< Luka 24 >

1 Haba fuma ku makalo e nviki, ci baya kwi bita ku leta mafuta a nunka a baba lukisi.
അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തുകൊണ്ട് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്ത് കല്ലറയ്ക്കൽ എത്തി,
2 Baba wani ivwe ci lya pindumunwa kwi bita.
കല്ലറയിൽ നിന്നു കല്ല് ഉരുട്ടിമാറ്റിയതായി കണ്ട്.
3 Cibe njila mukati, mi kana baba wani citunta ca Jesu.
അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4 Ci kwa tendahala bulyo, haba ba kusi lyangene nezo, kapilipili bakwame bobele ciba zimana ha mbali nebo muzizabalo zi benya.
അതിനെക്കുറിച്ച് അവർ അമ്പരന്നിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ട്.
5 Banakazi babe zwile ku tiya ciba kubama hansi cha zi fateho zabo, ci ba wamba ku Banakazi “chinzi hamu saka bahala ku ba fwile?
അവർ ഭയപ്പെട്ടു മുഖം കുനിച്ച് നില്ക്കുമ്പോൾ പുരുഷന്മാർ അവരോട്: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്?
6 Ka kwina munu, Mi ca buswa, muhupule mwa ba wambili na sina mwa Galilea,
അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
7 Chati mwana we Ireeza ka hewe mu mayanza aba tenda zibi ni ku mu kokotela, Imi ke zuba lya butatu ka buke.”
മുമ്പെ അവൻ ഗലീലയിൽ ആയിരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
8 Banakazi ciba hupula manzwi akwe,
അപ്പോൾ അവർ അവന്റെ വാക്ക് ഓർത്തു,
9 ciba zwa kwi bita ni kuka wamba zintu zonse ku balutwana ni bantu bonse.
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊന്നു ശിഷ്യർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
10 Linu, Maria Madgalena, Joana, ni Mary nyina wa James ni bamwi Banakazi ciba biha zintu zonse ku ba Apositola.
൧൦മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ, അവരോടുകൂടെയുള്ള മറ്റു സ്ത്രീകൾ എന്നിവരാണ് അത് അപ്പൊസ്തലന്മാരോട് പറഞ്ഞത്.
11 Imi i impiho ciya bonala kusa zuweka hande kuba Apositola, imi kana bab zumini zi baba wambi Banakazi.
൧൧ഈ വാക്ക് അവർക്ക് വെറും കഥപോലെ തോന്നി; അതുകൊണ്ട് അവർ വിശ്വസിച്ചില്ല.
12 Pitrosi cha zima niku tilila kwi bita, cha zima niku lola mukati, aba boni fela majila fela. Pitrosi aba boli ku Munzi na komoketwe chiba tendahali.
൧൨എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ട്, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.
13 Celyo izuba balutwana bobele baba kuya ku munzi uba ku sumpwa Emmaus, ubena makumi ena i yanza ni kumi lyonke lye stadia kwa Jerusalema.
൧൩അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽ നിന്നു ഏഴ് നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ
14 ciba ambola ni bamwi cezo zi ba tendahali.
൧൪ഈ സംഭവിച്ചതിനെക്കുറിച്ച് ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
15 Kuba tendahali kuti haba ba ku wamba ni kuli buza Jesu cha li bonahaza ku bali.
൧൫സംസാരിച്ചും ചോദിച്ചും കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു.
16 Imi menso abo aba ku kangwa ku mwi ziba.
൧൬യേശുവിനെ തിരിച്ചറിയാതിരിക്കാനായി അവരുടെ കണ്ണ് മറച്ചിരുന്നു.
17 Jesu aba wambi ku bali, “chinzi inwe mu wamba mu bobele cimu ya buyenda?” Chiba zima ni ku lola ni ba swabite,
൧൭അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
18 Zumwi kubali we zina lya Cleopas ca mwi taba, “Kana njewe u muntu wenke mwa Jerusalema ya sezi zintu zi ba tendahali mwa anu mazuba?”
