< יְהוֹשֻעַ 21 >

וַֽיִּגְּשׁ֗וּ רָאשֵׁי֙ אֲבֹ֣ות הַלְוִיִּ֔ם אֶל־אֶלְעָזָר֙ הַכֹּהֵ֔ן וְאֶל־יְהֹושֻׁ֖עַ בִּן־נ֑וּן וְאֶל־רָאשֵׁ֛י אֲבֹ֥ות הַמַּטֹּ֖ות לִבְנֵ֥י יִשְׂרָאֵֽל׃ 1
അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ വന്നു.
וַיְדַבְּר֨וּ אֲלֵיהֶ֜ם בְּשִׁלֹ֗ה בְּאֶ֤רֶץ כְּנַ֙עַן֙ לֵאמֹ֔ר יְהוָה֙ צִוָּ֣ה בְיַד־מֹשֶׁ֔ה לָֽתֶת־לָ֥נוּ עָרִ֖ים לָשָׁ֑בֶת וּמִגְרְשֵׁיהֶ֖ן לִבְהֶמְתֵּֽנוּ׃ 2
കനാൻദേശത്തു ശീലോവിൽവെച്ചു അവരോടു: യഹോവ ഞങ്ങൾക്കു പാൎപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു പുല്പുറങ്ങളും തരുവാൻ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
וַיִּתְּנ֨וּ בְנֵי־יִשְׂרָאֵ֧ל לַלְוִיִּ֛ם מִנַּחֲלָתָ֖ם אֶל־פִּ֣י יְהוָ֑ה אֶת־הֶעָרִ֥ים הָאֵ֖לֶּה וְאֶת־מִגְרְשֵׁיהֶֽן׃ 3
എന്നാറെ യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യൎക്കു കൊടുത്തു.
וַיֵּצֵ֥א הַגֹּורָ֖ל לְמִשְׁפְּחֹ֣ת הַקְּהָתִ֑י וַיְהִ֡י לִבְנֵי֩ אַהֲרֹ֨ן הַכֹּהֵ֜ן מִן־הַלְוִיִּ֗ם מִמַּטֵּ֣ה יְ֠הוּדָה וּמִמַּטֵּ֨ה הַשִּׁמְעֹנִ֜י וּמִמַּטֵּ֤ה בִנְיָמִן֙ בַּגֹּורָ֔ל עָרִ֖ים שְׁלֹ֥שׁ עֶשְׂרֵֽה׃ ס 4
കെഹാത്യരുടെ കുടുംബങ്ങൾക്കു വന്ന നറുക്കുപ്രകാരം ലേവ്യരിൽ പുരോഹിതനായ അഹരോന്റെ മക്കൾക്കു യെഹൂദാഗോത്രത്തിലും ശിമെയോൻ ഗോത്രത്തിലും ബെന്യാമീൻ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
וְלִבְנֵ֨י קְהָ֜ת הַנֹּותָרִ֗ים מִמִּשְׁפְּחֹ֣ת מַטֵּֽה־אֶ֠פְרַיִם וּֽמִמַּטֵּה־דָ֞ן וּמֵחֲצִ֨י מַטֵּ֧ה מְנַשֶּׁ֛ה בַּגֹּורָ֖ל עָרִ֥ים עָֽשֶׂר׃ ס 5
കെഹാത്തിന്റെ ശേഷംമക്കൾക്കു എഫ്രയീംഗോത്രത്തിലും ദാൻഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്തുപട്ടണം കിട്ടി.
וְלִבְנֵ֣י גֵרְשֹׁ֗ון מִמִּשְׁפְּחֹ֣ות מַטֵּֽה־יִשָּׂשכָ֣ר וּמִמַּטֵּֽה־אָ֠שֵׁר וּמִמַּטֵּ֨ה נַפְתָּלִ֜י וּ֠מֵחֲצִי מַטֵּ֨ה מְנַשֶּׁ֤ה בַבָּשָׁן֙ בַּגֹּורָ֔ל עָרִ֖ים שְׁלֹ֥שׁ עֶשְׂרֵֽה׃ ס 6
ഗേൎശോന്റെ മക്കൾക്കു യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.
