< ᏣᏂ ᏄᏍᏛ ᎠᏥᎾᏄᎪᏫᏎᎸᎢ 10 >

1 ᎠᎴ ᏅᏩᏓᎴ ᎤᎵᏂᎩᏛ ᏗᎧᎿᎭᏩᏗᏙᎯ ᎥᏥᎪᎥᎩ ᎦᎸᎳᏗ ᏓᏳᏠᎠᏒᎩ, ᎤᎶᎩᎸ ᎤᏄᏬᏍᏛᎩ; ᎠᎴ ᎠᏍᎪᎵ ᎤᏅᎪᎳᏛᎩ, ᎠᎴ ᎤᎧᏛ ᏅᏙ ᎢᎦ ᎡᎯ ᎾᏍᎩᏯ ᎨᏒᎩ, ᏧᎳᏏᏕᏂᏃ ᏗᎦᎫᏍᏛᏗ ᎠᏥᎸ ᏗᎪᏢᏔᏅᎯ ᎾᏍᎩᏯ ᎨᏒᎩ.
മേഘം ധരിച്ച് തലയിൽ മഴവില്ലണിഞ്ഞവനും സൂര്യനെപ്പോലെ പ്രഭയുള്ള മുഖവും അഗ്നിസ്തംഭങ്ങൾപോലെ പാദങ്ങൾ ഉള്ളവനുമായ ശക്തനായ മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
2 ᎪᏪᎵᏃ ᎤᏍᏗ ᎤᏒᎦᎸᎩ ᎠᏍᏚᎢᏛ; ᎠᎦᏘᏏᏃ ᎤᎳᏏᏕᏂ ᎠᎺᏉᎯ ᎤᎳᏏᏅᎩ, ᎠᎦᏍᎦᏂᏃ [ ᎤᎳᏏᏕᏂ ] ᎦᏙᎯ ᎤᎳᏏᏅᎩ,
ആ ദൂതന്റെ കൈയിൽ തുറന്ന ഒരു ചെറുപുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അയാൾ വലതുകാൽ കടലിന്മേലും ഇടതുകാൽ കരയിലും വെച്ചു.
3 ᎠᎴ ᎠᏍᏓᏯ ᎤᏪᎷᏅᎩ, ᏢᏓᏥ ᎤᏃᏕᏅ ᏣᏴᎪ ᎾᏍᎩᏯᎢ; ᎾᏍᎩᏃ ᎤᏪᎷᏅ, ᎦᎵᏉᎩ ᎠᏂᏴᏓᏆᎶᏍᎩ ᎤᏂᏴᏓᏆᎶᎥᎩ.
സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി.
4 ᎠᎴ ᎦᎵᏉᎩ ᎠᏂᏴᏓᏆᎶᏍᎩ ᎤᏂᏴᏓᏆᎶᎥ, ᏓᎪᏪᎳᏂᏒᎩ; ᎠᏆᏛᎦᏅᎩᏃ ᎧᏁᎬ ᎦᎸᎳᏗ ᏓᏳᎶᏒᎩ ᎯᎠ ᏅᏛᎩᏪᏎᎲᎩ, ᏘᏍᏚᎲᎦᏉ ᎾᏍᎩ ᎦᎵᏉᎩ ᎠᏂᏴᏓᏆᏍᎩ ᏄᏂᏪᏒᎢ, ᎠᎴ ᏞᏍᏗ ᏦᏪᎳᏅᎩ.
ഏഴ് ഇടിമുഴക്കം ശബ്ദിച്ചപ്പോൾ ഞാൻ എഴുതാൻ തുനിഞ്ഞു. എന്നാൽ സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം എന്നോട്, “ഏഴ് ഇടിമുഴക്കത്തിലൂടെ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്” എന്നു പറയുന്നതു ഞാൻ കേട്ടു.
5 ᏗᎧᎿᎭᏩᏗᏙᎯᏃ ᏥᎪᎥᎯ ᎠᎺᏉᎯ ᎠᎴ ᎦᏙᎯ ᏧᏔᏏᏅᎯ, ᎦᎸᎳᏗ ᎢᏗᏢ ᎤᏌᎳᏓᏅᎩ ᎤᏬᏰᏂ,
കടലിന്മേലും കരയിലുമായി നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ ആകാശത്തേക്ക് ഉയർത്തി.
