< ᏥᎻ ᎤᏬᏪᎳᏅᎯ 5 >

1 Ꭷ ᏂᎯ ᏗᏤᎿᎭᎢ ᏗᏣᏠᏱᎦ ᎠᎴ ᏗᏥᏴᎳ ᏫᏂᎦᎵᏍᏙᏓ ᎢᏥᎩᎵᏲᎢᏍᏗ ᎢᏥᎷᏤᏗ ᏥᎩ.
അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
2 ᏧᎬᏩᎶᏗ ᎢᏥᎲᎢ ᎤᎪᏒ; ᏗᏣᏄᏬᏃ ᏥᏍᎪᏴ ᎦᏂᏯᎥ;
നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.
3 ᏗᏣᏤᎵ ᏓᎶᏂᎨ ᎠᏕᎸ ᎠᎴ ᎤᏁᎬ ᎠᏕᎸ ᏚᏯᏍᏜᏓᏛ, ᏚᏯᏍᏜᏓᏛᏃ ᎢᏥᏃᎮᏍᎩ ᎨᏎᏍᏗ, ᎠᎴ ᎤᏪᏰᏍᏗ ᎨᏎᏍᏗ ᎢᏥᏇᏓᎸ ᎠᏥᎸ ᏥᎦᏰᏍᎪ ᎾᏍᎩᏯᎢ. ᎢᏥᏟᏌᏅ ᏧᎬᏩᎶᏗ ᎤᎵᏍᏆᎸᏗ ᎢᎦ ᎨᏒ ᎤᎬᏩᎵ.
നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
4 ᎬᏂᏳᏉ ᎠᏠᏱᎭ ᎨᎦᎫᏴᏓᏁᏗ ᏧᏂᎸᏫᏍᏓᏁᎯ ᎤᏂᏍᎫᏕᏒᎯ ᏕᏥᎶᎨᏒᎢ, ᎾᏍᎩ ᏗᏥᎾᎯᏍᏓᏁᎸᎯ ᏥᎩ, ᎤᎾᎵᏍᏛᏃ ᎾᏍᎩ ᎤᏂᏍᎫᏕᏒᎯ ᏚᎵᎠᏴᎸ ᎤᎬᏫᏳᎯ ᏓᎿᎭᏩ ᎠᏁᎩ ᎤᎾᏤᎵᎦ.
നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കൎത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു.
5 ᎤᏢᏉᏗ ᎢᏤᎲᎩ ᎡᎶᎯ ᎠᎴ ᏂᏣᏁᎸᎾ; ᏕᏤᎶᎸ ᏗᏥᎾᏫ, ᎾᏍᎩᏯ ᏥᎾᎾᏛᏁᎰ ᏗᎯᏍᏗᏱ ᎨᏒ ᎢᎦ ᎠᏍᏆᎸ.
നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.
6 ᏕᎫᎪᏓᏁᎸ ᎠᎴ ᎡᏥᎸ ᎾᏍᎩᏅᎾ, ᎥᏝᏃ ᏱᏣᏞᏤᎭ.
നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.
7 ᎾᏍᎩ ᎢᏳᏍᏗ ᎢᏓᎵᏅᏟ ᏗᏨᏂᏗᏳ ᎨᏎᏍᏗ ᎬᏂ ᎤᎬᏫᏳᎯ ᎦᎷᏨᎭ. ᎬᏂᏳᏉ ᎤᎶᎨᏛ ᎠᎦᏘᏲ ᎦᎸᏉᏗ ᎡᎶᎯ ᎤᎾᏄᎪᏫᏒᎯ, ᎠᎴ ᎬᏂᏗᏳ ᎨᏐ ᎠᎦᏘᏲᎢ, ᎬᏂ ᎤᎦᎾᏏ ᎢᎬᏱᏱ ᎠᎴ ᎣᏂᏱ ᎤᎦᏃᏗ ᎨᏒᎢ.
എന്നാൽ സഹോദരന്മാരേ, കൎത്താവിന്റെ പ്രത്യക്ഷതവരെ ദീൎഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീൎഘക്ഷമയോടിരിക്കുന്നുവല്ലോ.
8 ᏂᎯ ᎾᏍᏉ ᏗᏨᏂᏗᏳ ᎨᏎᏍᏗ; ᏗᏣᎵᏂᎪᎯᏍᏓ ᏗᏥᎾᏫ, ᎤᎬᏫᏳᎯᏰᏃ ᎤᎷᎯᏍᏗᏱ ᎤᏍᏆᎸᎯᏗ.
