< ഉല്പത്തി 50 >

1 അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു.
Йүсүп атисиниң йүзигә өзини етип, униң үстидә жиғлап, уни сөйди.
2 പിന്നെ തന്റെ അപ്പനു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.
Андин Йүсүп өз хизмитидә болған тевипларға атисини мумия қилишни буйруди; шуниң билән тевиплар Исраилни мумия қилди.
3 അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്രയും ദിവസം വേണ്ടി വന്നു. ഈജിപ്റ്റുകാർ അവനെക്കുറിച്ച് എഴുപത് ദിവസം വിലാപം കഴിച്ചു.
Буни қилишқа қириқ күн кәтти, чүнки мумия қилишқа шунчилик күн кетәтти. Мисирлиқлар униңға йәтмиш күн матәм тутти.
4 അവനായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഭവനക്കാരോടു സംസാരിച്ചു: “നിങ്ങൾക്ക് എന്നോട് ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോട്:
Униңға һаза тутуш күнлири өтүп болғанда, Йүсүп Пирәвнниң ордисидикиләргә: — Мән нәзириңларда илтипат тапқан болсам, Пирәвнниң қулақлириға сөз қилиңларки: — Атам маңа қәсәм қилдуруп: «Мана мән өлимән; сән мени мән Қанаан зиминида өзүм үчүн колап қойған гөргә дәпнә қилғин» дегән еди. Әнди Пирәвн маңа иҗазәт бәргәй, мән берип атамни дәпнә қилип болуп йенип кәлсәм, — деди.
5 ‘എന്റെ അപ്പൻ: “ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നെ നീ എന്നെ സംസ്കരിക്കണം” എന്നു പറഞ്ഞ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ സംസ്കരിച്ചശേഷം മടങ്ങിവരുവാൻ അനുവാദത്തിന് അപേക്ഷിക്കുന്നു’ എന്ന് ഉണർത്തിക്കുവിൻ” എന്നു പറഞ്ഞു.
6 “നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ സംസ്കരിക്കുക” എന്നു ഫറവോൻ കല്പിച്ചു.
Пирәвн җававән: — Сән берип өзүңгә атаң қәсәм қилдурғандәк уни дәпнә қилғин, деди.
7 അങ്ങനെ യോസേഫ് അപ്പനെ സംസ്കരിക്കുവാൻ പോയി; ഫറവോന്റെ ഭൃത്യന്മാരും കൊട്ടാരത്തിലെ അധികാരികളും
Шуниң билән Йүсүп атисини дәпнә қилғили маңди. Пирәвнниң барлиқ хизмәткарлири, ординиң ақсақаллири һәм Мисир зиминидики ақсақаллар униң билән һәмраһ болуп маңди.
8 ഈജിപ്റ്റുദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; അവരുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചു പോയി.
Йүсүпниң өйидики һәммиси, қериндашлири вә атисиниң өйидикиләрму биллә барди; улар пәқәт кичик балилири, қой-кала падилирини Гошән жутида қоюп кәтти.
9 രഥങ്ങളും കുതിരക്കാരും അവനോടുകൂടെ പോയി; അത് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു.
Униң билән йәнә җәң һарвулири вә атлиқларму биллә барди; шуниң билән улар наһайити чоң бир қошун болди.
10 ൧൦ അവർ യോർദ്ദാനക്കരെയുള്ള ഗോരെൻ-ആതാദിൽ മെതിക്കളത്തിൽ എത്തിയപ്പോൾ അവിടെവച്ച് വളരെ നേരം ഉറക്കെ വിലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
Улар Иордан дәриясиниң у тәрипидики «Атадниң хамини»ға йетип кәлгәндә, шу йәрдә қаттиқ вә һәсрәтлик жиға-зерә қилип матәм тутуп жиғлашти. Йүсүп атиси үчүн йәттә күн матәм тутти.
11 ൧൧ ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിൽ മെതിക്കളത്തിലെ വിലാപം കണ്ടിട്ട്: “ഇതു ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ആബേൽ-മിസ്രയീം എന്നു പേരായി; അത് യോർദ്ദാനക്കരെ ആകുന്നു.
Шу жутта олтиришлиқ Ⱪананийлар Атадниң хаминида болған бу матәмни көрүп: — Бу мисирлиқларниң интайин қаттиқ тутқан һазиси болди, дейишти. Бу сәвәптин у җайниң нами «Абәл-Мизраим» дәп аталди; у Иордан дәриясиниң у тәрипидидур.
12 ൧൨ യാക്കോബ് കല്പിച്ചിരുന്നതുപോലെ അവന്റെ പുത്രന്മാർ അവനുവേണ്ടി ചെയ്തു.
Яқупниң оғуллири униң өзлиригә тапилиғинидәк қилди;
13 ൧൩ അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ സംസ്കരിച്ചു.
униң оғуллири уни Қанаан зиминиға елип берип, Мамрәниң удулида, Макпелаһниң етизлиғиниң ичидики ғарда дәпнә қилди. Шу ғарни Ибраһим қәбирстанлиқ қилай дәп Макпелаһниң етизлиғи билән қошуп Һиттий Әфрондин сетивалған еди.
