< ᎪᎵᏂᏗᏱ ᎠᏁᎯ ᎢᎬᏱᏱ ᎨᎪᏪᎳᏁᎸᎯ 10 >

1 ᎠᎴ, ᎢᏓᎵᏅᏟ, ᎥᏝ ᎾᏂᎦᏔᎲᎾᏉ ᎨᏎᏍᏗ ᏱᏨᏰᎵᏎᎭ, ᎾᏍᎩ ᎾᏂᎥᏉ ᏗᎩᎦᏴᎵᎨ ᎤᎶᎩᎸ ᎭᏫᏂᏗᏢ ᎤᏁᏙᎸᎢ, ᎠᎴ ᏂᎦᏛ ᎠᎺᏉᎯ ᎤᏂᎶᏒᎢ,
സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു;
2 ᎠᎴ ᏂᎦᏛ ᏕᎨᎦᏬᏍᎨ ᎤᏣᎩᎸ ᎠᎴ ᎠᎺᏉᎯ ᎼᏏ ᎬᏩᎵᎪᏁᎮᎢ.
എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
3 ᎠᎴ ᎾᏍᎩ ᏂᎦᏛ ᎤᏠᏱᏉ ᎠᎵᏍᏓᏴᏗ ᎠᏓᏅᏙ ᎤᎵᏍᎪᎸᏔᏅᎯ ᎠᎾᎵᏍᏓᏴᏗᏍᎬᎢ,
മോശെയോടു ചേൎന്നു എല്ലാവരും
4 ᎠᎴ ᎾᏍᎩ ᏂᎦᏛ ᎤᏠᏱᏉ ᎠᏗᏔᏍᏗ ᎠᏓᏅᏙ ᎤᎵᏍᎪᎸᏔᏅᎯ ᎠᎾᏗᏔᏍᎬᎢ; ᎾᏍᎩᏰᏃ ᏅᏯ ᎠᏓᏅᏙ ᎤᏍᏚᎢᏛ, ᎾᏍᎩ ᏧᏂᏍᏓᏩᏗᏙᎮᎢ, ᎾᎿᎭᎤᏄᎪᏨᎯ ᎠᎾᏗᏔᏍᎨᎢ; ᎠᎴ ᎾᏍᎩ Ꮎ ᏅᏯ ᎦᎶᏁᏛ ᎨᏒᎩ.
ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു–
5 ᎠᏎᏃ ᎾᏍᎩ ᎤᏟ ᎢᏯᏂᎢ ᎥᏝ ᎣᏏᏳ ᏱᏚᏰᎸᏎ ᎤᏁᎳᏅᎯ, ᎢᎾᎨᏉᏰᏃ ᎨᏥᏛᏔᏁᎢ.
എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
6 ᎾᏍᎩᏃ ᎯᎠ ᏧᏓᎴᏅᏛ ᎨᏒ ᎠᏴ ᏗᎦᏟᎶᏍᏙᏗ ᎨᏒᎢ, ᎾᏍᎩ ᎤᏲ ᎢᎩᎬᎥᏍᎩ ᎢᎦᎵᏍᏙᏗᏱ ᏂᎨᏒᎾ ᎾᏍᎩᏯ ᎾᏍᎩ Ꮎ ᏧᏂᎬᎥᏍᎨᎢ.
ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുൎമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.
7 ᏞᏍᏗ ᎠᎴ ᎤᏁᎳᏅᎯ ᏗᏰᎸᎯ ᏗᏣᏓᏙᎵᏍᏓᏁᎯ ᏱᎨᏎᏍᏗ, ᎾᏍᎩᏯ ᎢᎦᏛ ᎾᏍᎩ Ꮎ ᏥᏄᎾᏍᏕᎢ; ᎾᏍᎩᏯ ᎯᎠ ᏥᏂᎬᏅ ᏥᎪᏪᎳ, ᏴᏫ ᎤᎾᏅᏅᎩ ᏛᎾᎵᏍᏓᏴᏂᏒᎩ ᎠᎴ ᏛᎾᏗᏔᎯᏒᎩ, ᏚᎾᎴᏅᎩ ᎤᎾᏁᏦᏅᎩ.
“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.
