< യോഹന്നാൻ 11 >

1 എന്നാൽ ലാസർ എന്നു പേരുള്ള ഒരുവൻ ദീനമായ്ക്കിടന്നിരുന്നു. ഇവൻ മറിയയുടെയും അവളുടെ സഹോദരിയായ മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിൽ നിന്നുള്ളവനായിരുന്നു.
අනන්තරං මරියම් තස්‍යා භගිනී මර්ථා ච යස්මින් වෛථනීයාග්‍රාමේ වසතස්තස්මින් ග්‍රාමේ ඉලියාසර් නාමා පීඩිත ඒක ආසීත්|
2 ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നത്.
යා මරියම් ප්‍රභුං සුගන්ධිතේලෛන මර්ද්දයිත්වා ස්වකේශෛස්තස්‍ය චරණෞ සමමාර්ජත් තස්‍යා භ්‍රාතා ස ඉලියාසර් රෝගී|
3 ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ച്: കർത്താവേ, നിനക്ക് പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
අපරඤ්ච හේ ප්‍රභෝ භවාන් යස්මින් ප්‍රීයතේ ස ඒව පීඩිතෝස්තීති කථාං කථයිත්වා තස්‍ය භගින්‍යෞ ප්‍රේෂිතවත්‍යෞ|
4 യേശു അത് കേട്ടിട്ട്: ഈ ദീനം മരണത്തിൽ അവസാനിക്കുവാനായിട്ടല്ല, മറിച്ച് ദൈവത്തിന്റെ മഹത്വത്തിനും അത് മുഖാന്തരം ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനുമായിട്ടത്രേ എന്നു പറഞ്ഞു.
තදා යීශුරිමාං වාර්ත්තාං ශ්‍රුත්වාකථයත පීඩේයං මරණාර්ථං න කින්ත්වීශ්වරස්‍ය මහිමාර්ථම් ඊශ්වරපුත්‍රස්‍ය මහිමප්‍රකාශාර්ථඤ්ච ජාතා|
5 യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു.
යීශු ර‍්‍යද්‍යපිමර්ථායාං තද්භගින්‍යාම් ඉලියාසරි චාප්‍රීයත,
6 അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടപ്പോൾ താൻ ആയിരുന്ന സ്ഥലത്ത് രണ്ടു ദിവസംകൂടി പാർത്തു.
තථාපි ඉලියාසරඃ පීඩායාඃ කථං ශ්‍රුත්වා යත්‍ර ආසීත් තත්‍රෛව දිනද්වයමතිෂ්ඨත්|
7 അതിന്‍റെശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
තතඃ පරම් ස ශිෂ්‍යානකථයද් වයං පුන ර‍්‍යිහූදීයප්‍රදේශං යාමඃ|
8 ശിഷ്യന്മാർ അവനോട്: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിയുവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
තතස්තේ ප්‍රත්‍යවදන්, හේ ගුරෝ ස්වල්පදිනානි ගතානි යිහූදීයාස්ත්වාං පාෂාණෛ ර්හන්තුම් උද්‍යතාස්තථාපි කිං පුනස්තත්‍ර යාස්‍යසි?
9 അതിന് യേശു: ഒരു ദിവസത്തിൽ പന്ത്രണ്ട് മണിക്കൂർ വെളിച്ചം ഇല്ലയോ? പകൽ സമയത്ത് നടക്കുന്നവൻ പകൽവെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല.
යීශුඃ ප්‍රත්‍යවදත්, ඒකස්මින් දිනේ කිං ද්වාදශඝටිකා න භවන්ති? කෝපි දිවා ගච්ඡන් න ස්ඛලති යතඃ ස ඒතජ්ජගතෝ දීප්තිං ප්‍රාප්නෝති|
10 ൧൦ രാത്രിയിൽ നടക്കുന്നവനോ അവന് വെളിച്ചം ഇല്ലാത്തതുകൊണ്ട് ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
කින්තු රාත්‍රෞ ගච්ඡන් ස්ඛලති යතෝ හේතෝස්තත්‍ර දීප්ති ර්නාස්ති|
11 ൧൧ ഇതു പറഞ്ഞതിനുശേഷം അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉറക്കത്തിൽനിന്ന് ഉണർത്തുവാൻ പോകുന്നു എന്നു അവരോട് പറഞ്ഞു.
