< ലൂക്കോസ് 13 >

1 ചില ഗലീലക്കാർ യാഗം കഴിച്ച് കൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും, അവരുടെ രക്തം അവരുടെ യാഗത്തിൽ കലർന്നതായും ഉള്ള വിവരം, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ യേശുവിനോടു അറിയിച്ചു.
அபரஞ்ச பீலாதோ யேஷாம்’ கா³லீலீயாநாம்’ ரக்தாநி ப³லீநாம்’ ரக்தை​: ஸஹாமிஸ்²ரயத் தேஷாம்’ கா³லீலீயாநாம்’ வ்ரு’த்தாந்தம்’ கதிபயஜநா உபஸ்தா²ப்ய யீஸ²வே கத²யாமாஸு​: |
2 അതിന് അവൻ ഉത്തരം പറഞ്ഞത്: അവർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നത് കൊണ്ടാണോ അവർക്ക് അങ്ങനെ സംഭവിച്ചത് എന്നു നിങ്ങൾക്ക് തോന്നുന്നുവോ?
தத​: ஸ ப்ரத்யுவாச தேஷாம்’ லோகாநாம் ஏதாத்³ரு’ஸீ² து³ர்க³தி ர்க⁴டிதா தத்காரணாத்³ யூயம்’ கிமந்யேப்⁴யோ கா³லீலீயேப்⁴யோப்யதி⁴கபாபிநஸ்தாந் போ³த⁴த்⁴வே?
3 അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
யுஷ்மாநஹம்’ வதா³மி ததா² ந கிந்து மந​: ஸு ந பராவர்த்திதேஷு யூயமபி ததா² நம்’க்ஷ்யத²|
4 അതുപോലെ ശിലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
அபரஞ்ச ஸீ²லோஹநாம்ந உச்சக்³ரு’ஹஸ்ய பதநாத்³ யே(அ)ஷ்டாத³ஸ²ஜநா ம்ரு’தாஸ்தே யிரூஸா²லமி நிவாஸிஸர்வ்வலோகேப்⁴யோ(அ)தி⁴காபராதி⁴ந​: கிம்’ யூயமித்யம்’ போ³த⁴த்⁴வே?
5 അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
யுஷ்மாநஹம்’ வதா³மி ததா² ந கிந்து மந​: ஸு ந பரிவர்த்திதேஷு யூயமபி ததா² நம்’க்ஷ்யத²|
6 അവൻ ഒരു ഉപമ അവരോട് പറഞ്ഞു: ഒരാൾക്ക് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അയാൾ അതിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു; അവൻ അതിൽ ഫലമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാൽ ഒന്നും കണ്ടില്ല.
அநந்தரம்’ ஸ இமாம்’ த்³ரு’ஷ்டாந்தகதா²மகத²யத்³ ஏகோ ஜநோ த்³ராக்ஷாக்ஷேத்ரமத்⁴ய ஏகமுடு³ம்ப³ரவ்ரு’க்ஷம்’ ரோபிதவாந்| பஸ்²சாத் ஸ ஆக³த்ய தஸ்மிந் ப²லாநி க³வேஷயாமாஸ,
7 അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു വർഷമായി ഈ അത്തിയിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഇതുവരെ കണ്ടില്ല; അത് നിലത്തെ നിഷ്ഫലമാക്കുന്നതിനാൽ അതിനെ വെട്ടിക്കളയുക എന്നു പറഞ്ഞു.
கிந்து ப²லாப்ராப்தே​: காரணாத்³ உத்³யாநகாரம்’ ப்⁴ரு’த்யம்’ ஜகா³த³, பஸ்²ய வத்ஸரத்ரயம்’ யாவதா³க³த்ய ஏதஸ்மிந்நுடு³ம்ப³ரதரௌ க்ஷலாந்யந்விச்சா²மி, கிந்து நைகமபி ப்ரப்நோமி தருரயம்’ குதோ வ்ரு’தா² ஸ்தா²நம்’ வ்யாப்ய திஷ்ட²தி? ஏநம்’ சி²ந்தி⁴|
8 അതിന് അവൻ: കർത്താവേ, ഒരു വർഷം കൂടെ നിൽക്കട്ടെ. ഞാൻ അതിന് ചുറ്റും കിളച്ച് വളം ഇടാം.
