< ലൂക്കോസ് 1 >

1 ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
ปฺรถมโต เย สากฺษิโณ วากฺยปฺรจารกาศฺจาสนฺ เต'สฺมากํ มเธฺย ยทฺยตฺ สปฺรมาณํ วากฺยมรฺปยนฺติ สฺม
2
ตทนุสารโต'เนฺยปิ พหวสฺตทฺวฺฤตฺตานฺตํ รจยิตุํ ปฺรวฺฤตฺตา: ฯ
3 ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
อเตอว เห มหามหิมถิยผิลฺ ตฺวํ ยา ยา: กถา อศิกฺษฺยถาสฺตาสำ ทฺฤฒปฺรมาณานิ ยถา ปฺราปฺโนษิ
4 അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
ตทรฺถํ ปฺรถมมารภฺย ตานิ สรฺวฺวาณิ ชฺญาตฺวาหมปิ อนุกฺรมาตฺ สรฺวฺววฺฤตฺตานฺตานฺ ตุภฺยํ เลขิตุํ มติมการฺษมฺฯ
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
ยิหูทาเทศียเหโรทฺนามเก ราชตฺวํ กุรฺวฺวติ อพียยาชกสฺย ปรฺยฺยายาธิการี สิขริยนามก เอโก ยาชโก หาโรณวํโศทฺภวา อิลีเศวาขฺยา
6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
ตสฺย ชายา ทฺวาวิเมา นิรฺโทเษา ปฺรโภ: สรฺวฺวาชฺญา วฺยวสฺถาศฺจ สํมนฺย อีศฺวรทฺฤษฺเฏา ธารฺมฺมิกาวาสฺตามฺฯ
7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
ตโย: สนฺตาน เอโกปิ นาสีตฺ, ยต อิลีเศวา พนฺธฺยา เตา ทฺวาเวว วฺฤทฺธาวภวตามฺฯ
8 ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
ยทา สฺวปรฺยฺยานุกฺรเมณ สิขริย อีศฺวาสฺย สมกฺษํ ยาชกียํ กรฺมฺม กโรติ
9 കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
ตทา ยชฺญสฺย ทินปริปายฺยา ปรเมศฺวรสฺย มนฺทิเร ปฺรเวศกาเล ธูปชฺวาลนํ กรฺมฺม ตสฺย กรณียมาสีตฺฯ
10 ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
ตทฺธูปชฺวาลนกาเล โลกนิวเห ปฺรารฺถนำ กรฺตุํ พหิสฺติษฺฐติ
11 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
สติ สิขริโย ยสฺยำ เวทฺยำ ธูปํ ชฺวาลยติ ตทฺทกฺษิณปารฺเศฺว ปรเมศฺวรสฺย ทูต เอก อุปสฺถิโต ทรฺศนํ ทเทาฯ
12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
ตํ ทฺฤษฺฏฺวา สิขริย อุทฺวิวิเช ศศงฺเก จฯ
13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
ตทา ส ทูตสฺตํ พภาเษ เห สิขริย มา ไภสฺตว ปฺรารฺถนา คฺราหฺยา ชาตา ตว ภารฺยฺยา อิลีเศวา ปุตฺรํ ปฺรโสษฺยเต ตสฺย นาม โยหนฺ อิติ กริษฺยสิฯ
14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
กิญฺจ ตฺวํ สานนฺท: สหรฺษศฺจ ภวิษฺยสิ ตสฺย ชนฺมนิ พหว อานนฺทิษฺยนฺติ จฯ
15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
ยโต เหโต: ส ปรเมศฺวรสฺย โคจเร มหานฺ ภวิษฺยติ ตถา ทฺรากฺษารสํ สุรำ วา กิมปิ น ปาสฺยติ, อปรํ ชนฺมารภฺย ปวิเตฺรณาตฺมนา ปริปูรฺณ:
16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
สนฺ อิสฺราเยลฺวํศียานฺ อเนกานฺ ปฺรโภ: ปรเมศฺวรสฺย มารฺคมาเนษฺยติฯ
17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
สนฺตานานฺ ปฺรติ ปิตฺฤณำ มนำสิ ธรฺมฺมชฺญานํ ปฺรตฺยนาชฺญาคฺราหิณศฺจ ปราวรฺตฺตยิตุํ, ปฺรโภ: ปรเมศฺวรสฺย เสวารฺถมฺ เอกำ สชฺชิตชาตึ วิธาตุญฺจ ส เอลิยรูปาตฺมศกฺติปฺราปฺตสฺตสฺยาเคฺร คมิษฺยติฯ
18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