8 ᏞᏍᏗ ᎠᎴ ᎤᏕᎵᏛ ᏱᏗᏓᏂᏏᎲᏍᎨᏍᏗ ᎾᏍᎩᏯ ᎢᎦᏛ ᎾᏍᎩ ᏄᎾᏛᏁᎸᎢ, ᎠᎴ ᏏᎦᏉ ᏦᎢᏦᏁ ᎢᏯᎦᏴᎵ ᏥᏚᏂᏲᎱᏎᎢ.
അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
9 ᏞᏍᏗ ᎠᎴ ᎦᎶᏁᏛ ᏰᏗᎪᎵᏰᏍᎨᏍᏗ, ᎾᏍᎩᏯ ᎾᏍᎩ Ꮎ ᎢᎦᏛ ᎾᏍᏉ ᏥᎬᏩᎪᎵᏰᎡᎢ, ᎠᎴ ᎾᏍᎩ ᎢᎾᏛ ᏥᎬᏩᏂᏛᏔᏁᎢ.
അവരിൽ ചിലർ പരീക്ഷിച്ചു സൎപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കൎത്താവിനെ പരീക്ഷിക്കരുതു.
10 ᏞᏍᏗ ᎠᎴ ᏱᏥᎪᏁᎶᏍᎨᏍᏗ, ᎾᏍᎩᏯ ᎾᏍᎩ Ꮎ ᎢᎦᏛ ᏥᏄᎾᏛᏁᎴ ᏧᏂᎪᏁᎶᏍᎨᎢ, ᎠᎴ ᏥᎬᏩᏂᏛᏔᏁ ᎠᎾᏓᏛᏗᏍᎩ.
അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.
11 ᎾᏍᎩᏃ ᎯᎠ ᏂᎦᏛ ᏧᏓᎴᏅᏛ ᏥᏄᎾᎵᏍᏓᏁᎴ ᏗᏟᎶᏍᏙᏗ ᎠᏰᎸᏎᎢ; ᎠᎴ ᏕᎪᏪᎳ ᎠᏴ ᎢᎦᏅᏓᏗᏍᏗᏍᎩ ᎢᏳᎵᏍᏙᏗᏱ, ᎠᏴ ᎾᏍᎩ ᎤᎵᏍᏆᎸᏗ ᎨᏒ ᎡᎶᎯ ᏥᎩᎷᏤᎸ. (aiōn g165)
ഇതു ദൃഷ്ടാന്തമായിട്ടു അവൎക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. (aiōn g165)
12 ᎾᏍᎩ ᎢᏳᏍᏗ ᎩᎶ ᏥᏙᎦ ᎡᎵᏍᎨᏍᏗ ᎨᏯᏔᎮᏍᏗ ᏱᎦᏅᎩᏰᏃ.
ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.
13 ᎥᏝ ᎪᎱᏍᏗ ᎤᏍᏗ ᎠᏓᎪᎵᏰᏍᎩ ᎢᏣᏢᏔᎲᎯ ᏱᎩ ᎾᏂᎥᏉ ᏴᏫ ᎢᎬᏩᎵᏍᏓᏁᏗ ᎤᏩᏒ; ᎠᎴ ᎤᏁᎳᏅᎯ ᏄᏓᎵᏓᏍᏛᎾ, ᎾᏍᎩ ᎥᏝ ᎤᏁᎳᎩ ᏴᎨᏤᎵᏏ ᎠᏓᎪᎵᏰᏍᎩ ᎢᏥᎷᏤᏗᏱ ᏕᏣᎵᏂᎬᎬ ᎤᎶᏒᏍᏙᏗᏱ; ᎾᏍᎩᏍᎩᏂ ᎠᏓᎪᎵᏰᏍᎩ ᎢᏥᎷᏤᎲ ᏔᎵ ᎾᏛᏕᏍᏗ ᎾᎿᎭᎦᏰᏣᏗᏫᏎᏗ ᎨᏒᎢ, ᎾᏍᎩ ᏰᎵ ᎨᏣᏓᎵᏁᎯᏗᏍᏗ ᎢᏳᎵᏍᏙᏗᏱ.
മനുഷ്യൎക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
14 ᎾᏍᎩ ᎢᏳᏍᏗ, ᏂᎯ ᎢᏨᎨᏳᎢ, ᎢᏣᎵᏘ ᎢᏣᏓᏅᏏ ᎤᏁᎳᏅᎯ ᏗᏰᎸᎯ ᏗᏓᏙᎵᏍᏓᏁᏗ ᎨᏒᎢ.
അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.
15 ᏥᏁᎦ ᎠᏂᎦᏔᎾᎢ ᏥᎦᏥᏁᏤᎰ ᎾᏍᎩᏯᎢ; ᎢᏥᎪᎵᏯ ᏂᏥᏪᏍᎬᎢ.
നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ.
16 ᎾᏍᎩ Ꮎ ᎦᎸᏉᏙᏗ ᎤᎵᏍᏈᏗ, ᎾᏍᎩ ᏥᏗᎸᏉᏗᏍᎪᎢ, ᏝᏍᎪ ᎾᏍᎩ ᎢᏓᎵᎪᎲᏍᎬ ᏱᎩ ᎦᎶᏁᏛ ᎤᎩᎬ ᎢᏓᏗᏔᏍᎬᎢ? ᎦᏚ ᏥᏗᎬᎭᎷᏯᏍᎪᎢ, ᏝᏍᎪ ᎾᏍᎩ ᎢᏓᎵᎪᎲᏍᎬ ᏱᎩ ᎦᎶᏁᏛ ᎠᏰᎸ ᎢᏓᎵᏍᏓᏴᏗᏍᎬᎢ?
നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
17 ᎠᏴᏰᏃ ᎢᎩᏣᏘ ᏥᎩ, ᏌᏉᏉ ᎦᏚ, ᎠᎴ ᏌᏉᏉ ᎠᏰᎸᎢ; ᏂᏗᎥᏰᏃ ᎢᎦᏖᏆᎶᏐ ᎾᏍᎩ ᏌᏉ ᎦᏚ ᎢᏓᎵᏍᏓᏴᏗᏍᎬᎢ.
അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.
18 ᏗᏣᎧᏅᎦ ᎢᏏᎵ ᎾᏍᎩ ᎤᏇᏓᎵᏉ ᎨᏒᎢ; ᏝᏍᎪ ᎾᏍᎩ Ꮎ ᏗᎵᏍᎪᎸᏔᏅᎯ ᏣᎾᎵᏍᏓᏴᏗᏍᎪ ᎤᏁᎳᏗᏍᏗᏍᎩ ᏱᎨᏐ ᎠᏥᎸ ᎨᎳᏍᏗᏱ ᎠᎵᏍᎪᎸᏔᏅᎯ?
ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?
19 ᎦᏙᏃ ᎦᏗᎭ? ᏥᎪ ᎤᏁᎳᏅᎯ ᎠᏰᎸᎯ ᎪᎱᏍᏗ ᎦᏗᎭ? ᏥᎪᎨ ᎾᏍᎩ Ꮎ ᎠᎵᏍᎪᎸᏔᏅᎯ ᎠᏥᎸ ᎨᎳᏍᏓᏁᏗ ᎤᏁᎳᏅᎯ ᎠᏰᎸᎯ ᎪᎱᏍᏗ, ᎦᏗᎭ?
ഞാൻ പറയുന്നതു എന്തു? വിഗ്രഹാൎപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
20 ᎯᎠᏍᎩᏂ ᏂᏥᏪᎭ, ᎾᏍᎩ Ꮎ ᏧᎾᏓᎴᏅᏛ ᏴᏫ ᎠᏥᎸ ᎨᎳᏍᏙᏗ ᏣᎾᎵᏍᎪᎸᏗᏍᎪᎢ, ᎠᏂᏍᎩᎾ ᏓᎾᎵᏍᎪᎸᏔᏁᎰᎢ, ᎥᏝᏃ ᎤᏁᎳᏅᎯ; ᎥᏝᏃ ᏯᏆᏚᎵᎭ ᎠᏂᏍᎩᎾ ᎤᎾᏤᎵ ᎨᏒ ᎢᏤᎳᏗᏍᏙᏗᏱ.
അല്ല, ജാതികൾ ബലി കഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല.
