< ലൂക്കോസ് 18 >

1 മടുത്തുപോകാതെ എപ്പോഴും പ്രാൎത്ഥിക്കേണം എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു:
ୱା଼ହାଆନା ଅଲେ ଅଲେ ପ୍ରା଼ତାନା କିନାୟିମାନେ, ଈ କାତାତି ଜୀସୁ ସୀସୁୟାଁଇଁ ପୁଣ୍‌ମ୍ବିକିନି କାତାତଲେ ୱେସ୍ତେସି
2 ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.
“ର଼ ଗା଼ଡ଼ାତା ର଼ ନୀହାଁୟି କିନାସି ମାଚେସି, ଏ଼ୱାସି ମାହାପୂରୁଇଁ ଆଜି ହିଲାଆତେସି କି ମାଣ୍‌ସିୟାଁଇଁ ଜିକେଏ ଅଣ୍‌ପି ହିଲାଆତେସି ।
3 ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.
ଏ଼ ଗା଼ଡ଼ାତା ର଼ ରା଼ଣ୍ତେଣି ମାଚେ, ଏ଼ଦି ନୀହାଁୟି କିନାଣି ତା଼ଣା ଅଲେ ଅଲେ ହାଜିହିଁ ନୀନୁ ନେହିଁ ନୀହାଁୟି କିହିଁ ନା଼ କ଼ପାଟି ନିଙ୍ଗିମାଞ୍ଜାନାଣା ତା଼ଣାଟି ଗେଲ୍‌ପାମୁ ଇଞ୍ଜିଁ ବାତିମା଼ଲିମାଚେ ।
4 അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല
ଅ଼ଡ଼େ ଏ଼ୱାସି ଏ଼ଦାନି କାତା ୱେଞ୍ଜି ହିଲାଆତେସି; ଡା଼ୟୁ ଏ଼ୱାସି ମ଼ନ ମ଼ନତା ଅଣ୍‌ପିତେସି, ନା଼ନୁ ମାହାପୂରୁଇଁ ଆଜିହିଲଅଁ କି ମାଣ୍‌ସିଇଁ ଅଣ୍‌ପି ହିଲଅଁ,
5 എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
ଆ଼ତିଜିକେଏ ଈ ରା଼ଣ୍ତେଣି ନାଙ୍ଗେ କସ୍ତ ହୀହିମାଞ୍ଜାନାକି ନା଼ନୁ ତାନି କ଼ପାଟି ନିଙ୍ଗାମାନି ନୀହାଁୟି ଡିକ୍‌ହାତୁହ୍‌ଇଁ, ଆ଼ଆତିଁ ଏ଼ଦି ନାଙ୍ଗେ ବାରେବେ଼ଲା ଗିଜିଗିଜା କିହେ଼ମାଞ୍ଜାନେ ।”
6 അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ.
ଏମ୍ବାଟିଏ ପ୍ରବୁ ଏଲେଇଚେସି, “ଈ ଲାଗେଏତି ନୀହାଁୟି କିନାଣି କାତା ଅଣ୍‌ପାଦୁ ।
7 ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാൎയ്യത്തിൽ ദീൎഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
ଆତିହିଁ ମାହାପୂରୁ ଆ଼ଚିତି ଲ଼କୁ ଲା଼ଆଁ ମାଦେନା ଏ଼ୱାଣାଇଁ ହା଼ଟିହିଁ ଡ଼ୟିନେରି, ଏ଼ୱାସି କି ଏ଼ୱାରି ନୀହାଁୟି କିଅସି? ଆ଼ତିଜିକେଏ ଏ଼ୱାସି ଏ଼ୱାରି ସାତ୍ରୁୟାଁକି ହା଼ରେକା ଅ଼ର୍‌ହିନାସି ଆ଼ନେସି କି?
8 വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കൎത്താവു പറഞ്ഞു.
ନା଼ନୁ ମିଙ୍ଗେ ୱେସିମାଞ୍ଜାଇଁ, ଏ଼ୱାସି ତବେ ଏ଼ୱାରି ତାକି କିୱି ଆ଼ହାମାନି ପ଼ଲ୍‌ଆ କାମାତି ନୀହାଁୟି କିନେସି, ଆ଼ତିଜିକେଏ ମାଣ୍‌ସି ମୀର୍‌ଏସି ଦାର୍‌ତିତା ୱା଼ହାନା ନାମୁତି ମେହ୍‌ନେସିକି?”
