< ലൂക്കോസ് 1 >

1 ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
പ്രഥമതോ യേ സാക്ഷിണോ വാക്യപ്രചാരകാശ്ചാസൻ തേഽസ്മാകം മധ്യേ യദ്യത് സപ്രമാണം വാക്യമർപയന്തി സ്മ
2
തദനുസാരതോഽന്യേപി ബഹവസ്തദ്വൃത്താന്തം രചയിതും പ്രവൃത്താഃ|
3 ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
അതഏവ ഹേ മഹാമഹിമഥിയഫിൽ ത്വം യാ യാഃ കഥാ അശിക്ഷ്യഥാസ്താസാം ദൃഢപ്രമാണാനി യഥാ പ്രാപ്നോഷി
4 അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
തദർഥം പ്രഥമമാരഭ്യ താനി സർവ്വാണി ജ്ഞാത്വാഹമപി അനുക്രമാത് സർവ്വവൃത്താന്താൻ തുഭ്യം ലേഖിതും മതിമകാർഷമ്|
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
യിഹൂദാദേശീയഹേരോദ്നാമകേ രാജത്വം കുർവ്വതി അബീയയാജകസ്യ പര്യ്യായാധികാരീ സിഖരിയനാമക ഏകോ യാജകോ ഹാരോണവംശോദ്ഭവാ ഇലീശേവാഖ്യാ
6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
തസ്യ ജായാ ദ്വാവിമൗ നിർദോഷൗ പ്രഭോഃ സർവ്വാജ്ഞാ വ്യവസ്ഥാശ്ച സംമന്യ ഈശ്വരദൃഷ്ടൗ ധാർമ്മികാവാസ്താമ്|
7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
തയോഃ സന്താന ഏകോപി നാസീത്, യത ഇലീശേവാ ബന്ധ്യാ തൗ ദ്വാവേവ വൃദ്ധാവഭവതാമ്|
8 ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
യദാ സ്വപര്യ്യാനുക്രമേണ സിഖരിയ ഈശ്വാസ്യ സമക്ഷം യാജകീയം കർമ്മ കരോതി
9 കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
തദാ യജ്ഞസ്യ ദിനപരിപായ്യാ പരമേശ്വരസ്യ മന്ദിരേ പ്രവേശകാലേ ധൂപജ്വാലനം കർമ്മ തസ്യ കരണീയമാസീത്|
10 ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
തദ്ധൂപജ്വാലനകാലേ ലോകനിവഹേ പ്രാർഥനാം കർതും ബഹിസ്തിഷ്ഠതി
11 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
സതി സിഖരിയോ യസ്യാം വേദ്യാം ധൂപം ജ്വാലയതി തദ്ദക്ഷിണപാർശ്വേ പരമേശ്വരസ്യ ദൂത ഏക ഉപസ്ഥിതോ ദർശനം ദദൗ|
12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
തം ദൃഷ്ട്വാ സിഖരിയ ഉദ്വിവിജേ ശശങ്കേ ച|
13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
തദാ സ ദൂതസ്തം ബഭാഷേ ഹേ സിഖരിയ മാ ഭൈസ്തവ പ്രാർഥനാ ഗ്രാഹ്യാ ജാതാ തവ ഭാര്യ്യാ ഇലീശേവാ പുത്രം പ്രസോഷ്യതേ തസ്യ നാമ യോഹൻ ഇതി കരിഷ്യസി|
14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
കിഞ്ച ത്വം സാനന്ദഃ സഹർഷശ്ച ഭവിഷ്യസി തസ്യ ജന്മനി ബഹവ ആനന്ദിഷ്യന്തി ച|
15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
യതോ ഹേതോഃ സ പരമേശ്വരസ്യ ഗോചരേ മഹാൻ ഭവിഷ്യതി തഥാ ദ്രാക്ഷാരസം സുരാം വാ കിമപി ന പാസ്യതി, അപരം ജന്മാരഭ്യ പവിത്രേണാത്മനാ പരിപൂർണഃ
16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
സൻ ഇസ്രായേല്വംശീയാൻ അനേകാൻ പ്രഭോഃ പരമേശ്വരസ്യ മാർഗമാനേഷ്യതി|
17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
സന്താനാൻ പ്രതി പിതൃണാം മനാംസി ധർമ്മജ്ഞാനം പ്രത്യനാജ്ഞാഗ്രാഹിണശ്ച പരാവർത്തയിതും, പ്രഭോഃ പരമേശ്വരസ്യ സേവാർഥമ് ഏകാം സജ്ജിതജാതിം വിധാതുഞ്ച സ ഏലിയരൂപാത്മശക്തിപ്രാപ്തസ്തസ്യാഗ്രേ ഗമിഷ്യതി|
18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