לִבְנֵ֨י מְרָרִ֜י לְמִשְׁפְּחֹתָ֗ם מִמַּטֵּ֨ה רְאוּבֵ֤ן וּמִמַּטֵּה־גָד֙ וּמִמַּטֵּ֣ה זְבוּלֻ֔ן עָרִ֖ים שְׁתֵּ֥ים עֶשְׂרֵֽה׃ 7
മെരാരിയുടെ മക്കൾക്കു കുടുംബംകുടുംബമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
וַיִּתְּנ֤וּ בְנֵֽי־יִשְׂרָאֵל֙ לַלְוִיִּ֔ם אֶת־הֶעָרִ֥ים הָאֵ֖לֶּה וְאֶת־מִגְרְשֵׁיהֶ֑ן כַּאֲשֶׁ֨ר צִוָּ֧ה יְהוָ֛ה בְּיַד־מֹשֶׁ֖ה בַּגֹּורָֽל׃ פ 8
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ലേവ്യൎക്കു ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുക്കുപ്രകാരം കൊടുത്തു.
וֽ͏ַיִּתְּנ֗וּ מִמַּטֵּה֙ בְּנֵ֣י יְהוּדָ֔ה וּמִמַּטֵּ֖ה בְּנֵ֣י שִׁמְעֹ֑ון אֵ֚ת הֶֽעָרִ֣ים הָאֵ֔לֶּה אֲשֶׁר־יִקְרָ֥א אֶתְהֶ֖ן בְּשֵֽׁם׃ 9
അവർ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും താഴെ പേർ പറയുന്ന പട്ടണങ്ങളെ കൊടുത്തു.
וֽ͏ַיְהִי֙ לִבְנֵ֣י אַהֲרֹ֔ן מִמִּשְׁפְּחֹ֥ות הַקְּהָתִ֖י מִבְּנֵ֣י לֵוִ֑י כִּ֥י לָהֶ֛ם הָיָ֥ה הַגֹּורָ֖ל רִיאשֹׁנָֽה׃ 10
അവ ലേവിമക്കളിൽ കെഹാത്യരുടെ കുടുംബങ്ങളിൽ അഹരോന്റെ മക്കൾക്കു കിട്ടി. അവൎക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നതു.
וַיִּתְּנ֨וּ לָהֶ֜ם אֶת־קִרְיַת֩ אַרְבַּ֨ע אֲבִ֧י הָֽעֲנֹ֛וק הִ֥יא חֶבְרֹ֖ון בְּהַ֣ר יְהוּדָ֑ה וְאֶת־מִגְרָשֶׁ֖הָ סְבִיבֹתֶֽיהָ׃ 11
യെഹൂദാമലനാട്ടിൽ അവർ അനാക്കിന്റെ അപ്പനായ അൎബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവൎക്കു കൊടുത്തു.
וְאֶת־שְׂדֵ֥ה הָעִ֖יר וְאֶת־חֲצֵרֶ֑יהָ נָֽתְנ֛וּ לְכָלֵ֥ב בֶּן־יְפֻנֶּ֖ה בַּאֲחֻזָּתֹֽו׃ ס 12
എന്നാൽ പട്ടണത്തോടു ചേൎന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
וְלִבְנֵ֣י ׀ אַהֲרֹ֣ן הַכֹּהֵ֗ן נָֽתְנוּ֙ אֶת־עִיר֙ מִקְלַ֣ט הָרֹצֵ֔חַ אֶת־חֶבְרֹ֖ון וְאֶת־מִגְרָשֶׁ֑הָ וְאֶת־לִבְנָ֖ה וְאֶת־מִגְרָשֶֽׁהָ׃ 13
ഇങ്ങനെ അവർ പുരോഹിതനായ അഹരോന്റെ മക്കൾക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
וְאֶת־יַתִּר֙ וְאֶת־מִגְרָשֶׁ֔הָ וְאֶת־אֶשְׁתְּמֹ֖עַ וְאֶת־מִגְרָשֶֽׁהָ׃ 14
യത്ഥീരും അതിന്റെ പുല്പുറങ്ങളും
וְאֶת־חֹלֹן֙ וְאֶת־מִגְרָשֶׁ֔הָ וְאֶת־דְּבִ֖ר וְאֶת־מִגְרָשֶֽׁהָ׃ 15
എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