9 തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
ତାମ୍‌ଙ୍ଗେ ତୀରିଗାଟାତମି ଇଞ୍ଜିଁ ଅଣ୍‌ପାନା ଏଟ୍‌କା ତାରାଇଁ ହୀଣି କିନି ଲ଼କୁଣି ଜୀସୁ ଈ ପୁଣ୍‌ମ୍ବିକିନି କାତା ୱେସ୍ତେସି,
10 രണ്ടു മനുഷ്യർ പ്രാൎത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
୧୦ରିଆରି ପ୍ରା଼ତାନା କିହାଲି ର଼ ପ୍ରା଼ତାନା ଇଲୁତା ହାଚେରି, ରଅସି ପାରୁସି ଅ଼ଡ଼େ ରଅସି ସିସ୍ତୁ ରୀହ୍‌ନାସି ।
11 പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.
୧୧ପାରୁସି ନିଚାନା ଇଲେକିହିଁ ପ୍ରା଼ତାନା କିତେସି, “ଏ଼ ମାହାପୂରୁ ନା଼ନୁ ନିଙ୍ଗେ ଜହରା କିହିମାଞ୍ଜାଇଁ, ନା଼ନୁ ଏଟ୍‌କା ଲ଼କୁ ଲେହେଁ ଦାର୍ମୁ ହିଲାଆ ଗାଟାତେଏଁ ଆ଼ଏ, ସ଼ରୁ, ଦା଼ରି ଗାଟାତେଏଁ ଆ଼ଏ କି ଈ ସିସ୍ତୁ ରୀହ୍‌ନାଣି ଲେହେଁ ଜିକେଏ ଆ଼ଏ;
12 ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാൎത്ഥിച്ചു.
୧୨ନା଼ନୁ ୱା଼ରା ତାକି ରୀ ଦେବା ଉପାସା କିହିମାଇଁ, ଅ଼ଡ଼େ ନା଼ନୁ ବେଟାଆ଼ହି ମାନାଣି ବାରେ ଦସ ବା଼ଗାଟି ର଼ ବା଼ଗା ହୀହିମାଇଁ ।”
13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വൎഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
୧୩ସାମା ସିସ୍ତୁ ରୀହ୍‌ନାସି ହେକ ନିଚାନା ତାନି କାନୁ ଲାକପୂରୁ ୱାକି ଜିକେଏ ପେର୍‌ହାଁ ସିନିକିହାଲି ସା଼ସା କିଆତେସି, ସାମା ତାନି ବକତା ୱେ଼ଚା କଡାନା ଏଲେଇଚେସି, “ଏ଼ ମାହାପୂରୁ ନା଼ନୁ ପା଼ପୁ ଗାଟାତେଏଁ ନାଙ୍ଗେ କାର୍ମା ମେସ୍ତାମୁ ।”
14 അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയൎത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
୧୪“ନା଼ନୁ ମିଙ୍ଗେ ୱେସିମାଞ୍ଜାଇଁ, ଏ଼ୱାସି ଆ଼ଏ ସାମା ସିସ୍ତୁ ରୀହ୍‌ନାସି ତୀରିଗାଟାସି ଆ଼ହାନା ତାମି ଇଜ ହାଚେସି; ଏ଼ନିଇଚିହିଁ ଆମ୍ବାଆସି ନା଼ନୁ କାଜାତେଏଁ ଇଞ୍ଜାଁ କଡିନେସି, ଏ଼ୱାଣାଇଁ ଊଣା କିୱିଆ଼ନେ, ସାମା ଆମ୍ବାଆସି ନା଼ନୁ ଊଣାତେଏଁ ଇନେସି, ଏ଼ୱାଣାଇଁ କାଜାସି କିୱିଆ଼ନେ ।”
15 അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.
୧୫ଏ଼ୱାସି ଏ଼ନିକିଁ କକାରି ପ଼ଦାଁଣି ଡୀଗିନେସି, ଏ଼ଦାଆଁତାକି ଲ଼କୁ ଏ଼ୱାରାଇଁ ଜୀସୁ ତା଼ଣା ତାଚାଲି ମା଼ଟ୍‌ହେରି; ସାମା ସୀସୁୟାଁ ଏ଼ଦାଆଁ ମେସାନା ଏ଼ୱାରାଇଁ ଦାକା ହୀତେରି ।
16 യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.