21 ᎥᏝ ᎨᏣᏗᏔᏍᏗ ᏱᎩ ᎠᏟᏍᏛ ᎤᎬᏫᏳᎯ ᎤᏤᎵᎦ, ᎠᎴ ᎾᏍᏉ ᎠᏂᏍᎩᎾ ᎤᎾᏤᎵ ᎠᏟᏍᏛᎢ. ᎥᏝ ᎨᏣᎵᏍᏓᏴᏗ ᏱᎩ ᎤᎬᏫᏳᎯ ᎤᏪᏍᎩᎸ, ᎠᎴ ᎾᏍᏉ ᎠᏂᏍᎩᎾ ᎤᏂᏍᎩᎸᎢ.
നിങ്ങൾക്കു കൎത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കൎത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.
22 ᎡᏗᎿᎭᎸᏍᏗᏍᎨᏍᏗᏍᎪ ᎤᎬᏫᏳᎯ? ᎤᏟᏍᎪ ᏂᏕᎦᎵᏂᎬᎦ ᎡᏍᎦᏉ ᎾᏍᎩ?
അല്ല, നാം കൎത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?
23 ᏄᏓᎴᏒᏉ ᎪᎱᏍᏗ ᎤᏁᎳᎩ ᎥᏇᎵᏎᎸᎯ ᎠᏆᎵᏍᏓᏴᏗᏱ, ᎠᏎᏃ ᎥᏝ ᏄᏓᎴᏒ ᎪᎱᏍᏗ ᎣᏏᏳ ᎢᏯᏓᏛᏁᎯ ᏱᎩ; ᏄᏓᎴᏒᏉ ᎪᎱᏍᏗ ᎤᏁᎳᎩ ᎥᏇᎵᏎᎸᎯ ᎠᏆᎵᏍᏓᏴᏙᏗᏱ, ᎠᏎᏃ ᎥᏝ ᏄᏓᎴᏒ ᎪᎱᏍᏗ ᎬᏩᏓᏍᏕᎸᏗ ᏱᎩ.
സകലത്തിന്നും എനിക്കു കൎത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കൎത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവൎദ്ധന വരുത്തുന്നില്ല.
24 ᏞᏍᏗ ᎩᎶ ᎤᏩᏒᏉ ᎤᏤᎵ ᏳᏲᎮᏍᏗ, ᏅᏩᏓᎴᏍᎩᏂ ᎤᏤᎵ ᎤᏲᎮᏍᏗ.
ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
25 ᏂᎦᎥ ᎪᎱᏍᏗ ᎠᏂᏃᏗᏍᎬ ᎦᏃᏙᏗᏱ, ᎢᏥᎩᏍᎨᏍᏗ, ᎠᎴ ᏝᏍᏗ ᎪᎱᏍᏗ ᏱᏣᏛᏛᎲᏍᎨᏍᏗ ᎠᏓᏅᏙᎩ ᎨᏒ ᏱᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ.
അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ.
26 ᎡᎶᎯᏰᏃ ᎤᎬᏫᏳᎯ ᎤᏤᎵᎦ, ᎠᎴ ᎾᏍᎩ Ꮎ ᎡᎶᎯ ᏣᎧᎵᎢᎭ.
ഭൂമിയും അതിന്റെ പൂൎണ്ണതയും കൎത്താവിന്നുള്ളതല്ലോ.
27 ᎢᏳᏃ ᎩᎶ ᏄᏃᎯᏳᏒᎾ ᎨᏒ ᎢᎨᏣᏯᏂᏍᎨᏍᏗ, ᎠᎴ ᎢᏣᏚᎵᏍᎨᏍᏗ ᎢᏤᏅᏍᏗᏱ; ᏄᏍᏛᏉ ᎪᎱᏍᏗ ᎢᎬᏱᏗᏢ ᎡᏥᏝᏁᎲ ᎢᏣᎵᏍᏓᏴᏗᏍᎨᏍᏗ, ᎠᎴ ᏞᏍᏗ ᎪᎱᏍᏗ ᏱᏣᏛᏛᎲᏍᎨᏍᏗ, ᎠᏓᏅᏙᎩ ᎨᏒ ᏱᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ.
അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.