וְאֶת־עַ֣יִן וְאֶת־מִגְרָשֶׁ֗הָ וְאֶת־יֻטָּה֙ וְאֶת־מִגְרָשֶׁ֔הָ אֶת־בֵּ֥ית שֶׁ֖מֶשׁ וְאֶת־מִגְרָשֶׁ֑הָ עָרִ֣ים תֵּ֔שַׁע מֵאֵ֕ת שְׁנֵ֥י הַשְּׁבָטִ֖ים הָאֵֽלֶּה׃ פ 16
അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ ഒമ്പതു പട്ടണവും,
וּמִמַּטֵּ֣ה בִנְיָמִ֔ן אֶת־גִּבְעֹ֖ון וְאֶת־מִגְרָשֶׁ֑הָ אֶת־גֶּ֖בַע וְאֶת־מִגְרָשֶֽׁהָ׃ 17
ബെന്യാമീൻ ഗോത്രത്തിൽ ഗിബെയോനും അതിന്റെ പുല്പുറങ്ങളും
אֶת־עֲנָתֹות֙ וְאֶת־מִגְרָשֶׁ֔הָ וְאֶת־עַלְמֹ֖ון וְאֶת־מִגְרָשֶׁ֑הָ עָרִ֖ים אַרְבַּֽע׃ 18
ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
כָּל־עָרֵ֥י בְנֵֽי־אַהֲרֹ֖ן הַכֹּֽהֲנִ֑ים שְׁלֹשׁ־עֶשְׂרֵ֥ה עָרִ֖ים וּמִגְרְשֵׁיהֶֽן׃ ס 19
അഹരോന്റെ മക്കളായ പുരോഹിതന്മാൎക്കു എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
וּלְמִשְׁפְּחֹ֤ות בְּנֵֽי־קְהָת֙ הַלְוִיִּ֔ם הַנֹּותָרִ֖ים מִבְּנֵ֣י קְהָ֑ת וַֽיְהִי֙ עָרֵ֣י גֹֽורָלָ֔ם מִמַּטֵּ֖ה אֶפְרָֽיִם׃ 20
കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യൎക്കു, കെഹാത്യകുടുംബങ്ങൾക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങൾ എഫ്രയീംഗോത്രത്തിൽ ആയിരുന്നു.
וַיִּתְּנ֨וּ לָהֶ֜ם אֶת־עִ֨יר מִקְלַ֧ט הָרֹצֵ֛חַ אֶת־שְׁכֶ֥ם וְאֶת־מִגְרָשֶׁ֖הָ בְּהַ֣ר אֶפְרָ֑יִם וְאֶת־גֶּ֖זֶר וְאֶת־מִגְרָשֶֽׁהָ׃ 21
എഫ്രയീംനാട്ടിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
וְאֶת־קִבְצַ֙יִם֙ וְאֶת־מִגְרָשֶׁ֔הָ וְאֶת־בֵּ֥ית חֹורֹ֖ן וְאֶת־מִגְרָשֶׁ֑הָ עָרִ֖ים אַרְבַּֽע׃ ס 22
കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
וּמִמַּ֨טֵּה־דָ֔ן אֶֽת־אֶלְתְּקֵ֖א וְאֶת־מִגְרָשֶׁ֑הָ אֶֽת־גִּבְּתֹ֖ון וְאֶת־מִגְרָשֶֽׁהָ׃ 23
ദാൻഗോത്രത്തിൽ എൽതെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
אֶת־אַיָּלֹון֙ וְאֶת־מִגְרָשֶׁ֔הָ אֶת־גַּת־רִמֹּ֖ון וְאֶת־מִגְרָשֶׁ֑הָ עָרִ֖ים אַרְבַּֽע׃ ס 24
അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
וּמִֽמַּחֲצִית֙ מַטֵּ֣ה מְנַשֶּׁ֔ה אֶת־תַּעְנַךְ֙ וְאֶת־מִגְרָשֶׁ֔הָ וְאֶת־גַּת־רִמֹּ֖ון וְאֶת־מִגְרָשֶׁ֑הָ עָרִ֖ים שְׁתָּֽיִם׃ 25
മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവൎക്കു കൊടുത്തു.
