< ലൂക്കോസ് 1 >

1 ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
ප්‍රථමතෝ යේ සාක්‍ෂිණෝ වාක්‍යප්‍රචාරකාශ්චාසන් තේ(අ)ස්මාකං මධ්‍යේ යද්‍යත් සප්‍රමාණං වාක්‍යමර්පයන්ති ස්ම
2
තදනුසාරතෝ(අ)න්‍යේපි බහවස්තද්වෘත්තාන්තං රචයිතුං ප්‍රවෘත්තාඃ|
3 ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
අතඒව හේ මහාමහිමථියඵිල් ත්වං යා යාඃ කථා අශික්‍ෂ්‍යථාස්තාසාං දෘඪප්‍රමාණානි යථා ප්‍රාප්නෝෂි
4 അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
තදර්ථං ප්‍රථමමාරභ්‍ය තානි සර්ව්වාණි ඥාත්වාහමපි අනුක්‍රමාත් සර්ව්වවෘත්තාන්තාන් තුභ්‍යං ලේඛිතුං මතිමකාර්ෂම්|
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
යිහූදාදේශීයහේරෝද්නාමකේ රාජත්වං කුර්ව්වති අබීයයාජකස්‍ය පර‍්‍ය්‍යායාධිකාරී සිඛරියනාමක ඒකෝ යාජකෝ හාරෝණවංශෝද්භවා ඉලීශේවාඛ්‍යා
6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
තස්‍ය ජායා ද්වාවිමෞ නිර්දෝෂෞ ප්‍රභෝඃ සර්ව්වාඥා ව්‍යවස්ථාශ්ච සංමන්‍ය ඊශ්වරදෘෂ්ටෞ ධාර්ම්මිකාවාස්තාම්|
7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
තයෝඃ සන්තාන ඒකෝපි නාසීත්, යත ඉලීශේවා බන්ධ්‍යා තෞ ද්වාවේව වෘද්ධාවභවතාම්|
8 ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
යදා ස්වපර‍්‍ය්‍යානුක්‍රමේණ සිඛරිය ඊශ්වාස්‍ය සමක්‍ෂං යාජකීයං කර්ම්ම කරෝති
9 കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
තදා යඥස්‍ය දිනපරිපාය්‍යා පරමේශ්වරස්‍ය මන්දිරේ ප්‍රවේශකාලේ ධූපජ්වාලනං කර්ම්ම තස්‍ය කරණීයමාසීත්|
10 ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
තද්ධූපජ්වාලනකාලේ ලෝකනිවහේ ප්‍රාර්ථනාං කර්තුං බහිස්තිෂ්ඨති
11 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
සති සිඛරියෝ යස්‍යාං වේද්‍යාං ධූපං ජ්වාලයති තද්දක්‍ෂිණපාර්ශ්වේ පරමේශ්වරස්‍ය දූත ඒක උපස්ථිතෝ දර්ශනං දදෞ|
12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
තං දෘෂ්ට්වා සිඛරිය උද්විවිජේ ශශඞ්කේ ච|
13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
තදා ස දූතස්තං බභාෂේ හේ සිඛරිය මා භෛස්තව ප්‍රාර්ථනා ග්‍රාහ්‍යා ජාතා තව භාර‍්‍ය්‍යා ඉලීශේවා පුත්‍රං ප්‍රසෝෂ්‍යතේ තස්‍ය නාම යෝහන් ඉති කරිෂ්‍යසි|
14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
කිඤ්ච ත්වං සානන්දඃ සහර්ෂශ්ච භවිෂ්‍යසි තස්‍ය ජන්මනි බහව ආනන්දිෂ්‍යන්ති ච|
15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
යතෝ හේතෝඃ ස පරමේශ්වරස්‍ය ගෝචරේ මහාන් භවිෂ්‍යති තථා ද්‍රාක්‍ෂාරසං සුරාං වා කිමපි න පාස්‍යති, අපරං ජන්මාරභ්‍ය පවිත්‍රේණාත්මනා පරිපූර්ණඃ
16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
සන් ඉස්‍රායේල්වංශීයාන් අනේකාන් ප්‍රභෝඃ පරමේශ්වරස්‍ය මාර්ගමානේෂ්‍යති|
17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
සන්තානාන් ප්‍රති පිතෘණාං මනාංසි ධර්ම්මඥානං ප්‍රත්‍යනාඥාග්‍රාහිණශ්ච පරාවර්ත්තයිතුං, ප්‍රභෝඃ පරමේශ්වරස්‍ය සේවාර්ථම් ඒකාං සජ්ජිතජාතිං විධාතුඤ්ච ස ඒලියරූපාත්මශක්තිප්‍රාප්තස්තස්‍යාග්‍රේ ගමිෂ්‍යති|
18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