ตทา สิขริโย ทูตมวาทีตฺ กถเมตทฺ เวตฺสฺยามิ? ยโตหํ วฺฤทฺโธ มม ภารฺยฺยา จ วฺฤทฺธาฯ
19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
ตโต ทูต: ปฺรตฺยุวาจ ปเศฺยศฺวรสฺย สากฺษาทฺวรฺตฺตี ชิพฺราเยลฺนามา ทูโตหํ ตฺวยา สห กถำ คทิตุํ ตุภฺยมิมำ ศุภวารฺตฺตำ ทาตุญฺจ เปฺรษิต: ฯ
20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
กินฺตุ มทียํ วากฺยํ กาเล ผลิษฺยติ ตตฺ ตฺวยา น ปฺรตีตมฺ อต: การณาทฺ ยาวเทว ตานิ น เสตฺสฺยนฺติ ตาวตฺ ตฺวํ วกฺตุํมศกฺโต มูโก ภวฯ
21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
ตทานีํ เย เย โลกา: สิขริยมไปกฺษนฺต เต มเธฺยมนฺทิรํ ตสฺย พหุวิลมฺพาทฺ อาศฺจรฺยฺยํ เมนิเรฯ
22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
ส พหิราคโต ยทา กิมปิ วากฺยํ วกฺตุมศกฺต: สงฺเกตํ กฺฤตฺวา นิ: ศพฺทสฺตเสฺยา ตทา มเธฺยมนฺทิรํ กสฺยจิทฺ ทรฺศนํ เตน ปฺราปฺตมฺ อิติ สรฺเวฺว พุพุธิเรฯ
23 അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
อนนฺตรํ ตสฺย เสวนปรฺยฺยาเย สมฺปูรฺเณ สติ ส นิชเคหํ ชคามฯ
24 ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
กติปยทิเนษุ คเตษุ ตสฺย ภารฺยฺยา อิลีเศวา ครฺพฺภวตี พภูว
25 “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
ปศฺจาตฺ สา ปญฺจมาสานฺ สํโคปฺยากถยตฺ โลกานำ สมกฺษํ มมาปมานํ ขณฺฑยิตุํ ปรเมศฺวโร มยิ ทฺฤษฺฏึ ปาตยิตฺวา กรฺมฺเมทฺฤศํ กฺฤตวานฺฯ
26 എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
อปรญฺจ ตสฺยา ครฺพฺภสฺย ษษฺเฐ มาเส ชาเต คาลีลฺปฺรเทศียนาสรตฺปุเร
27 ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
ทายูโท วํศียาย ยูษผฺนามฺเน ปุรุษาย ยา มริยมฺนามกุมารี วาคฺทตฺตาสีตฺ ตสฺยา: สมีปํ ชิพฺราเยลฺ ทูต อีศฺวเรณ ปฺรหิต: ฯ
28 ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
ส คตฺวา ชคาท เห อีศฺวรานุคฺฤหีตกเนฺย ตว ศุภํ ภูยาตฺ ปฺรภุ: ปรเมศฺวรสฺตว สหาโยสฺติ นารีณำ มเธฺย ตฺวเมว ธนฺยาฯ
29 ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
ตทานีํ สา ตํ ทฺฤษฺฏฺวา ตสฺย วากฺยต อุทฺวิชฺย กีทฺฤศํ ภาษณมิทมฺ อิติ มนสา จินฺตยามาสฯ
30 എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
ตโต ทูโต'วทตฺ เห มริยมฺ ภยํ มาการฺษี: , ตฺวยิ ปรเมศฺวรสฺยานุคฺรโหสฺติฯ
31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
ปศฺย ตฺวํ ครฺพฺภํ ธฺฤตฺวา ปุตฺรํ ปฺรโสษฺยเส ตสฺย นาม ยีศุริติ กริษฺยสิฯ
32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
ส มหานฺ ภวิษฺยติ ตถา สรฺเวฺวภฺย: เศฺรษฺฐสฺย ปุตฺร อิติ ขฺยาสฺยติ; อปรํ ปฺรภุ: ปรเมศฺวรสฺตสฺย ปิตุรฺทายูท: สึหาสนํ ตไสฺม ทาสฺยติ;
33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn g165)
ตถา ส ยากูโพ วํโศปริ สรฺวฺวทา ราชตฺวํ กริษฺยติ, ตสฺย ราชตฺวสฺยานฺโต น ภวิษฺยติฯ (aiōn g165)
34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
ตทา มริยมฺ ตํ ทูตํ พภาเษ นาหํ ปุรุษสงฺคํ กโรมิ ตรฺหิ กถเมตตฺ สมฺภวิษฺยติ?