כָּל־עָרִ֥ים עֶ֖שֶׂר וּמִגְרְשֵׁיהֶ֑ן לְמִשְׁפְּחֹ֥ות בְּנֵֽי־קְהָ֖ת הַנֹּותָרִֽים׃ ס 26
ഇങ്ങനെ കെഹാത്തിന്റെ ശേഷംമക്കളുടെ കുടുംബങ്ങൾക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
וְלִבְנֵ֣י גֵרְשֹׁון֮ מִמִּשְׁפְּחֹ֣ת הַלְוִיִּם֒ מֵחֲצִ֞י מַטֵּ֣ה מְנַשֶּׁ֗ה אֶת־עִיר֙ מִקְלַ֣ט הָרֹצֵ֔חַ אֶת־גָּלֹון (גֹּולָ֤ן) בַּבָּשָׁן֙ וְאֶת־מִגְרָשֶׁ֔הָ וְאֶֽת־בְּעֶשְׁתְּרָ֖ה וְאֶת־מִגְרָשֶׁ֑הָ עָרִ֖ים שְׁתָּֽיִם׃ ס 27
ലേവ്യരുടെ കുടുംബങ്ങളിൽ ഗേൎശോന്റെ മക്കൾക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
וּמִמַּטֵּ֣ה יִשָּׂשכָ֔ר אֶת־קִשְׁיֹ֖ון וְאֶת־מִגְרָשֶׁ֑הָ אֶת־דָּֽבְרַ֖ת וְאֶת־מִגְרָשֶֽׁהָ׃ 28
ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാർഗോത്രത്തിൽ കിശ്യോനും അതിന്റെ പുല്പുറങ്ങളും
אֶת־יַרְמוּת֙ וְאֶת־מִגְרָשֶׁ֔הָ אֶת־עֵ֥ין גַּנִּ֖ים וְאֶת־מִגְרָשֶׁ֑הָ עָרִ֖ים אַרְבַּֽע׃ ס 29
ദാബെരത്തും അതിന്റെ പുല്പുറങ്ങളും യൎമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
וּמִמַּטֵּ֣ה אָשֵׁ֔ר אֶת־מִשְׁאָ֖ל וְאֶת־מִגְרָשֶׁ֑הָ אֶת־עַבְדֹּ֖ון וְאֶת־מִגְרָשֶֽׁהָ׃ 30
ആശേർഗോത്രത്തിൽ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
אֶת־חֶלְקָת֙ וְאֶת־מִגְרָשֶׁ֔הָ וְאֶת־רְחֹ֖ב וְאֶת־מִגְרָשֶׁ֑הָ עָרִ֖ים אַרְבַּֽע׃ ס 31
ഹെല്ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
וּמִמַּטֵּ֨ה נַפְתָּלִ֜י אֶת־עִ֣יר ׀ מִקְלַ֣ט הָֽרֹצֵ֗חַ אֶת־קֶ֨דֶשׁ בַּגָּלִ֤יל וְאֶת־מִגְרָשֶׁ֙הָ֙ וְאֶת־חַמֹּ֥ת דֹּאר֙ וְאֶת־מִגְרָשֶׁ֔הָ וְאֶת־קַרְתָּ֖ן וְאֶת־מִגְרָשֶׁ֑הָ עָרִ֖ים שָׁלֹֽשׁ׃ 32
നഫ്താലിഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കൎത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
כָּל־עָרֵ֥י הַגֵּרְשֻׁנִּ֖י לְמִשְׁפְּחֹתָ֑ם שְׁלֹשׁ־עֶשְׂרֵ֥ה עִ֖יר וּמִגְרְשֵׁיהֶֽן׃ ס 33
ഗേൎശോന്യൎക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
וּלְמִשְׁפְּחֹ֣ות בְּנֵֽי־מְרָרִי֮ הַלְוִיִּ֣ם הַנֹּותָרִים֒ מֵאֵת֙ מַטֵּ֣ה זְבוּלֻ֔ן אֶֽת־יָקְנְעָ֖ם וְאֶת־מִגְרָשֶׁ֑הָ אֶת־קַרְתָּ֖ה וְאֶת־מִגְרָשֶֽׁהָ׃ 34
ശേഷം ലേവ്യരിൽ മെരാൎയ്യകുടുംബങ്ങൾക്കു സെബൂലൂൻ ഗോത്രത്തിൽ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കൎത്ഥയും അതിന്റെ പുല്പുറങ്ങളും
אֶת־דִּמְנָה֙ וְאֶת־מִגְרָשֶׁ֔הָ אֶֽת־נַהֲלָ֖ל וְאֶת־מִגְרָשֶׁ֑הָ עָרִ֖ים אַרְבַּֽע׃ 35
ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
וּמִמַּטֵּ֣ה רְאוּבֵ֔ן אֶת־בֶּ֖צֶר וְאֶת־מִגְרָשֶׁ֑הָ וְאֶת־יַ֖הְצָה וְאֶת־מִגְרָשֶֽׁהָ׃ 36
രൂബേൻ ഗോത്രത്തിൽ ബേസെരും അതിന്റെ പുല്പുറങ്ങളും
אֶת־קְדֵמֹות֙ וְאֶת־מִגְרָשֶׁ֔הָ וְאֶת־מֵיפָ֖עַת וְאֶת־מִגְרָשֶׁ֑הָ עָרִ֖ים אַרְבַּֽע׃ ס 37
യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
וּמִמַּטֵּה־גָ֗ד אֶת־עִיר֙ מִקְלַ֣ט הָרֹצֵ֔חַ אֶת־רָמֹ֥ת בַּגִּלְעָ֖ד וְאֶת־מִגְרָשֶׁ֑הָ וְאֶֽת־מַחֲנַ֖יִם וְאֶת־מִגְרָשֶֽׁהָ׃ 38
ഗാദ്ഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
אֶת־חֶשְׁבֹּון֙ וְאֶת־מִגְרָשֶׁ֔הָ אֶת־יַעְזֵ֖ר וְאֶת־מִגְרָשֶׁ֑הָ כָּל־עָרִ֖ים אַרְבַּֽע׃ 39
ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.