୧୬ସାମା ଜୀସୁ କକାରି ପ଼ଦାଁଣି ଡାଗେ ହା଼ଟାନା ଏଲେଇଚେସି, “କକାରି ପ଼ଦାଁଣି ନା଼ ଡାଗେ ୱା଼ହାଲି ହୀଦୁ, ଏ଼ୱାରାଇଁ କା଼ହିକିଆଦୁ; ଏ଼ନିଇଚିହିଁ ମାହାପୂରୁତି ରା଼ଜି ଇଲେତାରାୱାୟି ।
17 ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
୧୭ନା଼ନୁ ମିଙ୍ଗେ ସାତା ୱେସିମାଞ୍ଜାଇଁ, ଆମ୍ବାଆସି ଊଣା କକାରି ପ଼ଦାୟାଁ ଲେହେଁ ମାହାପୂରୁ ରା଼ଜି ଆହ୍‌ଅସି ଏ଼ୱାସି ଏ଼ନିକିଁ ଜିକେଏ ଏମ୍ବାଆଁ ହ଼ଡାଲି ଆ଼ଡଅସି ।”
18 ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. (aiōnios g166)
୧୮ଜୀହୁଦି ଲ଼କୁ ବିତ୍ରାଟି କାଜାସି ଜୀସୁଇଁ ୱେଚେସି, “ଏ଼ ନେହିଁ ଗୂରୁ କା଼ଲାକା଼ଲାତି ଜୀୱୁ ବେଟାଆ଼ହାଲି ନା଼ନୁ ଏ଼ନାଆଁ କିଇଁ?” (aiōnios g166)
19 അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു;
୧୯ଜୀସୁ ଏ଼ୱାଣାଇଁ ଏଲେଇଚେସି, “ନାଙ୍ଗେ ନେହାଁତି ଇଞ୍ଜିଁ ଏ଼ନାଆଁତାକି ଏଲେଇଞ୍ଜିମାଞ୍ଜି? ଇଚିହିଁ ମାହାପୂରୁ ରଅସିଏ ନେହାଁସି ମାନେସି ଏ଼ୱାଣି ପିସ୍‌ପେ ଆମ୍ବାଆସି ନେହାଁସି ହିଲଅସି ।
20 കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
୨୦ହୁକୁମିକା ପୁଞ୍ଜାମାଞ୍ଜି, ‘ଦା଼ରି କିଆନି, ଲ଼କୁଣି ପା଼ୟାଆନି, ସ଼ରୁ କିଆନି, ମିଚିସାକି ହୀଆନି, ତାଲି ତାଞ୍ଜି କାତା ମା଼ନି କିମୁ ।’”
21 ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു
୨୧ଦ଼ନଗାଟାସି ଏଲେଇଚେସି, “ନା଼ନୁ ଈ ବାରେ ଊଣାୱେଡ଼ାଟିଏ କିହିମାଇଁ ।”
22 യേശു: ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാൎക്കു പകുത്തുകൊടുക്ക; എന്നാൽ സ്വൎഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
୨୨ଜୀସୁ ଈ କାତା ୱେଞ୍ଜାନା ଏ଼ୱାଣାଇଁ ଏଲେଇଚେସି, “ନୀନୁ ର଼ କାମା କିନାୟିମାନେ; ନୀନୁ ନୀ ତା଼ଣା ମାନି ବାରେ ଦ଼ନବିତି ପାର୍‌ଚାନାହାଁ ହିଲାଆ ଗାଟାରାକି ଦା଼ନା ହୀମୁ, ଇଞ୍ଜାଁ ଡା଼ୟୁ ନୀନୁ ଲାକପୂରୁତା ଦ଼ନ ବେଟାଆ଼ଦି; ଏଚେଟିଏ ନା଼ ଜେ଼ଚ ଜେ଼ଚ ୱା଼ମୁ ।”
23 അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീൎന്നു.
୨୩ସାମା ଏ଼ୱାସି ଈ ବାରେ କାତା ୱେଞ୍ଜାନା ହା଼ରେକା ଦୁକୁ ଆ଼ତେସି, ଇଚିହିଁ ଏ଼ୱାସି ବାତ୍‌କୁ ଗାଟାସି ମାଚେସି ।
24 യേശു അവനെ കണ്ടിട്ടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!
୨୪ଏଚେଟିଏ ଜୀସୁ ଏ଼ୱାଣାଇଁ ମେସାନା ଏଲେଇଚେସି, “ଆମ୍ବାଆରି ଦ଼ନ ମାନେ, ଏ଼ୱାରି ହା଼ରେକା କସ୍ତତଲେ ମାହାପୂରୁତି ରା଼ଜିତା ହ଼ଡ଼୍‌ନେରି!