35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
ตโต ทูโต'กถยตฺ ปวิตฺร อาตฺมา ตฺวามาศฺรายิษฺยติ ตถา สรฺวฺวเศฺรษฺฐสฺย ศกฺติสฺตโวปริ ฉายำ กริษฺยติ ตโต เหโตสฺตว ครฺพฺภาทฺ ย: ปวิตฺรพาลโก ชนิษฺยเต ส อีศฺวรปุตฺร อิติ ขฺยาตึ ปฺราปฺสฺยติฯ
36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
อปรญฺจ ปศฺย ตว ชฺญาติริลีเศวา ยำ สรฺเวฺว พนฺธฺยามวทนฺ อิทานีํ สา วารฺทฺธเกฺย สนฺตานเมกํ ครฺพฺเภ'ธารยตฺ ตสฺย ษษฺฐมาโสภูตฺฯ
37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
กิมปิ กรฺมฺม นาสาธฺยมฺ อีศฺวรสฺยฯ
38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
ตทา มริยมฺ ชคาท, ปศฺย ปฺรเภรหํ ทาสี มหฺยํ ตว วากฺยานุสาเรณ สรฺวฺวเมตทฺ ฆฏตามฺ; อนนตรํ ทูตสฺตสฺยา: สมีปาตฺ ปฺรตเสฺถฯ
39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
อถ กติปยทินาตฺ ปรํ มริยมฺ ตสฺมาตฺ ปรฺวฺวตมยปฺรเทศียยิหูทายา นครเมกํ ศีฆฺรํ คตฺวา
40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
สิขริยยาชกสฺย คฺฤหํ ปฺรวิศฺย ตสฺย ชายามฺ อิลีเศวำ สมฺโพธฺยาวทตฺฯ
41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
ตโต มริยม: สมฺโพธนวาเกฺย อิลีเศวายา: กรฺณโย: ปฺรวิษฺฏมาเตฺร สติ ตสฺยา ครฺพฺภสฺถพาลโก นนรฺตฺตฯ ตต อิลีเศวา ปวิเตฺรณาตฺมนา ปริปูรฺณา สตี
42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
โปฺรจฺไจรฺคทิตุมาเรเภ, โยษิตำ มเธฺย ตฺวเมว ธนฺยา, ตว ครฺพฺภสฺถ: ศิศุศฺจ ธนฺย: ฯ
43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
ตฺวํ ปฺรโภรฺมาตา, มม นิเวศเน ตฺวยา จรณาวรฺปิเตา, มมาทฺย เสาภาคฺยเมตตฺฯ
44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
ปศฺย ตว วาเกฺย มม กรฺณโย: ปฺรวิษฺฏมาเตฺร สติ มโมทรสฺถ: ศิศุรานนฺทานฺ นนรฺตฺตฯ
45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
ยา สฺตฺรี วฺยศฺวสีตฺ สา ธนฺยา, ยโต เหโตสฺตำ ปฺรติ ปรเมศฺวโรกฺตํ วากฺยํ สรฺวฺวํ สิทฺธํ ภวิษฺยติฯ
46 ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
ตทานีํ มริยมฺ ชคาทฯ ธนฺยวาทํ ปเรศสฺย กโรติ มามกํ มน: ฯ
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
มมาตฺมา ตารเกเศ จ สมุลฺลาสํ ปฺรคจฺฉติฯ
48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