തദാ സിഖരിയോ ദൂതമവാദീത് കഥമേതദ് വേത്സ്യാമി? യതോഹം വൃദ്ധോ മമ ഭാര്യ്യാ ച വൃദ്ധാ|
19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
തതോ ദൂതഃ പ്രത്യുവാച പശ്യേശ്വരസ്യ സാക്ഷാദ്വർത്തീ ജിബ്രായേൽനാമാ ദൂതോഹം ത്വയാ സഹ കഥാം ഗദിതും തുഭ്യമിമാം ശുഭവാർത്താം ദാതുഞ്ച പ്രേഷിതഃ|
20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
കിന്തു മദീയം വാക്യം കാലേ ഫലിഷ്യതി തത് ത്വയാ ന പ്രതീതമ് അതഃ കാരണാദ് യാവദേവ താനി ന സേത്സ്യന്തി താവത് ത്വം വക്തുംമശക്തോ മൂകോ ഭവ|
21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
തദാനീം യേ യേ ലോകാഃ സിഖരിയമപൈക്ഷന്ത തേ മധ്യേമന്ദിരം തസ്യ ബഹുവിലമ്ബാദ് ആശ്ചര്യ്യം മേനിരേ|
22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
സ ബഹിരാഗതോ യദാ കിമപി വാക്യം വക്തുമശക്തഃ സങ്കേതം കൃത്വാ നിഃശബ്ദസ്തസ്യൗ തദാ മധ്യേമന്ദിരം കസ്യചിദ് ദർശനം തേന പ്രാപ്തമ് ഇതി സർവ്വേ ബുബുധിരേ|
23 അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
അനന്തരം തസ്യ സേവനപര്യ്യായേ സമ്പൂർണേ സതി സ നിജഗേഹം ജഗാമ|
24 ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
കതിപയദിനേഷു ഗതേഷു തസ്യ ഭാര്യ്യാ ഇലീശേവാ ഗർബ്ഭവതീ ബഭൂവ
25 “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
പശ്ചാത് സാ പഞ്ചമാസാൻ സംഗോപ്യാകഥയത് ലോകാനാം സമക്ഷം മമാപമാനം ഖണ്ഡയിതും പരമേശ്വരോ മയി ദൃഷ്ടിം പാതയിത്വാ കർമ്മേദൃശം കൃതവാൻ|
26 എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
അപരഞ്ച തസ്യാ ഗർബ്ഭസ്യ ഷഷ്ഠേ മാസേ ജാതേ ഗാലീൽപ്രദേശീയനാസരത്പുരേ
27 ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
ദായൂദോ വംശീയായ യൂഷഫ്നാമ്നേ പുരുഷായ യാ മരിയമ്നാമകുമാരീ വാഗ്ദത്താസീത് തസ്യാഃ സമീപം ജിബ്രായേൽ ദൂത ഈശ്വരേണ പ്രഹിതഃ|
28 ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
സ ഗത്വാ ജഗാദ ഹേ ഈശ്വരാനുഗൃഹീതകന്യേ തവ ശുഭം ഭൂയാത് പ്രഭുഃ പരമേശ്വരസ്തവ സഹായോസ്തി നാരീണാം മധ്യേ ത്വമേവ ധന്യാ|
29 ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
തദാനീം സാ തം ദൃഷ്ട്വാ തസ്യ വാക്യത ഉദ്വിജ്യ കീദൃശം ഭാഷണമിദമ് ഇതി മനസാ ചിന്തയാമാസ|
30 എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
തതോ ദൂതോഽവദത് ഹേ മരിയമ് ഭയം മാകാർഷീഃ, ത്വയി പരമേശ്വരസ്യാനുഗ്രഹോസ്തി|
31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
പശ്യ ത്വം ഗർബ്ഭം ധൃത്വാ പുത്രം പ്രസോഷ്യസേ തസ്യ നാമ യീശുരിതി കരിഷ്യസി|
32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
സ മഹാൻ ഭവിഷ്യതി തഥാ സർവ്വേഭ്യഃ ശ്രേഷ്ഠസ്യ പുത്ര ഇതി ഖ്യാസ്യതി; അപരം പ്രഭുഃ പരമേശ്വരസ്തസ്യ പിതുർദായൂദഃ സിംഹാസനം തസ്മൈ ദാസ്യതി;
33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn g165)
തഥാ സ യാകൂബോ വംശോപരി സർവ്വദാ രാജത്വം കരിഷ്യതി, തസ്യ രാജത്വസ്യാന്തോ ന ഭവിഷ്യതി| (aiōn g165)
34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
തദാ മരിയമ് തം ദൂതം ബഭാഷേ നാഹം പുരുഷസങ്ഗം കരോമി തർഹി കഥമേതത് സമ്ഭവിഷ്യതി?
