< ലൂക്കോസ് 16 >

1 പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്നു ഒരു കാൎയ്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു.
ਅਪਰਞ੍ਚ ਯੀਸ਼ੁਃ ਸ਼ਿਸ਼਼੍ਯੇਭ੍ਯੋਨ੍ਯਾਮੇਕਾਂ ਕਥਾਂ ਕਥਯਾਮਾਸ ਕਸ੍ਯਚਿਦ੍ ਧਨਵਤੋ ਮਨੁਸ਼਼੍ਯਸ੍ਯ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ੇ ਸਮ੍ਪੱਤੇਰਪਵ੍ਯਯੇ(ਅ)ਪਵਾਦਿਤੇ ਸਤਿ
2 അവൻ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേൾക്കുന്നതു എന്തു? നിന്റെ കാൎയ്യവിചാരത്തിന്റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാൎയ്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു.
ਤਸ੍ਯ ਪ੍ਰਭੁਸ੍ਤਮ੍ ਆਹੂਯ ਜਗਾਦ, ਤ੍ਵਯਿ ਯਾਮਿਮਾਂ ਕਥਾਂ ਸ਼੍ਰੁʼਣੋਮਿ ਸਾ ਕੀਦ੍ਰੁʼਸ਼ੀ? ਤ੍ਵੰ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ਕਰ੍ੰਮਣੋ ਗਣਨਾਂ ਦਰ੍ਸ਼ਯ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ਪਦੇ ਤ੍ਵੰ ਨ ਸ੍ਥਾਸ੍ਯਸਿ|
3 എന്നാറെ കാൎയ്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടു? യജമാനൻ കാൎയ്യവിചാരത്തിൽ നിന്നു എന്നെ നീക്കുവാൻ പോകുന്നു; കിളെപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു.
ਤਦਾ ਸ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ੋ ਮਨਸਾ ਚਿਨ੍ਤਯਾਮਾਸ, ਪ੍ਰਭੁ ਰ੍ਯਦਿ ਮਾਂ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ਪਦਾਦ੍ ਭ੍ਰੰਸ਼ਯਤਿ ਤਰ੍ਹਿ ਕਿੰ ਕਰਿਸ਼਼੍ਯੇ(ਅ)ਹੰ? ਮ੍ਰੁʼਦੰ ਖਨਿਤੁੰ ਮਮ ਸ਼ਕ੍ਤਿ ਰ੍ਨਾਸ੍ਤਿ ਭਿਕ੍ਸ਼਼ਿਤੁਞ੍ਚ ਲੱਜਿਸ਼਼੍ਯੇ(ਅ)ਹੰ|
4 എന്നെ കാൎയ്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേൎത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
ਅਤਏਵ ਮਯਿ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ਪਦਾਤ੍ ਚ੍ਯੁਤੇ ਸਤਿ ਯਥਾ ਲੋਕਾ ਮਹ੍ਯਮ੍ ਆਸ਼੍ਰਯੰ ਦਾਸ੍ਯਨ੍ਤਿ ਤਦਰ੍ਥੰ ਯਤ੍ਕਰ੍ੰਮ ਮਯਾ ਕਰਣੀਯੰ ਤਨ੍ ਨਿਰ੍ਣੀਯਤੇ|
5 പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.
ਪਸ਼੍ਚਾਤ੍ ਸ ਸ੍ਵਪ੍ਰਭੋਰੇਕੈਕਮ੍ ਅਧਮਰ੍ਣਮ੍ ਆਹੂਯ ਪ੍ਰਥਮੰ ਪਪ੍ਰੱਛ, ਤ੍ਵੱਤੋ ਮੇ ਪ੍ਰਭੁਣਾ ਕਤਿ ਪ੍ਰਾਪ੍ਯਮ੍?
