< യിരെമ്യാവു 38 >

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കൽദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടിരിക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു:
Nao Shefatia mũrũ wa Matani, na Gedalia mũrũ wa Pashuri, na Jehukali mũrũ wa Shemalia, o na Pashuri mũrũ wa Malikija nĩmaiguire ũrĩa Jeremia eeraga andũ othe, rĩrĩa oigire atĩrĩ,
2 “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും; അവൻ അതിനെ പിടിക്കും” എന്നും
“Jehova ekuuga atĩrĩ: ‘Mũndũ ũrĩa wothe ũgũikara itũũra-inĩ rĩĩrĩ inene nĩakooragwo na rũhiũ rwa njora, kana ngʼaragu, kana mũthiro, no ũrĩa ũgwĩtwara kũrĩ andũ a Babuloni nĩagatũũra muoyo. Nĩakahonokia muoyo wake; nĩagatũũra muoyo.’
3 യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ട്,
Ningĩ, Jehova ekuuga atĩrĩ: ‘Itũũra rĩĩrĩ inene no nginya rĩkaneanwo kũrĩ mbũtũ cia ita cia mũthamaki wa Babuloni, ũrĩa ũkaarĩtunyana.’”
4 പ്രഭുക്കന്മാർ രാജാവിനോട്: “ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിനും ഇങ്ങനെയുള്ള വാക്കു പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ ആഗ്രഹിക്കുന്നത്” എന്ന് പറഞ്ഞു.
Hĩndĩ ĩyo anene makĩĩra mũthamaki atĩrĩ, “Mũndũ ũyũ aagĩrĩire ooragwo. Nĩaratũma thigari iria itigaire gũkũ itũũra-inĩ rĩĩrĩ inene ciĩtigĩre, o ũndũ ũmwe na andũ aya othe, nĩ ũndũ wa maũndũ macio arameera. Mũndũ ũyũ ndarĩ ũndũ mwega areciirĩria andũ aya tiga o ũũru.”
5 സിദെക്കീയാരാജാവ്: “ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് വിരോധമായി ഒന്നും ചെയ്യുവാൻ രാജാവിനു കഴിവില്ലല്ലോ” എന്ന് പറഞ്ഞു.
Mũthamaki Zedekia agĩcookia atĩrĩ, “Arĩ moko-inĩ manyu; mũthamaki ndangĩgirĩrĩria mwĩke ũrĩa inyuĩ mũkwenda.”
6 അവർ യിരെമ്യാവിനെ പിടിച്ച് കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിന്റെ കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവിനെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു.
Nĩ ũndũ ũcio makĩnyiita Jeremia makĩmũikia irima rĩa maaĩ rĩa Malikija, ũrĩa mũrũ wa mũthamaki, rĩrĩa rĩarĩ kũu nja ĩyo ya arangĩri. Magĩikũrũkia Jeremia irima rĩu rĩa maaĩ na mĩkanda; no rĩtiarĩ na maaĩ, no mũtondo rĩarĩ, nake Jeremia agĩtoonyerera kũu mũtondo-inĩ ũcio.
7 അവർ യിരെമ്യാവിനെ കുഴിയിൽ ഇട്ടുകളഞ്ഞു എന്ന് രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്ന് രാജാവ് ബെന്യാമീൻവാതില്ക്കൽ ഇരിക്കുകയായിരുന്നു.
No rĩrĩ, Ebedi-Meleku ũrĩa Mũkushi, ũmwe wa arĩa mehokeirwo wĩra wa kũu nyũmba-inĩ ya ũthamaki, nĩaiguire atĩ nĩmaikĩtie Jeremia irima rĩu rĩa maaĩ. Hĩndĩ ĩyo mũthamaki aikarĩte Kĩhingo-inĩ kĩa Benjamini,
8 ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്നു രാജാവിനോട് ഇപ്രകാരം സംസാരിച്ചു:
Ebedi-Meleku akiuma hau nja ya nyũmba ya ũthamaki, akĩmwĩra atĩrĩ,
9 “യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു മരിച്ചുപോകും” എന്ന് പറഞ്ഞു.
“Mũthamaki mwathi wakwa, andũ aya nĩmekĩte ũũru nĩ ũndũ wa maũndũ maya mothe mekĩte Jeremia ũrĩa mũnabii. Nĩmamũikĩtie irima rĩa maaĩ, akuĩre kuo nĩ ngʼaragu, tondũ mĩgate ĩkirie gũthira gũkũ itũũra-inĩ inene.”
10 ൧൦ രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: “നീ ഇവിടെനിന്ന് മുപ്പത് ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അവനെ കുഴിയിൽനിന്നു കയറ്റിക്കൊള്ളുക” എന്ന് കല്പിച്ചു.
