< 1 കൊരിന്ത്യർ 11 >
1 ൧ ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങളും എന്നെ അനുകരിക്കുവിൻ.
හේ භ්රාතරඃ, යූයං සර්ව්වස්මින් කාර්ය්යේ මාං ස්මරථ මයා ච යාදෘගුපදිෂ්ටාස්තාදෘගාචරථෛතත්කාරණාත් මයා ප්රශංසනීයා ආධ්බේ|
2 ൨ നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച നടപടിക്രമങ്ങൾ അപ്രകാരം തന്നെ പ്രമാണിക്കുകയും ചെയ്യുകയാൽ നിങ്ങളെ പുകഴ്ത്തുന്നു.
තථාපි මමෛෂා වාඤ්ඡා යද් යූයමිදම් අවගතා භවථ,
3 ൩ എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങൾ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ඒකෛකස්ය පුරුෂස්යෝත්තමාඞ්ගස්වරූපඃ ඛ්රීෂ්ටඃ, යෝෂිතශ්චෝත්තමාඞ්ගස්වරූපඃ පුමාන්, ඛ්රීෂ්ටස්ය චෝත්තමාඞ්ගස්වරූප ඊශ්වරඃ|
4 ൪ മൂടുപടം ഇട്ട് പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.
අපරම් ආච්ඡාදිතෝත්තමාඞ්ගේන යේන පුංසා ප්රාර්ථනා ක්රියත ඊශ්වරීයවාණී කථ්යතේ වා තේන ස්වීයෝත්තමාඞ්ගම් අවඥායතේ|
5 ൫ എന്നാൽ മൂടുപടമില്ലാതെ പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അത് അവൾ ക്ഷൗരം ചെയ്യിച്ചതു പോലെയല്ലോ.
අනාච්ඡාදිතෝත්තමාඞ්ගයා යයා යෝෂිතා ච ප්රාර්ථනා ක්රියත ඊශ්වරීයවාණී කථ්යතේ වා තයාපි ස්වීයෝත්තමාඞ්ගම් අවඥායතේ යතඃ සා මුණ්ඩිතශිරඃසදෘශා|
6 ൬ സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി മുറിച്ചുകളയട്ടെ. മുറിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.
අනාච්ඡාදිතමස්තකා යා යෝෂිත් තස්යාඃ ශිරඃ මුණ්ඩනීයමේව කින්තු යෝෂිතඃ කේශච්ඡේදනං ශිරෝමුණ්ඩනං වා යදි ලජ්ජාජනකං භවේත් තර්හි තයා ස්වශිර ආච්ඡාද්යතාං|
7 ൭ പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. എന്നാൽ സ്ത്രീ പുരുഷന്റെ തേജസ്സ് ആകുന്നു.
පුමාන් ඊශ්වරස්ය ප්රතිමූර්ත්තිඃ ප්රතිතේජඃස්වරූපශ්ච තස්මාත් තේන ශිරෝ නාච්ඡාදනීයං කින්තු සීමන්තිනී පුංසඃ ප්රතිබිම්බස්වරූපා|
8 ൮ പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നത്രേ ഉണ്ടായത്.
යතෝ යෝෂාතඃ පුමාන් නෝදපාදි කින්තු පුංසෝ යෝෂිද් උදපාදි|
9 ൯ പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്.
අධිකන්තු යෝෂිතඃ කෘතේ පුංසඃ සෘෂ්ටි ර්න බභූව කින්තු පුංසඃ කෘතේ යෝෂිතඃ සෘෂ්ටි ර්බභූව|
10 ൧൦ അതുകൊണ്ട് ദൂതന്മാർ നിമിത്തം അധികാരത്തിന്റെ പ്രതീകമായ മൂടുപടം സ്ത്രീക്ക് ഉണ്ടായിരിക്കേണം.
ඉති හේතෝ ර්දූතානාම් ආදරාද් යෝෂිතා ශිරස්යධීනතාසූචකම් ආවරණං ධර්ත්තව්යං|
11 ൧൧ എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.
තථාපි ප්රභෝ ර්විධිනා පුමාංසං විනා යෝෂින්න ජායතේ යෝෂිතඤ්ච විනා පුමාන් න ජායතේ|
12 ൧൨ എന്തെന്നാൽ സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉണ്ടാകുന്നു; എന്നാൽ സകലവും ദൈവത്തിൽ നിന്നാകുന്നു.
යතෝ යථා පුංසෝ යෝෂිද් උදපාදි තථා යෝෂිතඃ පුමාන් ජායතේ, සර්ව්වවස්තූනි චේශ්වරාද් උත්පද්යන්තේ|
13 ൧൩ നിങ്ങൾതന്നെ വിധിക്കുവിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് യോഗ്യമോ?
