< 1 דִּבְרֵי הַיָּמִים 25 >

וַיַּבְדֵּ֣ל דָּוִיד֩ וְשָׂרֵ֨י הַצָּבָ֜א לַעֲבֹדָ֗ה לִבְנֵ֤י אָסָף֙ וְהֵימָ֣ן וִֽידוּת֔וּן הַנְּבִּיאִים (הַֽנִּבְּאִ֛ים) בְּכִנֹּרֹ֥ות בִּנְבָלִ֖ים וּבִמְצִלְתָּ֑יִם וַֽיְהִי֙ מִסְפָּרָ֔ם אַנְשֵׁ֥י מְלָאכָ֖ה לַעֲבֹדָתָֽם׃ 1
ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിതു:
לִבְנֵ֣י אָסָ֗ף זַכּ֧וּר וְיֹוסֵ֛ף וּנְתַנְיָ֥ה וַאֲשַׂרְאֵ֖לָה בְּנֵ֣י אָסָ֑ף עַ֚ל יַד־אָסָ֔ף הַנִּבָּ֖א עַל־יְדֵ֥י הַמֶּֽלֶךְ׃ 2
ആസാഫിന്റെ പുത്രന്മാരോ: രാജാവിന്റെ കല്പനയാൽ പ്രവചിച്ച ആസാഫിന്റെ കീഴിൽ ആസാഫിന്റെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാവു, അശരേലാ.
לִידוּת֑וּן בְּנֵ֣י יְדוּת֡וּן גְּדַלְיָ֡הוּ וּצְרִ֡י וִֽ֠ישַׁעְיָהוּ חֲשַׁבְיָ֨הוּ וּמַתִּתְיָ֜הוּ שִׁשָּׁ֗ה עַל֩ יְדֵ֨י אֲבִיהֶ֤ם יְדוּתוּן֙ בַּכִּנֹּ֔ור הַנִּבָּ֕א עַל־הֹדֹ֥ות וְהַלֵּ֖ל לַיהוָֽה׃ ס 3
യെദൂഥൂന്യരോ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ.
לְהֵימָ֑ן בְּנֵ֣י הֵימָ֡ן בֻּקִּיָּ֡הוּ מַתַּנְיָ֡הוּ עֻ֠זִּיאֵל שְׁבוּאֵ֨ל וִֽירִימֹ֜ות חֲנַנְיָ֣ה חֲנָ֗נִי אֱלִיאָ֤תָה גִדַּ֙לְתִּי֙ וְרֹמַ֣מְתִּי עֶ֔זֶר יָשְׁבְּקָ֣שָׁה מַלֹּ֔ותִי הֹותִ֖יר מַחֲזִיאֹֽות׃ 4
ഹേമാന്യരോ: ബുക്കീയാവു; മത്ഥന്യാവു, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവു, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ഹേമാന്റെ പുത്രന്മാർ.
כָּל־אֵ֨לֶּה בָנִ֜ים לְהֵימָ֗ן חֹזֵ֥ה הַמֶּ֛לֶךְ בְּדִבְרֵ֥י הָאֱלֹהִ֖ים לְהָרִ֣ים קָ֑רֶן וַיִּתֵּ֨ן הָאֱלֹהִ֜ים לְהֵימָ֗ן בָּנִ֛ים אַרְבָּעָ֥ה עָשָׂ֖ר וּבָנֹ֥ות שָׁלֹֽושׁ׃ 5
ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദൎശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയൎത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.
כָּל־אֵ֣לֶּה עַל־יְדֵי֩ אֲבִיהֶ֨ם בַּשִּׁ֜יר בֵּ֣ית יְהוָ֗ה בִּמְצִלְתַּ֙יִם֙ נְבָלִ֣ים וְכִנֹּרֹ֔ות לַעֲבֹדַ֖ת בֵּ֣ית הָאֱלֹהִ֑ים עַ֚ל יְדֵ֣י הַמֶּ֔לֶךְ ס אָסָ֥ף וִידוּת֖וּן וְהֵימָֽן׃ 6
ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
וַיְהִ֤י מִסְפָּרָם֙ עִם־אֲחֵיהֶ֔ם מְלֻמְּדֵי־שִׁ֖יר לַיהוָ֑ה כָּל־הַ֨מֵּבִ֔ין מָאתַ֖יִם שְׁמֹונִ֥ים וּשְׁמֹונָֽה׃ 7
യഹോവെക്കു സംഗീതം ചെയ്‌വാൻ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകലസഹോദരന്മാരുമായി അവരുടെ സംഖ്യ ഇരുനൂറ്റെണ്പത്തെട്ടു.
וַיַּפִּ֜ילוּ גֹּורָלֹ֣ות מִשְׁמֶ֗רֶת לְעֻמַּת֙ כַּקָּטֹ֣ן כַּגָּדֹ֔ול מֵבִ֖ין עִם־תַּלְמִֽיד׃ פ 8
താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന്നു അവർ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.
