< Luhka 8 >

1 Akäna Jesuh naw, mlüh he, ngnam he üng cit hü lü Pamhnama khawa mawng thangkdaw sang hü se, xaleinghngih he pi a veia citki he.
അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
2 Acunüng, nghnumi he khawyaia awmnak daw beki he la, natnak üngka naw yai beki he pi awmki he. Acuna nghnumi he cun, a k'um üngka naw khawyai khyüh lut lawkia Makdalin ami ti Marih naki,
അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
3 Heroda khawhthem mceiki Joanah, Cuza a khyu, Susanah la, amimäta ka am Jesuh tumbeiki hea nghnumi kce hea kyaki he.
ഹെരോദാവിന്റെ കാൎയ്യവിചാരകനായ കൂസയുടെ ഭാൎയ്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവൎക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.
4 Mlüh mat ngpäng se mat üngka khyang he law hü u lü, ngbum law u se, Jesuh naw, msuimcäpnak am ngthu jah mtheh lü,
പിന്നെ വലിയോരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു.
5 “Mciksaw, mci saw khaia loa citki, acunüng a saw k'um üng avang lam üng kya se khyang he naw ami leh, kha he naw ami ei.
വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
6 “Mci avang lunga danaka khana kyaki a pyo law la mdek ä ngsüikia kyase ng’yawngei bäihki.
മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
7 “Mci avang nghlinghmua kyaki, nghling naw pyo lawpüi lü a mthihin.
മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
8 “Cunsepi, avang ngleihkdaw üng kyaki, pyo law lü, aphya a, vuipai lawki,” a ti. Acunüng, acun a pyen law päng üng, Jesuh naw, “Nami ngjaknak vaia nami nghnga a ve üng ngja ua,” a ti.
മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
9 Axüisaw he naw, “Hina msuimcäpnaka suilam hin i ni?” tia kthäh u se,
അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:
10 Jesuh naw, “Nangmi cun Pamhnama khankhawa mawng ksingnak ning jah peta kyaki, cunsepi avanga veia msuimcäpnak am pyena kyaki, ‘Teng u se pi am hmu kcangki he, ngja u se pi am ksingki he.’
ദൈവരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവൎക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
11 “Msuimcäpnak cun hinkba kyaki; Mci cun Mhnama ngthua kyaki.
ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;
12 “Lam kpema kyaki he cun ngthu ngjaki he, am jumei u lü küikyana am ami kyanak vaia, khawyai naw law lü ami mlungmthin üngka ngthu cun a lawhei.
വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
13 “Lunga khana kyaki he cun, ngthu ngja u lü jekyainak am dokhameiki hea kyaki, cunsepi ami pya am awmse, asäng jumki he te hlawhlepnak a pha law üng kyukngtängeiki he.
പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവൎക്കു വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.
14 “Nghling hmua kyaki he cun, ngthu ngjaki he; cunsepi khawmdek cäicahnak, bawimangnak, hlimtuinak he naw jah bawngkha sak se am vüipai law thei u.
മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂൎണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
15 “Cunsepi, ngleih kdawa khana kyaki he cun, ngthu cun ngja u lü, ami mlung khyawnga ta u lü, mtheh ngjaknaka mlungmthin am ami ngtheipai vei cäpa biloki he.
നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.
16 “U naw meiim mdäi lü kphya am am mük khawi u, ihnaka keha pi am thup khawi u, lutki avan naw akvai ami hmuh vaia, taknak ngkawi üng ta khawiki he.
വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
17 “Ipi ä ngphyeh khaia mjih ngphyeh law lü, ipi ä ngdang khaia thup ngdang law lü akvainaka law püia kya law khai.
വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
18 “Acunakyase, ikba nami ngjak cäiei na ua; upi taki üng petsih u lü, upi am taki cun a takca a ngaih pi yuh pet vai,” a ti.
ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
19 Jesuh a nu la, a bena he a veia lawki he, khyang dämkia kyase a peia am pha u se,
അവന്റെ അമ്മയും സഹോദരന്മാരും
20 “Na nu la na bena he ning hmu khaia bü u lü, kpunga ngdüi ve u,” tia ami mtheh.
അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു.
21 Jesuh naw, “Hina Pamhnama ngthu ngai u lü, kcang naki he hin, ka nu la ka bena he ni,” ti lü a jah msang.
അവരോടു അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.
22 Khaw mhmüp mat cun axüisaw he am mlawng üng ami awm üng Jesuh naw, “Lia, cayea, mi va pek vai u,” a ti. Acunüng citki he.
ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.
23 Ami ceh k'um üng Jesuh ipeiki; acunüng tuili üng khaw khi law sawxat lü, ami mlawng tui am be law se kyü u lü, khuikhaki he.
അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
24 Axüisaw he a veia citki he naw mtho u lü, “Saja aw, Saja aw, khyük law hlü ve üng” ami ti. Acunüng Jesuh naw tho law lü, khawkhi la tuiyüi jah jüi se, pyai lü ngdüm lawki.
തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണൎത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമൎന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
25 Acunüng Jesuh naw, “Nami jumnak hawia ni?” a ti. Acunsepi kyü u lü, cäicah lawki he naw, “Hin hin u ni? Khawkhi la tuiyüi naw pi ngthu jah pe se, ani ngaih?” tia ng’yüngkoki he.
നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചൎയ്യപ്പെട്ടു.
26 Jesuh la axüisaw he Kalile üngka naw tuili üng ngtäi u lü Kerasa khawa citki he.
അവർ ഗലീലക്കു നേരെയുള്ള ഗെരസേന്യദേശത്തു അണഞ്ഞു.
27 Jesuh ava kco la, khawyai naw khawvei a awmnak, suisak am suisaki, ima am awm lü ng’uhnün he cia awmkia khyang mat naw ana khyum.
അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാൎക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.
28 Acunüng, Jesuh a hmuh la, a maa kyu lü, angsanga, “Jesuh, ak'hlüng säih Mhnama Capa, ikba na na pawh hlüki ni? Ä na mkhuimkhaa, ning huina veng,” ti lü ngpyangki.
അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
29 Isetiakyaküng, Jesuh naw khawyai acuna khyang üngka naw cit khaia ngthu ana pet khawia phäha kyaki. Acuna khyang cun khawyai naw a man khawia kyaki; mthiyüi am a kutkhaw he jah pin u lü thawngim üng ami khyum üngpi ami pinpawknak he jah tipat lü mawkpyawnga dawng khaia khawyai naw a pawh khawia kyaki.
അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകൎക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.
30 Jesuh naw, “Na ngming u ni?” ti lü kthäh se, khawyai naw, “Ka ngming cun apä ni,” a ti, (isetiakyaküng, a k'uma khawyai khawjah a luha phäha kyaki).
യേശു അവനോടു: നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
31 Acunüng, khui kthuknua am a jah tüih vaia ami nghuinak. (Abyssos g12)
പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. (Abyssos g12)
32 Acunüng, mkyanga vawk khawjah ami jah mcaha k'uma ami luhnak vaia Jesuh nghuina u se, Jesuh naw a jah pet.
അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
33 Khawyai he khyanga khui üngka naw lut law u lü, vawka k'uma lut u se, vawk he kdanga dawng u lü, tui üng ngcumki he.
ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു.
34 Vawksäm he naw ami hmu üng, dawng u lü, ngnamthe la loa ami va sang.
ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
35 Acunüng, ia akya, teng khai hea nghlawm u lü citki he, acuia Jesuha veia ami pha law üng, khawyai hea cehtak cun Jesuha khaw kunga suisa lü ngaikyunak akdaw am ngaw se ami hmu üng, aktäa kyüki he.
സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
36 Acun hmuki he naw anghnua lawki he üng acuan khyang ihawkba a yai be ami jah mtheh.
ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു.
37 Acunüng acuna khaw pipei üngka he ami van kyü law u lü, ami khaw üngka naw angxita a ktawih be vaia ami nghuinak. Acunüng, Jesuh mlawng üng lut lü cit beki.
ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
38 Khawyaia, a cehtaka khyang naw, Jesuh veia a ceh ngha vaia nghuina se, Jesuh naw,
ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.
39 “Na ima nghlat be lü, Pamhnam naw aktäa, i na hama a ning pawh pet jah va mtheha,” ti lü, a tüih be. Acunüng mlüh üng cit lü, Jesuh naw a hama a pawh peta a hlüngtaia mawng cun sang hüki.
അതിന്നു അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
40 Jesuha tuili acayea a nghlat law be üng, khyang he naw ana ngängki he naw, aktäa ami na jekyainak.
യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
41 Acunüng, Sinakoka ngvai mat Jairuh naki lawki, Jesuha khaw kunga kawp lü, a ima cit khaia a nghuinak law.
അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
42 Mat däng a canak nghnumica, kum xaleinghngih lawki, thi law hlü ngsaikia a kuna phäha kyaki. Acunüng Jesuh a ceh k'um üng khyang he naw ami kcung.
അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
43 Acunüng, nghnumi mat, kum xaleinghngih a thi putki, a ngui tak avan seibawi hea veia a ngsawieinak bäih, acunüng u naw pi am ami mdaw be thei,
അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാഞ്ഞുവളുമായോരു സ്ത്രീ
44 Jesuha hnua law lü, a suisak mdawngca hnet law se, acun la angxita a thi put ye beki.
പുറകിൽ അടുത്തുചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
45 Jesuh naw, “U ni na hnetki?” a ti. Acunüng, “Kei ta am ni nawng,” ti u se, Pita naw, “Saja aw, khyang he naw ning kcung na u lü ning hnet ye u se” a ti.
എന്നെ തൊട്ടതു ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46 Cunsepi, Jesuh naw, “U yaw naw ta na hnetki ni, johit ka khui üngka naw lut law se sim veng” a ti.
യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.
47 Nghnumi naw, ä ngthup theiki ti ksing lü, a ngkhet maha law lü, Jesuha maa kawp lü, a hneta suilam la, a daw be ngxita mawng cun, khyang avana hmuha, a phyeh.
താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
48 Jesuh naw, “Ka canu aw, na jumnak naw ning dawsak be ve, dim'yenak am cita,” a ti.
അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
49 Acukba ana ngthuhei k'um üng, Sinakok ngvaia im üngka naw khyang mat law lü, “Saja ä kbawng kbaia, na canu thi päng ve,” a ti.
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
50 Acun Jesuh naw a ngjak üng msang lü, “Ä cäia, a jum dänga mah juma, na canu daw be khai ni,” a ti.
യേശു അതുകേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.
51 Acunüng, Jesuh ima law lü, Pita, Jakuk, Johan la, hnasena nu la pa dänga thea, upi im k'uma am a jah luhsak.
വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.
52 Ami van aktäa ana mbawikyap u se Jesuh naw jah hmu lü, “Ä kyap ua, hnasen am thiki ni, ipki ni,” a ti.
എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവൻ പറഞ്ഞു.
53 Acuna thi pängkia ksingki he naw ami yaihei.
അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
54 Cunsepi Jesuh naw nghnumica cun a kut üng manki naw, “Ka ca aw, tho law,” ti lü, a khü.
എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
55 Acunüng, a xünak naw kpan law be se, angxita tho law beki. Acunüng, Jesuh naw ei vai iyaw ami pet vaia a jah mtheh.
അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
56 Acunüng, a nu la a pa aktäa cäi lawki xawi, Jesuh naw a bilawh u am pi am ani jah mtheh vaia a jah ksük.
അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.

< Luhka 8 >