< എബ്രായർ 5 >

1 മനുഷ്യരുടെ ഇടയിൽനിന്ന് എടുക്കുന്ന ഏത് മഹാപുരോഹിതനും മനുഷ്യർക്കുവേണ്ടി പാപപരിഹാര വഴിപാടും യാഗവും അർപ്പിക്കുവാൻ ദൈവകാര്യത്തിൽ നിയമിക്കപ്പെടുന്നു.
යඃ කශ්චිත් මහායාජකෝ භවති ස මානවානාං මධ්‍යාත් නීතඃ සන් මානවානාං කෘත ඊශ්වරෝද්දේශ්‍යවිෂයේ(අ)ර්ථත උපහාරාණාං පාපාර්ථකබලීනාඤ්ච දාන නියුජ්‍යතේ|
2 താനും ബലഹീനതയുള്ളവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിക്കുവാൻ കഴിയുന്നവനും
ස චාඥානාං භ්‍රාන්තානාඤ්ච ලෝකානාං දුඃඛේන දුඃඛී භවිතුං ශක්නෝති, යතෝ හේතෝඃ ස ස්වයමපි දෞර්බ්බල්‍යවේෂ්ටිතෝ භවති|
3 ബലഹീനതനിമിത്തം ജനത്തിന് വേണ്ടി എന്നപോലെ തനിക്കുവേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു.
ඒතස්මාත් කාරණාච්ච යද්වත් ලෝකානාං කෘතේ තද්වද් ආත්මකෘතේ(අ)පි පාපාර්ථකබලිදානං තේන කර්ත්තව්‍යං|
4 എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും മഹാപുരോഹിതന്‍റെ സ്ഥാനം സ്വതവേ എടുക്കുന്നില്ല.
ස ඝෝච්චපදඃ ස්වේච්ඡාතඃ කේනාපි න ගෘහ්‍යතේ කින්තු හාරෝණ ඉව ය ඊශ්වරේණාහූයතේ තේනෛව ගෘහ්‍යතේ|
5 അതുപോലെ ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള പദവി സ്വതവേ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നു അവനോട് അരുളിച്ചെയ്ത ദൈവം അവന് കൊടുത്തതത്രേ.
ඒවම්ප්‍රකාරේණ ඛ්‍රීෂ්ටෝ(අ)පි මහායාජකත්වං ග්‍රහීතුං ස්වීයගෞරවං ස්වයං න කෘතවාන්, කින්තු "මදීයතනයෝ(අ)සි ත්වම් අද්‍යෛව ජනිතෝ මයේති" වාචං යස්තං භාෂිතවාන් ස ඒව තස්‍ය ගෞරවං කෘතවාන්|
6 അങ്ങനെ തിരുവെഴുത്തില്‍ മറ്റൊരിടത്ത്: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു. (aiōn g165)
තද්වද් අන්‍යගීතේ(අ)පීදමුක්තං, ත්වං මල්කීෂේදකඃ ශ්‍රේණ්‍යාං යාජකෝ(අ)සි සදාතනඃ| (aiōn g165)
7 ക്രിസ്തു ഈ ലോകത്തിൽ ജീവിച്ചിരുന്ന കാലത്ത് തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടെ പ്രാർത്ഥനയും, അഭയയാചനയും നടത്തുകയും, ദൈവത്തോടുള്ള ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു.