6 ᎠᎴ ᎤᏁᎢᏍᏔᏅᎩ, ᎾᏍᎩ Ꮎ ᏂᎪᎯᎸ ᎠᎴ ᏂᎪᎯᎸ ᏤᎭ, ᎾᏍᎩ ᎦᎸᎶᎢ ᎤᏬᏢᏅᎯ ᏥᎩ, ᎠᎴ ᎾᏍᎩ ᎾᎿᎭᏤᎿᎭᎠ, ᎠᎴ ᎡᎶᎯ, ᎠᎴ ᎾᏍᎩ ᎾᎿᎭᏤᎿᎭᎠ, ᎠᎴ ᎠᎺᏉᎯ, ᎠᎴ ᎾᏍᎩ ᎾᎿᎭᏤᎿᎭᎠ, ᎥᏝ ᎿᎭᏉ ᎤᏟ ᎢᎪᎯᏛ ᏱᎪᎯᏗᏏᏎᏍᏗ ᎤᏛᏅᎩ. (aiōn g165)
ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ അയാൾ പ്രതിജ്ഞചെയ്തു പറഞ്ഞത്, “ഇനി ഒട്ടും താമസിക്കുകയില്ല! ഏഴാമത്തെ ദൂതൻ തന്റെ കാഹളംമുഴക്കുമ്പോൾ ദൈവത്തിന്റെ രഹസ്യപദ്ധതികൾ പൂർത്തീകരിക്കപ്പെടും. അവിടത്തെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം അറിയിച്ചിരുന്നതുപോലെതന്നെ ഇതു സംഭവിക്കും.” (aiōn g165)
7 ᎦᎵᏉᎩᏁᏍᎩᏂ ᏗᎧᎿᎭᏩᏗᏙᎯ ᎧᏁᏨᎭ ᎢᏳᎢ, ᎿᎭᏉ ᎠᎴᏅᎲᎭ ᎠᏤᎷᎯᏒᎭ, ᎤᏕᎵᏛ ᎤᏁᎳᏅᎯ ᎤᏤᎵᎦ ᎤᎵᏰᎢᎶᎯᏍᏗ ᎨᏎᏍᏗ, ᎾᏍᎩᏯ ᎬᏂᎨᏒ ᏂᏚᏩᏁᎸ ᏧᏅᏏᏓᏍᏗ ᎠᎾᏙᎴᎰᏍᎩ.
8 ᎧᏁᎬᏃ ᎠᏆᏛᎦᏅᎯ ᎦᎸᎳᏗ ᏅᏓᏳᏓᎴᏅᎯ ᏔᎵᏁ ᎠᎩᏁᏤᎸᎩ, ᎠᎴ ᎯᎠ ᏄᏪᏒᎩ, ᎮᎾ, ᎠᎴ ᏫᎾᎩ ᎤᏍᏗ ᎪᏪᎵ ᎠᏍᏚᎢᏛ ᏧᏒᎦᎸ ᏗᎧᎿᎭᏩᏗᏙᎯ ᏥᎦᏙᎦ ᏥᏚᎳᏍᎦ ᎠᎺᏉᎯ ᎠᎴ ᎦᏙᎯ.
എന്നാൽ സ്വർഗത്തിൽനിന്ന് ഞാൻ കേട്ട ശബ്ദം പിന്നെയും എന്നോട്, “നീ ചെന്ന് സമുദ്രത്തിന്മേലും കരയിലുമായി നിൽക്കുന്ന ദൂതന്റെ കൈയിൽനിന്ന് തുറന്നിരിക്കുന്ന പുസ്തകച്ചുരുൾ വാങ്ങുക” എന്നു പറഞ്ഞു.
9 ᎠᏇᏅᏒᎩᏃ ᏗᎧᎿᎭᏩᏗᏙᎯ ᏗᎦᏙᎬᎢ, ᎠᎴ ᎯᎠ ᏅᏥᏪᏎᎸᎩ, ᏍᎩᏅᎥᏏ Ꮎ ᎤᏍᏗ ᎪᏪᎵ. ᎯᎠᏃ ᎾᎩᏪᏎᎸᎩ, ᎯᎾᎩ ᎠᎴ ᎯᏯᎣᎾ; ᏣᏍᏉᎵᏱᏃ ᏩᏚᎵᏏ ᏥᏄᎦᎾᎯ ᎢᏳᎦᎾᏍᏛ ᏅᏓᏨᏁᎵ.
ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്നപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്‌പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’” എന്നു പറഞ്ഞു.
10 ᎪᏪᎵᏃ ᎤᏍᏗ ᏗᎧᎿᎭᏩᏗᏙᎯ ᎤᏒᎦᎸ ᏩᎩᏁᏒᎩ, ᎠᎴ ᎠᎩᏯᎣᏅᎩ; ᏥᎰᎵᏃ ᎠᏆᏅᏍᎦᎸ ᏩᏚᎵᏏ ᏥᏄᎦᎾᎯ ᏄᎦᎾᏒᎩ; ᎠᎩᏯᎥᏃ ᎠᎩᏍᏉᎵᏱ ᎡᎯᏍᏗᏳ ᏄᏩᏁᎸᎩ.
ഞാൻ ദൂതന്റെ കൈയിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്‌പേറിയതായി.
11 ᎯᎠᏃ ᎾᎩᏪᏎᎸᎩ, ᏔᎵᏁ ᏛᎭᏙᎴᎰᏏ ᎤᏂᏣᏘ ᎠᏂᎦᏔᎲᎢ, ᎠᎴ ᏑᎾᏓᎴᎩ ᎠᏁᎲ ᏴᏫ, ᎠᎴ ᏧᏓᎴᏅᏛ ᏗᏂᏬᏂᏍᎩ ᎨᏒ ᏴᏫ, ᎠᎴ ᏧᎾᏓᎴᏅᏛ ᎤᏂᎬᏫᏳᎯ.
അദ്ദേഹം എന്നോടു പറഞ്ഞു, “നീ അനേകം ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് ഇനിയും പ്രവചിക്കണം.”

< ᏣᏂ ᏄᏍᏛ ᎠᏥᎾᏄᎪᏫᏎᎸᎢ 10 >