வரஸ்²ச ஸ்வலோகாநந்வக்³ரு’ஹ்லாத் கதா²மிமாம்’ கத²யித்வா ஈஸ்²வரம்’ த⁴ந்யம்’ ஜக³து³​: |
17 ൧൭ അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പ്രസിദ്ധമായി.
தத​: பரம்’ ஸமஸ்தம்’ யிஹூதா³தே³ஸ²ம்’ தஸ்ய சதுர்தி³க்ஸ்த²தே³ஸ²ஞ்ச தஸ்யைதத்கீர்த்தி ர்வ்யாநஸே²|
18 ൧൮ ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു.
தத​: பரம்’ யோஹந​: ஸி²ஷ்யேஷு தம்’ தத்³வ்ரு’த்தாந்தம்’ ஜ்ஞாபிதவத்ஸு
19 ൧൯ അപ്പോൾ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു.
ஸ ஸ்வஸி²ஷ்யாணாம்’ த்³வௌ ஜநாவாஹூய யீஸு²ம்’ ப்ரதி வக்ஷ்யமாணம்’ வாக்யம்’ வக்தும்’ ப்ரேஷயாமாஸ, யஸ்யாக³மநம் அபேக்ஷ்ய திஷ்டா²மோ வயம்’ கிம்’ ஸ ஏவ ஜநஸ்த்வம்’? கிம்’ வயமந்யமபேக்ஷ்ய ஸ்தா²ஸ்யாம​: ?
20 ൨൦ ആ പുരുഷന്മാർ യേശുവിന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ, യോഹന്നാൻ സ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
பஸ்²சாத்தௌ மாநவௌ க³த்வா கத²யாமாஸது​: , யஸ்யாக³மநம் அபேக்ஷ்ய திஷ்டா²மோ வயம்’, கிம்’ ஸஏவ ஜநஸ்த்வம்’? கிம்’ வயமந்யமபேக்ஷ்ய ஸ்தா²ஸ்யாம​: ? கதா²மிமாம்’ துப்⁴யம்’ கத²யிதும்’ யோஹந் மஜ்ஜக ஆவாம்’ ப்ரேஷிதவாந்|
21 ൨൧ ആ സമയത്ത് യേശു വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്ക് കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്:
தஸ்மிந் த³ண்டே³ யீஸூ²ரோகி³ணோ மஹாவ்யாதி⁴மதோ து³ஷ்டபூ⁴தக்³ரஸ்தாம்’ஸ்²ச ப³ஹூந் ஸ்வஸ்தா²ந் க்ரு’த்வா, அநேகாந்தே⁴ப்⁴யஸ்²சக்ஷும்’ஷி த³த்த்வா ப்ரத்யுவாச,
22 ൨൨ കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
யுவாம்’ வ்ரஜதம் அந்தா⁴ நேத்ராணி க²ஞ்ஜாஸ்²சரணாநி ச ப்ராப்நுவந்தி, குஷ்டி²ந​: பரிஷ்க்ரியந்தே, ப³தி⁴ரா​: ஸ்²ரவணாநி ம்ரு’தாஸ்²ச ஜீவநாநி ப்ராப்நுவந்தி, த³ரித்³ராணாம்’ ஸமீபேஷு ஸுஸம்’வாத³​: ப்ரசார்ய்யதே, யம்’ ப்ரதி விக்⁴நஸ்வரூபோஹம்’ ந ப⁴வாமி ஸ த⁴ந்ய​: ,
23 ൨൩ എന്നാൽ എന്റെ പ്രവർത്തനം മൂലം എന്നെ അവിശ്വസിക്കാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
ஏதாநி யாநி பஸ்²யத²​: ஸ்²ரு’ணுத²ஸ்²ச தாநி யோஹநம்’ ஜ்ஞாபயதம்|
24 ൨൪ യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റിനാൽ ഉലയുന്ന ഓടയോ?
தயோ ர்தூ³தயோ ர்க³தயோ​: ஸதோ ர்யோஹநி ஸ லோகாந் வக்துமுபசக்ரமே, யூயம்’ மத்⁴யேப்ராந்தரம்’ கிம்’ த்³ரஷ்டும்’ நிரக³மத? கிம்’ வாயுநா கம்பிதம்’ நட³ம்’?
25 ൨൫ അല്ല, എന്ത് കാണ്മാൻ പോയി? മാർദ്ദവവസ്ത്രംധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു ആഡംബരമായി ജീവിക്കുന്നവർ രാജകൊട്ടരത്തിലാണ് ഉള്ളത്.
யூயம்’ கிம்’ த்³ரஷ்டும்’ நிரக³மத? கிம்’ ஸூக்ஷ்மவஸ்த்ரபரிதா⁴யிநம்’ கமபி நரம்’? கிந்து யே ஸூக்ஷ்மம்ரு’து³வஸ்த்ராணி பரித³த⁴தி ஸூத்தமாநி த்³ரவ்யாணி பு⁴ஞ்ஜதே ச தே ராஜதா⁴நீஷு திஷ்ட²ந்தி|
26 ൨൬ അല്ല, എന്ത് കാണ്മാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
தர்ஹி யூயம்’ கிம்’ த்³ரஷ்டும்’ நிரக³மத? கிமேகம்’ ப⁴விஷ்யத்³வாதி³நம்’? ததே³வ ஸத்யம்’ கிந்து ஸ புமாந் ப⁴விஷ்யத்³வாதி³நோபி ஸ்²ரேஷ்ட² இத்யஹம்’ யுஷ்மாந் வதா³மி;
27 ൨൭ “ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.
