< ᎣᏍᏛ ᎧᏃᎮᏛ ᎹᏚ ᎤᏬᏪᎳᏅᎯ 19 >

1 ᎯᎠᏃ ᏄᎵᏍᏔᏅᎩ, ᏥᏌ ᎤᏍᏆᏛ ᎾᏍᎩ ᎯᎠ ᏂᎦᏪᏍᎬᎢ, ᎨᎵᎵ ᎤᏓᏅᏒᎩ, ᏧᏗᏱ ᎠᏍᏛ ᏭᎷᏨᎩ ᏦᏓᏂ ᎠᏍᎪᏂᏗᏢ.
ഈ വചനങ്ങളെ പറഞ്ഞു തീൎന്നിട്ടു യേശു ഗലീല വിട്ടു,
2 ᎤᏂᏣᏘᏃ ᎬᏩᏍᏓᏩᏛᏒᎩ, ᎠᎴ ᎾᎿᎭᏚᏅᏩᏅᎩ.
യോൎദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവെച്ചു അവരെ സൌഖ്യമാക്കി.
3 ᎠᏂᏆᎵᏏ ᎾᏍᏉ ᎬᏩᎷᏤᎸ ᎬᏩᎪᎵᏰᏍᎬᎩ, ᎯᎠ ᏂᎬᏩᏪᏎᎲᎩ; ᏚᏳᎪᏗᏍᎪ ᎠᏍᎦᏯ ᎤᏓᎢᏅᏗᏱ ᎤᏓᎵᎢ ᏂᎦᎥᏉ ᎪᎱᏍᏗ ᏴᏗᎵᏰᎢᎸᏍᏗᎭ?
പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാൎയ്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.
4 ᎤᏁᏨᏃ ᎯᎠ ᏂᏚᏪᏎᎸᎩ; ᏝᏍᎪ ᏱᏥᎪᎵᏰᎣ, ᎾᏍᎩ ᏗᏓᎴᏂᏍᎬ ᏧᏪᏢᏅᎯ ᎠᏍᎦᏯ ᎠᎴ ᎠᎨᏴ ᏚᏬᏢᏅᎢ?
അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും
5 ᎠᎴ ᎯᎠ ᏄᏪᏒᎢ; ᎾᏍᎩ ᎢᏳᏍᏗ ᎠᏍᎦᏯ ᏕᎬᏕᎨᏍᏗ ᎤᏙᏓ ᎠᎴ ᎤᏥ, ᎠᎴ ᎠᏜᏓᏫᏍᏗᏍᎨᏍᏗ ᎤᏓᎵᎢ, ᎠᎴ ᎾᏍᎩ ᎠᏂᏔᎵ ᏌᏉᏉ ᎤᏂᏇᏓᎸᎢ?
അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാൎയ്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
6 ᎾᏍᎩ ᎢᏳᏍᏗ ᎥᏝ ᎿᎭᏉ ᎠᏂᏔᎵ ᏱᎩ; ᏌᏉᏉᏍᎩᏂ ᎤᏂᏇᏓᎸᎢ. ᎾᏍᎩ ᎢᏳᏍᏗ ᎤᏁᎳᏅᎯ ᏧᏭᏓᏔᏅᎯ ᎨᏒ ᏞᏍᏗ ᏴᏫ ᏱᏚᎦᎴᏅᏔᏁᏍᏗ.
അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
7 ᎯᎠᏃ ᏅᎬᏩᏪᏎᎸᎩ; ᎦᏙᏃ ᏱᏏ ᏧᏁᏤ ᎪᏪᎵ ᎦᏅᏁᏗᏱ ᏗᎦᎴᏅᏙᏗ, ᎠᎴ ᎠᎨᎯᏓᏍᏗᏱ?
അവർ അവനോടു: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.
8 ᎯᎠᏃ ᏂᏚᏪᏎᎸᎩ; ᏗᏍᏓᏱᏳ ᎨᏒ ᎢᏳᏍᏗ ᏗᏥᎾᏫ ᎼᏏ ᎤᎾᏁᎳᎩ ᏓᏂᎨᏙᎯᎮᏍᏗ ᏧᎾᏓᎵᎢ, ᎢᏤᎵᏎᎸᎩ; ᏗᏓᎴᏂᏍᎬᏍᎩᏂ ᎥᏝ ᎾᏍᎩ ᏱᏄᏍᏕᎢ.
അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാൎയ്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു.