ததோ ப்⁴ரு’த்ய​: ப்ரத்யுவாச, ஹே ப்ரபோ⁴ புநர்வர்ஷமேகம்’ ஸ்தா²தும் ஆதி³ஸ²; ஏதஸ்ய மூலஸ்ய சதுர்தி³க்ஷு க²நித்வாஹம் ஆலவாலம்’ ஸ்தா²பயாமி|
9 അടുത്ത വർഷം അതിൽ ഫലം ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
தத​: ப²லிதும்’ ஸ²க்நோதி யதி³ ந ப²லதி தர்ஹி பஸ்²சாத் சே²த்ஸ்யஸி|
10 ൧൦ ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
அத² விஸ்²ராமவாரே ப⁴ஜநகே³ஹே யீஸு²ருபதி³ஸ²தி
11 ൧൧ അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു.
தஸ்மித் ஸமயே பூ⁴தக்³ரஸ்தத்வாத் குப்³ஜீபூ⁴யாஷ்டாத³ஸ²வர்ஷாணி யாவத் கேநாப்யுபாயேந ரு’ஜு ர்ப⁴விதும்’ ந ஸ²க்நோதி யா து³ர்ப்³ப³லா ஸ்த்ரீ,
12 ൧൨ യേശു അവളെ കണ്ട് അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു.
தாம்’ தத்ரோபஸ்தி²தாம்’ விலோக்ய யீஸு²ஸ்தாமாஹூய கதி²தவாந் ஹே நாரி தவ தௌ³ர்ப்³ப³ல்யாத் த்வம்’ முக்தா ப⁴வ|
13 ൧൩ അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
தத​: பரம்’ தஸ்யா கா³த்ரே ஹஸ்தார்பணமாத்ராத் ஸா ரு’ஜுர்பூ⁴த்வேஸ்²வரஸ்ய த⁴ந்யவாத³ம்’ கர்த்துமாரேபே⁴|
14 ൧൪ യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ട് പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: വേലചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല എന്നു പറഞ്ഞു.
கிந்து விஸ்²ராமவாரே யீஸு²நா தஸ்யா​: ஸ்வாஸ்த்²யகரணாத்³ ப⁴ஜநகே³ஹஸ்யாதி⁴பதி​: ப்ரகுப்ய லோகாந் உவாச, ஷட்ஸு தி³நேஷு லோகை​: கர்ம்ம கர்த்தவ்யம்’ தஸ்மாத்³தே⁴தோ​: ஸ்வாஸ்த்²யார்த²ம்’ தேஷு தி³நேஷு ஆக³ச்ச²த, விஸ்²ராமவாரே மாக³ச்ச²த|
15 ൧൫ കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
ததா³ பபு⁴​: ப்ரத்யுவாச ரே கபடிநோ யுஷ்மாகம் ஏகைகோ ஜநோ விஸ்²ராமவாரே ஸ்வீயம்’ ஸ்வீயம்’ வ்ரு’ஷப⁴ம்’ க³ர்த³ப⁴ம்’ வா ப³ந்த⁴நாந்மோசயித்வா ஜலம்’ பாயயிதும்’ கிம்’ ந நயதி?
16 ൧൬ എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
தர்ஹ்யாஷ்டாத³ஸ²வத்ஸராந் யாவத் ஸை²தாநா ப³த்³தா⁴ இப்³ராஹீம​: ஸந்ததிரியம்’ நாரீ கிம்’ விஸ்²ராமவாரே ந மோசயிதவ்யா?
17 ൧൭ അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
ஏஷு வாக்யேஷு கதி²தேஷு தஸ்ய விபக்ஷா​: ஸலஜ்ஜா ஜாதா​: கிந்து தேந க்ரு’தஸர்வ்வமஹாகர்ம்மகாரணாத் லோகநிவஹ​: ஸாநந்தோ³(அ)ப⁴வத்|
18 ൧൮ പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോട് സദൃശം? ഏതിനോട് അതിനെ ഉപമിക്കണം?
அநந்தரம்’ ஸோவத³த்³ ஈஸ்²வரஸ்ய ராஜ்யம்’ கஸ்ய ஸத்³ரு’ஸ²ம்’? கேந தது³பமாஸ்யாமி?
19 ൧൯ ഒരു മനുഷ്യൻ തന്റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ താമസിച്ചു.