25 ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു.
୨୫ଇଚିହିଁ ମାହାପୂରୁତି ରା଼ଜିତା ଦ଼ନଗାଟାସି ହ଼ଡ଼୍‌ନି କିହାଁ ଊଟୁ ସୂଜା କା଼ଣିଟି ହ଼ଚାହାନାୟି ଊସାସା ।”
26 ഇതു കേട്ടവർ: എന്നാൽ രക്ഷിക്കപ്പെടുവാൻ ആൎക്കു കഴിയും എന്നു പറഞ്ഞു.
୨୬ଏ଼ କାତା ୱେଞ୍ଜିମାଚାରି ଏଲେଇଚେରି, “ଆତିହିଁ ଆମ୍ବାଆସି ଗେଲ୍‌ପି ଆ଼ହାଲି ଆ଼ଡିନେସି?”
27 അതിന്നു അവൻ: മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.
୨୭ଜୀସୁ ଏଲେଇଚେସି, “ଏ଼ନାଆଁ ଲ଼କୁ କିୟାଲି ଆ଼ଡାଆଗାଟାଣି ମାହାପୂରୁ କିହାଲି ଆ଼ଡିମାନେସି ।”
28 ഇതാ, ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
୨୮ଏଚେ଼ତା ପିତର ଜୀସୁଇଁ ୱେଚେସି, “ମେହ୍‌ମୁ ମା଼ମ୍ବୁ ବାରେ ପିସାନା ନୀ ଜେ଼ଚ ୱା଼ହିମାନମି ।”
29 യേശു അവരോടു: ദൈവരാജ്യം നിമിത്തം വീടോ ഭാൎയ്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു
୨୯ଜୀସୁ ଏ଼ୱାରାଇଁ ୱେସ୍ତେସି, “ନା଼ନୁ ମିଙ୍ଗେ ସାତା ୱେସିମାଞ୍ଜାଇଁ, ଆମିନି ଗାଟାରି ମାହାପୂରୁ ରା଼ଜିତାକି ଇଲୁକାଣ୍ତା, ଡକ୍ରିନି, ତାୟି, ତାଲି ତାଞ୍ଜି, ଅ଼ଡ଼େ ମୀର୍‌କା ମା଼ସ୍‌କାଣି ପିସାମାନେରି,
30 ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു. (aiōn g165, aiōnios g166)
୩୦ଏ଼ୱାରି ଈ ଜୁଗୁତା ହା଼ରେକା ଆଗାଡ଼ା ବେଟାଆ଼ହାନା, ୱା଼ନି ଜୁଗୁତା କା଼ଲାକା଼ଲାତି ଜୀୱୁ ବେଟା ଆ଼ନେସି ।” (aiōn g165, aiōnios g166)
31 അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.
୩୧ଜୀସୁ ତାନି ବା଼ରଜା଼ଣା ସୀସୁୟାଁଇଁ ହା଼ଟାନା ୱେସ୍ତେସି, “ମେହ୍‌ଦୁ ମା଼ର ଜିରୁସାଲମତା ହାଜିମାନାୟି, ଏମ୍ବାଆଁ ମାଣ୍‌ସି ମୀର୍‌ଏଣି ତାକି ମାହାପୂରୁ ଅଣ୍‌ପୁତି ବ଼ଲୁ ୱେହ୍‌ନାରି ଏ଼ନା ଏ଼ନାଆଁ ରା଼ଚାମାନେରି, ଏ଼ ବାରେ ମାଣ୍‌ସି ମୀର୍‌ଏଣା ତା଼ଣା ସାତା ଆ଼ନେ;
32 അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും
୩୨ଇଚିହିଁ ଏ଼ୱାଣାଇଁ ଏଟ୍‌କା କୂଡ଼ାତାରି କେୟୁତା ହେର୍‌ପିଆ଼ନେସି, ଇଞ୍ଜାଁ ଏ଼ୱାରି ଏ଼ୱାଣାଇଁ କାକ୍‌ନେରି, ଏ଼ୱାଣାଇଁ ହୀଣି କିହାନା ହୂପିନେରି,
33 മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു.