Hĩndĩ ĩyo mũthamaki agĩatha Ebedi-Meleku ũcio Mũkushi, akĩmwĩra atĩrĩ: “Oya andũ mĩrongo ĩtatũ kuuma haha mũthiĩ nao mũkarute Jeremia ũcio mũnabii kuuma irima rĩu rĩa maaĩ atanakua.”
11 ൧൧ അങ്ങനെ ഏബെദ്-മേലെക്ക് ആളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴിൽ ചെന്ന്, അവിടെനിന്നു പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും എടുത്ത് കുഴിയിൽ യിരെമ്യാവിനു കയറുവഴി ഇറക്കിക്കൊടുത്തു.
Nĩ ũndũ ũcio Ebedi-Meleku akĩoya andũ acio, agĩthiĩ nao, nao magĩtoonya kanyũmba kaarĩ rungu rwa harĩa haaigagwo mũthiithũ wa indo cia bata kũu thĩinĩ wa nyũmba ya ũthamaki. Akĩoya ndangari imwe cia nguo ngũrũ, na nguo iria nduĩku ciarĩ kuo, agĩciikũrũkĩria Jeremia na mĩkanda kũu irima rĩa maaĩ.
12 ൧൨ കൂശ്യനായ ഏബെദ്-മേലെക്ക് യിരെമ്യാവിനോട്: “ഈ പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ച് അതിന് പുറമെ കയറിട്ടുകൊള്ളുക” എന്ന് പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു.
Ebedi-Meleku ũcio Mũkushi, akĩĩra Jeremia atĩrĩ: “Ĩkĩra nguo icio ngũrũ na ndangari icio njegeeke, wĩrigĩrĩrie gũkerwo nĩ mĩkanda ĩyo.” Nake Jeremia agĩĩka o ũguo,
13 ൧൩ അവർ യിരെമ്യാവിനെ കയറുകൊണ്ട് കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
nao makĩmũguucia na mĩkanda ĩyo, makĩmũruta irima rĩu rĩa maaĩ. Nake Jeremia agĩikara kũu nja ĩyo ya arangĩri.
14 ൧൪ അതിന്‍റെശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവ് യിരെമ്യാവിനോട്: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത്” എന്ന് കല്പിച്ചു.
Mũthamaki Zedekia agĩtũmanĩra Jeremia ũcio mũnabii, akiuga areehwo itoonyero-inĩ rĩa gatatũ rĩa hekarũ ya Jehova. Mũthamaki akĩĩra Jeremia atĩrĩ, “Nĩngũkũũria ũndũ. Nawe ndũkaahithe ũhoro o na ũrĩkũ.”
15 ൧൫ അതിന് യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ അത് ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരാലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കുകയില്ലല്ലോ” എന്ന് പറഞ്ഞു.
Jeremia akĩĩra Zedekia atĩrĩ, “Ingĩkuumburĩra ũhoro-rĩ, githĩ ndũkũnjũraga? O na ingĩgũtaara-rĩ, wee ndũngĩĩthikĩrĩria.”
16 ൧൬ സിദെക്കീയാരാജാവ്: “ഈ പ്രാണൻ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കുകയുമില്ല” എന്ന് യിരെമ്യാവിനോട് രഹസ്യമായി സത്യംചെയ്തു.
Nake Mũthamaki Zedekia akĩĩhĩta mwĩhĩtwa na hitho harĩ Jeremia, akiuga ũũ: “Ti-itherũ o ta ũrĩa Jehova atũũraga muoyo, o we ũrĩa watũheire muoyo ũyũ tũrĩ naguo-rĩ, niĩ ndigũkũũraga kana ngũneane moko-inĩ ma acio mendaga gũkũruta muoyo.”
17 ൧൭ അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്ക് പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.
Nake Jeremia akĩĩra Zedekia atĩrĩ, “Ũũ nĩguo Jehova Ngai-Mwene-Hinya-Wothe, o we Ngai wa Isiraeli, ekuuga: ‘Ũngĩĩneeana kũrĩ anene a mũthamaki wa Babuloni, muoyo waku nĩũkũhonokio, o na itũũra rĩĩrĩ inene rĩtigaacinwo; wee na andũ a nyũmba yaku nĩmũgũtũũra muoyo.
18 ൧൮ നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ല എങ്കിൽ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീവച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്ന് രക്ഷപെടുകയുമില്ല” എന്ന് പറഞ്ഞു.
No ũngĩrega kwĩneana kũrĩ anene a mũthamaki wa Babuloni, itũũra rĩĩrĩ nĩrĩkũneanwo kũrĩ andũ a Babuloni, nao marĩcine na mwaki rĩthire; na wee mwene ndũkahonoka kuuma moko-inĩ mao.’”
19 ൧൯ സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “കൽദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു” എന്ന് പറഞ്ഞു.