6 നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
ਤਤਃ ਸ ਉਵਾਚ, ਏਕਸ਼ਤਾਢਕਤੈਲਾਨਿ; ਤਦਾ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ਃ ਪ੍ਰੋਵਾਚ, ਤਵ ਪਤ੍ਰਮਾਨੀਯ ਸ਼ੀਘ੍ਰਮੁਪਵਿਸ਼੍ਯ ਤਤ੍ਰ ਪਞ੍ਚਾਸ਼ਤੰ ਲਿਖ|
7 അതിന്റെ ശേഷം മറ്റൊരുത്തനോടു: നീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവൻ പറഞ്ഞു; അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
ਪਸ਼੍ਚਾਦਨ੍ਯਮੇਕੰ ਪਪ੍ਰੱਛ, ਤ੍ਵੱਤੋ ਮੇ ਪ੍ਰਭੁਣਾ ਕਤਿ ਪ੍ਰਾਪ੍ਯਮ੍? ਤਤਃ ਸੋਵਾਦੀਦ੍ ਏਕਸ਼ਤਾਢਕਗੋਧੂਮਾਃ; ਤਦਾ ਸ ਕਥਯਾਮਾਸ, ਤਵ ਪਤ੍ਰਮਾਨੀਯ ਅਸ਼ੀਤਿੰ ਲਿਖ|
8 ഈ അനീതിയുള്ള കാൎയ്യവിചാരകൻ ബുദ്ധിയോടെ പ്രവൎത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ. (aiōn g165)
ਤੇਨੈਵ ਪ੍ਰਭੁਸ੍ਤਮਯਥਾਰ੍ਥਕ੍ਰੁʼਤਮ੍ ਅਧੀਸ਼ੰ ਤਦ੍ਬੁੱਧਿਨੈਪੁਣ੍ਯਾਤ੍ ਪ੍ਰਸ਼ਸ਼ੰਸ; ਇੱਥੰ ਦੀਪ੍ਤਿਰੂਪਸਨ੍ਤਾਨੇਭ੍ਯ ਏਤਤ੍ਸੰਸਾਰਸ੍ਯ ਸਨ੍ਤਾਨਾ ਵਰ੍ੱਤਮਾਨਕਾਲੇ(ਅ)ਧਿਕਬੁੱਧਿਮਨ੍ਤੋ ਭਵਨ੍ਤਿ| (aiōn g165)
9 അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേൎത്തുകൊൾവാൻ ഇടയാകും. (aiōnios g166)
ਅਤੋ ਵਦਾਮਿ ਯੂਯਮਪ੍ਯਯਥਾਰ੍ਥੇਨ ਧਨੇਨ ਮਿਤ੍ਰਾਣਿ ਲਭਧ੍ਵੰ ਤਤੋ ਯੁਸ਼਼੍ਮਾਸੁ ਪਦਭ੍ਰਸ਼਼੍ਟੇਸ਼਼੍ਵਪਿ ਤਾਨਿ ਚਿਰਕਾਲਮ੍ ਆਸ਼੍ਰਯੰ ਦਾਸ੍ਯਨ੍ਤਿ| (aiōnios g166)
10 അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ.
ਯਃ ਕਸ਼੍ਚਿਤ੍ ਕ੍ਸ਼਼ੁਦ੍ਰੇ ਕਾਰ੍ੱਯੇ ਵਿਸ਼੍ਵਾਸ੍ਯੋ ਭਵਤਿ ਸ ਮਹਤਿ ਕਾਰ੍ੱਯੇਪਿ ਵਿਸ਼੍ਵਾਸ੍ਯੋ ਭਵਤਿ, ਕਿਨ੍ਤੁ ਯਃ ਕਸ਼੍ਚਿਤ੍ ਕ੍ਸ਼਼ੁਦ੍ਰੇ ਕਾਰ੍ੱਯੇ(ਅ)ਵਿਸ਼੍ਵਾਸ੍ਯੋ ਭਵਤਿ ਸ ਮਹਤਿ ਕਾਰ੍ੱਯੇਪ੍ਯਵਿਸ਼੍ਵਾਸ੍ਯੋ ਭਵਤਿ|
11 നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും?
ਅਤਏਵ ਅਯਥਾਰ੍ਥੇਨ ਧਨੇਨ ਯਦਿ ਯੂਯਮਵਿਸ਼੍ਵਾਸ੍ਯਾ ਜਾਤਾਸ੍ਤਰ੍ਹਿ ਸਤ੍ਯੰ ਧਨੰ ਯੁਸ਼਼੍ਮਾਕੰ ਕਰੇਸ਼਼ੁ ਕਃ ਸਮਰ੍ਪਯਿਸ਼਼੍ਯਤਿ?
12 അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?
ਯਦਿ ਚ ਪਰਧਨੇਨ ਯੂਯਮ੍ ਅਵਿਸ਼੍ਵਾਸ੍ਯਾ ਭਵਥ ਤਰ੍ਹਿ ਯੁਸ਼਼੍ਮਾਕੰ ਸ੍ਵਕੀਯਧਨੰ ਯੁਸ਼਼੍ਮਭ੍ਯੰ ਕੋ ਦਾਸ੍ਯਤਿ?