තදා සිඛරියෝ දූතමවාදීත් කථමේතද් වේත්ස්‍යාමි? යතෝහං වෘද්ධෝ මම භාර‍්‍ය්‍යා ච වෘද්ධා|
19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
තතෝ දූතඃ ප්‍රත්‍යුවාච පශ්‍යේශ්වරස්‍ය සාක්‍ෂාද්වර්ත්තී ජිබ්‍රායේල්නාමා දූතෝහං ත්වයා සහ කථාං ගදිතුං තුභ්‍යමිමාං ශුභවාර්ත්තාං දාතුඤ්ච ප්‍රේෂිතඃ|
20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
කින්තු මදීයං වාක්‍යං කාලේ ඵලිෂ්‍යති තත් ත්වයා න ප්‍රතීතම් අතඃ කාරණාද් යාවදේව තානි න සේත්ස්‍යන්ති තාවත් ත්වං වක්තුංමශක්තෝ මූකෝ භව|
21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
තදානීං යේ යේ ලෝකාඃ සිඛරියමපෛක්‍ෂන්ත තේ මධ්‍යේමන්දිරං තස්‍ය බහුවිලම්බාද් ආශ්චර‍්‍ය්‍යං මේනිරේ|
22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
ස බහිරාගතෝ යදා කිමපි වාක්‍යං වක්තුමශක්තඃ සඞ්කේතං කෘත්වා නිඃශබ්දස්තස්‍යෞ තදා මධ්‍යේමන්දිරං කස්‍යචිද් දර්ශනං තේන ප්‍රාප්තම් ඉති සර්ව්වේ බුබුධිරේ|
23 അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
අනන්තරං තස්‍ය සේවනපර‍්‍ය්‍යායේ සම්පූර්ණේ සති ස නිජගේහං ජගාම|
24 ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
කතිපයදිනේෂු ගතේෂු තස්‍ය භාර‍්‍ය්‍යා ඉලීශේවා ගර්බ්භවතී බභූව
25 “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
පශ්චාත් සා පඤ්චමාසාන් සංගෝප්‍යාකථයත් ලෝකානාං සමක්‍ෂං මමාපමානං ඛණ්ඩයිතුං පරමේශ්වරෝ මයි දෘෂ්ටිං පාතයිත්වා කර්ම්මේදෘශං කෘතවාන්|
26 എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
අපරඤ්ච තස්‍යා ගර්බ්භස්‍ය ෂෂ්ඨේ මාසේ ජාතේ ගාලීල්ප්‍රදේශීයනාසරත්පුරේ
27 ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
දායූදෝ වංශීයාය යූෂඵ්නාම්නේ පුරුෂාය යා මරියම්නාමකුමාරී වාග්දත්තාසීත් තස්‍යාඃ සමීපං ජිබ්‍රායේල් දූත ඊශ්වරේණ ප්‍රහිතඃ|
28 ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
ස ගත්වා ජගාද හේ ඊශ්වරානුගෘහීතකන්‍යේ තව ශුභං භූයාත් ප්‍රභුඃ පරමේශ්වරස්තව සහායෝස්ති නාරීණාං මධ්‍යේ ත්වමේව ධන්‍යා|
29 ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
තදානීං සා තං දෘෂ්ට්වා තස්‍ය වාක්‍යත උද්විජ්‍ය කීදෘශං භාෂණමිදම් ඉති මනසා චින්තයාමාස|
30 എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
තතෝ දූතෝ(අ)වදත් හේ මරියම් භයං මාකාර්ෂීඃ, ත්වයි පරමේශ්වරස්‍යානුග්‍රහෝස්ති|
31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
පශ්‍ය ත්වං ගර්බ්භං ධෘත්වා පුත්‍රං ප්‍රසෝෂ්‍යසේ තස්‍ය නාම යීශුරිති කරිෂ්‍යසි|
32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
ස මහාන් භවිෂ්‍යති තථා සර්ව්වේභ්‍යඃ ශ්‍රේෂ්ඨස්‍ය පුත්‍ර ඉති ඛ්‍යාස්‍යති; අපරං ප්‍රභුඃ පරමේශ්වරස්තස්‍ය පිතුර්දායූදඃ සිංහාසනං තස්මෛ දාස්‍යති;
33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn g165)
තථා ස යාකූබෝ වංශෝපරි සර්ව්වදා රාජත්වං කරිෂ්‍යති, තස්‍ය රාජත්වස්‍යාන්තෝ න භවිෂ්‍යති| (aiōn g165)
34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
තදා මරියම් තං දූතං බභාෂේ නාහං පුරුෂසඞ්ගං කරෝමි තර්හි කථමේතත් සම්භවිෂ්‍යති?