൧൮അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ; യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു പറഞ്ഞു.
19 Jesu ca wamba ku bali, “zintu zihi”? Ciba mwi taba, Zintu zi amana ni Jesu wa Nazareta, yabali Mupolofita, we misebezi mu manzwi, habusu bwa mulimu ne chisi.
൧൯ഏത് കാര്യം എന്നു അവൻ അവരോട് ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
20 Lyahanu ba Prisita ba kulwana ni Bayendisi, mumu baba mubetekeli ni ku mu nyansa kuti a kokotelwe ni kwi haiwa.
൨൦നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
21 Imi tuba hupwile kuti njete na lukulule Israele. yee, nihakuba bulyo izi celi izuba lyo butatu kuzwa zonse zintu ha zi tendahala.
൨൧ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നുനാൾ കഴിഞ്ഞു.
22 Kono banakazi bamwi be nkopano baba tukomokisi, kaku pakelela kwi bita,
൨൨ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി
23 Imi kana baba ka mu wani chitunta, baba boli chi bakati nabo ba ba boni impono ya Mangeloi baba wambi kuti u hala.
൨൩പക്ഷേ അവന്റെ ശരീരം കാണാതെ മടങ്ങിവന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ട് എന്നു പറഞ്ഞു.
24 Bamwi ba Kwame mukati ketu baba yendi kwi bita, ciba kawana muba ba teli Banakazi, kono kana baba ka mu wani.”
൨൪ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്ന് സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ യേശുവിനെ കണ്ടില്ലതാനും.
25 Jesu aba wambi kubali kuti, Mawe inwe bantu musa zuwisisi bene inkulo zi lyeha ku lemuha ziwambo za ba wambi mupolofita.
൨൫അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
26 Kana kena kubali kwa butokwa kuti Jesu a nyandiswe ni kwi njila mwi kanya,
൨൬ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്റെ മഹത്വത്തിൽ പ്രവേശിക്കേണ്ടതല്ലയോ” എന്നു പറഞ്ഞു,
27 Kwi ntazi ku zwa kwa Mushe ku ya ku baprofita bonse, Jesu caba tolokela zintu ku amana naye mu mañolo.
൨൭മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.
28 Hachi ba ba sutelele ku munzi ku baba kuya, Jesu aba tendi ubu aba kusi zwila habusu,
൨൮അവർക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
29 kono chiba mu cho kuti, “wi kale neswe, imi celi chitengu ni zuba chiliya kuku mina” linu Jesu cha bola mukati kwi kala nabo.
൨൯അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്ന്.
30 Ku ba tendahali kuti haba kala naye ku lya, cha hinda chinkwa ku chi fuyola ni ku chi komauna cha baha,
൩൦അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു.
31 Linu menso abo aba tondi ni chi ba mwi ziba, Imi cha zwa mu menso abo,
൩൧ഉടനെ അവരുടെ കണ്ണ് തുറന്നു അവർ യേശുവിനെ തിരിച്ചറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി
32 Chiba wamba kuzumwi ni zumwi, “kana inkulo kazi bili mukati ketu? Ha wamba kwetu munzila, ha tu wumbwila mañolo.”
൩൨അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
33 Chiba zima che nako iyo ni ku yenda kwa Jerusalema, chi ba wana Balutwana bena ikumi ni yenke ni bamwi ba bena nabo,
൩൩അപ്പോൾ തന്നേ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
34 chi bati initi Jesu aba buki ni ku libonekisa kwa Simoni,
൩൪കർത്താവ് നിശ്ചയമായി ഉയിർത്തെഴുന്നേറ്റു ശിമോന് പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊന്നു ശിഷ്യരെയും കൂടെയുള്ളവരെയും കണ്ട്.
35 chi ba wamba zintu zonse ziba tendahali mwi nzila, ni Jesu mwa ba tondelezwa ni kamo Jesu haba ku komauna chinkwa.