13 രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേൎന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.
ਕੋਪਿ ਦਾਸ ਉਭੌ ਪ੍ਰਭੂ ਸੇਵਿਤੁੰ ਨ ਸ਼ਕ੍ਨੋਤਿ, ਯਤ ਏਕਸ੍ਮਿਨ੍ ਪ੍ਰੀਯਮਾਣੋ(ਅ)ਨ੍ਯਸ੍ਮਿੰਨਪ੍ਰੀਯਤੇ ਯਦ੍ਵਾ ਏਕੰ ਜਨੰ ਸਮਾਦ੍ਰੁʼਤ੍ਯ ਤਦਨ੍ਯੰ ਤੁੱਛੀਕਰੋਤਿ ਤਦ੍ਵਦ੍ ਯੂਯਮਪਿ ਧਨੇਸ਼੍ਵਰੌ ਸੇਵਿਤੁੰ ਨ ਸ਼ਕ੍ਨੁਥ|
14 ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു.
ਤਦੈਤਾਃ ਸਰ੍ੱਵਾਃ ਕਥਾਃ ਸ਼੍ਰੁਤ੍ਵਾ ਲੋਭਿਫਿਰੂਸ਼ਿਨਸ੍ਤਮੁਪਜਹਸੁਃ|
15 അവൻ അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.
ਤਤਃ ਸ ਉਵਾਚ, ਯੂਯੰ ਮਨੁਸ਼਼੍ਯਾਣਾਂ ਨਿਕਟੇ ਸ੍ਵਾਨ੍ ਨਿਰ੍ਦੋਸ਼਼ਾਨ੍ ਦਰ੍ਸ਼ਯਥ ਕਿਨ੍ਤੁ ਯੁਸ਼਼੍ਮਾਕਮ੍ ਅਨ੍ਤਃਕਰਣਾਨੀਸ਼੍ਵਰੋ ਜਾਨਾਤਿ, ਯਤ੍ ਮਨੁਸ਼਼੍ਯਾਣਾਮ੍ ਅਤਿ ਪ੍ਰਸ਼ੰਸ੍ਯੰ ਤਦ੍ ਈਸ਼੍ਵਰਸ੍ਯ ਘ੍ਰੁʼਣ੍ਯੰ|
16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്ക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു.
ਯੋਹਨ ਆਗਮਨਪਰ੍ੱਯਨਤੰ ਯੁਸ਼਼੍ਮਾਕੰ ਸਮੀਪੇ ਵ੍ਯਵਸ੍ਥਾਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਂ ਲੇਖਨਾਨਿ ਚਾਸਨ੍ ਤਤਃ ਪ੍ਰਭ੍ਰੁʼਤਿ ਈਸ਼੍ਵਰਰਾਜ੍ਯਸ੍ਯ ਸੁਸੰਵਾਦਃ ਪ੍ਰਚਰਤਿ, ਏਕੈਕੋ ਲੋਕਸ੍ਤਨ੍ਮਧ੍ਯੰ ਯਤ੍ਨੇਨ ਪ੍ਰਵਿਸ਼ਤਿ ਚ|
17 ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
ਵਰੰ ਨਭਸਃ ਪ੍ਰੁʼਥਿਵ੍ਯਾਸ਼੍ਚ ਲੋਪੋ ਭਵਿਸ਼਼੍ਯਤਿ ਤਥਾਪਿ ਵ੍ਯਵਸ੍ਥਾਯਾ ਏਕਬਿਨ੍ਦੋਰਪਿ ਲੋਪੋ ਨ ਭਵਿਸ਼਼੍ਯਤਿ|
18 ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭൎത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
ਯਃ ਕਸ਼੍ਚਿਤ੍ ਸ੍ਵੀਯਾਂ ਭਾਰ੍ੱਯਾਂ ਵਿਹਾਯ ਸ੍ਤ੍ਰਿਯਮਨ੍ਯਾਂ ਵਿਵਹਤਿ ਸ ਪਰਦਾਰਾਨ੍ ਗੱਛਤਿ, ਯਸ਼੍ਚ ਤਾ ਤ੍ਯਕ੍ਤਾਂ ਨਾਰੀਂ ਵਿਵਹਤਿ ਸੋਪਿ ਪਰਦਾਰਾਨ ਗੱਛਤਿ|