อกโรตฺ ส ปฺรภุ รฺทุษฺฏึ สฺวทาสฺยา ทุรฺคตึ ปฺรติฯ ปศฺยาทฺยารภฺย มำ ธนฺยำ วกฺษฺยนฺติ ปุรุษา: สทาฯ
49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
ย: สรฺวฺวศกฺติมานฺ ยสฺย นามาปิ จ ปวิตฺรกํฯ ส เอว สุมหตฺกรฺมฺม กฺฤตวานฺ มนฺนิมิตฺตกํฯ
50 അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
เย พิภฺยติ ชนาสฺตสฺมาตฺ เตษำ สนฺตานปํกฺติษุฯ อนุกมฺปา ตทียา จ สรฺวฺวไทว สุติษฺฐติฯ
51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
สฺวพาหุพลตเสฺตน ปฺรากาศฺยต ปรากฺรม: ฯ มน: กุมนฺตฺรณาสารฺทฺธํ วิกีรฺยฺยนฺเต'ภิมานิน: ฯ
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
สึหาสนคตาโลฺลกานฺ พลินศฺจาวโรหฺย ส: ฯ ปเทษูจฺเจษุ โลกำสฺตุ กฺษุทฺรานฺ สํสฺถาปยตฺยปิฯ
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
กฺษุธิตานฺ มานวานฺ ทฺรไวฺยรุตฺตไม: ปริตรฺปฺย ส: ฯ สกลานฺ ธนิโน โลกานฺ วิสฺฤเชทฺ ริกฺตหสฺตกานฺฯ
54 അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn g165)
อิพฺราหีมิ จ ตทฺวํเศ ยา ทยาสฺติ สไทว ตำฯ สฺมฺฤตฺวา ปุรา ปิตฺฤณำ โน ยถา สากฺษาตฺ ปฺรติศฺรุตํฯ (aiōn g165)
อิสฺราเยลฺเสวกเสฺตน ตโถปกฺริยเต สฺวยํ๚
56 മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
อนนฺตรํ มริยมฺ ปฺราเยณ มาสตฺรยมฺ อิลีเศวยา สโหษิตฺวา วฺยาฆุยฺย นิชนิเวศนํ ยเยาฯ
57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
ตทนนฺตรมฺ อิลีเศวายา: ปฺรสวกาล อุปสฺถิเต สติ สา ปุตฺรํ ปฺราโสษฺฏฯ
58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
ตต: ปรเมศฺวรสฺตสฺยำ มหานุคฺรหํ กฺฤตวานฺ เอตตฺ ศฺรุตฺวา สมีปวาสิน: กุฏุมฺพาศฺจาคตฺย ตยา สห มุมุทิเรฯ
59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
ตถาษฺฏเม ทิเน เต พาลกสฺย ตฺวจํ เฉตฺตุมฺ เอตฺย ตสฺย ปิตฺฤนามานุรูปํ ตนฺนาม สิขริย อิติ กรฺตฺตุมีษุ: ฯ
60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
กินฺตุ ตสฺย มาตากถยตฺ ตนฺน, นามาสฺย โยหนฺ อิติ กรฺตฺตวฺยมฺฯ
61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
ตทา เต วฺยาหรนฺ ตว วํศมเธฺย นาเมทฺฤศํ กสฺยาปิ นาสฺติฯ
62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
ตต: ปรํ ตสฺย ปิตรํ สิขริยํ ปฺรติ สงฺเกตฺย ปปฺรจฺฉุ: ศิโศ: กึ นาม การิษฺยเต?
