< 1 തിമൊഥെയൊസ് 2 >

1 അതുകൊണ്ട് നാം സർവ്വഭക്തിയോടും മാന്യതയോടും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കേണ്ടതിന്, സകലമനുഷ്യർക്കും, വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥർക്കും വേണ്ടി
මම ප්‍රථම ආදේශෝ(අ)යං, ප්‍රාර්ථනාවිනයනිවේදනධන්‍යවාදාඃ කර්ත්තව්‍යාඃ,
2 യാചനയും പ്രാർത്ഥനയും മദ്ധ്യസ്ഥതയും സ്തോത്രവും കരേറ്റണം എന്നു ഞാൻ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു.
සර්ව්වේෂාං මානවානාං කෘතේ විශේෂතෝ වයං යත් ශාන්තත්වේන නිර්ව්විරෝධත්වේන චේශ්චරභක්තිං විනීතත්වඤ්චාචරන්තඃ කාලං යාපයාමස්තදර්ථං නෘපතීනාම් උච්චපදස්ථානාඤ්ච කෘතේ තේ කර්ත්තව්‍යාඃ|
3 അത് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.
යතෝ(අ)ස්මාකං තාරකස්‍යේශ්වරස්‍ය සාක්‍ෂාත් තදේවෝත්තමං ග්‍රාහ්‍යඤ්ච භවති,
4 ഈ ദൈവം സകലമനുഷ്യരും രക്ഷ പ്രാപിക്കുവാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
ස සර්ව්වේෂාං මානවානාං පරිත්‍රාණං සත්‍යඥානප්‍රාප්තිඤ්චේච්ඡති|
5 എന്തെന്നാൽ, ദൈവം ഒരുവനും, ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവനത്രേ
යත ඒකෝ(අ)ද්විතීය ඊශ්වරෝ විද්‍යතේ කිඤ්චේශ්වරේ මානවේෂු චෛකෝ (අ)ද්විතීයෝ මධ්‍යස්ථඃ
6 എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ,
ස නරාවතාරඃ ඛ්‍රීෂ්ටෝ යීශු ර්විද්‍යතේ යඃ සර්ව්වේෂාං මුක්තේ ර්මූල්‍යම් ආත්මදානං කෘතවාන්| ඒතේන යේන ප්‍රමාණේනෝපයුක්තේ සමයේ ප්‍රකාශිතව්‍යං,
7 എന്നുള്ള ഈ സാക്ഷ്യം തക്കസമയത്ത് അറിയിക്കേണ്ടതിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി - ഭോഷ്കല്ല, പരമാർത്ഥം തന്നെ പറയുന്നു - ജാതികളെ വിശ്വാസത്തിലും സത്യത്തിലും ഉപദേശിക്കുന്നവനുമായി നിയമിക്കപ്പെട്ടിരിക്കുന്നു.
තද්ඝෝෂයිතා දූතෝ විශ්වාසේ සත්‍යධර්ම්මේ ච භින්නජාතීයානාම් උපදේශකශ්චාහං න්‍යයූජ්‍යේ, ඒතදහං ඛ්‍රීෂ්ටස්‍ය නාම්නා යථාතථ්‍යං වදාමි නානෘතං කථයාමි|
8 ആകയാൽ പുരുഷന്മാർ എവിടെയും കോപവും തർക്കവും കൂടാതെ വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
අතෝ මමාභිමතමිදං පුරුෂෛඃ ක්‍රෝධසන්දේහෞ විනා පවිත්‍රකරාන් උත්තෝල්‍ය සර්ව්වස්මින් ස්ථානේ ප්‍රාර්ථනා ක්‍රියතාං|
9 അപ്രകാരം സ്ത്രീകളും വിനയത്തോടും സുബോധത്തോടും കൂടെ യോഗ്യമായ വസ്ത്രം ധരിച്ച്, തങ്ങളെ അലങ്കരിക്കേണം.
තද්වත් නාර‍්‍ය්‍යෝ(අ)පි සලජ්ජාඃ සංයතමනසශ්ච සත්‍යෝ යෝග්‍යමාච්ඡාදනං පරිදධතු කිඤ්ච කේශසංස්කාරෛඃ කණකමුක්තාභි ර්මහාර්ඝ්‍යපරිච්ඡදෛශ්චාත්මභූෂණං න කුර්ව්වත්‍යඃ
10 ൧൦ തലമുടി പിന്നിയും, പൊന്നോ, മുത്തോ, വിലയേറിയ വസ്ത്രമോ എന്നിവയും കൊണ്ടല്ല, പ്രത്യുത, ദൈവഭക്തിയെ വെളിപ്പെടുത്തുന്ന സ്ത്രീകൾക്ക് ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.
ස්වීකෘතේශ්වරභක්තීනාං යෝෂිතාං යෝග්‍යෛඃ සත්‍යර්ම්මභිඃ ස්වභූෂණං කුර්ව්වතාං|
11 ൧൧ സ്ത്രീ മൗനമായിരുന്ന് പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.
නාරී සම්පූර්ණවිනීතත්වේන නිර්විරෝධං ශික්‍ෂතාං|
12 ൧൨ മൗനമായിരിക്കുവാൻ അല്ലാതെ, ഉപദേശിക്കുവാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.
නාර‍්‍ය්‍යාඃ ශික්‍ෂාදානං පුරුෂායාඥාදානං වාහං නානුජානාමි තයා නිර්ව්විරෝධත්වම් ආචරිතව්‍යං|
13 ൧൩ എന്തെന്നാൽ ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വാ;
යතඃ ප්‍රථමම් ආදමස්තතඃ පරං හවායාඃ සෘෂ්ටි ර්බභූව|
14 ൧൪ ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ട് ലംഘനത്തിൽ അകപ്പെട്ടത്.
කිඤ්චාදම් භ්‍රාන්තියුක්තෝ නාභවත් යෝෂිදේව භ්‍රාන්තියුක්තා භූත්වාත්‍යාචාරිණී බභූව|
15 ൧൫ എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ച് രക്ഷപ്രാപിക്കും.
තථාපි නාරීගණෝ යදි විශ්වාසේ ප්‍රේම්නි පවිත්‍රතායාං සංයතමනසි ච තිෂ්ඨති තර්හ්‍යපත්‍යප්‍රසවවර්ත්මනා පරිත්‍රාණං ප්‍රාප්ස්‍යති|

< 1 തിമൊഥെയൊസ് 2 >