35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
තතෝ දූතෝ(අ)කථයත් පවිත්‍ර ආත්මා ත්වාමාශ්‍රායිෂ්‍යති තථා සර්ව්වශ්‍රේෂ්ඨස්‍ය ශක්තිස්තවෝපරි ඡායාං කරිෂ්‍යති තතෝ හේතෝස්තව ගර්බ්භාද් යඃ පවිත්‍රබාලකෝ ජනිෂ්‍යතේ ස ඊශ්වරපුත්‍ර ඉති ඛ්‍යාතිං ප්‍රාප්ස්‍යති|
36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
අපරඤ්ච පශ්‍ය තව ඥාතිරිලීශේවා යාං සර්ව්වේ බන්ධ්‍යාමවදන් ඉදානීං සා වාර්ද්ධක්‍යේ සන්තානමේකං ගර්බ්භේ(අ)ධාරයත් තස්‍ය ෂෂ්ඨමාසෝභූත්|
37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
කිමපි කර්ම්ම නාසාධ්‍යම් ඊශ්වරස්‍ය|
38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
තදා මරියම් ජගාද, පශ්‍ය ප්‍රභේරහං දාසී මහ්‍යං තව වාක්‍යානුසාරේණ සර්ව්වමේතද් ඝටතාම්; අනනතරං දූතස්තස්‍යාඃ සමීපාත් ප්‍රතස්ථේ|
39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
අථ කතිපයදිනාත් පරං මරියම් තස්මාත් පර්ව්වතමයප්‍රදේශීයයිහූදායා නගරමේකං ශීඝ්‍රං ගත්වා
40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
සිඛරියයාජකස්‍ය ගෘහං ප්‍රවිශ්‍ය තස්‍ය ජායාම් ඉලීශේවාං සම්බෝධ්‍යාවදත්|
41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
තතෝ මරියමඃ සම්බෝධනවාක්‍යේ ඉලීශේවායාඃ කර්ණයෝඃ ප්‍රවිෂ්ටමාත්‍රේ සති තස්‍යා ගර්බ්භස්ථබාලකෝ නනර්ත්ත| තත ඉලීශේවා පවිත්‍රේණාත්මනා පරිපූර්ණා සතී
42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
ප්‍රෝච්චෛර්ගදිතුමාරේභේ, යෝෂිතාං මධ්‍යේ ත්වමේව ධන්‍යා, තව ගර්බ්භස්ථඃ ශිශුශ්ච ධන්‍යඃ|
43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
ත්වං ප්‍රභෝර්මාතා, මම නිවේශනේ ත්වයා චරණාවර්පිතෞ, මමාද්‍ය සෞභාග්‍යමේතත්|
44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
පශ්‍ය තව වාක්‍යේ මම කර්ණයෝඃ ප්‍රවිෂ්ටමාත්‍රේ සති මමෝදරස්ථඃ ශිශුරානන්දාන් නනර්ත්ත|
45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
යා ස්ත්‍රී ව්‍යශ්වසීත් සා ධන්‍යා, යතෝ හේතෝස්තාං ප්‍රති පරමේශ්වරෝක්තං වාක්‍යං සර්ව්වං සිද්ධං භවිෂ්‍යති|
46 ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
තදානීං මරියම් ජගාද| ධන්‍යවාදං පරේශස්‍ය කරෝති මාමකං මනඃ|
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
මමාත්මා තාරකේශේ ච සමුල්ලාසං ප්‍රගච්ඡති|
48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