யத் ஸர்ஷபபீ³ஜம்’ க்³ரு’ஹீத்வா கஸ்²சிஜ்ஜந உத்³யாந உப்தவாந் தத்³ பீ³ஜமங்குரிதம்’ ஸத் மஹாவ்ரு’க்ஷோ(அ)ஜாயத, ததஸ்தஸ்ய ஸா²கா²ஸு விஹாயஸீயவிஹகா³ ஆக³த்ய ந்யூஷு​: , தத்³ராஜ்யம்’ தாத்³ரு’ஸே²ந ஸர்ஷபபீ³ஜேந துல்யம்’|
20 ൨൦ പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കണം?
புந​: கத²யாமாஸ, ஈஸ்²வரஸ்ய ராஜ்யம்’ கஸ்ய ஸத்³ரு’ஸ²ம்’ வதி³ஷ்யாமி? யத் கிண்வம்’ காசித் ஸ்த்ரீ க்³ரு’ஹீத்வா த்³ரோணத்ரயபரிமிதகோ³தூ⁴மசூர்ணேஷு ஸ்தா²பயாமாஸ,
21 ൨൧ അത് പുളിച്ചമാവിനോട്തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറമാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു.
தத​: க்ரமேண தத் ஸர்வ்வகோ³தூ⁴மசூர்ணம்’ வ்யாப்நோதி, தஸ்ய கிண்வஸ்ய துல்யம் ஈஸ்²வரஸ்ய ராஜ்யம்’|
22 ൨൨ അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്രചെയ്തു.
தத​: ஸ யிரூஸா²லம்நக³ரம்’ ப்ரதி யாத்ராம்’ க்ரு’த்வா நக³ரே நக³ரே க்³ராமே க்³ராமே ஸமுபதி³ஸ²ந் ஜகா³ம|
23 ൨൩ അപ്പോൾ ഒരാൾ അവനോട്: കർത്താവേ, കുറച്ച് പേർ മാത്രമേ രക്ഷപെടുകയുള്ളോ എന്നു ചോദിച്ചതിന് അവനോട് പറഞ്ഞത്:
ததா³ கஸ்²சிஜ்ஜநஸ்தம்’ பப்ரச்ச², ஹே ப்ரபோ⁴ கிம்’ கேவலம் அல்பே லோகா​: பரித்ராஸ்யந்தே?
24 ൨൪ ഇടുങ്ങിയ വാതിലിലൂടെ അകത്ത് പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ കഴിയുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
தத​: ஸ லோகாந் உவாச, ஸம்’கீர்ணத்³வாரேண ப்ரவேஷ்டும்’ யதக்⁴வம்’, யதோஹம்’ யுஷ்மாந் வதா³மி, ப³ஹவ​: ப்ரவேஷ்டும்’ சேஷ்டிஷ்யந்தே கிந்து ந ஸ²க்ஷ்யந்தி|
25 ൨൫ വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
க்³ரு’ஹபதிநோத்தா²ய த்³வாரே ருத்³தே⁴ ஸதி யதி³ யூயம்’ ப³ஹி​: ஸ்தி²த்வா த்³வாரமாஹத்ய வத³த², ஹே ப்ரபோ⁴ ஹே ப்ரபோ⁴ அஸ்மத்காரணாத்³ த்³வாரம்’ மோசயது, தத​: ஸ இதி ப்ரதிவக்ஷ்யதி, யூயம்’ குத்ரத்யா லோகா இத்யஹம்’ ந ஜாநாமி|
26 ൨൬ അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും.
ததா³ யூயம்’ வதி³ஷ்யத², தவ ஸாக்ஷாத்³ வயம்’ பே⁴ஜநம்’ பாநஞ்ச க்ரு’தவந்த​: , த்வஞ்சாஸ்மாகம்’ நக³ரஸ்ய பதி² ஸமுபதி³ஷ்டவாந்|
27 ൨൭ അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെവിട്ടു പോകുവിൻ എന്നു പറയും.
கிந்து ஸ வக்ஷ்யதி, யுஷ்மாநஹம்’ வதா³மி, யூயம்’ குத்ரத்யா லோகா இத்யஹம்’ ந ஜாநாமி; ஹே து³ராசாரிணோ யூயம்’ மத்தோ தூ³ரீப⁴வத|
28 ൨൮ അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നത് നിങ്ങൾ കാണും. എന്നാൽ നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞു എന്നു നിങ്ങൾ കാണുമ്പോൾ, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
ததா³ இப்³ராஹீமம்’ இஸ்ஹாகம்’ யாகூப³ஞ்ச ஸர்வ்வப⁴விஷ்யத்³வாதி³நஸ்²ச ஈஸ்²வரஸ்ய ராஜ்யம்’ ப்ராப்தாந் ஸ்வாம்’ஸ்²ச ப³ஹிஷ்க்ரு’தாந் த்³ரு’ஷ்ட்வா யூயம்’ ரோத³நம்’ த³ந்தைர்த³ந்தக⁴ர்ஷணஞ்ச கரிஷ்யத²|
29 ൨൯ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ അത്താഴത്തിന് ഇരിക്കും.