பஸ்²ய ஸ்வகீயதூ³தந்து தவாக்³ர ப்ரேஷயாம்யஹம்’| க³த்வா த்வதீ³யமார்க³ந்து ஸ ஹி பரிஷ்கரிஷ்யதி| யத³ர்தே² லிபிரியம் ஆஸ்தே ஸ ஏவ யோஹந்|
28 ൨൮ സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. --
அதோ யுஷ்மாநஹம்’ வதா³மி ஸ்த்ரியா க³ர்ப்³ப⁴ஜாதாநாம்’ ப⁴விஷ்யத்³வாதி³நாம்’ மத்⁴யே யோஹநோ மஜ்ஜகாத் ஸ்²ரேஷ்ட²​: கோபி நாஸ்தி, தத்ராபி ஈஸ்²வரஸ்ய ராஜ்யே ய​: ஸர்வ்வஸ்மாத் க்ஷுத்³ர​: ஸ யோஹநோபி ஸ்²ரேஷ்ட²​: |
29 ൨൯ എന്നാൽ ജനം ഒക്കെയും, ചുങ്കക്കാരും കേട്ടിട്ട് യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
அபரஞ்ச ஸர்வ்வே லோகா​: கரமஞ்சாயிநஸ்²ச தஸ்ய வாக்யாநி ஸ்²ருத்வா யோஹநா மஜ்ஜநேந மஜ்ஜிதா​: பரமேஸ்²வரம்’ நிர்தோ³ஷம்’ மேநிரே|
30 ൩൦ എങ്കിലും പരീശരും ന്യായശാസ്ത്രികളും അവനാൽ സ്നാനം ഏല്ക്കാതെ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന ത്യജിച്ച് കളഞ്ഞു. ---
கிந்து பி²ரூஸி²நோ வ்யவஸ்தா²பகாஸ்²ச தேந ந மஜ்ஜிதா​: ஸ்வாந் ப்ரதீஸ்²வரஸ்யோபதே³ஸ²ம்’ நிஷ்ப²லம் அகுர்வ்வந்|
31 ൩൧ ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കണം? അവർ ഏതിനോട് തുല്യം?
அத² ப்ரபு⁴​: கத²யாமாஸ, இதா³நீந்தநஜநாந் கேநோபமாமி? தே கஸ்ய ஸத்³ரு’ஸா²​: ?
32 ൩൨ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ.
யே பா³லகா விபண்யாம் உபவிஸ்²ய பரஸ்பரம் ஆஹூய வாக்யமித³ம்’ வத³ந்தி, வயம்’ யுஷ்மாகம்’ நிகடே வம்’ஸீ²ரவாதி³ஷ்ம, கிந்து யூயம்’ நாநர்த்திஷ்ட, வயம்’ யுஷ்மாகம்’ நிகட அரோதி³ஷ்ம, கிந்து யுயம்’ ந வ்யலபிஷ்ட, பா³லகைரேதாத்³ரு’ஸை²ஸ்தேஷாம் உபமா ப⁴வதி|
33 ൩൩ യോഹന്നാൻ സ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവന് ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു.
யதோ யோஹந் மஜ்ஜக ஆக³த்ய பூபம்’ நாகா²த³த் த்³ராக்ஷாரஸஞ்ச நாபிவத் தஸ்மாத்³ யூயம்’ வத³த², பூ⁴தக்³ரஸ்தோயம்|
34 ൩൪ മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
தத​: பரம்’ மாநவஸுத ஆக³த்யாகா²த³த³பிவஞ்ச தஸ்மாத்³ யூயம்’ வத³த², கா²த³க​: ஸுராபஸ்²சாண்டா³லபாபிநாம்’ ப³ந்து⁴ரேகோ ஜநோ த்³ரு’ஸ்²யதாம்|
35 ൩൫ ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
கிந்து ஜ்ஞாநிநோ ஜ்ஞாநம்’ நிர்தோ³ஷம்’ விது³​: |
36 ൩൬ പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽചെന്ന് ഭക്ഷണത്തിനിരുന്നു.
பஸ்²சாதே³க​: பி²ரூஸீ² யீஸு²ம்’ போ⁴ஜநாய ந்யமந்த்ரயத் தத​: ஸ தஸ்ய க்³ரு’ஹம்’ க³த்வா போ⁴க்துமுபவிஷ்ட​: |
37 ൩൭ ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു,
ஏதர்ஹி தத்பி²ரூஸி²நோ க்³ரு’ஹே யீஸு² ர்பே⁴க்தும் உபாவேக்ஷீத் தச்ச்²ருத்வா தந்நக³ரவாஸிநீ காபி து³ஷ்டா நாரீ பாண்ட³ரப்ரஸ்தரஸ்ய ஸம்புடகே ஸுக³ந்தி⁴தைலம் ஆநீய
38 ൩൮ പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി.