Mũthamaki Zedekia akĩĩra Jeremia atĩrĩ, “Nĩndĩretigĩra Ayahudi arĩa meneanĩte kũrĩ andũ a Babuloni, nĩ ũndũ andũ a Babuloni mahota kũũneana kũrĩ Ayahudi acio nao maanyamarie.”
20 ൨൦ അതിന് യിരെമ്യാവ് പറഞ്ഞത്: “അവർ നിന്നെ ഏല്പിക്കുകയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കണമേ; എന്നാൽ നിനക്ക് ശുഭമായിരിക്കും; നിനക്ക് പ്രാണരക്ഷയുണ്ടാകും.
Nake Jeremia akĩmũcookeria atĩrĩ, “Matigaakũneana kũrĩ o. Wee athĩkĩra Jehova, wĩke ũguo ndĩrakwĩra. Hĩndĩ ĩyo nĩũkona wega, naguo muoyo waku nĩũkahonokio.
21 ൨൧ പുറത്തു ചെല്ലുവാൻ നിനക്ക് മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാട് ഇതാണ്:
No rĩrĩ, warega kwĩneana, ũũ nĩguo Jehova anguũrĩirie:
22 ൨൨ യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്ത് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ച് തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു” എന്ന് അവർ പറയും.
Andũ-a-nja othe arĩa matigaire thĩinĩ wa nyũmba ya mũthamaki wa Juda nĩmagatwarĩrwo anene a mũthamaki wa Babuloni. Andũ-a-nja acio nao magaakwĩra atĩrĩ: “‘Arata acio aku wehokeete nĩmakũhĩtithirie na magĩgũkĩria hinya. Magũrũ maku nĩmatoonyereire mũtondo-inĩ; nao arata aku nĩmagũtiganĩirie.’
23 ൨൩ നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്ത് കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് രക്ഷപെടാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിനു നീ കാരണക്കാരനാകും”.
“Atumia aku othe na ciana ciaku nĩmakaneanwo kũrĩ andũ a Babuloni. Wee mwene ndũkehonokia moko-inĩ mao, no nĩũkanyiitwo nĩ mũthamaki wa Babuloni; narĩo itũũra rĩĩrĩ inene nĩrĩgacinwo rĩthire.”
24 ൨൪ സിദെക്കീയാവ് യിരെമ്യാവിനോട് പറഞ്ഞത്: “ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കുകയില്ല.
Hĩndĩ ĩyo Zedekia akĩĩra Jeremia atĩrĩ, “Ndũkareke mũndũ o na ũrĩkũ amenye ũhoro wa mĩario ĩno, ndũkae kũũragwo.
25 ൨൫ ഞാൻ നിന്നോട് സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ട് നിന്റെ അടുക്കൽവന്ന്: ‘നീ രാജാവിനോട് എന്ത് സംസാരിച്ചു? ഞങ്ങളോടു പറയുക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോട് എന്ത് സംസാരിച്ചു’ എന്നിങ്ങനെ ചോദിച്ചാൽ,
Anene mangĩigua atĩ nĩtwaranĩirie nawe, nao moke kũrĩ we makũũrie atĩrĩ, ‘Twĩre ũrĩa wĩrĩte mũthamaki, na ũrĩa nake mũthamaki akwĩrĩte; ndũgatũhithe ũndũ kana tũkũũrage,’
26 ൨൬ നീ അവരോട്: ‘യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയക്കരുതേ എന്ന് ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കുകയായിരുന്നു’ എന്ന് പറയണം”.
hĩndĩ ĩyo nawe ũmeere atĩrĩ, ‘Nĩgũthaitha ndĩrathaithaga mũthamaki ndakae kũnjookia nyũmba-inĩ kwa Jonathani, ndigakuĩre kuo.’”
27 ൨൭ സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽവന്ന് അവനോട് ചോദിച്ചപ്പോൾ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; രാജാവുമായുള്ള സംഭാഷണം ആരും കേട്ടിരുന്നില്ല; അതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.
Anene acio othe nĩmookire kũrĩ Jeremia, makĩmũũria ũhoro ũcio, nake akĩmeera ũrĩa wothe aathĩtwo nĩ mũthamaki oige. Nĩ ũndũ ũcio matiamwĩrire ũndũ ũngĩ, nĩgũkorwo gũtirĩ mũndũ waiguĩte ũrĩa maarĩtie na mũthamaki.
28 ൨൮ യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവൽപ്പുരമുറ്റത്തു താമസിച്ചു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.
Nake Jeremia agĩikara kũu kĩhingo-inĩ kĩa arangĩri nginya mũthenya ũrĩa itũũra rĩa Jerusalemu rĩatunyanirwo.

< യിരെമ്യാവു 38 >