ඉමාං කථාං කථයිත්වා ස තානවදද්, අස්මාකං බන්ධුඃ ඉලියාසර් නිද්‍රිතෝභූද් ඉදානීං තං නිද්‍රාතෝ ජාගරයිතුං ගච්ඡාමි|
12 ൧൨ ശിഷ്യന്മാർ അവനോട്: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന് സൌഖ്യംവരും എന്നു പറഞ്ഞു.
යීශු ර්මෘතෞ කථාමිමාං කථිතවාන් කින්තු විශ්‍රාමාර්ථං නිද්‍රායාං කථිතවාන් ඉති ඥාත්වා ශිෂ්‍යා අකථයන්,
13 ൧൩ യേശു അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞത്; എന്നാൽ വിശ്രമിക്കുന്ന ഉറക്കത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർ വിചാരിച്ചു.
හේ ගුරෝ ස යදි නිද්‍රාති තර්හි භද්‍රමේව|
14 ൧൪ അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി;
තදා යීශුඃ ස්පෂ්ටං තාන් ව්‍යාහරත්, ඉලියාසර් අම්‍රියත;
15 ൧൫ ഞാൻ അവിടെ ഇല്ലാതിരുന്നതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.
කින්තු යූයං යථා ප්‍රතීථ තදර්ථමහං තත්‍ර න ස්ථිතවාන් ඉත්‍යස්මාද් යුෂ්මන්නිමිත්තම් ආහ්ලාදිතෝහං, තථාපි තස්‍ය සමීපේ යාම|
16 ൧൬ ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോട്: അവനോടുകൂടെ മരിക്കേണ്ടതിന് നാമും പോക എന്നു പറഞ്ഞു.
තදා ථෝමා යං දිදුමං වදන්ති ස සඞ්ගිනඃ ශිෂ්‍යාන් අවදද් වයමපි ගත්වා තේන සාර්ද්ධං ම්‍රියාමහෛ|
17 ൧൭ യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായി എന്നു അറിഞ്ഞ്.
යීශුස්තත්‍රෝපස්ථාය ඉලියාසරඃ ශ්මශානේ ස්ථාපනාත් චත්වාරි දිනානි ගතානීති වාර්ත්තාං ශ්‍රුතවාන්|
18 ൧൮ ബേഥാന്യ യെരൂശലേമിനരികെ ഏകദേശം പതിനഞ്ച് നാഴിക ദൂരത്തായിരുന്നു.
වෛථනීයා යිරූශාලමඃ සමීපස්ථා ක්‍රෝශෛකමාත්‍රාන්තරිතා;
19 ൧൯ അനേകം യെഹൂദന്മാർ മാർത്തയെയും മറിയയെയും അവരുടെ സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിന് അവരുടെ അടുക്കൽ വന്നിരുന്നു.
තස්මාද් බහවෝ යිහූදීයා මර්ථාං මරියමඤ්ච භ්‍යාතෘශෝකාපන්නාං සාන්ත්වයිතුං තයෝඃ සමීපම් ආගච්ඡන්|
20 ൨൦ യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മാർത്ത ചെന്ന് അവനെ കണ്ട്; എന്നാൽ മറിയയോ വീട്ടിൽത്തന്നെ ഇരുന്നു.
මර්ථා යීශෝරාගමනවාර්තාං ශ්‍රුත්වෛව තං සාක්‍ෂාද් අකරෝත් කින්තු මරියම් ගේහ උපවිශ්‍ය ස්ථිතා|
21 ൨൧ മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.
තදා මර්ථා යීශුමවාදත්, හේ ප්‍රභෝ යදි භවාන් අත්‍රාස්ථාස්‍යත් තර්හි මම භ්‍රාතා නාමරිෂ්‍යත්|
22 ൨൨ ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്ക് തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
කින්ත්විදානීමපි යද් ඊශ්වරේ ප්‍රාර්ථයිෂ්‍යතේ ඊශ්වරස්තද් දාස්‍යතීති ජානේ(අ)හං|
23 ൨൩ യേശു അവളോട്: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
යීශුරවාදීත් තව භ්‍රාතා සමුත්ථාස්‍යති|
24 ൨൪ മാർത്ത അവനോട്: ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
මර්ථා ව්‍යාහරත් ශේෂදිවසේ ස උත්ථානසමයේ ප්‍රෝත්ථාස්‍යතීති ජානේ(අ)හං|
25 ൨൫ യേശു അവളോട്: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
තදා යීශුඃ කථිතවාන් අහමේව උත්ථාපයිතා ජීවයිතා ච යඃ කශ්චන මයි විශ්වසිති ස මෘත්වාපි ජීවිෂ්‍යති;
26 ൨൬ ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. (aiōn g165)
යඃ කශ්චන ච ජීවන් මයි විශ්වසිති ස කදාපි න මරිෂ්‍යති, අස්‍යාං කථායාං කිං විශ්වසිෂි? (aiōn g165)
27 ൨൭ അവൾ അവനോട്: ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ട്
සාවදත් ප්‍රභෝ යස්‍යාවතරණාපේක්‍ෂාස්ති භවාන් සඒවාභිෂික්ත්ත ඊශ්වරපුත්‍ර ඉති විශ්වසිමි|
28 ൨൮ പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
ඉති කථාං කථයිත්වා සා ගත්වා ස්වාං භගිනීං මරියමං ගුප්තමාහූය ව්‍යාහරත් ගුරුරුපතිෂ්ඨති ත්වාමාහූයති ච|
29 ൨൯ അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്റെ അടുക്കൽ ചെന്ന്.
