< ലൂക്കോസ് 10 >

1 അതിന് ശേഷം കർത്താവ് വേറെ എഴുപത് പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കുമുമ്പായി രണ്ടുപേർ വീതം അയച്ചു,
Acunkäna, Jesuh naw akce khyühkip la nghngih jah mcawn lü, a cehnak vaia mlüh la hmun avana, a maa, nghngih ci a jah tüih.
2 അവരോട് പറഞ്ഞത്: കൊയ്ത്ത് വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന് വേലക്കാരെ അയക്കേണ്ടതിന് അപേക്ഷിക്കുവിൻ.
Acunüng Jesuh naw, “Cang ah vai khawjah awmki, cunsepi atki ngcek ve; acunakyase, cang at khai a jah tüih law vaia, cangmah kthäh u lü ktaiyü ua.
3 പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.
“Cit u; he hea ksunga to hea kba ka ning jah tüiki.
4 നിങ്ങൾ പണസഞ്ചിയും പൊക്കണവുംചെരിപ്പും എടുക്കരുത്; വഴിയിൽവെച്ച് ആരെയും വന്ദനം ചെയ്യുവാനായി നിങ്ങളുടെ സമയം കളയരുത്;
“Ngui ip, kthäheinaka ngja, khawdawke ä nami jah cehei vai, lama khyang ä nami hnukset vai.
5 ഏത് വീട്ടിൽ പ്രവേശിക്കുമ്പോഴും: ഈ വീടിന് സമാധാനം എന്നു ആദ്യം പറയുക.
“Nami luhnak im avana, akma säiha, ‘Hina im üng dim'yenak pha law se’ nami ti vai.
6 അവിടെ സമാധാനം പ്രിയപ്പെടുന്നവർ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവരുടെ മേൽ വസിക്കും; ഇല്ലെങ്കിൽ നിങ്ങളിലേക്ക് മടങ്ങിവരും.
“Acuna im üng dim'yenak ngjahlüki a awm üng nami pyena dim'yenak acunüng ani üng awm khai, ngjahlüki am a ve üng nami hnuksetnak nami lakin be vai.
7 അവർ തരുന്നത് തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ താമസിക്കുക; വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യനാണല്ലോ; ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് മാറിപ്പോകരുതു.
“Acuna im üng awm laih laih u lü, ami ning jah pet nami eiawk vai; khüiki cun ngkheng khawiki ni. Im avan üng ä nami kai hü vai.
8 ഏത് പട്ടണത്തിൽ ചെന്നാലും അവർ നിങ്ങളെ സ്വീകരിക്കുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെയ്ക്കുന്നത് ഭക്ഷിക്കുക.
“Nami luhnaka mlüh avan üng ami ning jah pet nami ei vai,
9 ആ പട്ടണത്തിലെ രോഗികളെ സുഖമാക്കി, ദൈവരാജ്യം നിങ്ങൾക്ക് സമീപിച്ചിരിക്കുന്നു എന്നു അവരോട് പറയുക.
“Ami mlüha am phetki he nami jah m’yai be vai, ami veia, ‘Pamhnama khaw naw ning jah k'et law ve’ nami ti vai.
10 ൧൦ ഏതെങ്കിലും പട്ടണത്തിൽ അവർ നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ പോയി:
“Mlüh nami luhnaka am ami ning jah cäinak üng, ami lam üng cit hü u lü,
11 ൧൧ നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന് പറ്റിയ പൊടിയും ഞങ്ങൾ കുടഞ്ഞിട്ടുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ എന്നു പറയുക.
‘Nami mlüh üngka mvut, kami khawpha üng kawpki pi nami khana kami khawki; cunsepi Pamhnama khaw naw ning jah k’et law ve’ nami ti vai.
12 ൧൨ ന്യായവിധി നാളിൽ സൊദോമ്യർക്ക് ആ പട്ടണത്തേക്കാൾ സഹിക്കാൻ സാധിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
“Ka ning jah mthehki, ngthumkhyanaka mhmüp üng, Pamhnam naw acuna mlüha kthaka Sodom mlüh m'yenei bawk khai.
13 ൧൩ കോരസീനേ, നിനക്ക് അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലുംവെണ്ണീറിലുംഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
“Korazin mlüh aw, na jo se ve! Bethsaida mlüh aw, na jo se ve! Nangmi üng mdana kba müncankse he Turah la Sidon mlüha mdan vai sü ta, ajan denga jihkpyawn sui ni lü, mvut üng ngaw ni lü, ngjut päng khai sü xawi.
14 ൧൪ എന്നാൽ ന്യായവിധിയിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കുവാൻ സാധിക്കും.
“Cunsepi, ngthumkhyanaka mhmüp üng Pamhnam naw nanga kthaka ta Turah la Sidon mlüh jah m'yenei hlü bawk ve.