ස ච දේහවාසකාලේ බහුක්‍රන්දනේනාශ්‍රුපාතේන ච මෘත්‍යුත උද්ධරණේ සමර්ථස්‍ය පිතුඃ සමීපේ පුනඃ පුනර්විනතිං ප්‍රර්ථනාඤ්ච කෘත්වා තත්ඵලරූපිණීං ශඞ්කාතෝ රක්‍ෂාං ප්‍රාප්‍ය ච
8 താൻ ദൈവപുത്രൻ ആണെങ്കിലും, കഷ്ടാനുഭവങ്ങളിലൂടെ അനുസരണം പഠിച്ച് പരിപൂർണ്ണനായി,
යද්‍යපි පුත්‍රෝ(අ)භවත් තථාපි යෛරක්ලිශ්‍යත තෛරාඥාග්‍රහණම් අශික්‍ෂත|
9 തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണവുമായിത്തീർന്നു. (aiōnios g166)
ඉත්ථං සිද්ධීභූය නිජාඥාග්‍රාහිණාං සර්ව්වේෂාම් අනන්තපරිත්‍රාණස්‍ය කාරණස්වරූපෝ (අ)භවත්| (aiōnios g166)
10 ൧൦ മൽക്കീസേദെക്കിനെ പോലെയുള്ള മഹാപുരോഹിതൻ എന്ന് ദൈവത്താൽ നാമകരണം ചെയ്യപ്പെട്ടും ഇരിക്കുന്നു.
තස්මාත් ස මල්කීෂේදකඃ ශ්‍රේණීභුක්තෝ මහායාජක ඊශ්වරේණාඛ්‍යාතඃ|
11 ൧൧ ഈ യേശുവിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ട്; എങ്കിലും നിങ്ങൾ കേൾക്കുവാൻ ഉത്സാഹമില്ലാത്തവരാകയാൽ വിവരിച്ച് തരുവാൻ പ്രയാസം.
තමධ්‍යස්මාකං බහුකථාඃ කථයිතව්‍යාඃ කින්තු තාඃ ස්තබ්ධකර්ණෛ ර‍්‍යුෂ්මාභි ර්දුර්ගම්‍යාඃ|
12 ൧൨ കാലയളവ് കണക്കാക്കി നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടവരാണ് നിങ്ങൾ, എങ്കിലും ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ നിങ്ങൾക്ക് വീണ്ടും ഉപദേശിച്ചു തരേണ്ടിവന്നിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്ക് ആവശ്യമെന്ന് വന്നിരിക്കുന്നു.
යතෝ යූයං යද්‍යපි සමයස්‍ය දීර්ඝත්වාත් ශික්‍ෂකා භවිතුම් අශක්‍ෂ්‍යත තථාපීශ්වරස්‍ය වාක්‍යානාං යා ප්‍රථමා වර්ණමාලා තාමධි ශික්‍ෂාප්‍රාප්ති ර‍්‍යුෂ්මාකං පුනරාවශ්‍යකා භවති, තථා කඨිනද්‍රව්‍යේ නහි කින්තු දුග්ධේ යුෂ්මාකං ප්‍රයෝජනම් ආස්තේ|
13 ൧൩ പാൽ മാത്രം കുടിക്കുന്നവൻ ശിശുവിനെപ്പോലെ നീതിയുടെ വചനത്തിൽ അനുഭവപരിചയമില്ലാത്തവനത്രേ.
යෝ දුග්ධපායී ස ශිශුරේවේතිකාරණාත් ධර්ම්මවාක්‍යේ තත්පරෝ නාස්ති|
14 ൧൪ നേരേമറിച്ച് കട്ടിയായുള്ള ആഹാരം മുതിർന്നവർക്കുള്ളതാണ്; ശരിയെ തെറ്റിൽ നിന്ന് വിവേചിച്ചറിയുവാനും നന്മതിന്മകളെ തിരിച്ചറിയുവാനുമായി അനുഭവങ്ങളാൽ അഭ്യസനം തികഞ്ഞ പക്വത പ്രാപിച്ചവർക്കേ അത് പറ്റുകയുള്ളൂ.
කින්තු සදසද්විචාරේ යේෂාං චේතාංසි ව්‍යවහාරේණ ශික්‍ෂිතානි තාදෘශානාං සිද්ධලෝකානාං කඨෝරද්‍රව්‍යේෂු ප්‍රයෝජනමස්ති|

< എബ്രായർ 5 >