< ᏣᏂ ᏄᏍᏛ ᎠᏥᎾᏄᎪᏫᏎᎸᎢ 4 >

1 ᎣᏂᏃ ᏓᏆᎧᎿᎭᏅᎩ, ᎠᎴ ᎬᏂᏳᏉ ᎦᎶᎯᏍᏗᏱ ᎤᎵᏍᏚᎢᏛ ᎨᏒᎩ ᎦᎸᎳᏗ; ᎢᎬᏱᏱᏃ ᎧᏁᎬ ᎠᏆᏛᎦᏅᎯ ᎠᏤᎷᎩ ᏣᏆᎵᏃᎮᏗᏍᎪ ᎾᏍᎩᏯ ᎨᏒᎩ; ᎯᎠ ᏥᎾᎩᏪᏎᎰᎢ, ᎡᎭᎩᎳᏩ, ᏓᎬᎾᏄᎪᏫᏎᎵᏃ ᏧᏓᎴᏅᏛ ᎾᏍᎩ ᎣᏂ ᎢᏳᎵᏍᏔᏂᏓᏍᏗ ᎨᏒᎢ.
ഇതിനുശേഷം സ്വർഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു. കാഹളനാദംപോലെ ആദ്യം സംസാരിച്ചുകേട്ട ശബ്ദം എന്നോട്, “ഇവിടെ കയറിവരിക, ഇനി സംഭവിക്കാനുള്ളവ ഞാൻ നിനക്കു കാണിച്ചുതരാം” എന്നു പറഞ്ഞു.
2 ᎩᎳᏉᏃ ᎢᏴᏛ ᎠᏓᏅᏙ ᎠᏆᏘᏂᏙᎲᎩ; ᎠᎴ ᎬᏂᏳᏉ ᎦᏍᎩᎶ ᎦᎸᎶᎢ ᎤᏂᏍᎩᎳᏛᎩ, ᎩᎶᏃ ᎾᎿᎭᎦᏍᎩᎸ ᎤᏪᏅᎩ.
ഉടനെ ഞാൻ ആത്മാവിലായി. ഇതാ, സ്വർഗത്തിൽ ഒരു സിംഹാസനം; അതിൽ ഒരാൾ ഇരിക്കുന്നു.
3 ᎤᏬᎵᏃ ᏣᎦᎦᏃᏗᏱ ᏣᏍᏆ ᏅᏯ ᎾᏍᎩᏯ ᎨᏒᎩ, ᎠᎴ ᏌᏗᏂ ᏅᏯ; ᎤᏅᎪᏔᏛᎩᏃ ᎬᏩᏚᏫᏛ ᎦᏍᎩᎸᎢ, ᏗᎧᏃᏗᏱ ᎡᎻᎳ ᏅᏯ ᎾᏍᎩᏯ ᎨᏒᎩ.
സിംഹാസനസ്ഥൻ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിനു ചുറ്റും മരതകതുല്യമായ ഒരു മഴവില്ല്.
4 ᎠᎴ ᎬᏩᏚᏫᏛ ᎾᎿᎭᎦᏍᎩᎸ ᏅᎩᏦᏁ ᏕᎦᎧᎲ ᏗᏍᎩᎳᏗᏍᏗ; ᏗᏍᎩᎳᏗᏍᏗᏱᏃ ᎥᎦᏥᎪᎥᎩ ᏅᎩᏦᏁ ᎢᏯᏂᏛ ᏧᎾᏛᏐᏅᎯ ᎠᏂᏅᎩ ᏧᏁᎬ ᏚᎾᏄᏩᎥᎩ; ᏚᎾᎵᏍᏚᎸᏃ ᏗᎵᏍᏚᎶ ᎠᏕᎸ ᏓᎶᏂᎨ ᏗᎪᏢᏔᏅᎯ.
സിംഹാസനത്തിനു ചുറ്റും വേറെയും ഇരുപത്തിനാലു സിംഹാസനം; തേജോമയവസ്ത്രം ധരിച്ച ഇരുപത്തിനാലു മുഖ്യന്മാർ അവയിൽ ഇരിക്കുന്നു; അവരുടെ തലയിൽ തങ്കക്കിരീടങ്ങൾ.
5 ᎦᏍᎩᎸᏃ ᏓᏓᎴᎲᏍᎬᎩ ᎠᎾᎦᎵᏍᎩ, ᎠᎴ ᎠᏴᏓᏆᎶᏍᎩ ᎠᎴ ᎤᏃᏴᎬᎢ; ᎠᎴ ᎦᎵᏉᎩ ᏗᏨᏍᏙᏗ ᏧᏥᏍᏟ ᏓᏓᏪᎵᎩᏍᎬᎩ ᎢᎬᏱᏗᏢ ᎦᏍᎩᎸᎢ, ᎯᎠ ᎾᏍᎩ ᎦᎵᏉᎩ ᏗᏓᏅᏙ ᎤᏁᎳᏅᎯ ᏧᏤᎵᎦ.
സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കവും പുറപ്പെട്ടുവരുന്നു. സിംഹാസനത്തിനുമുമ്പിൽ ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുദീപങ്ങൾ പ്രകാശിച്ചുകൊണ്ടിരിക്കുന്നു.