15 ൧൫ നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. (Hadēs g86)
“Nang Kapenawm mlüh, khankhaw däa mhlünmtaia kya lü pi, mulai mei däa ning khyaka na kya khai” a ti. (Hadēs g86)
16 ൧൬ യേശു വീണ്ടും ആ എഴുപത് പേരോടു പറഞ്ഞത്: നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ സ്വീകരിക്കാത്തവൻ എന്നെ സ്വീകരിക്കുകയില്ല; എന്നെ സ്വീകരിക്കാത്തവൻ എന്നെ അയച്ചവനെ സ്വീകരിക്കുകയില്ല.
Jesuh naw, “Upi, nami ngthu ngaiki cun, keia ngthu ngaikia kyaki; upi nami ngthu ä ngaiki cun keia ngthu ä ngaikia kyaki ni; upi keia ngthu ä ngaiki cun kei na tüi lawkia ngthu ä ngaikia kyaki ni,” a ti.
17 ൧൭ ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
Acunüng, khyühkip la nghngihe jekyainak am nghlat law be u lü, “Bawipa aw, na ngming am khawyai he kami jah ksäta kba awmki he,” ti u se,
18 ൧൮ അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീഴുന്നത് ഞാൻ കണ്ട്.
Jesuh naw, “Khawyam mkeka kba khankhaw üngka naw kya law se ka hmuh.
19 ൧൯ പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; എന്നാൽ അവ ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
“Ngai u, kphyukse he, jawngk’ai hea khana ngleheinak la, ye he jah nängnaka khyaihnak ka ning jah peki, i naw am ning jah lembawisak khai.
20 ൨൦ എങ്കിലും ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.
“Cunsepi khawyai he nami ti tia ami awma phäha ä jekyai ua; khankhawa nami ngming he angyuka phäha jekyai ua,” a ti.
21 ൨൧ ആ സമയത്ത് യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത്.
Acunüng, Jesuh Ngmüimkhya Ngcim üng jekyainak am be lü, “Mce la khankhaw Bawipa, ka Pa aw! khyang ktheme la ngtheingthangki hea veia hina ngthu mjih lü, ä ngtheingthangki hea veia na ngdangsaka phäha ning jekyai na veng; ka Pa aw, acun cun na ngaiha dawki ni.
22 ൨൨ എന്റെ പിതാവ് സകലവും എന്നിൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ആരെന്ന് പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ആരെന്ന് പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ആഗ്രഹിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
“Ka Pa naw ahmäi na pe pängki. Capa u ni ti cun Pa dänga thea u naw am ksing; Pa u ni ti cun Capa la Capa naw a xüa khyang hea thea u naw am ksing thei u,” a ti.
23 ൨൩ പിന്നെ യേശു ശിഷ്യന്മാരോട്: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളതു.
Acunüng, Jesuh axüisaw hea veia nghlat lü, anghmüa, “Atuh hmuh vai he nami jah hmuki he nami jo sen ve;
24 ൨൪ നിങ്ങൾ കാണുന്നതിനെ കാണ്മാൻ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
“Ka ning jah mthehki, sahma khawjah la, sangpuxang khawjah naw, nami jah hmuh la nami jah ngjak he, hmu hlü u lü ngja hlü kyawki he, am hmu u lü am ngja hlawt u,” a ti.
25 ൨൫ അതിനുശേഷം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്ത് ചെയ്യേണം എന്നു അവനെ പരീക്ഷിച്ച് ചോദിച്ചു. (aiōnios g166)
Acunüng, thumksing mat naw Jesuh a mhnüteinak am, “Saja aw, anglät xünnak ka yahnak vaia i ni ka pawh kawm?” ti se, (aiōnios g166)
26 ൨൬ അവൻ അവനോട്: ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്
Jesuh naw, “Cangcim üng i ng’yu se, ihawkba na ksingki ni?” a ti.
27 ൨൭ അവൻ: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
Ani naw, “Bawipa na Pamhnam cun na mlungmthin avan, na xünnak avan, na kyannak avan la, na ngaikyunak avan am na jawngnak vai, acunüng na impeiloceng namäta kba na jawngnak vai’ tia awmki,” a ti.
28 ൨൮ അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു.
Acunüng Jesuh naw, “Msang thei veki, acunkba va pawha, na xüng khai ni,” a ti.
29 ൨൯ അവൻ സ്വയം ന്യായീകരിക്കുവാൻ ആഗ്രഹിച്ചിട്ട് യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്
Acunüng, acuna khyang naw ngnäng khaia bü lü, Jesuh üng, “Acunüng ka impeiloceng he ta u he ni?” a ti.