כָּל־הֶ֨עָרִ֜ים לִבְנֵ֤י מְרָרִי֙ לְמִשְׁפְּחֹתָ֔ם הַנֹּותָרִ֖ים מִמִּשְׁפְּחֹ֣ות הַלְוִיִּ֑ם וַיְהִי֙ גֹּורָלָ֔ם עָרִ֖ים שְׁתֵּ֥ים עֶשְׂרֵֽה׃ 40
അങ്ങനെ ശേഷംലേവ്യകുടുംബങ്ങളായ മെരാൎയ്യൎക്കു നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.
כֹּ֚ל עָרֵ֣י הַלְוִיִּ֔ם בְּתֹ֖וךְ אֲחֻזַּ֣ת בְּנֵֽי־יִשְׂרָאֵ֑ל עָרִ֛ים אַרְבָּעִ֥ים וּשְׁמֹנֶ֖ה וּמִגְרְשֵׁיהֶֽן׃ 41
യിസ്രായേൽമക്കളുടെ അവകാശത്തിൽ ലേവ്യൎക്കു എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
תִּֽהְיֶ֙ינָה֙ הֶעָרִ֣ים הָאֵ֔לֶּה עִ֣יר עִ֔יר וּמִגְרָשֶׁ֖יהָ סְבִיבֹתֶ֑יהָ כֵּ֖ן לְכָל־הֶעָרִ֥ים הָאֵֽלֶּה׃ ס 42
ഈ പട്ടണങ്ങളിൽ ഓരോന്നിന്നു ചുറ്റും പുല്പുറങ്ങൾ ഉണ്ടായിരുന്നു; ഈ പട്ടണങ്ങൾക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.
וַיִּתֵּ֤ן יְהוָה֙ לְיִשְׂרָאֵ֔ל אֶת־כָּל־הָאָ֔רֶץ אֲשֶׁ֥ר נִשְׁבַּ֖ע לָתֵ֣ת לַאֲבֹותָ֑ם וַיִּרָשׁ֖וּהָ וַיֵּ֥שְׁבוּ בָֽהּ׃ 43
യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാൎക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാൎത്തു.
וַיָּ֨נַח יְהוָ֤ה לָהֶם֙ מִסָּבִ֔יב כְּכֹ֥ל אֲשֶׁר־נִשְׁבַּ֖ע לַאֲבֹותָ֑ם וְלֹא־עָ֨מַד אִ֤ישׁ בִּפְנֵיהֶם֙ מִכָּל־אֹ֣יְבֵיהֶ֔ם אֵ֚ת כָּל־אֹ֣יְבֵיהֶ֔ם נָתַ֥ן יְהוָ֖ה בְּיָדָֽם׃ 44
യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവൎക്കു സ്വസ്ഥത നല്കി ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യിൽ ഏല്പിച്ചു.
לֹֽא־נָפַ֣ל דָּבָ֔ר מִכֹּל֙ הַדָּבָ֣ר הַטֹּ֔וב אֲשֶׁר־דִּבֶּ֥ר יְהוָ֖ה אֶל־בֵּ֣ית יִשְׂרָאֵ֑ל הַכֹּ֖ל בָּֽא׃ פ 45
യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.

< יְהוֹשֻעַ 21 >