කථාමිමාං ශ්‍රුත්වා සා තූර්ණම් උත්ථාය තස්‍ය සමීපම් අගච්ඡත්|
30 ൩൦ യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്ത് തന്നേ ആയിരുന്നു.
යීශු ර්ග්‍රාමමධ්‍යං න ප්‍රවිශ්‍ය යත්‍ර මර්ථා තං සාක්‍ෂාද් අකරෝත් තත්‍ර ස්ථිතවාන්|
31 ൩൧ വീട്ടിൽ മറിയയോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിച്ചിരുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റ് പോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരയുവാൻ പോകുന്നു എന്നു വിചാരിച്ചു അവളെ പിൻചെന്നു.
යේ යිහූදීයා මරියමා සාකං ගෘහේ තිෂ්ඨන්තස්තාම් අසාන්ත්වයන තේ තාං ක්‍ෂිප්‍රම් උත්ථාය ගච්ඡන්තිං විලෝක්‍ය ව්‍යාහරන්, ස ශ්මශානේ රෝදිතුං යාති, ඉත්‍යුක්ත්වා තේ තස්‍යාඃ පශ්චාද් අගච්ඡන්|
32 ൩൨ യേശു ഇരിക്കുന്നിടത്ത് മറിയ എത്തി അവനെ കണ്ടപ്പോൾ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
යත්‍ර යීශුරතිෂ්ඨත් තත්‍ර මරියම් උපස්ථාය තං දෘෂ්ට්වා තස්‍ය චරණයෝඃ පතිත්වා ව්‍යාහරත් හේ ප්‍රභෝ යදි භවාන් අත්‍රාස්ථාස්‍යත් තර්හි මම භ්‍රාතා නාමරිෂ්‍යත්|
33 ൩൩ അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ആത്മാവിൽ ഞരങ്ങി, അസ്വസ്ഥനായി:
යීශුස්තාං තස්‍යාඃ සඞ්ගිනෝ යිහූදීයාංශ්ච රුදතෝ විලෝක්‍ය ශෝකාර්ත්තඃ සන් දීර්ඝං නිශ්වස්‍ය කථිතවාන් තං කුත්‍රාස්ථාපයත?
34 ൩൪ അവനെ വെച്ചത് എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാണുക എന്നു അവർ അവനോട് പറഞ്ഞു.
තේ ව්‍යාහරන්, හේ ප්‍රභෝ භවාන් ආගත්‍ය පශ්‍යතු|
35 ൩൫ യേശു കണ്ണുനീർ വാർത്തു.
යීශුනා ක්‍රන්දිතං|
36 ൩൬ അപ്പോൾ യെഹൂദന്മാർ: കണ്ടോ ഇവൻ ലാസറിനെ എത്ര സ്നേഹിച്ചിരുന്നു എന്നു പറഞ്ഞു.
අතඒව යිහූදීයා අවදන්, පශ්‍යතායං තස්මින් කිදෘග් අප්‍රියත|
37 ൩൭ ചിലരോ: കുരുടന്റെ കണ്ണ് തുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
තේෂාං කේචිද් අවදන් යෝන්ධාය චක්‍ෂුෂී දත්තවාන් ස කිම් අස්‍ය මෘත්‍යුං නිවාරයිතුං නාශක්නෝත්?
38 ൩൮ യേശു പിന്നെയും ഉള്ളം നൊന്ത് കല്ലറയ്ക്കൽ എത്തി; അത് ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു.