9 ᎠᏎᏃ ᎯᎠ ᏂᏨᏪᏎᎭ; ᎩᎶ ᎤᏓᎵᎢ ᎢᎠᎨᎯᏙᎮᏍᏗ ᏧᏂᏏᏅᎯᏍᎩᏂᏃᏅ ᎢᎨᏎᏍᏗ, ᏅᏩᏓᎴᏃ ᎢᎠᏓᏰᎨᏍᏗ, ᎠᏓᏲᏁᎮᏍᏗ. ᎩᎶᏃ ᎠᏥᎨᎯᏙᎸᎯ ᎠᏓᏰᎨᏍᏗ ᎠᏓᏲᏁᎮᏍᏗ.
ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
10 ᎬᏩᏍᏓᏩᏗᏙᎯ ᎯᎠ ᏂᎬᏩᏪᏎᎸᎩ; ᎢᏳᏃ ᎾᏍᎩ ᏱᏄᏍᏗ ᎠᏍᎦᏯ ᎤᏓᎵᎢ ᏓᎾᏤᎲᎢ, ᎥᏝ ᎣᏏᏳ ᏱᎩ ᎠᏕᏒᎲᏍᏗᏱ.
ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
11 ᎯᎠᏃ ᏂᏚᏪᏎᎸᎩ, ᎥᏝ ᎾᏂᎥ ᎯᎠ ᏥᏂᏥ Ꮻ ᏱᏙᎬᎾᏓᏂᎸᎩ, ᎨᎦᎵᏍᎪᎸᏓᏁᎸᎯ ᎤᏅᏒ.
അവൻ അവരോടു: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
12 ᎠᏁᎭᏰᏃ ᎠᏂᎾᎵ ᏅᏩᎾᏍᏙ ᏧᏂᏥ ᎬᏩᏂᎾᏄᎪᏫᏒ, ᎠᎴ ᎠᏁᎭ ᎠᏂᎾᎵ ᏴᏫ ᎬᏩᏂᎾᎵᏛᎯ, ᎠᎴ ᎠᏁᎭ ᎠᏂᎾᎵ ᎤᏅᏒ ᎤᎾᏓᎾᎵᏛᎯ ᎦᎸᎳᏗ ᎡᎯ ᎤᎬᏫᏳᎯ ᎨᏒ ᏗᎵᏰᎢᎸᏍᏗᏍᎬᎢ. ᎩᎶ ᏗᎬᏩᏓᏂᎸᎢᏍᏗ ᎨᏎᏍᏗ ᎾᏍᎩ ᏓᏓᏂᎸᎨᏍᏗ.
അമ്മയുടെ ഗൎഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വൎഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.
13 ᎿᎭᏉᏃ ᏓᎦᏘᏃᎮᎸᎩ ᏧᎾᏍᏗ ᏗᏂᏲᎵ ᎾᏍᎩ ᏧᏏᏔᏗᏍᏗᏱ ᎠᎴ ᎤᏓᏙᎵᏍᏙᏗᏱ; ᎬᏩᏍᏓᏩᏗᏙᎯᏃ ᏚᏂᏅᏍᏓᏕᎸᎩ.
അവൻ കൈവെച്ചു പ്രാൎത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.
14 ᏥᏌᏃ ᎯᎠ ᏄᏪᏒᎩ; ᎤᎾᏁᎳᎩ ᏗᏤᎵᏏ ᏧᎾᏍᏗ ᏗᏂᏲᎵ, ᎠᎴ ᏞᏍᏗ ᏗᏥᏅᏍᏓᏕᎸᎩ ᎬᎩᎷᏤᏗᏱ; ᎾᏍᎩᏰᏃ ᏄᎾᏍᏗ ᎦᎸᎳᏗ ᎡᎯ ᎤᎬᏫᏳᎯ ᎨᏒ.
യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വൎഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.
15 ᏚᏏᏔᏛᏃ ᎾᎿᎭᎤᏓᏅᏒᎩ.
അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.