וַיֵּצֵ֞א הַגֹּורָ֧ל הָרִאשֹׁ֛ון לְאָסָ֖ף לְיֹוסֵ֑ף גְּדַלְיָ֙הוּ֙ הַשֵּׁנִ֔י הֽוּא־וְאֶחָ֥יו וּבָנָ֖יו שְׁנֵ֥ים עָשָֽׂר׃ 9
ഒന്നാമത്തെ ചീട്ടു ആസാഫിന്നു വേണ്ടി യോസേഫിന്നു വന്നു; രണ്ടാമത്തേതു ഗെദല്യാവിന്നു വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേർ.
הַשְּׁלִשִׁ֣י זַכּ֔וּר בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 10
മൂന്നാമത്തേതു സക്കൂരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
הָרְבִיעִי֙ לַיִּצְרִ֔י בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 11
നാലാമത്തേതു യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
הַחֲמִישִׁ֣י נְתַנְיָ֔הוּ בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 12
അഞ്ചാമത്തേതു നെഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
הַשִּׁשִּׁ֣י בֻקִּיָּ֔הוּ בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 13
ആറാമത്തേതു ബുക്കീയാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
הַשְּׁבִעִ֣י יְשַׂרְאֵ֔לָה בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 14
ഏഴാമത്തേതു യെശരേലെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
הַשְּׁמִינִ֣י יְשַֽׁעְיָ֔הוּ בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 15
എട്ടാമത്തേതു യെശയ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
הַתְּשִׁיעִ֣י מַתַּנְיָ֔הוּ בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 16
ഒമ്പതാമത്തേതു മത്ഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
הָעֲשִׂירִ֣י שִׁמְעִ֔י בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 17
പത്താമത്തേതു ശിമെയിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
עַשְׁתֵּֽי־עָשָׂ֣ר עֲזַרְאֵ֔ל בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 18
പതിനൊന്നാമത്തേതു അസരേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
הַשְּׁנֵ֤ים עָשָׂר֙ לַחֲשַׁבְיָ֔ה בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 19
പന്ത്രണ്ടാമത്തേതു ഹശബ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לִשְׁלֹשָׁ֤ה עָשָׂר֙ שֽׁוּבָאֵ֔ל בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 20
പതിമ്മൂന്നാമത്തേതു ശൂബായേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לְאַרְבָּעָ֤ה עָשָׂר֙ מַתִּתְיָ֔הוּ בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 21
പതിനാലാമത്തേതു മത്ഥിഥ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לַחֲמִשָּׁ֤ה עָשָׂר֙ לִֽירֵמֹ֔ות בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 22
പതിനഞ്ചാമത്തേതു യെരീമോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לְשִׁשָּׁ֤ה עָשָׂר֙ לַחֲנַנְיָ֔הוּ בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 23
പതിനാറാമത്തേതു ഹനന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לְשִׁבְעָ֤ה עָשָׂר֙ לְיָשְׁבְּקָ֔שָׁה בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 24
പതിനേഴാമത്തേതു യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לִשְׁמֹונָ֤ה עָשָׂר֙ לַחֲנָ֔נִי בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 25
പതിനെട്ടാമത്തേതു ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לְתִשְׁעָ֤ה עָשָׂר֙ לְמַלֹּ֔ותִי בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 26
പത്തൊമ്പതാമത്തേതു മല്ലോഥിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לְעֶשְׂרִים֙ לֶֽאֱלִיָּ֔תָה בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 27
ഇരുപതാമത്തേതു എലീയാഥെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לְאֶחָ֤ד וְעֶשְׂרִים֙ לְהֹותִ֔יר בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 28
ഇരുപത്തൊന്നാമത്തേതു ഹോഥീരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לִשְׁנַ֤יִם וְעֶשְׂרִים֙ לְגִדַּ֔לְתִּי בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 29
ഇരുപത്തിരണ്ടാമത്തേതു ഗിദ്ദൽതിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לִשְׁלֹשָׁ֤ה וְעֶשְׂרִים֙ לְמַ֣חֲזִיאֹ֔ות בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ 30
ഇരുപത്തിമൂന്നാമത്തേതു മഹസീയോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
לְאַרְבָּעָ֤ה וְעֶשְׂרִים֙ לְרֹומַ֣מְתִּי עָ֔זֶר בָּנָ֥יו וְאֶחָ֖יו שְׁנֵ֥ים עָשָֽׂר׃ פ 31
ഇരുപത്തിനാലാമത്തേതു രോമംതി-ഏസെരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.

< 1 דִּבְרֵי הַיָּמִים 25 >