35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
തതോ ദൂതോഽകഥയത് പവിത്ര ആത്മാ ത്വാമാശ്രായിഷ്യതി തഥാ സർവ്വശ്രേഷ്ഠസ്യ ശക്തിസ്തവോപരി ഛായാം കരിഷ്യതി തതോ ഹേതോസ്തവ ഗർബ്ഭാദ് യഃ പവിത്രബാലകോ ജനിഷ്യതേ സ ഈശ്വരപുത്ര ഇതി ഖ്യാതിം പ്രാപ്സ്യതി|
36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
അപരഞ്ച പശ്യ തവ ജ്ഞാതിരിലീശേവാ യാം സർവ്വേ ബന്ധ്യാമവദൻ ഇദാനീം സാ വാർദ്ധക്യേ സന്താനമേകം ഗർബ്ഭേഽധാരയത് തസ്യ ഷഷ്ഠമാസോഭൂത്|
37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
കിമപി കർമ്മ നാസാധ്യമ് ഈശ്വരസ്യ|
38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
തദാ മരിയമ് ജഗാദ, പശ്യ പ്രഭേരഹം ദാസീ മഹ്യം തവ വാക്യാനുസാരേണ സർവ്വമേതദ് ഘടതാമ്; അനനതരം ദൂതസ്തസ്യാഃ സമീപാത് പ്രതസ്ഥേ|
39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
അഥ കതിപയദിനാത് പരം മരിയമ് തസ്മാത് പർവ്വതമയപ്രദേശീയയിഹൂദായാ നഗരമേകം ശീഘ്രം ഗത്വാ
40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
സിഖരിയയാജകസ്യ ഗൃഹം പ്രവിശ്യ തസ്യ ജായാമ് ഇലീശേവാം സമ്ബോധ്യാവദത്|
41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
തതോ മരിയമഃ സമ്ബോധനവാക്യേ ഇലീശേവായാഃ കർണയോഃ പ്രവിഷ്ടമാത്രേ സതി തസ്യാ ഗർബ്ഭസ്ഥബാലകോ നനർത്ത| തത ഇലീശേവാ പവിത്രേണാത്മനാ പരിപൂർണാ സതീ
42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
പ്രോച്ചൈർഗദിതുമാരേഭേ, യോഷിതാം മധ്യേ ത്വമേവ ധന്യാ, തവ ഗർബ്ഭസ്ഥഃ ശിശുശ്ച ധന്യഃ|
43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
ത്വം പ്രഭോർമാതാ, മമ നിവേശനേ ത്വയാ ചരണാവർപിതൗ, മമാദ്യ സൗഭാഗ്യമേതത്|
44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
പശ്യ തവ വാക്യേ മമ കർണയോഃ പ്രവിഷ്ടമാത്രേ സതി മമോദരസ്ഥഃ ശിശുരാനന്ദാൻ നനർത്ത|
45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
യാ സ്ത്രീ വ്യശ്വസീത് സാ ധന്യാ, യതോ ഹേതോസ്താം പ്രതി പരമേശ്വരോക്തം വാക്യം സർവ്വം സിദ്ധം ഭവിഷ്യതി|
46 ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
തദാനീം മരിയമ് ജഗാദ| ധന്യവാദം പരേശസ്യ കരോതി മാമകം മനഃ|
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
മമാത്മാ താരകേശേ ച സമുല്ലാസം പ്രഗച്ഛതി|
48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