നിങ്ങളും ദീൎഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കൎത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.
9 ᎢᏓᏓᏅᏟ ᏞᏍᏗ ᏱᏗᏣᏓᏍᎦᎨᏍᏗ ᏱᏕᏧᎪᏓᏏᏰᏃ ᎢᏥᏍᎦᏅᏨᎢ. ᎬᏂᏳᏉ ᏗᎫᎪᏗᏍᎩ ᎦᎶᎯᏍᏗᏱ ᎦᏙᎦ.
സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.
10 ᎢᏓᏓᏅᏟ ᎠᏙᎴᎰᎯᏍᏙᏗ ᎠᎩᎵᏲᎢᏍᏗ ᎨᏒ ᎠᎴ ᎬᏂᏗᏳ ᎨᏒᎢ, ᎠᎾᏙᎴᎰᏍᎩ ᎤᎬᏫᏳᎯ ᏕᎤᏙᏍᏛ ᎤᏂᏁᎢᏍᏔᏅᎯ ᏥᎩ, ᏗᏥᎧᎿᎭᏩᏛᏍᏗ ᎨᏎᏍᏗ.
സഹോദരന്മാരേ, കൎത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീൎഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.
11 ᎬᏂᏳᏉ ᎣᏏᏳ ᎢᏳᎾᎵᏍᏓᏁᏗ ᎢᎩᏰᎸᏐ ᏗᏅᏂᏗᏳ ᏥᎨᏐᎢ. ᎢᏣᏛᎦᏅ ᎬᏂᏗᏳ ᎨᏒ ᏦᏈ, ᎠᎴ ᎢᏥᎪᎲ ᏄᏍᏛ ᏭᏰᎢᎶᎯᏍᏗ ᎨᏒ ᎤᎬᏫᏳᎯ, ᎠᎴ ᎾᏍᎩ ᎤᎬᏫᏳᎯ ᎤᏣᏘ ᎤᏓᏅᏘᏳ ᎨᏒ ᎠᎴ ᎤᏓᏙᎵᏣᏘᏳ ᎨᏒᎢ.
സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കൎത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു. കൎത്താവു മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.
12 ᎠᏎᏃ ᎢᏓᏓᏅᏟ, ᏭᏓᎪᎾᏛᏛᎢ, ᏞᏍᏗ ᏱᏣᏎᎵᏛᏍᎨᏍᏗ ᏱᏥᏁᎢᏍᏗᏍᎨᏍᏗ ᎦᎸᎶᎢ, ᎠᎴ ᎡᎶᎯ, ᎠᎴ ᏞᏍᏗ ᏄᏓᎴᏒᏉ ᎠᏎᎵᏙᏗ ᎨᏒᎢ; ᎠᎴ ᏞᏍᏗ ᏄᏓᎴᏒᏉ ᎠᏎᎵᏙᏗ ᎨᏒᎢ; ᎢᏣᏤᎵᏍᎩᏂ ᎥᎥ ᎢᏣᏛᏗ ᎨᏒ ᎥᎥ ᎨᏎᏍᏗ, ᎠᎴ ᎢᏣᏤᎵ ᎥᏝ ᎢᏣᏛᏗ ᎨᏒ ᎥᏝ ᎨᏎᏍᏗ; ᎾᏍᎩᏃ ᏞᏍᏗ ᏤᏧᎪᏓᏁᎸᎩ ᎢᏥᏍᎦᏅᏨᎢ.
വിശേഷാൽ സഹോദരന്മാരേ, സ്വൎഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വു എന്നു പറഞ്ഞാൽ ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ.
13 ᎩᎶ ᎢᏤᎲ ᎤᏓᏑᏰᏍᏗ ᎠᎩᎵᏲᎨᏍᏗ, ᎠᏓᏙᎵᏍᏗᏍᎨᏍᏗ; ᎩᎶ ᎤᎦᎵᏍᏗ ᎤᏓᏅᏖᏍᏗ ᏕᎧᏃᎩᏍᎨᏍᏗ.
നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാൎത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.
14 ᎩᎶ ᎢᏤᎲ ᎤᏓᏑᏰᏍᏗ ᎤᏢᎨᏍᏗ, ᏫᏓᏯᏂᏍᎨᏍᏗ ᏗᎨᎦᏗᎶᏗ ᏧᎾᏁᎶᏗ ᎤᎾᏓᏡᎬᎢ, ᎾᏍᎩᏃ ᎠᎾᏓᏙᎵᏍᏗᏍᎨᏍᏗ ᎠᏂᏔᏲᎯᎮᏍᏗ ᎠᏥᏍᏕᎸᏗᏱ, ᎬᏩᎶᏁᏗᏍᎨᏍᏗ ᎠᏠᏁᏗ ᎠᏅᏗᏍᎨᏍᏗ ᎤᎬᏫᏳᎯ ᏚᏙᎥᎢ;
നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കൎത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാൎത്ഥിക്കട്ടെ.