14 ൧൪ യോസേഫ് അപ്പനെ സംസ്കരിച്ചശേഷം അവനും സഹോദരന്മാരും അവന്റെ അപ്പനെ സംസ്കരിക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും ഈജിപ്റ്റിലേക്ക് മടങ്ങിപ്പോന്നു.
Йүсүп атисини дәпнә қилғандин кейин, өзи, қериндашлири, шундақла атисини дәпнә қилишқа униңға һәмраһ болуп чиққан һәммә хәлиқләр Мисирға йенип кәлди.
15 ൧൫ അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ട്: “ചിലപ്പോൾ യോസേഫ് നമ്മെ വെറുത്ത്, നാം അവനോട് ചെയ്ത സകലദോഷത്തിനും നമ്മോടു പ്രതികാരംചെയ്യും” എന്നു പറഞ്ഞു.
Лекин Йүсүпниң қериндашлири атисиниң өлүп кәткинини көргәндә: — Әнди Йүсүп бизгә дүшмән болуп бизниң униңға қилған барлиқ яманлиғимизни үстимизгә яндурармекин, дейишти.
16 ൧൬ അവർ യോസേഫിന്റെ അടുക്കൽ ആളയച്ച്: “അപ്പൻ മരിക്കുംമുമ്പ്: ‘നിന്റെ സഹോദരന്മാർ നിന്നോട് ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കണം എന്നു യോസേഫിനോടു പറയുവിൻ’ എന്നു കല്പിച്ചിരിക്കുന്നു.
Улар Йүсүпниң қешиға адәм әвәтип: — Атилири өлүштин илгири бизгә вәсийәт қилип тапилап: —
17 ൧൭ ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കണമേ” എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
«Силәр Йүсүпкә: — Акилириң саңа рәзиллик қилған еди; әнди уларниң асийлиғи һәм гунайини кәчүргин! — дәңлар» — дегән еди. Һазир силидин өтүнүмизки, атилириниң Худасиниң бәндилириниң асийлиғини кәчүргәйла! — деди. Йүсүп бу гәпләрни аңлап жиғлиди.
18 ൧൮ അവന്റെ സഹോദരന്മാർ ചെന്ന് അവന്റെ മുമ്പാകെ വീണു: “ഇതാ, ഞങ്ങൾ നിനക്ക് അടിമകൾ” എന്നു പറഞ്ഞു.
Андин акилири келип униң алдида өзлирини йәргә етип: — Мана, биз силиниң қуллиридурмиз! — деди.
19 ൧൯ യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ?
Лекин Йүсүп уларға җававән: — Қорқмаңлар! Мән Худаниң орнида туруватамдим?
20 ൨൦ നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ നന്മയാക്കിതീർത്തു.
Силәр дәрвәқә маңа шу ишни яман нийәт билән қилдиңлар; лекин Худа бүгүнки күндикидәк нурғунлиған хәлиқниң җенини тирик сақлап қелиш үчүн шу ишни яхшилиққа бекиткән еди.
21 ൨൧ ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും സംരക്ഷിക്കും” എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
Шуңа әнди қорқмаңлар; мән һәм силәрни һәм бала-җақилириңларни бақимән, — деди вә уларниң көңлини хатирҗәм қилип меһирлик гәп қилди.
22 ൨൨ യോസേഫും അവന്റെ പിതൃഭവനവും ഈജിപ്റ്റിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു വർഷം ജീവിച്ചിരുന്നു.
Йүсүп атисиниң җәмәти билән биллә Мисирда туруп қалди. Йүсүп бир йүз он жил өмүр көрди.
23 ൨൩ എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും യോസേഫ് കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
Бу тәриқидә Йүсүп Әфраимниң үчинчи әвладини көрди; Манассәһниң оғли Макирниң балилириму униң тизлири үстидә туғулди.
24 ൨൪ അനന്തരം യോസേഫ് തന്റെ സഹോദരന്മാരോട്: “ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തുനിന്ന് താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
Йүсүп қериндашлириға: — Мән өлүп кетимән; лекин Худа чоқум силәрни йоқлап силәрни бу зиминдин чиқирип, Ибраһим, Исһақ вә Яқупқа беришкә қәсәм қилип вәдә қилған зиминға йәткүзиду, — деди.
25 ൨൫ “ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്ന് കൊണ്ടുപോകണം” എന്നു പറഞ്ഞ് യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യംചെയ്യിച്ചു.
Андин Йүсүп йәнә қериндашлириға қәсәм ичкүзүп: «Худа силәрни чоқум йоқлайду; шу чағда силәр мениң сүйәклиримни елип, бу йәрдин чиқип кетишиңлар керәк», — деди.
26 ൨൬ യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന് സുഗന്ധവർഗ്ഗം ഇട്ട് അവനെ ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.
Йүсүп бир йүз он яшқа киргәндә вапат тапти. Улар уни мумия қилип, Мисирда бир мейит сандуғиға селип қойди.

< ഉല്പത്തി 50 >