അകരോത് സ പ്രഭു ർദുഷ്ടിം സ്വദാസ്യാ ദുർഗതിം പ്രതി| പശ്യാദ്യാരഭ്യ മാം ധന്യാം വക്ഷ്യന്തി പുരുഷാഃ സദാ|
49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
യഃ സർവ്വശക്തിമാൻ യസ്യ നാമാപി ച പവിത്രകം| സ ഏവ സുമഹത്കർമ്മ കൃതവാൻ മന്നിമിത്തകം|
50 അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
യേ ബിഭ്യതി ജനാസ്തസ്മാത് തേഷാം സന്താനപംക്തിഷു| അനുകമ്പാ തദീയാ ച സർവ്വദൈവ സുതിഷ്ഠതി|
51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
സ്വബാഹുബലതസ്തേന പ്രാകാശ്യത പരാക്രമഃ| മനഃകുമന്ത്രണാസാർദ്ധം വികീര്യ്യന്തേഽഭിമാനിനഃ|
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
സിംഹാസനഗതാല്ലോകാൻ ബലിനശ്ചാവരോഹ്യ സഃ| പദേഷൂച്ചേഷു ലോകാംസ്തു ക്ഷുദ്രാൻ സംസ്ഥാപയത്യപി|
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
ക്ഷുധിതാൻ മാനവാൻ ദ്രവ്യൈരുത്തമൈഃ പരിതർപ്യ സഃ| സകലാൻ ധനിനോ ലോകാൻ വിസൃജേദ് രിക്തഹസ്തകാൻ|
54 അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn g165)
ഇബ്രാഹീമി ച തദ്വംശേ യാ ദയാസ്തി സദൈവ താം| സ്മൃത്വാ പുരാ പിതൃണാം നോ യഥാ സാക്ഷാത് പ്രതിശ്രുതം| (aiōn g165)
ഇസ്രായേൽസേവകസ്തേന തഥോപക്രിയതേ സ്വയം||
56 മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
അനന്തരം മരിയമ് പ്രായേണ മാസത്രയമ് ഇലീശേവയാ സഹോഷിത്വാ വ്യാഘുയ്യ നിജനിവേശനം യയൗ|
57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
തദനന്തരമ് ഇലീശേവായാഃ പ്രസവകാല ഉപസ്ഥിതേ സതി സാ പുത്രം പ്രാസോഷ്ട|
58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
തതഃ പരമേശ്വരസ്തസ്യാം മഹാനുഗ്രഹം കൃതവാൻ ഏതത് ശ്രുത്വാ സമീപവാസിനഃ കുടുമ്ബാശ്ചാഗത്യ തയാ സഹ മുമുദിരേ|
59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
തഥാഷ്ടമേ ദിനേ തേ ബാലകസ്യ ത്വചം ഛേത്തുമ് ഏത്യ തസ്യ പിതൃനാമാനുരൂപം തന്നാമ സിഖരിയ ഇതി കർത്തുമീഷുഃ|
60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
കിന്തു തസ്യ മാതാകഥയത് തന്ന, നാമാസ്യ യോഹൻ ഇതി കർത്തവ്യമ്|
61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
തദാ തേ വ്യാഹരൻ തവ വംശമധ്യേ നാമേദൃശം കസ്യാപി നാസ്തി|
62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
തതഃ പരം തസ്യ പിതരം സിഖരിയം പ്രതി സങ്കേത്യ പപ്രച്ഛുഃ ശിശോഃ കിം നാമ കാരിഷ്യതേ?