தஸ்ய பஸ்²சாத் பாத³யோ​: ஸந்நிதௌ⁴ தஸ்யௌ ருத³தீ ச நேத்ராம்பு³பி⁴ஸ்தஸ்ய சரணௌ ப்ரக்ஷால்ய நிஜகசைரமார்க்ஷீத், ததஸ்தஸ்ய சரணௌ சும்பி³த்வா தேந ஸுக³ந்தி⁴தைலேந மமர்த³|
39 ൩൯ അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
தஸ்மாத் ஸ நிமந்த்ரயிதா பி²ரூஸீ² மநஸா சிந்தயாமாஸ, யத்³யயம்’ ப⁴விஷ்யத்³வாதீ³ ப⁴வேத் தர்ஹி ஏநம்’ ஸ்ப்ரு’ஸ²தி யா ஸ்த்ரீ ஸா கா கீத்³ரு’ஸீ² சேதி ஜ்ஞாதும்’ ஸ²க்நுயாத் யத​: ஸா து³ஷ்டா|
40 ൪൦ യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
ததா³ யாஸு²ஸ்தம்’ ஜகா³த³, ஹே ஸி²மோந் த்வாம்’ ப்ரதி மம கிஞ்சித்³ வக்தவ்யமஸ்தி; தஸ்மாத் ஸ ப³பா⁴ஷே, ஹே கு³ரோ தத்³ வத³து|
41 ൪൧ കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു.
ஏகோத்தமர்ணஸ்ய த்³வாவத⁴மர்ணாவாஸ்தாம்’, தயோரேக​: பஞ்சஸ²தாநி முத்³ராபாதா³ந் அபரஸ்²ச பஞ்சாஸ²த் முத்³ராபாதா³ந் தா⁴ரயாமாஸ|
42 ൪൨ കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
தத³நந்தரம்’ தயோ​: ஸோ²த்⁴யாபா⁴வாத் ஸ உத்தமர்ணஸ்தயோ ர்ரு’ணே சக்ஷமே; தஸ்மாத் தயோர்த்³வயோ​: கஸ்தஸ்மிந் ப்ரேஷ்யதே ப³ஹு? தத்³ ப்³ரூஹி|
43 ൪൩ അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
ஸி²மோந் ப்ரத்யுவாச, மயா பு³த்⁴யதே யஸ்யாதி⁴கம் ரு’ணம்’ சக்ஷமே ஸ இதி; ததோ யீஸு²ஸ்தம்’ வ்யாஜஹார, த்வம்’ யதா²ர்த²ம்’ வ்யசாரய​: |
44 ൪൪ സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ച്.
அத² தாம்’ நாரீம்’ ப்ரதி வ்யாகு⁴ட்²ய ஸி²மோநமவோசத், ஸ்த்ரீமிமாம்’ பஸ்²யஸி? தவ க்³ரு’ஹே மய்யாக³தே த்வம்’ பாத³ப்ரக்ஷாலநார்த²ம்’ ஜலம்’ நாதா³​: கிந்து யோஷிதே³ஷா நயநஜலை ர்மம பாதௌ³ ப்ரக்ஷால்ய கேஸை²ரமார்க்ஷீத்|
45 ൪൫ നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
த்வம்’ மாம்’ நாசும்பீ³​: கிந்து யோஷிதே³ஷா ஸ்வீயாக³மநாதா³ரப்⁴ய மதீ³யபாதௌ³ சும்பி³தும்’ ந வ்யரம்’ஸ்த|
46 ൪൬ നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്റെ കാൽ പൂശി.
த்வஞ்ச மதீ³யோத்தமாங்கே³ கிஞ்சித³பி தைலம்’ நாமர்தீ³​: கிந்து யோஷிதே³ஷா மம சரணௌ ஸுக³ந்தி⁴தைலேநாமர்த்³தீ³த்|
47 ൪൭ ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
அதஸ்த்வாம்’ வ்யாஹராமி, ஏதஸ்யா ப³ஹு பாபமக்ஷம்யத ததோ ப³ஹு ப்ரீயதே கிந்து யஸ்யால்பபாபம்’ க்ஷம்யதே ஸோல்பம்’ ப்ரீயதே|
48 ൪൮ പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
தத​: பரம்’ ஸ தாம்’ ப³பா⁴ஷே, த்வதீ³யம்’ பாபமக்ஷம்யத|
49 ൪൯ അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
ததா³ தேந ஸார்த்³த⁴ம்’ யே போ⁴க்தும் உபவிவிஸு²ஸ்தே பரஸ்பரம்’ வக்துமாரேபி⁴ரே, அயம்’ பாபம்’ க்ஷமதே க ஏஷ​: ?
50 ൫൦ അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
கிந்து ஸ தாம்’ நாரீம்’ ஜகா³த³, தவ விஸ்²வாஸஸ்த்வாம்’ பர்ய்யத்ராஸ்த த்வம்’ க்ஷேமேண வ்ரஜ|

< ലൂക്കോസ് 7 >