< ١ أخبار 8 >
وَبَنْيَامِينُ وَلَدَ: بَالَعَ بِكْرَهُ، وَأَشْبِيلَ ٱلثَّانِي، وَأَخْرَخَ ٱلثَّالِثَ، | ١ 1 |
ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
وَنُوحَةَ ٱلرَّابِعَ، وَرَافَا ٱلْخَامِسَ. | ٢ 2 |
നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
وَكَانَ بَنُو بَالَعَ: أَدَّارَ وَجَيْرَا وَأَبِيهُودَ | ٣ 3 |
ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
وَأَبِيشُوعَ وَنُعْمَانَ وَأَخُوخَ | ٤ 4 |
അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
وَحَيْرَا وَشَفُوفَانَ وَحُورَامَ. | ٥ 5 |
ഗേരാ, ശെഫൂഫാൻ, ഹൂരാം.
وَهَؤُلَاءِ بَنُو آحُودَ. هَؤُلَاءِ رُؤُوسُ آبَاءِ سُكَّانِ جَبْعَ، وَنَقَلُوهُمْ إِلَى مَنَاحَةَ، | ٦ 6 |
ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാർ; അവർ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;
أَيْ: نُعْمَانُ وَأَخِيَا. وَجَيْرَا هُوَ نَقَلَهُمْ، وَوَلَدَ: عُزَّا وَأَخِيحُودَ. | ٧ 7 |
നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
وَشَحْرَايِمُ وَلَدَ فِي بِلَادِ مُوآبَ بَعْدَ إِطْلَاقِهِ ٱمْرَأَتَيْهِ حُوشِيمَ وَبَعْرَا. | ٨ 8 |
ശഹരയീം തന്റെ ഭാൎയ്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.
وَوَلَدَ مِنْ خُودَشَ ٱمْرَأَتِهِ: يُوبَابَ وَظِبْيَا وَمَيْشَا وَمَلْكَامَ | ٩ 9 |
അവൻ തന്റെ ഭാൎയ്യയായ ഹോദേശിൽ യോബാബ്, സിബ്യാവു, മേശാ, മല്ക്കാം,
وَيَعُوصَ وَشَبْيَا وَمِرْمَةَ. هَؤُلَاءِ بَنُو رُؤُوسِ آبَاءٍ. | ١٠ 10 |
യെവൂസ്, സാഖ്യാവു, മിൎമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
وَمِنْ حُوشِيمَ وَلَدَ: أَبِيطُوبَ وَأَلْفَعَلَ. | ١١ 11 |
ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
وَبَنُو أَلْفَعَلَ: عَابِرُ وَمِشْعَامُ وَشَامِرُ، وَهُوَ بَنَى أُونُوَ وَلُودَ وَقُرَاهَا. | ١٢ 12 |
എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേൎന്ന പട്ടണങ്ങളും പണിതു;
وَبَرِيعَةُ وَشَمَعُ. هُمَا رَأْسَا آبَاءٍ لِسُكَّانِ أَيَّلُونَ، وَهُمَا طَرَدَا سُكَّانَ جَتَّ. | ١٣ 13 |
ബെരീയാവു, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു--;
وَأَخِيُو وَشَاشَقُ وَيَرِيمُوتُ | ١٤ 14 |
അഹ്യോ, ശാശക്, യെരോമോത്ത്,
وَزَبَدْيَا وَعَرَادُ وَعَادَرُ | ١٥ 15 |
സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ,
وَمِيخَائِيلُ وَيِشْفَةُ وَيُوخَا، أَبْنَاءُ بَرِيعَةَ. | ١٦ 16 |
യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.
وَزَبَدْيَا وَمَشُلَّامُ وَحَزْقِي وَحَابِرُ | ١٧ 17 |
സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെർ,
وَيِشْمَرَايُ وَيَزَلْيَاهُ وَيُوبَابُ، أَبْنَاءُ أَلْفَعَلَ. | ١٨ 18 |
യിശ്മെരായി, യിസ്ലീയാവു, യോബാബ് എന്നിവർ
وَيَاقِيمُ وَزِكْرِي وَزَبْدِي | ١٩ 19 |
എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,
وَأَلِيعِينَايُ وَصِلَّتَايُ وَإِيلِيئِيلُ | ٢٠ 20 |
സബ്ദി, എലിയേനായി, സില്ലെഥായി,
وَعَدَايَا وَبَرَايَا وَشِمْرَةُ، أَبْنَاءُ شِمْعِي. | ٢١ 21 |
എലീയേർ, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
وَيِشْفَانُ وَعَابِرُ وَإِيلِيئِيلُ | ٢٢ 22 |
യിശ്ഫാൻ, ഏബെർ, എലീയേൽ,
وَعَبْدُونُ وَزِكْرِي وَحَانَانُ | ٢٣ 23 |
അബ്ദോൻ, സിക്രി, ഹാനാൻ
وَحَنَنْيَا وَعِيلَامُ وَعَنَثُوثِيَا | ٢٤ 24 |
ഹനന്യാവു, ഏലാം, അന്ഥോഥ്യാവു,
وَيَفَدْيَا وَفَنُوئِيلُ، أَبْنَاءُ شَاشَقَ. | ٢٥ 25 |
യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
وَشِمْشَرَايُ وَشَحَرْيَا وَعَثَلْيَا | ٢٦ 26 |
ശംശെരായി, ശെഹൎയ്യാവു, അഥല്യാവു,
وَيَعْرَشْيَا وَإِيلِيَّا وَزِكْرِي، أَبْنَاءُ يَرُوحَامَ. | ٢٧ 27 |
യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.