යුෂ්මාභිරේවෛතද් විවිච්යතාං, අනාවෘතයා යෝෂිතා ප්රාර්ථනං කිං සුදෘශ්යං භවේත්?
14 ൧൪ പുരുഷൻ മുടി നീട്ടിയാൽ അത് അവന് അപമാനം എന്നും
පුරුෂස්ය දීර්ඝකේශත්වං තස්ය ලජ්ජාජනකං, කින්තු යෝෂිතෝ දීර්ඝකේශත්වං තස්යා ගෞරවජනකං
15 ൧൫ സ്ത്രീ മുടി നീട്ടിയാലോ, അത് മൂടുപടമായി നല്കിയിരിക്കുകകൊണ്ട് അവൾക്ക് മാനം ആകുന്നു എന്നും പ്രകൃതി തന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?
යත ආච්ඡාදනාය තස්යෛ කේශා දත්තා ඉති කිං යුෂ්මාභිඃ ස්වභාවතෝ න ශික්ෂ්යතේ?
16 ൧൬ ഒരുവൻ തർക്കിക്കുവാൻ ഭാവിച്ചാൽ ഇതല്ലാതെയുള്ള ഒരു മര്യാദ ഞങ്ങൾക്കില്ല, ദൈവസഭകൾക്കുമില്ല എന്ന് ഓർക്കട്ടെ.
අත්ර යදි කශ්චිද් විවදිතුම් ඉච්ඡේත් තර්හ්යස්මාකම් ඊශ්වරීයසමිතීනාඤ්ච තාදෘශී රීති ර්න විද්යතේ|
17 ൧൭ ഇനിയും നിർദ്ദേശിക്കുവാൻ പോകുന്ന കാര്യങ്ങളിൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല; കാരണം നിങ്ങൾ കൂടിവരുന്നത് നല്ലതിനായല്ല, ദോഷത്തിനായിട്ടത്രേ.
යුෂ්මාභි ර්න භද්රාය කින්තු කුත්සිතාය සමාගම්යතේ තස්මාද් ඒතානි භාෂමාණේන මයා යූයං න ප්රශංසනීයාඃ|
18 ൧൮ ഒന്നാമത്, നിങ്ങൾ സഭയായി ഒന്നിച്ചുകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്ന് ഞാൻ കേൾക്കുന്നു; അത് ഭാഗികമായി ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു.
ප්රථමතඃ සමිතෞ සමාගතානාං යුෂ්මාකං මධ්යේ භේදාඃ සන්තීති වාර්ත්තා මයා ශ්රූයතේ තන්මධ්යේ කිඤ්චිත් සත්යං මන්යතේ ච|
19 ൧൯ നിങ്ങളിൽ യോഗ്യരായവരെ തിരിച്ചറിയേണ്ടതിന് നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാകേണ്ടത് ആവശ്യം.
යතෝ හේතෝ ර්යුෂ්මන්මධ්යේ යේ පරීක්ෂිතාස්තේ යත් ප්රකාශ්යන්තේ තදර්ථං භේදෛ ර්භවිතව්යමේව|
20 ൨൦ നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴം ഭക്ഷിക്കുവാനല്ല വരുന്നത്.
ඒකත්ර සමාගතෛ ර්යුෂ්මාභිඃ ප්රභාවං භේජ්යං භුජ්යත ඉති නහි;
21 ൨൧ എന്തെന്നാൽ, ഭക്ഷണം കഴിക്കുമ്പോൾ ഓരോരുത്തരും അവരവരുടെ അത്താഴം ആദ്യം കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.
යතෝ භෝජනකාලේ යුෂ්මාකමේකෛකේන ස්වකීයං භක්ෂ්යං තූර්ණං ග්රස්යතේ තස්මාද් ඒකෝ ජනෝ බුභුක්ෂිතස්තිෂ්ඨති, අන්යශ්ච පරිතෘප්තෝ භවති|
22 ൨൨ തിന്നുവാനും കുടിക്കുവാനും നിങ്ങൾക്ക് വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ നിന്ദിക്കുകയും, ഇല്ലാത്തവരെ ലജ്ജിപ്പിക്കുകയും ചെയ്യുന്നുവോ? നിങ്ങളോട് എന്ത് പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.
භෝජනපානාර්ථං යුෂ්මාකං කිං වේශ්මානි න සන්ති? යුෂ්මාභි ර්වා කිම් ඊශ්වරස්ය සමිතිං තුච්ඡීකෘත්ය දීනා ලෝකා අවඥායන්තේ? ඉත්යනේන මයා කිං වක්තව්යං? යූයං කිං මයා ප්රශංසනීයාඃ? ඒතස්මින් යූයං න ප්රශංසනීයාඃ|
23 ൨൩ ഞാൻ കർത്താവിൽ നിന്നു പ്രാപിച്ച്, നിങ്ങൾക്ക് ഏല്പിക്കുന്നത് എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്ത് സ്തോത്രംചൊല്ലി നുറുക്കി:
ප්රභුතෝ ය උපදේශෝ මයා ලබ්ධෝ යුෂ්මාසු සමර්පිතශ්ච ස ඒෂඃ|
24 ൨൪ ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞു.