28 ᎢᏳᏍᎩᏂ ᎩᎶ ᎯᎠ ᏂᏥᏪᏎᎮᏍᏗ, ᎯᎠ ᎾᏍᎩ ᎠᎵᏍᎪᎸᏔᏅᎯ ᎠᏥᎸ ᏗᎨᎴᏗ ᎤᏁᎳᏅᎯ ᏗᏰᎸᎯ, ᏞᏍᏗ ᏱᏥᎩᏍᎨᏍᏗ, ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ ᎾᏍᎩ Ꮎ ᎤᎾᏄᎪᏫᏒᎯ ᎨᏒᎢ, ᎠᎴ ᎠᏓᏅᏙᎩ ᎨᏒ ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ; ᎡᎶᎯᏰᏃ ᎤᎬᏫᏳᎯ ᎤᏤᎵᎦ, ᎠᎴ ᎾᏍᎩ Ꮎ ᎡᎶᎯ ᏣᎧᎵᎢᎭ.
എങ്കിലും ഒരുവൻ: ഇതു വിഗ്രഹാൎപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
29 ᎠᏓᏅᏙᎩ ᎨᏒ ᎦᏗᎭ, ᎥᏝ ᎠᏗᎾ ᏨᏒ ᏣᏓᏅᏙᎩ, ᏐᎢᏍᎩᏂ ᎤᏓᏅᏙᎩ; ᎦᏙᏰᏃ ᎦᎵᏍᏙᏗ ᎠᏴ ᎢᏯᏆᏛᏁᏗ ᎠᎩᎲ ᏅᏩᏓᎴ ᎤᏓᏅᏙ ᏧᏭᎪᏙᏗ ᏱᏂᎦᎵᏍᏗᎭ?
മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു?
30 ᎢᏳᏰᏃ ᎠᎵᎮᎵᏍᏗ ᎨᏒ ᎬᏗ ᏱᎦᎵᏍᏓᏴᎲᏍᎦ, ᎦᏙᏃ ᎾᏲ ᎥᎩᏃᎮᎭ ᏅᏗᎦᎵᏍᏙᏗ ᎾᏍᎩ Ꮎ ᎤᎬᏩᎵ ᏥᎦᎵᎡᎵᎦ?
നന്ദിയോടെ അനുഭവിച്ചു സ്തോത്രംചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു?
31 ᎾᏍᎩ ᎢᏳᏍᏗ ᎢᏳᏃ ᎢᏣᎵᏍᏓᏴᎲᏍᎨᏍᏗ, ᎠᎴ ᎢᏣᏗᏔᏍᎨᏍᏗ, ᎠᎴ ᏂᎦᎥ ᎪᎱᏍᏗ ᏂᏣᏛᏁᎮᏍᏗ, ᎤᏁᎳᏅᎯ ᎤᎸᏉᏗᏍᎩ ᎨᏎᏍᏗ ᏂᎦᎥ ᏂᏣᏛᏁᎲᎢ.
ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.
32 ᏞᏍᏗ ᏧᏃᏕᏍᏗᏍᎩ ᏱᏂᏣᎵᏍᏔᏁᏍᏗ ᎾᏍᏉ ᎠᏂᏧᏏ ᎠᎴ ᏧᎾᏓᎴᏛ ᏴᏫ, ᎠᎴ ᎤᎾᏓᏡᎬ ᏧᎾᏁᎶᏗ ᎤᏁᎳᎥᎯ ᎤᏤᎵᎦ;
യെഹൂദന്മാൎക്കും യവനന്മാൎക്കും ദൈവസഭെക്കും ഇടൎച്ചയല്ലാത്തവരാകുവിൻ.
33 ᎾᏍᎩᏯ ᎾᏍᏉ ᎠᏴ, ᏂᎦᎥ ᏂᎦᏛᏁᎲ ᎾᏂᎥᏉ ᎣᏍᏛ ᎤᏂᏰᎸᏗ ᏥᏂᎦᏥᏯᏛᏁᎰᎢ, ᎾᎩᏲᎲᎾ ᏥᎨᏐ ᎠᏋᏒᏉ ᎠᏆᎵᏍᏕᎩᏙᏗ, ᎤᏂᏣᏘᏍᎩᏂ ᎤᎾᎵᏍᏕᎸᏙᏗ ᎾᏍᎩ ᏅᏓᏳᎵᏍᏙᏗᏱ ᎨᏥᏍᏕᎸᏗᏱ.
ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

< ᎪᎵᏂᏗᏱ ᎠᏁᎯ ᎢᎬᏱᏱ ᎨᎪᏪᎳᏁᎸᎯ 10 >