16 ᎬᏂᏳᏉᏃ ᎠᏏᏴᏫ ᎤᎷᏤᎸᎩ ᎯᎠ ᏄᏪᏎᎸᎩ; ᎰᏍᏛ ᏔᏕᏲᎲᏍᎩ, ᎦᏙ ᎤᏍᏗ ᎣᏍᏛ ᎪᎱᏍᏗ ᏓᎦᏛᏁᎵ ᎠᎩᏩᏛᏙᏗ ᏫᎾᏍᏛᎾ ᎬᏂᏛ? (aiōnios g166)
അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു (aiōnios g166)
17 ᎯᎠᏃ ᏄᏪᏎᎸᎩ; ᎦᏙᏃ ᎰᏍᏛ ᎢᏍᏉᏎᎭ? ᎥᏝ ᎩᎶ ᎣᏍᏛ ᏱᎩ ᏌᏉ ᎤᏩᏒᎯᏳ, ᎾᏍᎩ ᎤᏁᎳᏅᎯ. ᎠᏎᏃ ᏣᏚᎵᏍᎨᏍᏗ ᎬᏂᏛ ᏗᎨᏒ ᏫᏣᎾᏄᎪᎢᏍᏗᏱ ᏘᏍᏆᏂᎪᏓ ᏗᎧᎿᎭᏩᏛᏍᏗ.
അവൻ: എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു.
18 ᎯᎠ ᏄᏪᏎᎸᎩ; ᎦᏙ ᎤᏍᏗ? ᏥᏌ ᎯᎠ ᏄᏪᎡᎩ; ᎯᎠ, ᏞᏍᏗ ᏣᏓᎸᎩ; ᏞᏍᏗ ᏣᏓᏲᏁᎸᎩ; ᏞᏍᏗ ᏣᏃᏍᎩᏒᎩ; ᏓᎾᏓᏱᎵᏙᎲ ᏞᏍᏗ ᎦᏰᎪᎩ ᏣᏃᎮᎸᎩ;
ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;
19 ᎯᎸᏉᏕᏍᏗ ᏣᏙᏓ ᎠᎴ ᏣᏥ; ᎠᎴ ᎾᏍᏉ ᎯᎠ; ᏨᏒ ᏂᏣᏓᎨᏳᏒ ᏂᎨᏳᏎᏍᏗ ᎾᎥ ᎢᏗᏍᏓᏓᎳ.
അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.
20 ᎠᏫᏅ ᎯᎠ ᏄᏪᏎᎸᎩ; ᎯᎠ ᎾᏍᎩ ᏂᎦᏛ ᏓᎩᎧᎿᎭᏩᏕᏅ ᏥᏧᏣ ᎨᏒ ᏅᏓᎬᏩᏓᎴᏅᏛ, ᎦᏙ ᎠᏏ ᎠᎩᎷᎳ?
യൌവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.
21 ᏥᏌ ᎯᎠ ᏄᏪᏎᎸᎩ; ᎢᏳᏃ ᏣᏍᏆᏗᏍᏗᏱ ᏣᏚᎵᏍᎨᏍᏗ, ᎮᎾ, ᏫᎾᏚᎦ ᏣᎿᎭᎥᎢ, ᎠᎴ ᏘᎲᏏ ᎤᏲ ᎢᏳᎾᏛᎿᎭᏕᎩ, ᎦᎸᎳᏗᏃ ᏫᏣᎮᏍᏗ ᏧᎬᏩᎶᏗ; ᎠᎴ ᏖᏒ ᏍᎩᏍᏓᏩᏕᏒᎭ.
യേശു അവനോടു: സൽഗുണപൂൎണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രൎക്കു കൊടുക്ക; എന്നാൽ സ്വൎഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
22 ᎠᏎᏃ ᎠᏫᏅ ᎾᏍᎩ ᎤᏛᎦᏅ ᎤᏓᏅᏒᎩ ᎤᏲᎢᏳ ᎤᏰᎸᏅᎩ, ᎤᏣᏘᏰᏃ ᎤᏪᎿᎭᎢᏳ ᎨᏒᎩ.
യൌവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
23 ᎿᎭᏉᏃ ᏥᏌ ᎯᎠ ᏂᏚᏪᏎᎸ ᎬᏩᏍᏓᏩᏗᏙᎯ; ᎤᏙᎯᏳᎯᏯ ᎯᎠ ᏂᏨᏪᏎᎭ; ᎤᏪᎿᎭᎢ ᏴᏫ ᎠᏍᏓᏱᏳ ᏭᏴᏍᏗᏱ ᎦᎸᎳᏗ ᎡᎯ ᎤᎬᏫᏳᎯ ᎨᏒᎢ.