තතෝ යීශුඃ පුනරන්තර්දීර්ඝං නිශ්වස්‍ය ශ්මශානාන්තිකම් අගච්ඡත්| තත් ශ්මශානම් ඒකං ගහ්වරං තන්මුඛේ පාෂාණ ඒක ආසීත්|
39 ൩൯ “ആ കല്ല് എടുത്തുമാറ്റുവിൻ” എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, ഇപ്പോൾ ശരീരം ജീർണ്ണിച്ചിരിക്കും; അവൻ മരിച്ചിട്ട് നാലുദിവസമായല്ലോ എന്നു പറഞ്ഞു.
තදා යීශුරවදද් ඒනං පාෂාණම් අපසාරයත, තතඃ ප්‍රමීතස්‍ය භගිනී මර්ථාවදත් ප්‍රභෝ, අධුනා තත්‍ර දුර්ගන්ධෝ ජාතඃ, යතෝද්‍ය චත්වාරි දිනානි ශ්මශානේ ස තිෂ්ඨති|
40 ൪൦ യേശു അവളോട്: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.
තදා යීශුරවාදීත්, යදි විශ්වසිෂි තර්හීශ්වරස්‍ය මහිමප්‍රකාශං ද්‍රක්‍ෂ්‍යසි කථාමිමාං කිං තුභ්‍යං නාකථයං?
41 ൪൧ അവർ ആ കല്ല് എടുത്തുമാറ്റി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്ക് നന്ദിപറയുന്നു.
තදා මෘතස්‍ය ශ්මශානාත් පාෂාණෝ(අ)පසාරිතේ යීශුරූර්ද්ව්වං පශ්‍යන් අකථයත්, හේ පිත ර්මම නේවේසනම් අශෘණෝඃ කාරණාදස්මාත් ත්වාං ධන්‍යං වදාමි|
42 ൪൨ നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.
ත්වං සතතං ශෘණෝෂි තදප්‍යහං ජානාමි, කින්තු ත්වං මාං යත් ප්‍රෛරයස්තද් යථාස්මින් ස්ථානේ ස්ථිතා ලෝකා විශ්වසන්ති තදර්ථම් ඉදං වාක්‍යං වදාමි|
43 ൪൩ ഇങ്ങനെ പറഞ്ഞിട്ട് അവൻ: “ലാസറേ, പുറത്തു വരിക” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
ඉමාං කථාං කථයිත්වා ස ප්‍රෝච්චෛරාහ්වයත්, හේ ඉලියාසර් බහිරාගච්ඡ|
44 ൪൪ മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിക്കുവിൻ; അവൻ പോകട്ടെ എന്നു യേശു അവരോട് പറഞ്ഞു.
තතඃ ස ප්‍රමීතඃ ශ්මශානවස්ත්‍රෛ ර්බද්ධහස්තපාදෝ ගාත්‍රමාර්ජනවාසසා බද්ධමුඛශ්ච බහිරාගච්ඡත්| යීශුරුදිතවාන් බන්ධනානි මෝචයිත්වා ත්‍යජතෛනං|
45 ൪൫ മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു.
මරියමඃ සමීපම් ආගතා යේ යිහූදීයලෝකාස්තදා යීශෝරේතත් කර්ම්මාපශ්‍යන් තේෂාං බහවෝ ව්‍යශ්වසන්,
46 ൪൬ എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോട് അറിയിച്ചു.
කින්තු කේචිදන්‍යේ ඵිරූශිනාං සමීපං ගත්වා යීශෝරේතස්‍ය කර්ම්මණෝ වාර්ත්තාම් අවදන්|
47 ൪൭ മുഖ്യപുരോഹിതന്മാരും പരീശന്മാരും ചേർന്ന് ആലോചനാസംഘം വിളിച്ചുകൂട്ടി: നാം എന്ത് ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.
තතඃ පරං ප්‍රධානයාජකාඃ ඵිරූශිනාශ්ච සභාං කෘත්වා ව්‍යාහරන් වයං කිං කුර්ම්මඃ? ඒෂ මානවෝ බහූන්‍යාශ්චර‍්‍ය්‍යකර්ම්මාණි කරෝති|
48 ൪൮ അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
යදීදෘශං කර්ම්ම කර්ත්තුං න වාරයාමස්තර්හි සර්ව්වේ ලෝකාස්තස්මින් විශ්වසිෂ්‍යන්ති රෝමිලෝකාශ්චාගත්‍යාස්මාකම් අනයා රාජධාන්‍යා සාර්ද්ධං රාජ්‍යම් ආඡේත්ස්‍යන්ති|
49 ൪൯ അവരിൽ ഒരുവൻ, ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവ് തന്നേ, അവരോട്: നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ;
තදා තේෂාං කියඵානාමා යස්තස්මින් වත්සරේ මහායාජකපදේ න්‍යයුජ්‍යත ස ප්‍රත්‍යවදද් යූයං කිමපි න ජානීථ;
50 ൫൦ ജാതി മുഴുവനും നശിച്ചുപോകുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതു നല്ലത് എന്നു നിങ്ങൾ കണക്കാക്കുന്നതുമില്ല എന്നു പറഞ്ഞു.