63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
ตต: ส ผลกเมกํ ยาจิตฺวา ลิเลข ตสฺย นาม โยหนฺ ภวิษฺยติฯ ตสฺมาตฺ สรฺเวฺว อาศฺจรฺยฺยํ เมนิเรฯ
64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
ตตฺกฺษณํ สิขริยสฺย ชิหฺวาชาเฑฺย'ปคเต ส มุขํ วฺยาทาย สฺปษฺฏวรฺณมุจฺจารฺยฺย อีศฺวรสฺย คุณานุวาทํ จการฯ
65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
ตสฺมาจฺจตุรฺทิกฺสฺถา: สมีปวาสิโลกา ภีตา เอวเมตา: สรฺวฺวา: กถา ยิหูทายา: ปรฺวฺวตมยปฺรเทศสฺย สรฺวฺวตฺร ปฺรจาริตา: ฯ
66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
ตสฺมาตฺ โศฺรตาโร มน: สุ สฺถาปยิตฺวา กถยามฺพภูวุ: กีทฺฤโศยํ พาโล ภวิษฺยติ? อถ ปรเมศฺวรสฺตสฺย สหาโยภูตฺฯ
67 യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
ตทา โยหน: ปิตา สิขริย: ปวิเตฺรณาตฺมนา ปริปูรฺณ: สนฺ เอตาทฺฤศํ ภวิษฺยทฺวากฺยํ กถยามาสฯ
68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
อิสฺราเยล: ปฺรภุ รฺยสฺตุ ส ธนฺย: ปรเมศฺวร: ฯ อนุคฺฤหฺย นิชาโลฺลกานฺ ส เอว ปริโมจเยตฺฯ
69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn g165)
วิปกฺษชนหเสฺตโภฺย ยถา โมจฺยามเห วยํฯ ยาวชฺชีวญฺจ ธรฺมฺเมณ สารเลฺยน จ นิรฺภยา: ฯ
70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
เสวามไห ตเมไวกมฺ เอตตฺการณเมว จฯ สฺวกียํ สุปวิตฺรญฺจ สํสฺมฺฤตฺย นิยมํ สทาฯ
71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
กฺฤปยา ปุรุษานฺ ปูรฺวฺวานฺ นิกษารฺถาตฺตุ น: ปิตุ: ฯ อิพฺราหีม: สมีเป ยํ ศปถํ กฺฤตวานฺ ปุราฯ
72 നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
ตเมว สผลํ กรฺตฺตํ ตถา ศตฺรุคณสฺย จฯ ฤตียาการิณศฺไจว กเรโภฺย รกฺษณาย น: ฯ
73 നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
สฺฤษฺเฏ: ปฺรถมต: สฺวีไย: ปวิไตฺร รฺภาวิวาทิภิ: ฯ (aiōn g165)
74 ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
ยโถกฺตวานฺ ตถา สฺวสฺย ทายูท: เสวกสฺย ตุฯ
75 തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
วํเศ ตฺราตารเมกํ ส สมุตฺปาทิตวานฺ สฺวยมฺฯ
76 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
อโต เห พาลก ตฺวนฺตุ สรฺเวฺวภฺย: เศฺรษฺฐ เอว ย: ฯ ตไสฺยว ภาวิวาทีติ ปฺรวิขฺยาโต ภวิษฺยสิฯ อสฺมากํ จรณานฺ เกฺษเม มารฺเค จาลยิตุํ สทาฯ เอวํ ธฺวานฺเต'รฺถโต มฺฤโตฺยศฺฉายายำ เย ตุ มานวา: ฯ
อุปวิษฺฏาสฺตุ ตาเนว ปฺรกาศยิตุเมว หิฯ กฺฤตฺวา มหานุกมฺปำ หิ ยาเมว ปรเมศฺวร: ฯ
78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
อูรฺทฺวฺวาตฺ สูรฺยฺยมุทาไยฺยวาสฺมภฺยํ ปฺราทาตฺตุ ทรฺศนํฯ ตยานุกมฺปยา สฺวสฺย โลกานำ ปาปโมจเนฯ
79 അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
ปริตฺราณสฺย เตโภฺย หิ ชฺญานวิศฺราณนาย จฯ ปฺรโภ รฺมารฺคํ ปริษฺกรฺตฺตุํ ตสฺยาคฺรายี ภวิษฺยสิ๚
80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
อถ พาลก: ศรีเรณ พุทฺธฺยา จ วรฺทฺธิตุมาเรเภ; อปรญฺจ ส อิสฺราเยโล วํศียโลกานำ สมีเป ยาวนฺน ปฺรกฏีภูตสฺตาสฺตาวตฺ ปฺรานฺตเร นฺยวสตฺฯ

< ലൂക്കോസ് 1 >