පරකරසමර්පණක්ෂපායාං ප්රභු ර්යීශුඃ පූපමාදායේශ්වරං ධන්යං ව්යාහෘත්ය තං භඞ්ක්ත්වා භාෂිතවාන් යුෂ්මාභිරේතද් ගෘහ්යතාං භුජ්යතාඤ්ච තද් යුෂ්මත්කෘතේ භග්නං මම ශරීරං; මම ස්මරණාර්ථං යුෂ්මාභිරේතත් ක්රියතාං|
25 ൨൫ അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം, അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇത് കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞു.
පුනශ්ච භේජනාත් පරං තථෛව කංසම් ආදාය තේනෝක්තං කංසෝ(අ)යං මම ශෝණිතේන ස්ථාපිතෝ නූතනනියමඃ; යතිවාරං යුෂ්මාභිරේතත් පීයතේ තතිවාරං මම ස්මරණාර්ථං පීයතාං|
26 ൨൬ അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
යතිවාරං යුෂ්මාභිරේෂ පූපෝ භුජ්යතේ භාජනේනානේන පීයතේ ච තතිවාරං ප්රභෝරාගමනං යාවත් තස්ය මෘත්යුඃ ප්රකාශ්යතේ|
27 ൨൭ അതുകൊണ്ട് അയോഗ്യമായ രീതിയിൽ അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിയ്ക്കുകയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കാരൻ ആകും.
අපරඤ්ච යඃ කශ්චිද් අයෝග්යත්වේන ප්රභෝරිමං පූපම් අශ්නාති තස්යානේන භාජනේන පිවති ච ස ප්රභෝඃ කායරුධිරයෝ ර්දණ්ඩදායී භවිෂ්යති|
28 ൨൮ മനുഷ്യൻ തന്നെത്താൻ പരിശോധിച്ചിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുവാൻ.
තස්මාත් මානවේනාග්ර ආත්මාන පරීක්ෂ්ය පශ්චාද් ඒෂ පූපෝ භුජ්යතාං කංසේනානේන ච පීයතාං|
29 ൨൯ അതുകൊണ്ട്, ശരീരത്തെ വിവേചിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവൻ തനിക്കുതന്നെ ശിക്ഷാവിധി ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു.
යේන චානර්හත්වේන භුජ්යතේ පීයතේ ච ප්රභෝඃ කායම් අවිමෘශතා තේන දණ්ඩප්රාප්තයේ භුජ්යතේ පීයතේ ච|
30 ൩൦ അത് കാരണം നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.
ඒතත්කාරණාද් යුෂ්මාකං භූරිශෝ ලෝකා දුර්බ්බලා රෝගිණශ්ච සන්ති බහවශ්ච මහානිද්රාං ගතාඃ|
31 ൩൧ നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
අස්මාභි ර්යද්යාත්මවිචාරෝ(අ)කාරිෂ්යත තර්හි දණ්ඩෝ නාලප්ස්යත;
32 ൩൨ എന്നാൽ നാം വിധിക്കപ്പെടുന്നു എങ്കിലോ ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന് കർത്താവ് നമുക്ക് ശിക്ഷണം നൽകുകയാകുന്നു.
කින්තු යදාස්මාකං විචාරෝ භවති තදා වයං ජගතෝ ජනෛඃ සමං යද් දණ්ඩං න ලභාමහේ තදර්ථං ප්රභුනා ශාස්තිං භුංජ්මහේ|
33 ൩൩ ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിക്കുവാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിക്കുവിൻ.
හේ මම භ්රාතරඃ, භෝජනාර්ථං මිලිතානාං යුෂ්මාකම් ඒකේනේතරෝ(අ)නුගෘහ්යතාං|
34 ൩൪ വല്ലവനും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ച് കൂടുന്നത് ന്യായവിധിയ്ക്ക് കാരണം ആകാതിരിക്കേണ്ടതിന് അവൻ വീട്ടിൽവച്ച് ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ട് ക്രമപ്പെടുത്തും.
යශ්ච බුභුක්ෂිතඃ ස ස්වගෘහේ භුඞ්ක්තාං| දණ්ඩප්රාප්තයේ යුෂ්මාභි ර්න සමාගම්යතාං| ඒතද්භින්නං යද් ආදේෂ්ටව්යං තද් යුෂ්මත්සමීපාගමනකාලේ මයාදේක්ෂ්යතේ|