യേശു തന്റെ ശിഷ്യന്മാരോടു: ധനവാൻ സ്വൎഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
24 ᎠᎴᏬ ᎯᎠ ᏂᏨᏪᏎᎭ; ᎤᏟ ᎠᎯᏗᏳ ᎨᎻᎵ ᎤᎦᏛᎴᎯᏍᏗᏱ ᏴᎩ ᎦᏏᏁᎾᏛᏗᏱ ᎡᏍᎦᏉ ᎤᏪᎿᎭᎢ ᏴᏫ ᏭᏴᏍᏗᏱ ᎤᏁᎳᏅᎯ ᎤᎬᏫᏳᎯ ᎨᏒᎢ.
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
25 ᎬᏩᏍᏓᏩᏗᏙᎯᏃ ᎤᎾᏛᎦᏅ ᎤᏣᏔᏅᎯ ᎤᏂᏍᏆᏂᎪᏒᎩ, ᎯᎠ ᏄᏂᏪᏒᎩ ᎦᎪᏃ ᏰᎵ ᏯᏥᏍᏕᎸ?
അതുകേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആൎക്കു കഴിയും എന്നു പറഞ്ഞു.
26 ᏥᏌᏃ ᎾᏍᎩ ᏚᎧᎿᎭᏅ ᎯᎠ ᏂᏚᏪᏎᎸᎩ; ᏴᏫ ᎨᏒ ᎥᏝ ᎾᏍᎩ ᏱᏅᎦᎵᏍᏓ, ᎤᏁᎳᏅᎯᏍᎩᏂ ᎨᏒ ᏂᎦᎥ ᎪᎱᏍᏗ ᎢᏳᎵᏍᏙᏗᏉ.
യേശു അവരെ നോക്കി: അതു മനുഷ്യൎക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു.
27 ᎿᎭᏉᏃ ᏈᏓ ᎤᏁᏨ ᎯᎠ ᏄᏪᏎᎸᎩ; ᎬᏂᏳᏉ ᎠᏴ ᏂᎦᏗᏳ ᏙᎩᏲᏐᏅ ᎠᎴ ᎢᏨᏍᏓᏩᏕᏅ; ᎦᏙᏃ ᎠᏴ ᏓᏲᏥᏩᏛᎯ?
പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.
28 ᏥᏌᏃ ᎯᎠ ᏂᏚᏪᏎᎸᎩ; ᎤᏙᎯᏳᎯᏯ ᎯᎠ ᏂᏨᏪᏎᎭ; ᎠᏓᏁᏟᏴᏒᎢ, ᏴᏫ ᎤᏪᏥ ᎦᏅᎭ ᎦᎸᏉᏗᏳ ᎤᏪᏍᎩᎸᎢ, ᏂᎯ ᏍᎩᏍᏓᏩᏛᏛ ᎾᏍᏉ ᎢᏥᏁᏍᏗ ᏔᎳᏚ ᏕᎦᏍᎩᎸᎢ, ᏕᏧᎪᏓᏁᎮᏍᏗ ᏔᎳᏚ ᎾᏂᎳᏍᏓᎸ ᎢᏏᎵ.
യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനൎജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
29 ᎠᎴ ᎾᏂᎥ ᎩᎶ ᏧᏅᏕᏨᎯ ᏓᏂᏁᎸᎢ, ᎠᎴ ᎠᎾᎵᏅᏟ ᎠᎴ ᏧᏂᏙ, ᎠᎴ ᏧᏂᏙᏓ, ᎠᎴ ᏧᏂᏥ, ᎠᎴ ᏧᎾᏓᎵᎢ, ᎠᎴ ᏧᏁᏥ, ᎠᎴ ᎦᏙᎯ, ᏓᏆᏙᎥ ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ, ᎤᏂᏩᏛᏗ ᎨᏎᏍᏗ ᎠᏍᎪᎯᏧᏈ ᎤᏁᏉᏨᎯ, ᎠᎴ ᎤᎾᏤᎵ ᎢᏳᎵᏍᏙᏗ ᎨᏎᏍᏗ ᎬᏂᏛ ᏫᎾᏍᏛᎾ. (aiōnios g166)
എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. (aiōnios g166)
30 ᎠᏎᏃ ᎤᏂᏣᏔ ᎢᎬᏱ ᏥᎩ ᎣᏂᏱ ᎨᏎᏍᏗ; ᎣᏂᏱᏃ ᏥᎩ ᎢᎬᏱᎢᎨᏎᏍᏗ.
എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.

< ᎣᏍᏛ ᎧᏃᎮᏛ ᎹᏚ ᎤᏬᏪᎳᏅᎯ 19 >