30 ൩൦ യേശു ഉത്തരം പറഞ്ഞത്: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരിഹോവിലേക്കു പോകുമ്പോൾ കള്ളന്മാർ അവനെ ആക്രമിച്ചു. അവർ അവനെ വസ്ത്രം അഴിച്ച്, മുറിവേല്പിച്ചു, അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
Jesuh naw msang lü, “Khyang mat Jerusalem üngka naw Jerikhoa ju cit khai sü, khyang m'yuk’eie jah sawngei msawk se, acun he naw a suisak jah suh pe u lü, thi khyo khaia kpaiki he naw ami ceh tak.
31 ൩൧ ആ വഴിയായി യാദൃശ്ചികമായി ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ട് മാറി കടന്നുപോയി.
“Acunüng, ktaiyü mat, acuna lam bä üng citki naw, a hmuh la lam kpema ngpeng lü a ceh tak.
32 ൩൨ അതുപോലെ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ട് മാറി കടന്നുപോയി.
“Acukba bäa, Levih khyang mat pi acuna hmun pha law lü, a hmuh la lam kpema ngpeng lü citeiki.
33 ൩൩ എന്നാൽ ഒരു ശമര്യക്കാരൻ അതുവഴി പോകയിൽ അവന്റെ അടുക്കൽ എത്തി. അവനെ കണ്ടിട്ട് മനസ്സലിഞ്ഞ് അരികെ ചെന്ന്.
“Cunsepi, Samarih khyang mat a kdungnak lama, acuna awmnak pha law hngaki naw, a hmuh la m'yenei leng leng lü,
34 ൩൪ എണ്ണയുംവീഞ്ഞുംപകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിൽ കൊണ്ടുപോയി രക്ഷിച്ചു.
a veia va cit lü, a nghma üng situi la capyitui am jah bui lü, hlawpki naw, amäta sangnghngaksaü üng taih lü, khin ima cehpüiki naw, a msümcei.
35 ൩൫ പിറ്റെ ദിവസം അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന് കൊടുത്തു: ഇവന് ആവശ്യമുള്ള ശുശ്രൂഷ ചെയ്യേണം; അധികം വല്ലതും ചെലവായാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോട് പറഞ്ഞു.
“A ngawi üng, denarih tangka nghngih, khin im ngängki üng pe hüt lü, ‘Ana msümceia, hina thea pi na bäihnak, avan pi ka nghlat law be üng ning thung be kawng’ a ti.
36 ൩൬ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന് ഈ മൂന്നുപേരിൽ ആർ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്ക് തോന്നുന്നു?
“Acuna kthum he üng m'yuk’eie jah sawngeikia khyanga khana impei locenga kba biloki cun ua ni na ngaih?” ti se,
37 ൩൭ അവനോട് കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോട് നീയും പോയി അങ്ങനെ തന്നെ ചെയ്ക എന്നു പറഞ്ഞു.
Thumksing naw, “M'yeneinak taki cen” a ti. Acunüng Jesuh naw, “Nang pi acunkba va pawha,” a ti.
38 ൩൮ പിന്നെ അവർ യാത്രചെയ്ത് ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ സ്വീകരിച്ചു.
Acunüng, Jesuh la axüisaw he ami ceh lama ngnam mat üng lut u se, acuia a ngming Matah naki naw a na khinak.
39 ൩൯ അവൾക്ക് മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
Acuna, nghnumia hnunpüi Marih naki nghnumica mat awmki. Acuna nghnumica cun Jesuha khaw kunga ngthu ngai lü ngawki.
40 ൪൦ മാർത്തയോ ജോലി ചെയ്തു തളർന്നിട്ട് അടുക്കെ വന്നു: കർത്താവേ, എന്റെ സഹോദരി വീട്ടുജോലികൾ ചെയ്യുവാൻ എന്നെ തനിച്ചു വിട്ടിരിക്കുന്നതിന് അങ്ങയ്ക്ക് വിചാരമില്ലയോ? എന്നെ സഹായിക്കുവാൻ അവളോട് കല്പിച്ചാലും എന്നു പറഞ്ഞു.
Acunüng, Matah cun khüi lü am ngbüneiki, Jesuha veia law lü, “Bawipa aw, ka na naw ka mät däng ka khüi khaia ana yawkin hin na dawsaki aw? Na kpüi law khaia mtheha,” a ti.
41 ൪൧ കർത്താവ് അവളോട്: മാർത്തയേ, മാർത്തയേ, നീ പലകാര്യങ്ങളെ പറ്റി ചിന്തിച്ച് നിന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു.
Acunüng Jesuh naw, “Matah, Matah, aktäa ngaikyu lü bawngbai veki;
42 ൪൨ എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്ന് മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കുകയുമില്ല.
“Cunsepi, aktung mat däng awmki. Marih naw akdaw xüei ve, acun cun u naw pi yuhei hlawt vaia am kya ve,” ti lü a msang.

< ലൂക്കോസ് 10 >