19 ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
ਏਕੋ ਧਨੀ ਮਨੁਸ਼਼੍ਯਃ ਸ਼ੁਕ੍ਲਾਨਿ ਸੂਕ੍ਸ਼਼੍ਮਾਣਿ ਵਸ੍ਤ੍ਰਾਣਿ ਪਰ੍ੱਯਦਧਾਤ੍ ਪ੍ਰਤਿਦਿਨੰ ਪਰਿਤੋਸ਼਼ਰੂਪੇਣਾਭੁੰਕ੍ਤਾਪਿਵੱਚ|
20 ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു
ਸਰ੍ੱਵਾਙ੍ਗੇ ਕ੍ਸ਼਼ਤਯੁਕ੍ਤ ਇਲਿਯਾਸਰਨਾਮਾ ਕਸ਼੍ਚਿਦ੍ ਦਰਿਦ੍ਰਸ੍ਤਸ੍ਯ ਧਨਵਤੋ ਭੋਜਨਪਾਤ੍ਰਾਤ੍ ਪਤਿਤਮ੍ ਉੱਛਿਸ਼਼੍ਟੰ ਭੋਕ੍ਤੁੰ ਵਾਞ੍ਛਨ੍ ਤਸ੍ਯ ਦ੍ਵਾਰੇ ਪਤਿਤ੍ਵਾਤਿਸ਼਼੍ਠਤ੍;
21 ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
ਅਥ ਸ਼੍ਵਾਨ ਆਗਤ੍ਯ ਤਸ੍ਯ ਕ੍ਸ਼਼ਤਾਨ੍ਯਲਿਹਨ੍|
22 ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
ਕਿਯਤ੍ਕਾਲਾਤ੍ਪਰੰ ਸ ਦਰਿਦ੍ਰਃ ਪ੍ਰਾਣਾਨ੍ ਜਹੌ; ਤਤਃ ਸ੍ਵਰ੍ਗੀਯਦੂਤਾਸ੍ਤੰ ਨੀਤ੍ਵਾ ਇਬ੍ਰਾਹੀਮਃ ਕ੍ਰੋਡ ਉਪਵੇਸ਼ਯਾਮਾਸੁਃ|
23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു: (Hadēs g86)
ਪਸ਼੍ਚਾਤ੍ ਸ ਧਨਵਾਨਪਿ ਮਮਾਰ, ਤੰ ਸ਼੍ਮਸ਼ਾਨੇ ਸ੍ਥਾਪਯਾਮਾਸੁਸ਼੍ਚ; ਕਿਨ੍ਤੁ ਪਰਲੋਕੇ ਸ ਵੇਦਨਾਕੁਲਃ ਸਨ੍ ਊਰ੍ੱਧ੍ਵਾਂ ਨਿਰੀਕ੍ਸ਼਼੍ਯ ਬਹੁਦੂਰਾਦ੍ ਇਬ੍ਰਾਹੀਮੰ ਤਤ੍ਕ੍ਰੋਡ ਇਲਿਯਾਸਰਞ੍ਚ ਵਿਲੋਕ੍ਯ ਰੁਵੰਨੁਵਾਚ; (Hadēs g86)
24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
ਹੇ ਪਿਤਰ੍ ਇਬ੍ਰਾਹੀਮ੍ ਅਨੁਗ੍ਰੁʼਹ੍ਯ ਅਙ੍ਗੁਲ੍ਯਗ੍ਰਭਾਗੰ ਜਲੇ ਮੱਜਯਿਤ੍ਵਾ ਮਮ ਜਿਹ੍ਵਾਂ ਸ਼ੀਤਲਾਂ ਕਰ੍ੱਤੁਮ੍ ਇਲਿਯਾਸਰੰ ਪ੍ਰੇਰਯ, ਯਤੋ ਵਹ੍ਨਿਸ਼ਿਖਾਤੋਹੰ ਵ੍ਯਥਿਤੋਸ੍ਮਿ|
25 അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓൎക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
ਤਦਾ ਇਬ੍ਰਾਹੀਮ੍ ਬਭਾਸ਼਼ੇ, ਹੇ ਪੁਤ੍ਰ ਤ੍ਵੰ ਜੀਵਨ੍ ਸਮ੍ਪਦੰ ਪ੍ਰਾਪ੍ਤਵਾਨ੍ ਇਲਿਯਾਸਰਸ੍ਤੁ ਵਿਪਦੰ ਪ੍ਰਾਪ੍ਤਵਾਨ੍ ਏਤਤ੍ ਸ੍ਮਰ, ਕਿਨ੍ਤੁ ਸਮ੍ਪ੍ਰਤਿ ਤਸ੍ਯ ਸੁਖੰ ਤਵ ਚ ਦੁਃਖੰ ਭਵਤਿ|