අකරෝත් ස ප්‍රභු ර්දුෂ්ටිං ස්වදාස්‍යා දුර්ගතිං ප්‍රති| පශ්‍යාද්‍යාරභ්‍ය මාං ධන්‍යාං වක්‍ෂ්‍යන්ති පුරුෂාඃ සදා|
49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
යඃ සර්ව්වශක්තිමාන් යස්‍ය නාමාපි ච පවිත්‍රකං| ස ඒව සුමහත්කර්ම්ම කෘතවාන් මන්නිමිත්තකං|
50 അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
යේ බිභ්‍යති ජනාස්තස්මාත් තේෂාං සන්තානපංක්තිෂු| අනුකම්පා තදීයා ච සර්ව්වදෛව සුතිෂ්ඨති|
51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
ස්වබාහුබලතස්තේන ප්‍රාකාශ්‍යත පරාක්‍රමඃ| මනඃකුමන්ත්‍රණාසාර්ද්ධං විකීර‍්‍ය්‍යන්තේ(අ)භිමානිනඃ|
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
සිංහාසනගතාල්ලෝකාන් බලිනශ්චාවරෝහ්‍ය සඃ| පදේෂූච්චේෂු ලෝකාංස්තු ක්‍ෂුද්‍රාන් සංස්ථාපයත්‍යපි|
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
ක්‍ෂුධිතාන් මානවාන් ද්‍රව්‍යෛරුත්තමෛඃ පරිතර්ප්‍ය සඃ| සකලාන් ධනිනෝ ලෝකාන් විසෘජේද් රික්තහස්තකාන්|
54 അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn g165)
ඉබ්‍රාහීමි ච තද්වංශේ යා දයාස්ති සදෛව තාං| ස්මෘත්වා පුරා පිතෘණාං නෝ යථා සාක්‍ෂාත් ප්‍රතිශ්‍රුතං| (aiōn g165)
ඉස්‍රායේල්සේවකස්තේන තථෝපක්‍රියතේ ස්වයං||
56 മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
අනන්තරං මරියම් ප්‍රායේණ මාසත්‍රයම් ඉලීශේවයා සහෝෂිත්වා ව්‍යාඝුය්‍ය නිජනිවේශනං යයෞ|
57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
තදනන්තරම් ඉලීශේවායාඃ ප්‍රසවකාල උපස්ථිතේ සති සා පුත්‍රං ප්‍රාසෝෂ්ට|
58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
තතඃ පරමේශ්වරස්තස්‍යාං මහානුග්‍රහං කෘතවාන් ඒතත් ශ්‍රුත්වා සමීපවාසිනඃ කුටුම්බාශ්චාගත්‍ය තයා සහ මුමුදිරේ|
59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
තථාෂ්ටමේ දිනේ තේ බාලකස්‍ය ත්වචං ඡේත්තුම් ඒත්‍ය තස්‍ය පිතෘනාමානුරූපං තන්නාම සිඛරිය ඉති කර්ත්තුමීෂුඃ|
60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
කින්තු තස්‍ය මාතාකථයත් තන්න, නාමාස්‍ය යෝහන් ඉති කර්ත්තව්‍යම්|
61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
තදා තේ ව්‍යාහරන් තව වංශමධ්‍යේ නාමේදෘශං කස්‍යාපි නාස්ති|
62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
තතඃ පරං තස්‍ය පිතරං සිඛරියං ප්‍රති සඞ්කේත්‍ය පප්‍රච්ඡුඃ ශිශෝඃ කිං නාම කාරිෂ්‍යතේ?