هَؤُلَاءِ رُؤُوسُ آبَاءٍ. حَسَبَ مَوَالِيدِهِمْ رُؤُوسٌ. هَؤُلَاءِ سَكَنُوا فِي أُورُشَلِيمَ. | ٢٨ 28 |
ഇവർ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാൎത്തിരുന്നു.
وَفِي جِبْعُونَ سَكَنَ أَبُو جِبْعُونَ، وَٱسْمُ ٱمْرَأَتِهِ مَعْكَةُ. | ٢٩ 29 |
ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും -അവന്റെ ഭാൎയ്യക്കു മയഖാ എന്നു പേർ-
وَٱبْنُهُ ٱلْبِكْرُ عَبْدُونُ، ثُمَّ صُورُ وَقَيْسُ وَبَعَلُ وَنَادَابُ، | ٣٠ 30 |
അവന്റെ ആദ്യജാതൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നാദാബ്,
وَجَدُورُ وَأَخِيُو وَزَاكِرُ. | ٣١ 31 |
ഗെദോർ, അഹ്യോ, സേഖെർ എന്നിവരും പാൎത്തു.
وَمِقْلُوثُ وَلَدَ شَمَاةَ. وَهُمْ أَيْضًا مَعَ إِخْوَتِهِمْ سَكَنُوا فِي أُورُشَلِيمَ مُقَابِلَ إِخْوَتِهِمْ. | ٣٢ 32 |
മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാൎക്കെതിരെ പാൎത്തു.
وَنِيرُ وَلَدَ قَيْسَ، وَقَيْسُ وَلَدَ شَاوُلَ، وَشَاوُلُ وَلَدَ يَهُونَاثَانَ وَمَلْكِيشُوعَ وَأَبِينَادَابَ وَإِشْبَعَلَ. | ٣٣ 33 |
നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
وَٱبْنُ يَهُوُنَاثَانَ مَرِيبْبَعَلُ، وَمَرِيبْبَعَلُ وَلَدَ مِيخَا. | ٣٤ 34 |
യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
وَبَنُو مِيخَا: فِيثُونُ وَمَالِكُ وَتَارِيعُ وَآحَازُ. | ٣٥ 35 |
മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
وَآحَازُ وَلَدَ يَهُوعَدَّةَ، وَيَهُوعَدَّةُ وَلَدَ عَلْمَثَ وَعَزْمُوتَ وَزِمْرِيَ. وَزِمْرِيُ وَلَدَ مُوصَا، | ٣٦ 36 |
ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
وَمُوصَا وَلَدَ بِنْعَةَ، وَرَافَةَ ٱبْنَهُ، وَأَلِعَاسَةَ ٱبْنَهُ، وَآصِيلَ ٱبْنَهُ. | ٣٧ 37 |
അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
وَلِآصِيلَ سِتَّةُ بَنِينَ وَهَذِهِ أَسْمَاؤُهُمْ: عَزْرِيقَامُ وَبُكْرُو وَإِسْمَاعِيلُ وَشَعَرْيَا وَعُوبَدْيَا وَحَانَانُ. كُلُّ هَؤُلَاءِ بَنُو آصِيلَ. | ٣٨ 38 |
അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെൎയ്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
وَبَنُو عَاشِقَ أَخِيهِ: أُولَامُ بِكْرُهُ، وَيَعُوشُ ٱلثَّانِي، وَأَلِيفَلَطُ ٱلثَّالِثُ. | ٣٩ 39 |
അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
وَكَانَ بَنُو أُولَامَ رِجَالًا جَبَابِرَةَ بَأْسٍ يُغْرِقُونَ فِي ٱلْقِسِيِّ، كَثِيرِي ٱلْبَنِينَ وَبَنِي ٱلْبَنِينَ مِئَةً وَخَمْسِينَ. كُلُّ هَؤُلَاءِ مِنْ بَنِي بَنْيَامِينَ. | ٤٠ 40 |
ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവൎക്കു അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.