அபரஞ்ச பூர்வ்வபஸ்²சிமத³க்ஷிணோத்தரதி³க்³ப்⁴யோ லோகா ஆக³த்ய ஈஸ்²வரஸ்ய ராஜ்யே நிவத்ஸ்யந்தி|
30 ൩൦ ചിലപ്പോൾ ആദ്യസ്ഥാനം ലഭിക്കുന്നതു അവസാനം വരുന്നവർക്കും ഒടുവിലത്തെ സ്ഥാനം ലഭിക്കുന്നതു ആദ്യം വന്നവർക്കും ആയിരിക്കും.
பஸ்²யதேத்த²ம்’ ஸே²ஷீயா லோகா அக்³ரா ப⁴விஷ்யந்தி, அக்³ரீயா லோகாஸ்²ச ஸே²ஷா ப⁴விஷ்யந்தி|
31 ൩൧ ആ സമയത്തു തന്നേ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു എന്നു അവനോട് പറഞ്ഞു.
அபரஞ்ச தஸ்மிந் தி³நே கியந்த​: பி²ரூஸி²ந ஆக³த்ய யீஸு²ம்’ ப்ரோசு​: , ப³ஹிர்க³ச்ச², ஸ்தா²நாத³ஸ்மாத் ப்ரஸ்தா²நம்’ குரு, ஹேரோத்³ த்வாம்’ ஜிகா⁴ம்’ஸதி|
32 ൩൨ അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി നൽകുകയുംചെയ്യും; എന്നാൽ മൂന്നാംദിവസം എന്റെ പ്രവൃത്തി ഞാൻ പൂർത്തീകരിക്കുകയും ചെയ്യും.
தத​: ஸ ப்ரத்யவோசத் பஸ்²யதாத்³ய ஸ்²வஸ்²ச பூ⁴தாந் விஹாப்ய ரோகி³ணோ(அ)ரோகி³ண​: க்ரு’த்வா த்ரு’தீயேஹ்நி ஸேத்ஸ்யாமி, கதா²மேதாம்’ யூயமித்வா தம்’ பூ⁴ரிமாயம்’ வத³த|
33 ൩൩ എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകാറില്ല എന്നു പറവിൻ.
தத்ராப்யத்³ய ஸ்²வ​: பரஸ்²வஸ்²ச மயா க³மநாக³மநே கர்த்தவ்யே, யதோ ஹேதோ ர்யிரூஸா²லமோ ப³ஹி​: குத்ராபி கோபி ப⁴விஷ்யத்³வாதீ³ ந கா⁴நிஷ்யதே|
34 ൩൪ യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്ര പ്രാവശ്യം ചേർക്കുവാൻ എനിക്ക് മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
ஹே யிரூஸா²லம் ஹே யிரூஸா²லம் த்வம்’ ப⁴விஷ்யத்³வாதி³நோ ஹம்’ஸி தவாந்திகே ப்ரேரிதாந் ப்ரஸ்தரைர்மாரயஸி ச, யதா² குக்குடீ நிஜபக்ஷாத⁴​: ஸ்வஸா²வகாந் ஸம்’க்³ரு’ஹ்லாதி, ததா²ஹமபி தவ ஸி²ஸூ²ந் ஸம்’க்³ரஹீதும்’ கதிவாராந் ஐச்ச²ம்’ கிந்து த்வம்’ நைச்ச²​: |
35 ൩൫ നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
பஸ்²யத யுஷ்மாகம்’ வாஸஸ்தா²நாநி ப்ரோச்சி²த்³யமாநாநி பரித்யக்தாநி ச ப⁴விஷ்யந்தி; யுஷ்மாநஹம்’ யதா²ர்த²ம்’ வதா³மி, ய​: ப்ரபோ⁴ ர்நாம்நாக³ச்ச²தி ஸ த⁴ந்ய இதி வாசம்’ யாவத்காலம்’ ந வதி³ஷ்யத², தாவத்காலம்’ யூயம்’ மாம்’ ந த்³ரக்ஷ்யத²|

< ലൂക്കോസ് 13 >