63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
തതഃ സ ഫലകമേകം യാചിത്വാ ലിലേഖ തസ്യ നാമ യോഹൻ ഭവിഷ്യതി| തസ്മാത് സർവ്വേ ആശ്ചര്യ്യം മേനിരേ|
64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
തത്ക്ഷണം സിഖരിയസ്യ ജിഹ്വാജാഡ്യേഽപഗതേ സ മുഖം വ്യാദായ സ്പഷ്ടവർണമുച്ചാര്യ്യ ഈശ്വരസ്യ ഗുണാനുവാദം ചകാര|
65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
തസ്മാച്ചതുർദിക്സ്ഥാഃ സമീപവാസിലോകാ ഭീതാ ഏവമേതാഃ സർവ്വാഃ കഥാ യിഹൂദായാഃ പർവ്വതമയപ്രദേശസ്യ സർവ്വത്ര പ്രചാരിതാഃ|
66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
തസ്മാത് ശ്രോതാരോ മനഃസു സ്ഥാപയിത്വാ കഥയാമ്ബഭൂവുഃ കീദൃശോയം ബാലോ ഭവിഷ്യതി? അഥ പരമേശ്വരസ്തസ്യ സഹായോഭൂത്|
67 യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
തദാ യോഹനഃ പിതാ സിഖരിയഃ പവിത്രേണാത്മനാ പരിപൂർണഃ സൻ ഏതാദൃശം ഭവിഷ്യദ്വാക്യം കഥയാമാസ|
68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
ഇസ്രായേലഃ പ്രഭു ര്യസ്തു സ ധന്യഃ പരമേശ്വരഃ| അനുഗൃഹ്യ നിജാല്ലോകാൻ സ ഏവ പരിമോചയേത്|
69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn g165)
വിപക്ഷജനഹസ്തേഭ്യോ യഥാ മോച്യാമഹേ വയം| യാവജ്ജീവഞ്ച ധർമ്മേണ സാരല്യേന ച നിർഭയാഃ|
70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
സേവാമഹൈ തമേവൈകമ് ഏതത്കാരണമേവ ച| സ്വകീയം സുപവിത്രഞ്ച സംസ്മൃത്യ നിയമം സദാ|
71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
കൃപയാ പുരുഷാൻ പൂർവ്വാൻ നികഷാർഥാത്തു നഃ പിതുഃ| ഇബ്രാഹീമഃ സമീപേ യം ശപഥം കൃതവാൻ പുരാ|
72 നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
തമേവ സഫലം കർത്തം തഥാ ശത്രുഗണസ്യ ച| ഋതീയാകാരിണശ്ചൈവ കരേഭ്യോ രക്ഷണായ നഃ|
73 നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
സൃഷ്ടേഃ പ്രഥമതഃ സ്വീയൈഃ പവിത്രൈ ർഭാവിവാദിഭിഃ| (aiōn g165)
74 ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
യഥോക്തവാൻ തഥാ സ്വസ്യ ദായൂദഃ സേവകസ്യ തു|
75 തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
വംശേ ത്രാതാരമേകം സ സമുത്പാദിതവാൻ സ്വയമ്|
76 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
അതോ ഹേ ബാലക ത്വന്തു സർവ്വേഭ്യഃ ശ്രേഷ്ഠ ഏവ യഃ| തസ്യൈവ ഭാവിവാദീതി പ്രവിഖ്യാതോ ഭവിഷ്യസി| അസ്മാകം ചരണാൻ ക്ഷേമേ മാർഗേ ചാലയിതും സദാ| ഏവം ധ്വാന്തേഽർഥതോ മൃത്യോശ്ഛായായാം യേ തു മാനവാഃ|
ഉപവിഷ്ടാസ്തു താനേവ പ്രകാശയിതുമേവ ഹി| കൃത്വാ മഹാനുകമ്പാം ഹി യാമേവ പരമേശ്വരഃ|
78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
ഊർദ്വ്വാത് സൂര്യ്യമുദായ്യൈവാസ്മഭ്യം പ്രാദാത്തു ദർശനം| തയാനുകമ്പയാ സ്വസ്യ ലോകാനാം പാപമോചനേ|
79 അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
പരിത്രാണസ്യ തേഭ്യോ ഹി ജ്ഞാനവിശ്രാണനായ ച| പ്രഭോ ർമാർഗം പരിഷ്കർത്തും തസ്യാഗ്രായീ ഭവിഷ്യസി||
80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
അഥ ബാലകഃ ശരീരേണ ബുദ്ധ്യാ ച വർദ്ധിതുമാരേഭേ; അപരഞ്ച സ ഇസ്രായേലോ വംശീയലോകാനാം സമീപേ യാവന്ന പ്രകടീഭൂതസ്താസ്താവത് പ്രാന്തരേ ന്യവസത്|

< ലൂക്കോസ് 1 >