6 ᎦᏍᎩᎸᏃ ᎢᎬᏱᏗᏢ ᎥᏓᎸᎩ ᎠᏓᎰᏗ ᎢᏗᎬᏤᎵᏛ, ᏅᏯ ᏗᎬᏩᎸᏌᏛ ᎾᏍᎩᏯ ᎨᏒᎩ; ᎦᏍᎩᎸᏃ ᎠᏰᎵ, ᎠᎴ ᎬᏩᏚᏫᏛ ᎾᎿᎭᎦᏍᎩᎸ ᏅᎩ ᎢᏯᏂᏛ ᏗᏅᏃᏛ ᎥᎦᏥᎪᎥᎩ, ᎠᎧᎵᏬᎯ ᏓᏂᎧᏅᎩ ᎢᎬᏱᏗᏢ ᎠᎴ ᎣᏂᏗᏢ.
സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ. കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു.
7 ᎢᎬᏱᏱ ᎾᏍᎩ ᎯᎠ ᎬᏃᏛ ᏢᏓᏥ ᎤᏃᏕᎾ ᎾᏍᎩᏯ ᎨᏒᎩ, ᏔᎵᏁᏃ ᎾᏍᎩ ᎯᎠ ᎬᏃᏛ ᏩᎦ ᎠᎩᎾ ᎾᏍᎩᏯ ᎨᏒᎩ, ᏦᎢᏁᏃ ᎾᏍᎩ ᎯᎠ ᎬᏃᏛ ᏴᏫ ᎤᎧᏛ ᎾᏍᎩᏯ ᎤᎧᏛᎩ, ᎤᎩᏁᏃ ᎾᏍᎩ ᎯᎠ ᎬᏃᏛ ᎦᏃᎯᎵᏙᎯ ᎠᏬᎭᎵ ᎾᏍᎩᏯ ᎨᏒᎩ.
ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം.
8 ᎾᏍᎩᏃ ᏅᎩ ᎢᏯᏂᏛ ᏗᏅᏃᏛ ᎠᏂᏏᏴᏫᎭ ᏑᏓᎵ ᏓᏃᏯᏛᎩ; ᎬᏩᏚᏫᏛᏃ ᎠᎴ ᎭᏫᏂ ᎧᎵᏬᎯ ᎨᏒ ᏗᏂᎧᏅᎢ; ᎠᎴ ᎾᎾᏣᏪᏐᎸᏍᏗᏍᎬᎾ ᎨᏐ ᎢᎦ ᎠᎴ ᏒᏃᏱ ᎯᎠ ᎾᏂᏪᏍᎬᎢ; ᎦᎸᏉᏗᏳ, ᎦᎸᏉᏗᏳ, ᎦᎸᏉᏗᏳ, ᎤᎬᏫᏳᎯ ᎤᏁᎳᏅᎯ ᏫᎾᏍᏛᎾ ᎤᎵᏂᎩᏛ, ᎾᏍᎩ ᏤᎲᎩ, ᎠᎴ ᏤᎭ, ᎠᎴ ᏤᎮᏍᏗ.
നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ, “ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ, ‘സർവശക്തിയുള്ള ദൈവമായ കർത്താവ്, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’” എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു.
9 ᎾᏍᎩᏃ ᏗᏅᏃᏛ ᎠᏂᎸᏉᏓ ᎠᎴ ᎠᎾᎵᎮᎵᏥ ᎾᏍᎩ ᎦᏍᎩᎸ ᎤᏬᎵ, ᎾᏍᎩ ᏂᎪᎯᎸ ᎾᎵᏍᏆᏗᏍᎬᎾ ᏤᎭ, (aiōn g165)
സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം (aiōn g165)
10 ᎿᎭᏉ ᏅᎩᏦᏁ ᎢᏯᏂᏛ ᏧᎾᏛᏐᏅᎯ ᎡᎳᏗ ᏓᎾᏓᏅᎥᏍᎪ ᎢᎬᏱᏗᏢ ᎤᏬᎸ ᎾᏍᎩ ᎦᏍᎩᎸ ᎤᏬᎵ, ᎠᎴ ᎠᎾᏓᏙᎵᏍᏓᏁᎰ ᎾᏍᎩ Ꮎ ᏂᎪᎯᎸ ᎾᎵᏍᏆᏗᏍᎬᎾ ᏤᎭ, ᎠᎴ ᏧᎾᎵᏍᏚᎶ ᎦᏍᎩᎸ ᎢᎬᏱᏗᏢ ᏚᎾᏓᎡᎯ, ᎯᎠ ᎾᏂᏪᏍᎪᎢ; (aiōn g165)
ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്: (aiōn g165)
11 ᏰᎵᏉ ᏂᎯ ᏣᎬᏫᏳᎯ ᎦᏰᏣᏁᎢᏍᏓᏁᏗ ᎡᏣᎸᏉᏗᏳ ᎨᏒ, ᎠᎴ ᎡᏣᎸᏉᏙᏗ ᎨᏒ, ᎠᎴ ᏣᎵᏂᎩᏗᏳ ᎨᏒᎢ; ᏂᎦᏗᏳᏰᏃ ᎪᎱᏍᏗ ᏦᏢᏅᎯ, ᎠᎴ ᎭᏓᏅᏖᏍᎬ ᎢᏨᏁᎵᏓᏍᏗᏱ ᎡᎭ, ᎠᎴ ᎪᏢᏅᎯ.
“ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ, അങ്ങ് സകലത്തെയും സൃഷ്ടിച്ചു. അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ, അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,” എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.

< ᏣᏂ ᏄᏍᏛ ᎠᏥᎾᏄᎪᏫᏎᎸᎢ 4 >