63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
තතඃ ස ඵලකමේකං යාචිත්වා ලිලේඛ තස්‍ය නාම යෝහන් භවිෂ්‍යති| තස්මාත් සර්ව්වේ ආශ්චර‍්‍ය්‍යං මේනිරේ|
64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
තත්ක්‍ෂණං සිඛරියස්‍ය ජිහ්වාජාඩ්‍යේ(අ)පගතේ ස මුඛං ව්‍යාදාය ස්පෂ්ටවර්ණමුච්චාර‍්‍ය්‍ය ඊශ්වරස්‍ය ගුණානුවාදං චකාර|
65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
තස්මාච්චතුර්දික්ස්ථාඃ සමීපවාසිලෝකා භීතා ඒවමේතාඃ සර්ව්වාඃ කථා යිහූදායාඃ පර්ව්වතමයප්‍රදේශස්‍ය සර්ව්වත්‍ර ප්‍රචාරිතාඃ|
66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
තස්මාත් ශ්‍රෝතාරෝ මනඃසු ස්ථාපයිත්වා කථයාම්බභූවුඃ කීදෘශෝයං බාලෝ භවිෂ්‍යති? අථ පරමේශ්වරස්තස්‍ය සහායෝභූත්|
67 യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
තදා යෝහනඃ පිතා සිඛරියඃ පවිත්‍රේණාත්මනා පරිපූර්ණඃ සන් ඒතාදෘශං භවිෂ්‍යද්වාක්‍යං කථයාමාස|
68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
ඉස්‍රායේලඃ ප්‍රභු ර‍්‍යස්තු ස ධන්‍යඃ පරමේශ්වරඃ| අනුගෘහ්‍ය නිජාල්ලෝකාන් ස ඒව පරිමෝචයේත්|
69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn g165)
විපක්‍ෂජනහස්තේභ්‍යෝ යථා මෝච්‍යාමහේ වයං| යාවජ්ජීවඤ්ච ධර්ම්මේණ සාරල්‍යේන ච නිර්භයාඃ|
70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
සේවාමහෛ තමේවෛකම් ඒතත්කාරණමේව ච| ස්වකීයං සුපවිත්‍රඤ්ච සංස්මෘත්‍ය නියමං සදා|
71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
කෘපයා පුරුෂාන් පූර්ව්වාන් නිකෂාර්ථාත්තු නඃ පිතුඃ| ඉබ්‍රාහීමඃ සමීපේ යං ශපථං කෘතවාන් පුරා|
72 നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
තමේව සඵලං කර්ත්තං තථා ශත්‍රුගණස්‍ය ච| ඍතීයාකාරිණශ්චෛව කරේභ්‍යෝ රක්‍ෂණාය නඃ|
73 നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
සෘෂ්ටේඃ ප්‍රථමතඃ ස්වීයෛඃ පවිත්‍රෛ ර්භාවිවාදිභිඃ| (aiōn g165)
74 ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
යථෝක්තවාන් තථා ස්වස්‍ය දායූදඃ සේවකස්‍ය තු|
75 തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
වංශේ ත්‍රාතාරමේකං ස සමුත්පාදිතවාන් ස්වයම්|
76 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
අතෝ හේ බාලක ත්වන්තු සර්ව්වේභ්‍යඃ ශ්‍රේෂ්ඨ ඒව යඃ| තස්‍යෛව භාවිවාදීති ප්‍රවිඛ්‍යාතෝ භවිෂ්‍යසි| අස්මාකං චරණාන් ක්‍ෂේමේ මාර්ගේ චාලයිතුං සදා| ඒවං ධ්වාන්තේ(අ)ර්ථතෝ මෘත්‍යෝශ්ඡායායාං යේ තු මානවාඃ|
උපවිෂ්ටාස්තු තානේව ප්‍රකාශයිතුමේව හි| කෘත්වා මහානුකම්පාං හි යාමේව පරමේශ්වරඃ|
78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
ඌර්ද්ව්වාත් සූර‍්‍ය්‍යමුදාය්‍යෛවාස්මභ්‍යං ප්‍රාදාත්තු දර්ශනං| තයානුකම්පයා ස්වස්‍ය ලෝකානාං පාපමෝචනේ|
79 അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
පරිත්‍රාණස්‍ය තේභ්‍යෝ හි ඥානවිශ්‍රාණනාය ච| ප්‍රභෝ ර්මාර්ගං පරිෂ්කර්ත්තුං තස්‍යාග්‍රායී භවිෂ්‍යසි||
80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
අථ බාලකඃ ශරීරේණ බුද්ධ්‍යා ච වර්ද්ධිතුමාරේභේ; අපරඤ්ච ස ඉස්‍රායේලෝ වංශීයලෝකානාං සමීපේ යාවන්න ප්‍රකටීභූතස්තාස්තාවත් ප්‍රාන්තරේ න්‍යවසත්|

< ലൂക്കോസ് 1 >