15 ᎪᎯᏳᎯᏃ ᎠᏓᏃᎵᏍᏙᏗ ᎨᏒ ᏓᏳᏍᏕᎸᎯ ᎤᏢᎩ, ᎤᎬᏫᏳᎯᏃ ᏙᏓᏳᎴᏔᏂ; ᎢᏳ ᎠᎴ ᎤᏍᏚᏅᏨᎯ ᎨᏎᏍᏗ ᎾᏍᎩ ᏣᏥᏂᎯᏎᏗ ᎨᏎᏍᏗ.
എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാൎത്ഥന ദീനക്കാരനെ രക്ഷിക്കും; കൎത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.
16 ᎬᏂᎨᏒ ᏂᏕᏣᏓᏛᏁᎮᏍᏗ ᎢᏥᏍᎦᏅᏨᏗ, ᎠᎴ ᏕᏣᏓᏙᎵᏍᏓᏁᎮᏍᏗ, ᎢᏂᏔᏲᎯᎮᏍᏗ ᏗᏣᏗᏫᏍᏗᏱ. ᎤᏙᎯᏳᎯᏯ ᎤᏰᎸᎯ ᎤᏓᏙᎵᏍᏙᏗ ᎨᏒ ᎤᏓᏅᏘ ᎤᏣᏘ ᎠᏓᏍᏕᎵᏍᎪᎢ.
എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാൎത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാൎത്ഥന വളരെ ഫലിക്കുന്നു.
17 ᎢᎳᏯ ᏴᏫᏉ ᎨᏒᎩ ᎠᏴ ᏂᎦᎵᏍᏓᏁᎲ ᎾᏍᎩᏯ ᎢᎬᏩᎵᏍᏓᏁᏗ ᎨᏒᎩ; ᎠᎴ ᎤᎵᏂᎩᏛ ᎤᏓᏅᏛᎩ ᎤᏓᏙᎵᏍᏔᏅᎩ ᎤᏔᏲᎸᎩ ᎤᎦᏃᏗᏱ ᏂᎨᏒᎾ; ᎰᏩᏃ ᏄᏚᎾᏅᎾ ᎨᏒᎩ ᎦᏙᎯ ᏦᎢ ᏧᏕᏘᏴᏛ ᏑᏓᎵᏃ ᎢᏯᏅᏙ ᎢᎪᎯᏛ.
ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാൎത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
18 ᎠᎴᏬ ᎤᏓᏙᎵᏍᏔᏅᎩ, ᎦᎸᎶᎢᏃ ᎤᎦᏃᏓᏁᎸᎩ, ᎪᏙᎯᏃ ᎤᎾᏄᎪᏫᏒᎩ ᎤᎾᏄᎪᏫᏍᏗ ᎨᏒᎢ.
അവൻ വീണ്ടും പ്രാൎത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.
19 ᎢᏓᎵᏅᏟ, ᎢᏳᏃ ᎩᎶ ᏂᎯ ᏂᏣᏛᏅ ᎠᏞᏍᎨᏍᏗ ᏚᏲᏍᎨᏍᏗ ᏚᏳᎪᏛ ᎨᏒᎢ, ᎩᎶᏃ ᎢᎤᎦᏔᎲᏍᎨᏍᏗ,
സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ
20 ᎾᏍᎩ ᎠᎦᏔᎮᏍᏗ, ᎾᏍᎩ ᎠᏍᎦᎾ ᎠᎦᏔᎲᏍᎩ ᎾᎿᎭᎤᎵᏓᏍᏔᏅᎯ ᎠᎢᏒᎢ, ᎾᏍᎩ ᎠᏍᏕᎵᏍᎬ ᎫᏓᎴᏍᎬ ᎠᏓᏅᏙ ᎠᏲᎱᎯᏍᏗ ᎨᏒᎢ, ᎠᎴ ᎤᏣᏘ ᎢᏳᏓᎴᎩ ᎠᏍᏚᏅᏨᎯ ᎨᏒ ᎬᏍᎦᎸᏍᎬᎢ.
പാപിയെ നേൎവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.

< ᏥᎻ ᎤᏬᏪᎳᏅᎯ 5 >