൩൫വഴിയിൽവച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.
36 Haba ba ku wamba bulyo, Jesu cha zima mukati kabo, cha wamba ku bali chati “Ku sanga kube ne nwe”.
൩൬ഇങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നു: നിങ്ങൾക്ക് സമാധാനം എന്നു പറഞ്ഞു.
37 Kono baba bi ni sabo niku tiya ahulu, ni ku bonala kuti ba bona luhuho lu jolola.
൩൭അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്ക് തോന്നി.
38 Jesu aba wambi ku bali, “Chinzi hamu bilela, ni kuba ni puzo mwi nkulo zenu?
൩൮അവൻ അവരോട്: നിങ്ങൾ ഭയക്കുന്നതു എന്തിനാണ്? നിങ്ങൾ സംശയിക്കുന്നത് എന്താണ്?
39 Mu bone mu mayanza angu ni matende kuti njeme. Muni wonde niku ni lola, sina luhuho lu jolola halu sena inyama ne zi fuha sina muni kalile me”.
൩൯ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി മനസ്സിലാക്കുവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന് മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
40 Ha wamba bulyo aba ba tondezi mayanza ni matende a kwe.
൪൦ഇങ്ങനെ പറഞ്ഞിട്ട് അവൻ കയ്യും കാലും അവരെ കാണിച്ചു.
41 Haba ba kwina mu ku sa zumina bakeñisa cha ku sanga bulyo niku komokwa Jesu cha wamba ku bali mwina chimwi chete mulye?
൪൧അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: ഇവിടെ നിങ്ങളുടെ പക്കൽ തിന്നുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു.
42 Chiba muha chiyemba che nswi zi jichitwe,
൪൨അവർ ഒരു കഷണം വറുത്ത മീനും തേൻകട്ടയും അവന് കൊടുത്തു.
43 Jesu cha hinda ni kulya mubusu bwa bo.
൪൩യേശു അത് വാങ്ങി അവർ കാൺകെ തിന്നു.
44 Aba wambi ku bali, “kuti hani bena nenwe, ni ba mi wambile kuti zonse ziba ñolwa ka mulawo wa Mushe ni we chiprofita ni manolo a Lisamu e zuzilizwe”.
൪൪പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവൃത്തിയാകേണം എന്നുള്ളത് തന്നേ എന്നു പറഞ്ഞു
45 Cwale che yalula ingana zabo, kuti ba zuwisise mañolo.
൪൫തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു.
46 Aba wambi kubali kuti, “chiba ñoletwe kuti Jesu u swanela ku nyandiswa ni ku buka ku ba fwile che zuba lyo butatu.
൪൬ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും
47 Niku bakila zibi zetu kuti tu swalele, zi swanela kukutazwa mwi zina lyakwe ku zisi zonse, ku matango a Jerusalema.
൪൭അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
48 Mumpaki wezi zintu.
൪൮ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു.
49 Mubone, nimi tumina zaba sepisi Tayo. Kono mu shale mu Muleneñi konji chi mwa bwikwa ni inguzu zi zwa kwi wulu.”
൪൯എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതു വരെ നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു.
50 Cwale Jesu cha ba hitila mane kuka sika ha fwihi ni Bethani. Mi cha zimika mayanza no ku ba fuyaula.
൫൦അതുകഴിഞ്ഞ് അവൻ അവരെ ബേഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.
51 Ku ba tendahali kuti haba kuba fuyola aba siyi ni ku hindwa kwi wulu.
൫൧അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടുപിരിഞ്ഞു സ്വർഗ്ഗാരോഹണം ചെയ്തു.
52 Linu chiba mu lapelela kaku sanga ni ku bola kwa Jerusalema ke cha ku sanga.
൫൨അവർ അവനെ നമസ്കരിച്ചു മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു
53 Chiba zwila ha busu mwi inkeleke ku temba Ireeza.
൫൩എല്ലായ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.

< Luka 24 >