୩୩ଏ଼ୱାଣାଇଁ ସା଼ଟ୍‌ଣି ଡ଼଼ରିତଲେ ୱେ଼ଚାନା ପା଼ୟିନେରି, ଇଞ୍ଜାଁ ତୀନି ଦିନାଟିଏ ନିଙ୍ଗିନେସି ।”
34 അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവൎക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.
୩୪ସାମା ସୀସୁୟାଁ ଈ ବାରେ କାତା ପୁଞ୍ଜାଲି ଆ଼ଡାଆତେରି; ଈ କାତା ଏ଼ୱାରିତା଼ଣା ଡ଼ୁଗାନା ମାଚେ, ଏ଼ନାଆଁ ୱେସ୍‌ପି ଆ଼ହିମାଚେ ଏ଼ ବାରେ ପୁଞ୍ଜିହିଲାଆତେରି ।
35 അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.
୩୫ଜୀସୁ ଜିରିହ ଗା଼ଡ଼ାତା ଏଜିମାଚାଟି ର଼ କା଼ଣା ଜିରୁତା କୁଗାନା ରୀସ୍‌ପିମାଚେସି ।
36 പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു.
୩୬ଏ଼ୱାସି ଲ଼କୁତି ହାଜିମାନି ହା଼ଡା ୱେଞ୍ଜାନା, “ଈଦି ଏ଼ନାୟି ଆ଼ହିମାନେ ଇଞ୍ଜିଁ ୱେଚେସି ।”
37 നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു.
୩୭“ନା଼ଜରିତତି ଜୀସୁ ଇମ୍ବାଟି ହାଜିମାନେସି” ଇଞ୍ଜିଁ ୱେସ୍ତେରି ।
38 അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
୩୮ଏଚେଟିଏ କା଼ଣା କାଜା ଗିୟାଁତଲେ ଏଲେଇଞ୍ଜି ଇଚେସି, “ଏ଼ ଜୀସୁ ଦାୱୁଦ ମୀର୍‌ଏଣାତି ନାଙ୍ଗେ କାର୍ମା ମେସ୍ତାମୁ ।”
39 മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദിവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.
୩୯ସାମା ନ଼କିତା ହାଜିମାଚାରି ଏ଼ୱାଣାଇଁ ପାଲେଏ ମାଞ୍ଜାଲି ଦାକା ହୀତେରି, ସାମା ଏ଼ୱାସି ଅ଼ଡ଼େ କାଜା ଗିୟାଁତଲେ ଏଲେଇଚେସି, “ଏ଼ ଜୀସୁ ଦାୱୁଦ ମୀର୍‌ଏଣାତି ନାଙ୍ଗେ କାର୍ମା ମେସ୍ତାମୁ ।”
40 യേശു നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.
୪୦ଏଚେଟିଏ ଜୀସୁ ଏମ୍ବାଆଁ ନିଚାନା କା଼ଣାଇଁ ତାନି ଦାରିତା ତାଚାଲି ଟା଼ଣ୍ତିତେସି; ଏଚେ଼ତା କା଼ଣା ଡାଗେ ୱା଼ତେସି ଇଞ୍ଜାଁ ଜୀସୁ ଏ଼ୱାଣାଇଁ ୱେଚେସି,
41 അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കൎത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.
୪୧“ନା଼ନୁ ନିଙ୍ଗେତାକି ଏ଼ନାଆଁ କିଇଁ ଇଞ୍ଜିଁ ମ଼ନ କିହିମାଞ୍ଜି?” କା଼ଣା ଏଲେଇଚେସି, “ଏ଼ ପ୍ରବୁ ନା଼ନୁ ଏ଼ନିକିଁ ମେସାଲି ଆ଼ଡିଇଁ ।”
42 യേശു അവനോടു: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
୪୨ଜୀସୁ ୱେସ୍ତେସି, “ନୀନୁ ମେହ୍‌ମୁ, ନୀ ନାମୁ ନିଙ୍ଗେ ନେହିଁ କିୟାତେ ।”
43 ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.
୪୩ଏ଼ ଦେବୁଣିଏ ଏ଼ୱାସି ମେସାଲି ଆ଼ଡିତେସି ଇଞ୍ଜାଁ ମାହାପୂରୁତି ଜହରା କିହିଁ କିହିଁ ଜୀସୁ ଜେ଼ଚ ହାଚେସି, ଅ଼ଡ଼େ ଲ଼କୁ ଏ଼ଦାଆଁ ମେସାନା ମାହାପୂରୁଇଁ ଜହରା କିତେରି ।

< ലൂക്കോസ് 18 >