සමග්‍රදේශස්‍ය විනාශතෝපි සර්ව්වලෝකාර්ථම් ඒකස්‍ය ජනස්‍ය මරණම් අස්මාකං මඞ්ගලහේතුකම් ඒතස්‍ය විවේචනාමපි න කුරුථ|
51 ൫൧ അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ വർഷത്തെ മഹാപുരോഹിതൻ ആകയാൽ രാജ്യത്തിന് വേണ്ടി യേശു മരിക്കണം എന്നു പ്രവചിച്ചതത്രേ.
ඒතාං කථාං ස නිජබුද්ධ්‍යා ව්‍යාහරද් ඉති න,
52 ൫൨ രാജ്യത്തിന് വേണ്ടി മാത്രമല്ല, പലസ്ഥലങ്ങളിലായി ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ട് ചേർക്കേണ്ടതിനും തന്നേ.
කින්තු යීශූස්තද්දේශීයානාං කාරණාත් ප්‍රාණාන් ත්‍යක්‍ෂ්‍යති, දිශි දිශි විකීර්ණාන් ඊශ්වරස්‍ය සන්තානාන් සංගෘහ්‍යෛකජාතිං කරිෂ්‍යති ච, තස්මින් වත්සරේ කියඵා මහායාජකත්වපදේ නියුක්තඃ සන් ඉදං භවිෂ්‍යද්වාක්‍යං කථිතවාන්|
53 ൫൩ അന്നുമുതൽ അവർ യേശുവിനെ കൊല്ലുവാൻ ആലോചിച്ചുകൊണ്ടിരുന്നു.
තද්දිනමාරභ්‍ය තේ කථං තං හන්තුං ශක්නුවන්තීති මන්ත්‍රණාං කර්ත්තුං ප්‍රාරේභිරේ|
54 ൫൪ അതുകൊണ്ട് യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്ക് പോയി ശിഷ്യന്മാരുമായി അവിടെ പാർത്തു.
අතඒව යිහූදීයානාං මධ්‍යේ යීශුඃ සප්‍රකාශං ගමනාගමනේ අකෘත්වා තස්මාද් ගත්වා ප්‍රාන්තරස්‍ය සමීපස්ථායිප්‍රදේශස්‍යේඵ්‍රායිම් නාම්නි නගරේ ශිෂ්‍යෛඃ සාකං කාලං යාපයිතුං ප්‍රාරේභේ|
55 ൫൫ യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കുകയാൽ പലരും തങ്ങളെത്തന്നെ ശുദ്ധിവരുത്തുവാൻ പെസഹയ്ക്ക് മുമ്പെ നാട്ടിൽനിന്ന് യെരൂശലേമിലേക്കു പോയി.
අනන්තරං යිහූදීයානාං නිස්තාරෝත්සවේ නිකටවර්ත්තිනි සති තදුත්සවාත් පූර්ව්වං ස්වාන් ශුචීන් කර්ත්තුං බහවෝ ජනා ග්‍රාමේභ්‍යෝ යිරූශාලම් නගරම් ආගච්ඡන්,
56 ൫൬ അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്ത് തോന്നുന്നു? അവൻ പെരുന്നാൾക്ക് വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു.
යීශෝරන්වේෂණං කෘත්වා මන්දිරේ දණ්ඩායමානාඃ සන්තඃ පරස්පරං ව්‍යාහරන්, යුෂ්මාකං කීදෘශෝ බෝධෝ ජායතේ? ස කිම් උත්සවේ(අ)ස්මින් අත්‍රාගමිෂ්‍යති?
57 ൫൭ എന്നാൽ മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിനെ പിടിക്കേണ്ടതിന് അവൻ എവിടെയാണെന്ന് ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.
ස ච කුත්‍රාස්ති යද්‍යේතත් කශ්චිද් වේත්ති තර්හි දර්ශයතු ප්‍රධානයාජකාඃ ඵිරූශිනශ්ච තං ධර්ත්තුං පූර්ව්වම් ඉමාම් ආඥාං ප්‍රාචාරයන්|

< യോഹന്നാൻ 11 >