26 അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളൎപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവൎക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
ਅਪਰਮਪਿ ਯੁਸ਼਼੍ਮਾਕਮ੍ ਅਸ੍ਮਾਕਞ੍ਚ ਸ੍ਥਾਨਯੋ ਰ੍ਮਧ੍ਯੇ ਮਹਦ੍ਵਿੱਛੇਦੋ(ਅ)ਸ੍ਤਿ ਤਤ ਏਤਤ੍ਸ੍ਥਾਨਸ੍ਯ ਲੋਕਾਸ੍ਤਤ੍ ਸ੍ਥਾਨੰ ਯਾਤੁੰ ਯਦ੍ਵਾ ਤਤ੍ਸ੍ਥਾਨਸ੍ਯ ਲੋਕਾ ਏਤਤ੍ ਸ੍ਥਾਨਮਾਯਾਤੁੰ ਨ ਸ਼ਕ੍ਨੁਵਨ੍ਤਿ|
27 അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു;
ਤਦਾ ਸ ਉਕ੍ਤਵਾਨ੍, ਹੇ ਪਿਤਸ੍ਤਰ੍ਹਿ ਤ੍ਵਾਂ ਨਿਵੇਦਯਾਮਿ ਮਮ ਪਿਤੁ ਰ੍ਗੇਹੇ ਯੇ ਮਮ ਪਞ੍ਚ ਭ੍ਰਾਤਰਃ ਸਨ੍ਤਿ
28 എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
ਤੇ ਯਥੈਤਦ੍ ਯਾਤਨਾਸ੍ਥਾਨੰ ਨਾਯਾਸ੍ਯਨ੍ਤਿ ਤਥਾ ਮਨ੍ਤ੍ਰਣਾਂ ਦਾਤੁੰ ਤੇਸ਼਼ਾਂ ਸਮੀਪਮ੍ ਇਲਿਯਾਸਰੰ ਪ੍ਰੇਰਯ|
29 അബ്രാഹാം അവനോടു: അവൎക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു.
ਤਤ ਇਬ੍ਰਾਹੀਮ੍ ਉਵਾਚ, ਮੂਸਾਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਞ੍ਚ ਪੁਸ੍ਤਕਾਨਿ ਤੇਸ਼਼ਾਂ ਨਿਕਟੇ ਸਨ੍ਤਿ ਤੇ ਤਦ੍ਵਚਨਾਨਿ ਮਨ੍ਯਨ੍ਤਾਂ|
30 അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.
ਤਦਾ ਸ ਨਿਵੇਦਯਾਮਾਸ, ਹੇ ਪਿਤਰ੍ ਇਬ੍ਰਾਹੀਮ੍ ਨ ਤਥਾ, ਕਿਨ੍ਤੁ ਯਦਿ ਮ੍ਰੁʼਤਲੋਕਾਨਾਂ ਕਸ਼੍ਚਿਤ੍ ਤੇਸ਼਼ਾਂ ਸਮੀਪੰ ਯਾਤਿ ਤਰ੍ਹਿ ਤੇ ਮਨਾਂਸਿ ਵ੍ਯਾਘੋਟਯਿਸ਼਼੍ਯਨ੍ਤਿ|
31 അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
ਤਤ ਇਬ੍ਰਾਹੀਮ੍ ਜਗਾਦ, ਤੇ ਯਦਿ ਮੂਸਾਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਞ੍ਚ ਵਚਨਾਨਿ ਨ ਮਨ੍ਯਨ੍ਤੇ ਤਰ੍ਹਿ ਮ੍ਰੁʼਤਲੋਕਾਨਾਂ ਕਸ੍ਮਿੰਸ਼੍ਚਿਦ੍ ਉੱਥਿਤੇਪਿ ਤੇ ਤਸ੍ਯ ਮਨ੍ਤ੍ਰਣਾਂ ਨ ਮੰਸ੍ਯਨ੍ਤੇ|

< ലൂക്കോസ് 16 >